"ഓണപ്പൂക്കൾ/മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> മനുഷ്യന്‍ ജന്മജന്മാന്തരപുണ്യപ്പൂവല്ലി...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
മനുഷ്യൻ
മനുഷ്യന്‍
 
ജന്മജന്മാന്തരപുണ്യപ്പൂവല്ലിതൻ-
ജന്മജന്മാന്തരപുണ്യപ്പൂവല്ലിതന്‍-
പൊൻമലരാണത്രേ മർത്ത്യജന്മ.
പൊന്‍മലരാണത്രേ മര്‍ത്ത്യജന്മ.
തുഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്
തുഷ്ടിയാര്‍ന്നീശ്വരന്‍ തന്‍പ്രതിരൂപമായ്
സൃഷ്ടിച്ചതാണുപോല്‍സൃഷ്ടിച്ചതാണുപോൽ മാനുഷനെ.
നേരാണതെങ്കിലോ, നൂന, മാദൈവത്തിന്‍മാദൈവത്തിൻ-
പേരുകേട്ടാൽ മതി പേടിയാവാൻ.
പേരുകേട്ടാല്‍ മതി പേടിയാവാന്‍.
നിസ്സാരനീ നരനുപോലുമിമ്മട്ടൊരു
നിസ്സീമസംഹാരമൂർത്തിയായാൽ,
നിസ്സീമസംഹാരമൂര്‍ത്തിയായാല്‍,
ശപ്തമാം തല്‍സര്‍ഗ്ഗസിദ്ധിയ്ക്കുതൽസർഗ്ഗസിദ്ധിയ്ക്കു താങ്ങായ
ശക്തിതൻശക്തിയെന്തായിരിയ്ക്കും!
ശക്തിതന്‍ശക്തിയെന്തായിരിയ്ക്കും!
 
പാഷാണമാത്രാത്മസത്ത്വനാം ഭികര-
പാതകമൂർത്തിയാമിമ്മനുഷ്യൻ,
പാതകമൂര്‍ത്തിയാമിമ്മനുഷ്യന്‍,
ദൈവപ്രതിരൂപമാണെങ്കി, ലത്തരം
ദൈവത്തിനെപ്പിന്നെയാർക്കുവേണം?
ദൈവത്തിനെപ്പിന്നെയാര്‍ക്കുവേണം?
മര്‍ത്ത്യനോമർത്ത്യനോ മൂഢനാ, ണായിട, ട്ടൊന്നോര്‍ക്കില്‍ട്ടൊന്നോർക്കിൽ
മർത്ത്യനേക്കാൾ മൂഢനീശ്വരന്താൻ;
മര്‍ത്ത്യനേക്കാള്‍ മൂഢനീശ്വരന്താന്‍;
മര്‍ക്കടത്തിന്റെമർക്കടത്തിന്റെ കൈയി, ലീലോകമാം
പൂമാല, യല്ലെങ്കി, ലെന്തിനേകി?
ആ വെട്ടുപോത്തിൻചെവിയിലോ, ശാന്തിതൻ
ആ വെട്ടുപോത്തിന്‍ചെവിയിലോ, ശാന്തിതന്‍
പാവനവേദമേ, നിന്‍പതനംനിൻപതനം?
 
മണ്ണട്ടതൊട്ടു പലേപലേ ജന്മങ്ങള്‍ജന്മങ്ങൾ
മന്നിലെടുത്തെടുത്തങ്ങൊടുവിൽ,
മന്നിലെടുത്തെടുത്തങ്ങൊടുവില്‍,
മർത്ത്യരൂപത്തെയാത്മാവു കൈക്കൊൾവതീ
മര്‍ത്ത്യരൂപത്തെയാത്മാവു കൈക്കൊള്‍വതീ
രക്തപാനത്തിനാണെന്നിരിയ്ക്കിൽ,
രക്തപാനത്തിനാണെന്നിരിയ്ക്കില്‍,
ജന്മങ്ങൾതൻചങ്ങലയിലൊടുവിലെ-
ജന്മങ്ങള്‍തന്‍ചങ്ങലയിലൊടുവിലെ-
ക്കണ്ണിയായെണ്ണുമീ മര്‍ത്ത്യജന്മംമർത്ത്യജന്മം,
മറ്റൊരു ജീവിയും ചെയ്യാത്തധര്‍മ്മങ്ങള്‍ചെയ്യാത്തധർമ്മങ്ങൾ
മുറ്റിത്തഴയ്ക്കുവാൻ മാത്രമെങ്കിൽ,
മുറ്റിത്തഴയ്ക്കുവാന്‍ മാത്രമെങ്കില്‍,
ദിഗ്ജയംചെയ്തു മദിച്ചിടും മര്‍ത്ത്യതേമർത്ത്യതേ,
ലജ്ജതോന്നുന്നു നിന്‍നേരെനിൻനേരെ നോക്കാന്‍നോക്കാൻ!
 
ജീവജാലങ്ങളിലൊക്കെയൽപാൽപമായ്
ജീവജാലങ്ങളിലൊക്കെയല്‍പാല്‍പമായ്
താവിയിട്ടുള്ളത്തമോമയാംശം
ഒന്നിച്ചുകൂട്ടിക്കലർത്തിക്കരുപ്പിടി-
ഒന്നിച്ചുകൂട്ടിക്കലര്‍ത്തിക്കരുപ്പിടി-
ച്ചൊന്നദ്യമീശ്വരൻ വാർത്തുനോക്കി
ച്ചൊന്നദ്യമീശ്വരന്‍ വാര്‍ത്തുനോക്കി
ഒത്തി,ല്ലതാണു ചെകുത്താ, നവനില-
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം!
വരി 44:
വന്നീല വേണ്ടത്ര കാഠിന്യവും!
അക്കുറവൊക്കെപ്പരിഹരി, ച്ചന്ത്യത്തി-
ലിക്കാണും മര്‍ത്ത്യനെത്തീര്‍ത്തുമർത്ത്യനെത്തീർത്തു ദൈവം.
ചെന്നായ, ചീങ്കണ്ണി, പോത്തു, ചീറ്റപ്പുലി,
പന്നി, പാ, മ്പോന്തൊ, ക്കെയുണ്ടവനില്‍ക്കെയുണ്ടവനിൽ!
സ്രഷ്ടാവുപോലും ഭയം മൂലമായിടാം
വിട്ടുകൊടുത്തവനു വിശ്വം!
 
ആദർശഗംഗയ്ക്കുറവായിവർത്തിച്ചൊ-
ആദര്‍ശഗംഗയ്ക്കുറവായിവര്‍ത്തിച്ചൊ-
രാദികവിതന്‍രാദികവിതൻ വിശുദ്ധ ചിത്തം,
ബന്ധുരരാഘവസീതാദി ചിത്രങ്ങ-
ലേന്തിനീ മണ്ണില്‍മണ്ണിൽ വരച്ചുകാട്ടി?
എല്ലാരു കണ്ടിട്ടു, ണ്ടെല്ലാരും കാണുന്നു
ണ്ടുല്ലാസപൂര്‍വ്വമാണ്ടുല്ലാസപൂർവ്വമാ രാഘവനെ;
എന്നാല്‍എന്നാൽ, ശ്ശതാബ്ദങ്ങളെത്ര ശ്രീരാമനെ
മന്നിലിതുവരെക്കണ്ടുമുട്ടി?
ഒന്നല്ല, പത്തല്ലൊ, രായിരം രാവണ-
നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തിൽ!
നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തില്‍!
ലാലസിച്ചീടുന്നിതായിരം വേശ്യകള്‍വേശ്യകൾ
ശീലാവതീകഥ പാടിപ്പാടി!
ജീവന്‍ജീവൻ മദിപ്പൂ സുഖമദിരാപ്തിയില്‍സുഖമദിരാപ്തിയിൽ
നാവിലോ, ഗീത തപസ്സുചെയ്വൂ!
മഗളാദർശമയൂഖശതങ്ങളേ,
മഗളാദര്‍ശമയൂഖശതങ്ങളേ,
നിങ്ങളലയുന്നു കൂരിരുളില്‍കൂരിരുളിൽ!
ആളില്ല നിങ്ങളെ പ്രാണനില്‍ച്ചേര്‍ത്തണപ്രാണനിൽച്ചേർത്തണ-
ച്ചാലിംഗനംചെയ്യാനിന്നുലകിൽ!
ച്ചാലിംഗനംചെയ്യാനിന്നുലകില്‍!
 
ചെന്നായകൂടിയും മറ്റു ചെന്നായിനെ-
ക്കൊന്നുതിന്നട്ടഹസിപ്പതില്ല.
മര്‍ത്ത്യനൊമർത്ത്യനൊ, മര്‍ത്ത്യനുമർത്ത്യനു രക്തം കുടിയ്ക്കണം
മര്‍ത്ത്യന്റെമർത്ത്യന്റെ-ബുദ്ധിമാനല്ലി മര്‍ത്ത്യന്‍മർത്ത്യൻ?
എല്ലാമവന്റെയാ, ണീശ്വരന്‍കൂടിയുംണീശ്വരൻകൂടിയും
പുല്ലാണവ, നെന്തു കേമന്‍കേമൻ!
ആകാശദേശത്തു, മാഴിയ്ക്കടിയിലു-
മാകുമവന്നു പോയ് വേട്ടയാടാന്‍വേട്ടയാടാൻ!
രക്തം കടയ്ക്കലൊഴിച്ചൊഴിച്ചങ്ങനെ
ശക്തിദ്രുമത്തിനു വേരുറച്ചാല്‍വേരുറച്ചാൽ,
ചന്തത്തിൽ ശാഖോപശാഖകൾ ചേർന്നതു
ചന്തത്തില്‍ ശാഖോപശാഖകള്‍ ചേര്‍ന്നതു
 
പന്തലിച്ചങ്ങനെ ലാലസിച്ചാല്‍ലാലസിച്ചാൽ,
വിശ്രമിയ്ക്കാമല്ലോ ലോകത്തി, നായതിന്‍നായതിൻ-
വിദ്രുമശീതളച്ഛായയിങ്കൽ!
വിദ്രുമശീതളച്ഛായയിങ്കല്‍!
എന്തിത്ര വെമ്പല്‍വെമ്പൽ, നിനക്കായി ലോകമേ,
സുന്ദരസ്വപ്നങ്ങൾ കാത്തുനിൽപൂ!
സുന്ദരസ്വപ്നങ്ങള്‍ കാത്തുനില്‍പൂ!
അല്‍പവുംഅൽപവും കൂടി ക്ഷമിയ്ക്കു, കുല്‍ക്കര്‍ഷത്തിന്‍കുൽക്കർഷത്തിൻ-
തല്‍പമവനിപ്പോള്‍തൽപമവനിപ്പോൾ സജ്ജമാക്കും
ശാന്തിതന്‍പട്ടുശാന്തിതൻപട്ടു വിരിയ്ക്കുവാനാണവ-
നേന്തി നില്‍ക്കുന്നതാനിൽക്കുന്നതാ രക്തഖഡ്ഗം.
സുന്ദരസ്വപ്നങ്ങള്‍സുന്ദരസ്വപ്നങ്ങൾ കാണ്‍കെകാൺകെ, യവനോടു
നന്ദിയോതാന്‍നന്ദിയോതാൻ, നീ മറക്കരുതേ! ....
3-10-1119
</poem>
"https://ml.wikisource.org/wiki/ഓണപ്പൂക്കൾ/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്