"ഓണപ്പൂക്കൾ/മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> മനുഷ്യന്‍ ജന്മജന്മാന്തരപുണ്യപ്പൂവല്ലി...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
<poem>
മനുഷ്യൻ
ജന്മജന്മാന്തരപുണ്യപ്പൂവല്ലിതൻ-
പൊൻമലരാണത്രേ മർത്ത്യജന്മ.
തുഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്
നേരാണതെങ്കിലോ, നൂന,
പേരുകേട്ടാൽ മതി പേടിയാവാൻ.
നിസ്സാരനീ നരനുപോലുമിമ്മട്ടൊരു
നിസ്സീമസംഹാരമൂർത്തിയായാൽ,
ശപ്തമാം
ശക്തിതൻശക്തിയെന്തായിരിയ്ക്കും!
പാഷാണമാത്രാത്മസത്ത്വനാം ഭികര-
പാതകമൂർത്തിയാമിമ്മനുഷ്യൻ,
ദൈവപ്രതിരൂപമാണെങ്കി, ലത്തരം
ദൈവത്തിനെപ്പിന്നെയാർക്കുവേണം?
മർത്ത്യനേക്കാൾ മൂഢനീശ്വരന്താൻ;
ആ
പൂമാല, യല്ലെങ്കി, ലെന്തിനേകി?
ആ വെട്ടുപോത്തിൻചെവിയിലോ, ശാന്തിതൻ
പാവനവേദമേ,
മണ്ണട്ടതൊട്ടു പലേപലേ
മന്നിലെടുത്തെടുത്തങ്ങൊടുവിൽ,
മർത്ത്യരൂപത്തെയാത്മാവു കൈക്കൊൾവതീ
രക്തപാനത്തിനാണെന്നിരിയ്ക്കിൽ,
ജന്മങ്ങൾതൻചങ്ങലയിലൊടുവിലെ-
ക്കണ്ണിയായെണ്ണുമീ
മറ്റൊരു ജീവിയും
മുറ്റിത്തഴയ്ക്കുവാൻ മാത്രമെങ്കിൽ,
ദിഗ്ജയംചെയ്തു മദിച്ചിടും
ലജ്ജതോന്നുന്നു
ജീവജാലങ്ങളിലൊക്കെയൽപാൽപമായ്
താവിയിട്ടുള്ളത്തമോമയാംശം
ഒന്നിച്ചുകൂട്ടിക്കലർത്തിക്കരുപ്പിടി-
ച്ചൊന്നദ്യമീശ്വരൻ വാർത്തുനോക്കി
ഒത്തി,ല്ലതാണു ചെകുത്താ, നവനില-
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം!
വരി 44:
വന്നീല വേണ്ടത്ര കാഠിന്യവും!
അക്കുറവൊക്കെപ്പരിഹരി, ച്ചന്ത്യത്തി-
ലിക്കാണും
ചെന്നായ, ചീങ്കണ്ണി, പോത്തു, ചീറ്റപ്പുലി,
പന്നി, പാ, മ്പോന്തൊ,
സ്രഷ്ടാവുപോലും ഭയം മൂലമായിടാം
വിട്ടുകൊടുത്തവനു വിശ്വം!
ആദർശഗംഗയ്ക്കുറവായിവർത്തിച്ചൊ-
ബന്ധുരരാഘവസീതാദി ചിത്രങ്ങ-
ലേന്തിനീ
എല്ലാരു കണ്ടിട്ടു, ണ്ടെല്ലാരും കാണുന്നു
മന്നിലിതുവരെക്കണ്ടുമുട്ടി?
ഒന്നല്ല, പത്തല്ലൊ, രായിരം രാവണ-
നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തിൽ!
ലാലസിച്ചീടുന്നിതായിരം
ശീലാവതീകഥ പാടിപ്പാടി!
നാവിലോ, ഗീത തപസ്സുചെയ്വൂ!
മഗളാദർശമയൂഖശതങ്ങളേ,
നിങ്ങളലയുന്നു
ആളില്ല നിങ്ങളെ
ച്ചാലിംഗനംചെയ്യാനിന്നുലകിൽ!
ചെന്നായകൂടിയും മറ്റു ചെന്നായിനെ-
ക്കൊന്നുതിന്നട്ടഹസിപ്പതില്ല.
എല്ലാമവന്റെയാ,
പുല്ലാണവ, നെന്തു
ആകാശദേശത്തു, മാഴിയ്ക്കടിയിലു-
മാകുമവന്നു പോയ്
രക്തം കടയ്ക്കലൊഴിച്ചൊഴിച്ചങ്ങനെ
ശക്തിദ്രുമത്തിനു
ചന്തത്തിൽ ശാഖോപശാഖകൾ ചേർന്നതു
പന്തലിച്ചങ്ങനെ
വിശ്രമിയ്ക്കാമല്ലോ ലോകത്തി,
വിദ്രുമശീതളച്ഛായയിങ്കൽ!
എന്തിത്ര
സുന്ദരസ്വപ്നങ്ങൾ കാത്തുനിൽപൂ!
നേന്തി
3-10-1119
</poem>
|