"കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റുകള്‍ തിരുത്തുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{കേരളപാണിനീയം}}
മലയാളത്തിലെ അക്ഷരമാലയില്‍അക്ഷരമാലയിൽ താഴെ കാണിക്കുന്ന അക്ഷരങ്ങള്‍അക്ഷരങ്ങൾ അടങ്ങിയിരിക്കുന്നു:
 
 
വരി 12:
| '''ഹ്രസ്വം: '''അ ഇ ഉ ഋ
 
'''ദീര്‍ഘംദീർഘം:''' ആ ഈ ഊ
| എ ഒ
ഏ ഓ ഐ ഔ
വരി 35:
| <center>ഘോഷം </center>
| <center>അനുനാസികം</center>
| <center>വര്‍ഗ്ഗംവർഗ്ഗം</center>
|
 
വരി 55:
| ഘ
| ങ
| കവർഗ്ഗം
| കവര്‍ഗ്ഗം
| സ്പർശം 25
| സ്പര്‍ശം 25
|-
| 2
വരി 64:
| ഝ
| ഞ
| ചവർഗ്ഗം
| ചവര്‍ഗ്ഗം
 
|-
വരി 73:
| ഢ
| ണ
| ടവർഗ്ഗം
| ടവര്‍ഗ്ഗം
 
|-
വരി 82:
| ധ
| ന
| തവർഗ്ഗം
| തവര്‍ഗ്ഗം
 
|-
വരി 91:
| ഭ
| മ
| പവർഗ്ഗം
| പവര്‍ഗ്ഗം
 
|-
വരി 101:
| ല
| വ
| colspan="4" | അന്തഃസ്ഥം അല്ലെങ്കില്‍അല്ലെങ്കിൽ മധ്യമം-4
 
|-
വരി 138:
 
 
മേല്‍ക്കാണിച്ചമേൽക്കാണിച്ച 53 ഉച്ചാരണങ്ങളില്‍ഉച്ചാരണങ്ങളിൽ ഓരോന്നും ഒരു വര്‍ണ്ണമാകുന്നുവർണ്ണമാകുന്നു. മലയാളവാക്കുകള്‍മലയാളവാക്കുകൾ ആസകലം ഇവെയ മാറ്റിയും മറിച്ചും കൂട്ടിച്ചേര്‍ത്താല്‍കൂട്ടിച്ചേർത്താൽ ഉളവാകുന്നവേയ ഉള്ളു. "ക' മുതല്‍മുതൽ "' വരെ ഉള്ളവയില്‍ഉള്ളവയിൽ സൗകര്യത്തിനുവേണ്ടി "അ' എന്ന ആദ്യവര്‍ണ്ണത്തെക്കൂടിആദ്യവർണ്ണത്തെക്കൂടി ചേര്‍ത്താണു്ചേർത്താണു് ഉച്ചരിക്കുക സമ്പ്രദായം; അതിനാല്‍അതിനാൽ അവയില്‍അവയിൽ ക്‌, ഖ്‌, ഗ്‌ ഇത്യാദി "അ' വിട്ടുള്ള ഉച്ചാരണമേ ഇവിടെ ഗ്രാഹ്യമാകുന്നുള്ളു. " ്‌ ' എന്ന ചന്ദ്രക്കലാചിഹ്നം അകാരത്തെ തള്ളി ഉച്ചരിക്കണമെന്നു കാണിക്കുന്നു. മേല്‍ക്കാണിച്ചമേൽക്കാണിച്ച 53 എണ്ണങ്ങളുെട ഉച്ചാരണത്തിനു് ആണു് വര്‍ണ്ണമെന്നുവർണ്ണമെന്നു പേര്‍പേർ ചെയ്തതു്‌. ആ ഉച്ചാരണത്ത കുറിക്കുന്ന "അ',"ആ' മുതലായ ചിഹ്നങ്ങള്‍ക്കാകട്ടെചിഹ്നങ്ങൾക്കാകട്ടെ, "ലിപി' എന്നു പേര്‍പേർ. ലിപിയെ അല്ലാതെ വര്‍ണ്ണത്തവർണ്ണത്ത എഴുതിക്കാണിപ്പാന്‍എഴുതിക്കാണിപ്പാൻ നിര്‍വ്വാഹംനിർവ്വാഹം ഇല്ല. ഒരേ വര്‍ണ്ണത്തിനുതെന്നവർണ്ണത്തിനുതെന്ന ചിഹ്നമായിട്ടു് ഓരോരോ ഭാഷക്കാര്‍ഭാഷക്കാർ ഓരോരോ ലിപികളെ ഉപേയാഗിക്കുന്നു. എങ്ങനെ എന്നാല്‍എന്നാൽ: "അ' എന്നു് ഇവിടെ കാണിച്ച ഉച്ചാരണത്തിനു തമിഴില്‍തമിഴിൽ എന്നും, ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ എന്നും തെലുങ്കില്‍തെലുങ്കിൽ എന്നും, സംസ്കൃതത്തില്‍സംസ്കൃതത്തിൽ എന്നും, ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ A എന്നും ഇങ്ങനെ പലമാതിരി ലിപികള്‍ലിപികൾ ഏര്‍പ്പെട്ടിരിക്കുന്നുഏർപ്പെട്ടിരിക്കുന്നു. അതിനാല്‍അതിനാൽ വാസ്തവമായതു പദാര്‍ത്ഥംപദാർത്ഥം; അതിനെ കുറിക്കുന്ന ശബ്ദം വര്‍ണ്ണംവർണ്ണം; ആ വര്‍ണ്ണത്തെവർണ്ണത്തെ ഓര്‍മ്മിപ്പിക്കുന്നഓർമ്മിപ്പിക്കുന്ന എഴുത്തു് ലിപി. ഉച്ചരിക്കുന്നതും എഴുതുന്നതും പലവിധമായാലും ആന, ഗജം, എലിഫെന്റ് ഇതെല്ലാം തുമ്പിക്കൈയും വാലും മറ്റും ഉള്ള ഒരു വലിയ നാല്ക്കാലിജന്തുവിനെത്തന്നെ കുറിക്കുന്നു.
 
"സ്വരം'എന്നും, "വ്യഞ്ജനം' എന്നും ധ്വനികള്‍ലക്കു്ധ്വനികൾലക്കു് രണ്ടു മഹാവിഭാഗം ചെയ്തതില്‍ചെയ്തതിൽ സ്വരങ്ങളെ മാത്രമേ തനിയേ ഒറ്റയായിട്ടു് ഉച്ചരിക്കുവാന്‍ഉച്ചരിക്കുവാൻ സാധിക്കുകയുള്ളൂ; വ്യഞജനങ്ങളാകെ" ഉച്ചാരണാര്‍ഹമാകണെമങ്കില്‍ഉച്ചാരണാർഹമാകണെമങ്കിൽ സ്വരസഹായം ആവശ്യപ്പെടുന്നു. മാവു്‌, പിലാവു് മുതലായ മരങ്ങളെപ്പോലെ സ്വതന്ത്രങ്ങളാണു് സ്വരങ്ങള്‍സ്വരങ്ങൾ. അതുകളില്‍അതുകളിൽ മുളച്ചുവരുന്ന ഇത്തിള്‍പ്പോലെഇത്തിൾപ്പോലെ പരാശ്രയികളാണു് വ്യഞ്ജനങ്ങള്‍വ്യഞ്ജനങ്ങൾ. അ, ഇ, ഉ എന്നു് സ്വരങ്ങള്‍സ്വരങ്ങൾ തനിയേ നില്‍ക്കുംനിൽക്കും; വ്യഞജനമാകെട്ട, ക, കി, കു എന്ന്‌ ആ സ്വരങ്ങളുടെ മുമ്പില്‍മുമ്പിൽ ശ്രവിക്കെപ്പടുന്നേതയുള്ളു. "ക്‌' ന്നു് ഒറ്റയായിട്ടു് എടുത്തു് ഉച്ചരിക്കുവാന്‍ഉച്ചരിക്കുവാൻ സാധിക്കുന്നില്ല. "ഉലകു്' എന്നും മറ്റും ഉള്ള വാക്കുകളില്‍വാക്കുകളിൽ "ക്‌' ഒറ്റയായി നില്‍ക്കുമ്പോലെനിൽക്കുമ്പോലെ തോന്നാം; എന്നാല്‍എന്നാൽ, അവിടെയും "സംവൃതോകാരം' എന്നു പറയുന്ന ഒരു സ്വരം ഉണ്ടെന്നു് ഉപരി സ്പഷ്ടമാകും. ഏതെങ്കിലും ഒരു സ്വരച്ഛായ ചേരാതെ വ്യഞ്ജനം ഉച്ചരിച്ചു നോക്കിയാല്‍നോക്കിയാൽ വെളിയില്‍വെളിയിൽ പുറപ്പെടുകയില്ല. വ്യഞജനങ്ങള്‍ക്കു്വ്യഞജനങ്ങൾക്കു് ഈവിധം സ്വര സഹായം അപരിഹാര്യമാകയാലാണു് എല്ലാ വ്യഞജനങ്ങളേയും "അ' ചേര്‍ത്തു്ചേർത്തു് ഉച്ചരിക്കുക എന്നു് ഏര്‍പ്പാടു്ഏർപ്പാടു് ചെയ്തതതു്
 
വൈശഷികന്മാര്‍വൈശഷികന്മാർ ""ലോകത്തിെല വസ്തുക്കളെല്ലാം പഞ്ചഭൂതങ്ങളെക്കൊണ്ടു ചമച്ചതാണു്‌'' എന്നു പറയുംപോലെയോ, അല്ലെങ്കില്‍അല്ലെങ്കിൽ ആധുനികരസതന്ത്രക്കാര്‍ആധുനികരസതന്ത്രക്കാർ ""സ്വര്‍ണ്ണംസ്വർണ്ണം മുതലായ ലോഹങ്ങളാലും, ഗന്ധകം മുതലായ അലോഹങ്ങളാലും ഘടിതമാണു ജഗത്തു്‌''എന്നു പറയുമ്പോലെയോ ഭാഷയെ അപ്രഗഥനംചെയ്താല്‍അപ്രഗഥനംചെയ്താൽ അതിന്റെ മൂലതത്ത്വം സ്വരം, വ്യഞജനം എന്നു് രണ്ടുവിധമായ വര്‍ണ്ണമാണെന്നതിനുവർണ്ണമാണെന്നതിനു സംശയമില്ല. എന്നാല്‍എന്നാൽ വൈശേശഷികന്മാരുെട പൃഥ്വിവ്യാദി പഞ്ചഭൂതങ്ങെളെക്കാണ്ടും രസതന്ത്രക്കാരുടെ സ്വര്‍ണ്ണഗന്ധകാദികൊണ്ടുംസ്വർണ്ണഗന്ധകാദികൊണ്ടും അല്ല നാം ലോകത്തില്‍ലോകത്തിൽ പെരുമാറുന്നതു്‌. നാം ഉപയോഗിക്കുന്ന പൃഥ്വിവ്യാദികളും സ്വര്‍ണ്ണഗന്ധകാദികളുംസ്വർണ്ണഗന്ധകാദികളും മറ്റും മൂലതത്ത്വങ്ങേളാടു കലരുകയാല്‍കലരുകയാൽ അവരുടെ ദൃഷ്ട്യാ അത്യന്തം അശുദ്ധങ്ങളാണ്‌. അതുപോലെ ഭാഷാശാസ്ത്രപകാരം മൂലതത്ത്വമായ വര്‍ണ്ണത്തെവർണ്ണത്തെ അല്ല, പല വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ കലര്‍ന്നു്കലർന്നു് ഉണ്ടാകുന്ന അക്ഷരം ആണു് നാം എഴുതുന്നതു്.
 
ഭ്‌, ഊ എന്ന്‌ രണ്ടു വര്‍ണ്ണംവർണ്ണം ചേര്‍ന്നുണ്ടായതാണു്ചേർന്നുണ്ടായതാണു് ഭൂ എന്ന അക്ഷരം
 
ശ്‌, ര്‌, ഈ എന്നു് മൂന്നു വര്‍ണ്ണംവർണ്ണം ചേര്‍ന്നുണ്ടായതാണ്‌ചേർന്നുണ്ടായതാണ്‌ ശ്രീ എന്ന അക്ഷരം
 
സ്‌, ത്‌, ര്‌, ഈ എന്നു് നാലു വര്‍ണ്ണംവർണ്ണം ചേര്‍ന്നുണ്ടായതാണു്ചേർന്നുണ്ടായതാണു് സ്ത്രീ എന്ന അക്ഷരം
 
മേല്‍ക്കാണിച്ചമേൽക്കാണിച്ച യുക്തിപ്രകാരം ഉച്ചാരണസൗകര്യം പ്രമാണിച്ചു് നാം വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ ചേര്‍ന്നു്ചേർന്നു് ഉണ്ടാകുന്ന അക്ഷരങ്ങള്‍ക്കു്അക്ഷരങ്ങൾക്കു് അടയാളമിട്ടു് ലിപികളെ കല്പിച്ചിരിക്കുന്നു. വര്‍ണ്ണങ്ങളെവർണ്ണങ്ങളെ മാത്രമായിട്ടു കാണിക്കേണ്ടിവരുമ്പോള്‍കാണിക്കേണ്ടിവരുമ്പോൾ ക്‌, ഖ്‌ ഇത്യാദിയായി അകാരം കളയുന്നതിലേക്കു് പ്രത്യേകം ചിഹ്നം ചേര്‍ത്തു്ചേർത്തു് വ്യഞ്ജനങ്ങളെ എഴുതുന്നു. സ്വരം സ്വയം ഉച്ചാരണക്ഷമം ആകുകയാല്‍ആകുകയാൽ അതു് ഒറ്റവര്‍ണ്ണമായഒറ്റവർണ്ണമായ അക്ഷരമാകുന്നു എന്നുമാത്രം ഭേദം. തനിയേ ഉച്ചരിക്കുവാന്‍ഉച്ചരിക്കുവാൻ പാടില്ലാത്ത വ്യഞ്ജനങ്ങളില്‍വ്യഞ്ജനങ്ങളിൽ ഏതെങ്കിലും ഒരു സ്വരം ചേര്‍ത്തു്ചേർത്തു് ഉച്ചരിക്കേണ്ടിവരുന്നതിനാല്‍ഉച്ചരിക്കേണ്ടിവരുന്നതിനാൽ ഐകകരൂപ്യത്തിനു വേണ്ടി എല്ലാറ്റിലും ഒന്നുപോലെ "അ' എന്ന സ്വരം ചേര്‍ക്കുകചേർക്കുക എന്നാണു് ഏര്‍പ്പാടു്‌ഏർപ്പാടു്‌. അതിനാല്‍അതിനാൽ നമ്മുടെ ലിപികളെല്ലാം അക്ഷരമാലയുടെ ചിഹ്നമാണു്‌; വര്‍ണ്ണമാലയുടേതല്ലവർണ്ണമാലയുടേതല്ല.
 
നമ്മേപ്പോലെ മറ്റ്‌ ഇന്‍ഡ്യക്കാരുംഇൻഡ്യക്കാരും അക്ഷരമാലയെ എഴുതുന്നവരാണു്‌. യൂറോപ്പിലാകട്ടെ അക്ഷരമാലയല്ല വര്‍ണ്ണമാലയാണു്വർണ്ണമാലയാണു് എഴുതുക പതിവു്‌. അതിനാല്‍അതിനാൽ യൂറോപ്യന്‍ഭാഷകള്‍യൂറോപ്യൻഭാഷകൾ അഭ്യസിക്കുന്നതില്‍അഭ്യസിക്കുന്നതിൽ നമുക്കു് ചില അസൗകര്യങ്ങള്‍അസൗകര്യങ്ങൾ നേരിടുന്നു. വ്യഞ്ജനങ്ങളെ സ്വരസഹായംകൂടാതെ ഉച്ചരിക്കുവാന്‍ഉച്ചരിക്കുവാൻ പാടില്ലെന്നു കാണിച്ചുവേല്ലാ. നാം അതിലേക്കുവേണ്ടി എല്ലാ വ്യഞ്ജനത്തിലും "അ' ചേര്‍ത്തു്ചേർത്തു് പറയുന്നു. യൂറോപ്പുകാര്‍ക്കു്യൂറോപ്പുകാർക്കു് ഈ വ്യവസ്ഥയില്ല.
 
ക്‌ എന്ന വ്യഞ്ജനത്തെ ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ "കെ' എന്നാണു പറയുക സ്‌ എന്ന വ്യഞ്ജനെത്ത ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ "എസ്സ്‌' എന്നാണു പറയുക
 
ബ്‌ എന്ന വ്യഞ്ജനത്തെ ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ "ബി' എന്നാണു പറയുക നാം
 
നാം എല്ലാറ്റിലും ഒന്നുപോലെ ക, സ, ബ എന്ന് ‘അ' ചേര്‍ത്തുചേർത്തു പറകയാല്‍പറകയാൽ വ്യവസ്ഥ ഉണ്ട്. കെ, എസ്സ്, ബി എന്നിവ ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ അതാതു വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ പേരാണ്. നമുക്ക് ഇന്ന അക്ഷരം എന്ന് ഒരു പേരാക്കിപ്പറയേണ്ടിവരുമ്പോള്‍പേരാക്കിപ്പറയേണ്ടിവരുമ്പോൾ അവിടെയും നാം ‘അ' എന്ന സ്വരവും ‘കാരം' എന്ന പ്രത്യയവും ചേര്‍ത്ത്ചേർത്ത് കകാരം, സകാരം, ബകാരം എന്ന് ഏകരൂപമായിപ്പറയുന്നു. നാം അക്ഷരങ്ങളെ എഴുതുന്നതു കൊണ്ട് സ്പെല്ലിംഗ് (spelling) എന്ന് ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ പറയുന്ന വര്‍ണ്ണനിയമക്ലേശംവർണ്ണനിയമക്ലേശം നമ്മുടെ ഭാഷകളില്‍ഭാഷകളിൽ ഇല്ല.
എഴുത്തില്‍എഴുത്തിൽ അക്ഷരം പ്രധാനവും, അക്ഷരത്തില്‍അക്ഷരത്തിൽ സ്വരം പ്രധാനവും ആകയാല്‍ആകയാൽ ലിപിയിലും സ്വരത്തിന് പ്രാധാന്യം കൊടുക്കണം എന്ന് നമുക്ക് തോന്നിയേക്കാം; എന്നാല്‍എന്നാൽ അത് നേരേമറിച്ചാണ്. ജഡമായ ശരീരത്തെ വ്യാപരിപ്പിക്കുന്നത് ജീവനാണ്; എന്നാല്‍എന്നാൽ മൂര്‍ത്തമായിട്ടുമൂർത്തമായിട്ടു നാം കാണുന്നത് ശരീരമാകുന്നു. ‘ചേഷ്ടയില്ലാതായാല്‍‘ചേഷ്ടയില്ലാതായാൽ ശരീരത്തില്‍നിന്നുംശരീരത്തിൽനിന്നും ജീവന്‍ജീവൻ വേര്‍പെട്ടുപോയിവേർപെട്ടുപോയി' എന്ന് നാം ഊഹിക്കുന്നതേ ഉള്ളു; ‘ജീവന്‍‘ജീവൻ ഇന്ന ഇടത്ത് ഇരിക്കുന്നു' എന്ന് ആരും കാണുന്നില്ല. ഇതുപോലെ കാഴ്ചയില്‍കാഴ്ചയിൽ പ്രാധാന്യം വ്യഞ്ജനത്തിനാകയാല്‍വ്യഞ്ജനത്തിനാകയാൽ ലിപിവിന്യാസത്തില്‍ലിപിവിന്യാസത്തിൽ വ്യഞ്ജനത്തെ പ്രധാനമാക്കി സ്വരങ്ങളെ അതില്‍അതിൽ അന്തര്‍ഭവിച്ചിട്ടുള്ളതായിഅന്തർഭവിച്ചിട്ടുള്ളതായി കല്പിക്കുകയാണ് പതിവ്. ഈ യുക്തിപ്രകാരം തമിഴര്‍തമിഴർ വ്യഞ്ജനത്തിന് ‘മെയ്' എന്നും, സ്വരത്തിന് ‘ഉയിര്‍‘ഉയിർ' എന്നും പേരുകള്‍പേരുകൾ കൊടുത്തിരിക്കുന്നു. ‘ക' എന്ന ലിപിയില്‍ലിപിയിൽ പ്രധാനമായിക്കാണുന്നത് ‘ക്' എന്ന വ്യഞ്ജനം ആണെങ്കിലും അതില്‍അതിൽ അകാരം അന്തര്‍ഭവിച്ചിട്ടുണ്ട്അന്തർഭവിച്ചിട്ടുണ്ട്. അകാരത്തിന്റെ ദീര്‍ഘമാണെങ്കില്‍ദീർഘമാണെങ്കിൽ ‘കാ' എന്ന് ദീര്‍ഘചിഹ്നംദീർഘചിഹ്നം കൂട്ടിച്ചേര്‍ക്കുന്നുകൂട്ടിച്ചേർക്കുന്നു. ഇകാരമാണെങ്കില്‍ഇകാരമാണെങ്കിൽ ‘കി' എന്ന് മുകളില്‍മുകളിൽ ‘വള്ളി' എന്നി പറയുന്ന ‘ ി ' ചിഹ്നം ചേര്‍ക്കണംചേർക്കണം; ഉകാരമായാല്‍ഉകാരമായാൽ ‘കു' എന്ന് താഴെ ഒരു കുനിപ്പ്; എകാരമായാല്‍എകാരമായാൽ ‘കെ' എന്ന് ഇടത്തുപുറത്തു പുള്ളി- ‘െ' എന്ന ചിഹ്നം- ഇത്യാദി. വ്യഞ്ജനങ്ങളിലും സംസ്കൃതമധ്യമങ്ങള്‍സംസ്കൃതമധ്യമങ്ങൾ സ്വരാംശം ചേര്‍ന്നവയാകയാല്‍ചേർന്നവയാകയാൽ അതുകളെയും അടയാളങ്ങളെക്കൊണ്ടു കുറിക്കുക നടപ്പായി. (യ ര ല വ).
ക്‌യ= ക്യ; ക്‌ര= ക്ര; ക്‌ല= ക്ല; ക്‌വ= ക്വ; ര്ക= ര്‍കർക.
ലിപിയില്‍ലിപിയിൽ സ്വരം അപ്രധാനമായിപ്പോയതുകൊണ്ട് വ്യഞ്ജനത്തില്‍വ്യഞ്ജനത്തിൽ സ്വരം ചേര്‍ന്നാല്‍ചേർന്നാൽ അതിനെ ‘കൂട്ടക്ഷരം' എന്നു പറയാറില്ല. ‘ക' എന്നതു ക്+അ ആണെങ്കിലും അത് ഒരു കൂട്ടക്ഷരം അല്ല. ക്ല, ക്ഷ, സ്മ, ശ്ര ഇത്യാദി വ്യഞ്ജനയോഗങ്ങളെ മാത്രമേ കൂട്ടക്ഷരം എന്നു പറയാറുള്ളു.
എഴുത്തച്ഛന്റെ കാലംവരെ മലയാളികള്‍മലയാളികൾ വട്ടെഴുത്താണ് ഉപയോഗിച്ചിരിക്കുന്നത്. അടുത്തകാലം വരെ മലയാളദേശത്തില്‍മലയാളദേശത്തിൽ ഈ എഴുത്തിന് പ്രചാരം ഉണ്ടായിരുന്നു. ഇന്നും ചില പുരാതനങ്ങളായ പ്രമാണങ്ങളും മറ്റും ഈ അക്ഷരത്തില്‍അക്ഷരത്തിൽ എഴുതിയതായിട്ട് ഗൃഹസ്ഥന്മാരുടെ ആധാരപ്പെട്ടികളില്‍ആധാരപ്പെട്ടികളിൽ കാണും. വട്ടെഴുത്ത് തമിഴരുടെ അക്ഷരമാലയായിരുന്നതിനാല്‍അക്ഷരമാലയായിരുന്നതിനാൽ അതില്‍അതിൽ തമിഴക്ഷരങ്ങള്‍തമിഴക്ഷരങ്ങൾ മാത്രമേ ഉള്ളു; സംസ്കൃതാക്ഷരങ്ങള്‍ക്ക്സംസ്കൃതാക്ഷരങ്ങൾക്ക് ലിപികള്‍ലിപികൾ ഏര്‍പ്പെട്ടിട്ടില്ലഏർപ്പെട്ടിട്ടില്ല. ശാസനങ്ങളിലും മറ്റും ആവശ്യപ്പെട്ടാല്‍ആവശ്യപ്പെട്ടാൽ ഇത്യാദികള്‍ഇത്യാദികൾ തമിഴ് ഗ്രന്ഥാക്ഷരത്തില്‍ഗ്രന്ഥാക്ഷരത്തിൽ നിന്നും കടംവാങ്ങി ഉപയോഗിച്ചു കാണും. ഈ ന്യൂനത പരിഹരിക്കുവാന്‍പരിഹരിക്കുവാൻ വേണ്ടിയാണ് എഴുത്തച്ഛന്‍എഴുത്തച്ഛൻ ഗ്രന്ഥാക്ഷരങ്ങളെ എടുത്ത് തലയും വാലും മുറിച്ച് മേനിയാക്കി മലയാളത്തില്‍മലയാളത്തിൽ ഇപ്പോള്‍ഇപ്പോൾ നടപ്പുള്ള അക്ഷരമാല തീര്‍ത്തത്തീർത്തത്. എന്നാല്‍എന്നാൽ ‘മലയാളാക്ഷരമാല എഴുത്തച്ഛന്‍എഴുത്തച്ഛൻ നിര്‍മ്മിച്ചുനിർമ്മിച്ചു' എന്നും പറവാന്‍പറവാൻ തരമില്ല; തുളുക്കാരും ഈ അക്ഷരമാലതന്നെ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് ‘തുളുമലയാളം അക്ഷരമാല' എന്നും നമ്മുടെ അക്ഷരമാലയ്ക്കു പേര്‍പേർ ഉണ്ടായിരുന്നു.
അക്ഷരമാലയുടെ സംഗതിയില്‍സംഗതിയിൽ തമിഴും സംസ്കൃതവും തമ്മില്‍തമ്മിൽ യോജിക്കുന്നില്ലെന്നു പറഞ്ഞുവല്ലോ. അത് താഴെ പറയുംപ്രകാരം ആകുന്നു: സ്വരങ്ങളില്‍സ്വരങ്ങളിൽ ‘ഋ' എന്ന രണ്ടെണ്ണവും ‘സ്പര്‍ശം‘സ്പർശം' എന്നു പറയുന്ന വര്‍ഗ്ഗാക്ഷരങ്ങളില്‍വർഗ്ഗാക്ഷരങ്ങളിൽ അതിഖരം, മൃദു, ഘോഷം എന്ന് നടുവിലെ മൂന്നക്ഷരങ്ങളും ഊഷ്മാക്കളും, ‘ഘോഷി' എന്നു പേരിട്ട ഹകാരവും തമിഴില്‍തമിഴിൽ ഇല്ല. അനുനാസികങ്ങളില്‍അനുനാസികങ്ങളിൽ എന്ന ഒന്നും മധ്യമങ്ങളില്‍മധ്യമങ്ങളിൽ റ, ള, ഴ എന്ന മൂന്നെണ്ണവും തമിഴില്‍തമിഴിൽ അധികം ഉണ്ട്. മലയാളത്തിലാകട്ടെ, തമിഴിലും സംസ്കൃതത്തിലും ഉള്ള എല്ലാ അക്ഷരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്കൃതപദങ്ങളെ ശരിയായി എഴുതുവാന്‍എഴുതുവാൻ വേണ്ടി സംസ്കൃതാക്ഷരമാലയെ സ്വീകരിച്ച് അതില്‍അതിൽ തമിഴിനു പ്രത്യേകം ഉള്ള നാലക്ഷരങ്ങള്‍നാലക്ഷരങ്ങൾ കൂട്ടിച്ചേര്‍ത്തുകൂട്ടിച്ചേർത്തു സൃഷ്ടിച്ചതാണ് മലയാളാക്ഷരമാല. തമിഴില്‍തമിഴിൽ അക്ഷരദാരിദ്ര്യം ഉണ്ടെന്നു പറഞ്ഞുവല്ലോ. എന്നാല്‍എന്നാൽ അത് നാം ശങ്കിക്കുന്നിടത്തോളം ഇല്ല. വാസ്തവത്തില്‍വാസ്തവത്തിൽ തമിഴിനുള്ളത് ലിപിദാരിദ്ര്യമാണ്; ധ്വനിദാരിദ്ര്യമല്ല. ഈ സംഗതി സ്ഥാപിക്കുവാന്‍സ്ഥാപിക്കുവാൻ പുറപ്പെടുംമുന്‍പ്പുറപ്പെടുംമുൻപ് വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ ഉല്‍പത്തിസ്വരൂപംഉൽപത്തിസ്വരൂപം, അന്യോന്യഭേദം ഇത്യാദികളെക്കുറിച്ച് അല്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. സ്വരം, വ്യഞ്ജനം എന്ന മഹാവിഭാഗം; അതില്‍അതിൽ സ്വരങ്ങള്‍ക്ക്സ്വരങ്ങൾക്ക് ഹ്രസ്വദീര്‍ഘങ്ങള്‍ഹ്രസ്വദീർഘങ്ങൾ, സമാനാക്ഷരസന്ധ്യക്ഷരങ്ങള്‍സമാനാക്ഷരസന്ധ്യക്ഷരങ്ങൾ എന്ന് രണ്ടുവിധം അവാന്തരവിഭാഗം; സ്പര്‍ശങ്ങള്‍ക്ക്സ്പർശങ്ങൾക്ക് പിന്നെയും ഖര-അതിഖര- മൃദു-ഘോഷ-അനുനാസികങ്ങല്‍അനുനാസികങ്ങൽ എന്ന് ഉള്‍പ്പിരിവ്ഉൾപ്പിരിവ്. ഇങ്ങനെ അക്ഷരമാലാപട്ടികയില്‍അക്ഷരമാലാപട്ടികയിൽ കാണിച്ച തരംതിരിപ്പിനെല്ലാം അടിസ്ഥാനമെന്ത്?
ശ്വാസകോശങ്ങളില്‍നിന്നുംശ്വാസകോശങ്ങളിൽനിന്നും പുറപ്പെടുന്ന നിശ്ശ്വാസവായു ‘Golttis' എന്നു പറയുന്ന കണ്ഠരന്ധ്രത്തില്‍കണ്ഠരന്ധ്രത്തിൽ പ്രവേശിച്ച് അവിടെനിന്നും കണ്ഠം, താലു മുതലായ മുഖോദരസ്ഥാനങ്ങളില്‍മുഖോദരസ്ഥാനങ്ങളിൽ തട്ടി വെളിയിലേക്കു പുറപ്പെടുന്നതാണ് വര്‍ണ്ണാത്മകമായവർണ്ണാത്മകമായ ധ്വനി. അതാതു സ്ഥാനങ്ങളില്‍സ്ഥാനങ്ങളിൽ തട്ടുമ്പോള്‍തട്ടുമ്പോൾ നാവിന്റെ ചേഷ്ടകള്‍കൊണ്ടുംചേഷ്ടകൾകൊണ്ടും ഈ ധ്വനി ഭേദപ്പെടും. വര്‍ണ്ണങ്ങള്‍ക്ക്വർണ്ണങ്ങൾക്ക് പലമാതിരി ശ്രുതി വരുന്നത് അഞ്ചുവക കാരണങ്ങളാല്‍കാരണങ്ങളാൽ ആകുന്നു:
(1) അനുപ്രദാനം (ആഭ്യന്തരപ്രയത്നം = Emission): ഇതിന് ശ്വാസത്തെ വെളിയിലേക്കു വിടുന്നതിന്റെ മാതിരിഭേദം എന്നര്‍ത്ഥംഎന്നർത്ഥം. ശ്വാസത്തെ നാവിന്റെ അഗ്രം (അറ്റം), ഉപാഗ്രം (അറ്റത്തിനടുത്ത ഭാഗം) മധ്യം, മൂലം, വശങ്ങള്‍വശങ്ങൾ ഇതുകളില്‍ഇതുകളിൽ ഒന്നുകൊണ്ട് കണ്ഠാദിസ്ഥാനങ്ങളില്‍കണ്ഠാദിസ്ഥാനങ്ങളിൽ തട്ടിത്തടഞ്ഞോ തടയാതെയോ വിടാം; തടയുന്നതിലും അല്പമായിട്ടോ പകുതിയോളമോ തടയാം. തടയാതെ വിടുന്നത് അസ്പൃഷ്ടം; അല്പം തടയുന്നത് ഈഷല്‍സ്പൃഷ്ടംഈഷൽസ്പൃഷ്ടം. ഇങ്ങനെ നാലുവിധം അനുപ്രദാനം. സ്വരങ്ങളുടെ അനുപ്രദാനം അസ്പൃഷ്ടമാണ്; അതുകളെ ഉച്ചരിക്കുമ്പോള്‍ഉച്ചരിക്കുമ്പോൾ വായുവിനെ ഒട്ടും തടയുന്നില്ല. നാവിന്റെ അഗ്രോപാഗ്രമധ്യമൂലപാര്‍ശ്വങ്ങള്‍അഗ്രോപാഗ്രമധ്യമൂലപാർശ്വങ്ങൾ എന്ന കരണങ്ങളില്‍കരണങ്ങളിൽ ഒന്നുകൊണ്ട് കണ്ഠതാലുമൂര്‍ദ്ധദന്തോഷ്ഠങ്ങള്‍കണ്ഠതാലുമൂർദ്ധദന്തോഷ്ഠങ്ങൾ എന്ന സ്ഥാനങ്ങളില്‍സ്ഥാനങ്ങളിൽ ഒന്നു തൊടുന്നുണ്ടെങ്കിലും സ്വരോച്ചാരണത്തില്‍സ്വരോച്ചാരണത്തിൽ വായുവിന്റെ നിര്‍ഗ്ഗമനത്തെനിർഗ്ഗമനത്തെ ഒട്ടും തടയുന്നില്ല. നേരേമറിച്ച് വര്‍ഗ്ഗാക്ഷരങ്ങളെവർഗ്ഗാക്ഷരങ്ങളെ ഉച്ചരിക്കുമ്പോള്‍ഉച്ചരിക്കുമ്പോൾ കണ്ഠാദിസ്ഥാനങ്ങളില്‍കണ്ഠാദിസ്ഥാനങ്ങളിൽ ജിഹ്വാഗ്രാദികരണങ്ങളുടെ ബലമായ സ്പര്‍ശംകൊണ്ട്്സ്പർശംകൊണ്ട്് വായു നിശ്ശേഷം തടയുന്നു. തടസ്സം നീക്കുമ്പോള്‍നീക്കുമ്പോൾ ഉണ്ടാകുന്ന ധ്വനിയാണ് ട്ടക' മുതല്‍മുതൽ ‘മ' വരെ ഉള്ള വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ. ഈ വര്‍ണ്ണങ്ങള്‍ക്കുവർണ്ണങ്ങൾക്കു സ്പര്‍ശാധിക്യമുള്ളതുകൊണ്ടാണ്സ്പർശാധിക്യമുള്ളതുകൊണ്ടാണ് ‘സ്പര്‍ശം‘സ്പർശം' എന്നു പേര്‍പേർ വന്നതും. ശ - ഷ - സ എന്ന ഊഷ്മാക്കള്‍ക്കുംഊഷ്മാക്കൾക്കും ഹ എന്ന ഘോഷിക്കും നേമസ്പൃഷ്ടം അനുപ്രദാനം; ഇവയെ ഉച്ചരിക്കുമ്പോള്‍ഉച്ചരിക്കുമ്പോൾ സ്ഥാനങ്ങളില്‍സ്ഥാനങ്ങളിൽ കരണങ്ങള്‍ക്കുകരണങ്ങൾക്കു പകുതിയോളം സ്പര്‍ശംസ്പർശം ഉണ്ട്. യ-വ-ര-ല-ഴ-റ-ള എന്ന മധ്യമങ്ങള്‍ക്ക്മധ്യമങ്ങൾക്ക് ഈഷല്‍സ്പൃഷ്ടംഈഷൽസ്പൃഷ്ടം അനുപ്രദാനം; ഇവയില്‍ഇവയിൽ സ്പര്‍ശംസ്പർശം സ്വല്പമേ ഉള്ളു. സ്പര്‍ശംസ്പർശം കൂടുന്നിടത്തോളം തടസ്സം കൂടും; തടസ്സം കൂടുന്നിടത്തോളം ശ്വാസം വെളിയില്‍വെളിയിൽ പുറപ്പെടായ്കയാല്‍പുറപ്പെടായ്കയാൽ വര്‍ണ്ണത്തെവർണ്ണത്തെ തനിയേ ഉച്ചരിക്കുവാനുള്ള സൗകര്യം കുറയും. ഒട്ടും സ്പര്‍ശമില്ലായ്കയാല്‍സ്പർശമില്ലായ്കയാൽ സ്വരങ്ങളെ തനിയേ ഉച്ചരിക്കാം. സ്പര്‍ശംസ്പർശം ബലമാകയാല്‍ബലമാകയാൽ വര്‍ഗ്ഗാക്ഷരങ്ങളെവർഗ്ഗാക്ഷരങ്ങളെ സ്വരസഹായത്തോടുകൂടിയേ ഉച്ചരിക്കുവാന്‍ഉച്ചരിക്കുവാൻ സാധിക്കുകയുള്ളു. സ്പര്‍ശംസ്പർശം കുറയുന്നതിനാല്‍കുറയുന്നതിനാൽ മധ്യമങ്ങളെ സ്വരം ചേര്‍ക്കാതെയുംചേർക്കാതെയും ഒരുവിധം ഉച്ചരിക്കാം; അതിനാല്‍ത്തന്നെയാണ്അതിനാൽത്തന്നെയാണ് യ - വ - ര - ല - ഴ - റ - ള - കള്‍ക്ക്കൾക്ക് ‘മധ്യമം' എന്നുപേര്‍എന്നുപേർ കൊടുത്തതും; സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും മധ്യേനില്‍ക്കുന്നത്മധ്യേനിൽക്കുന്നത് ‘മധ്യമം' എന്ന് അര്‍ത്ഥയോജനഅർത്ഥയോജന. ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ഇവയ്ക്ക് Semi vowels (അര്‍ധസ്വരംഅർധസ്വരം) എന്നുപേര്‍എന്നുപേർ ചെയ്തിരിക്കുന്നു. ഊഷ്മഘോഷികള്‍ഊഷ്മഘോഷികൾ നേമസ്പൃഷ്ടങ്ങളാകയാല്‍നേമസ്പൃഷ്ടങ്ങളാകയാൽ അതുകള്‍ക്ക്അതുകൾക്ക് പാതി വ്യഞ്ജനധര്‍മ്മവുംവ്യഞ്ജനധർമ്മവും പാതിസ്വരധര്‍മ്മവുംപാതിസ്വരധർമ്മവും; വര്‍ഗ്ഗാക്ഷരങ്ങളെക്കാള്‍വർഗ്ഗാക്ഷരങ്ങളെക്കാൾ അധികം അതുകള്‍അതുകൾ സ്വയം ഉച്ചാരണത്തെ സഹിക്കുന്നു.
സ്വരം, വ്യഞ്ജനം എന്ന മഹാവിഭാഗത്തിന്റെയും വ്യഞ്ജനങ്ങള്‍ക്ക്വ്യഞ്ജനങ്ങൾക്ക് സ്പര്‍ശംസ്പർശം, മധ്യമം, ഊഷ്മഘോഷികള്‍ഊഷ്മഘോഷികൾ എന്ന അവാന്തരവിഭാഗത്തിന്റെയും യുക്തി ഇതുകൊണ്ട് സ്പഷ്ടമായി.
(2) കരണവിഭ്രമം അല്ലെങ്കില്‍അല്ലെങ്കിൽ ബാഹ്യപ്രയത്നം: കരണം എന്നാല്‍എന്നാൽ ഉപകരണം; ധ്വനി പുറപ്പെടുവിക്കുന്നതില്‍പുറപ്പെടുവിക്കുന്നതിൽ ഉപകരിക്കുന്ന അവയവം അതായത് നാവ്; അതിന്റെ വിഭ്രമം (ചേഷ്ടാവിശേഷം); നാവുകൊണ്ട് കണ്ഠരന്ധ്രത്തെ അടയ്ക്കുകയും തുറക്കുകയും എന്നു താല്‍പര്യംതാൽപര്യം കണ്ഠരന്ധ്രം തുറന്ന് ഉച്ചരിച്ചാല്‍ഉച്ചരിച്ചാൽ ധ്വനി ഒന്നോടെ ഝടിതിയായിട്ടു വെളിയിലേക്കു പോരും; അപ്പോള്‍അപ്പോൾ ഉണ്ടാകുന്ന ഒച്ച ഒരു മയമില്ലാതെ പരുപരുത്തിരിക്കും. കണ്ഠരന്ധ്രം ചുരുക്കി ദ്വാരം ചെറുതാക്കിവിട്ടാല്‍ചെറുതാക്കിവിട്ടാൽ ധ്വനി അടഞ്ഞ് ഉള്ളില്‍ഉള്ളിൽ മുഴങ്ങി അല്പമായിട്ടു മുറയ്ക്കു പുറപ്പെടും. ആദ്യം പറഞ്ഞവിധത്തിലായാല്‍പറഞ്ഞവിധത്തിലായാൽ ധ്വനി ശ്വാസരൂപം; രണ്ടാമത്തേതില്‍രണ്ടാമത്തേതിൽ നാദരൂപം. വര്‍ഗ്ഗങ്ങളില്‍വർഗ്ഗങ്ങളിൽ ആദ്യത്തെ രണ്ടെണ്ണങ്ങളും ഊഷ്മാക്കളും ശ്വാസികള്‍ശ്വാസികൾ; ശേഷമെല്ലാം, അതായത്, വര്‍ഗ്ഗാക്ഷരങ്ങളില്‍വർഗ്ഗാക്ഷരങ്ങളിൽ 3, 4, 5 വര്‍ണ്ണങ്ങളുംവർണ്ണങ്ങളും സ്വരങ്ങളും മധ്യമങ്ങളും നാദികള്‍നാദികൾ. ‘ഘോഷി' എന്നു പേരിട്ട ഹകാരത്തിനു ശ്വാസവും നാദവും കലര്‍ന്നകലർന്ന ധ്വനി എന്നാണ് പ്രാതിശാഖ്യകാരന്മാരുടെ മതം. ഇതില്‍ഇതിൽ പല പക്ഷഭേദങ്ങളും ഉണ്ട്. ശ്വാസനാദഭേദത്തിനു കാരണം കണ്ഠരന്ധ്രം അടയ്ക്കുകയും തുറക്കുകയും ആകയാല്‍ആകയാൽ ബാഹ്യപ്രയത്നം (കരണവിഭ്രമം) എന്ന ഈ ധ്വനിഭേദോപാധിയെ വിവാരം, സംവാരം എന്നും ശ്വാസം, നാദം എന്നും രണ്ടായിപ്പിരിക്കാം.
(3) സംസര്‍ഗ്ഗംസംസർഗ്ഗം: സംസര്‍ഗ്ഗംസംസർഗ്ഗം എന്നാല്‍എന്നാൽ ഒരു ധ്വനിയില്‍ധ്വനിയിൽ മറ്റൊരു ധ്വനികൂടി അരച്ചുചേര്‍ക്കുകഅരച്ചുചേർക്കുക; ചെമ്പും ഈയവും ചേര്‍ത്തുരുക്കിചേർത്തുരുക്കി വെങ്കലം ഉണ്ടാക്കുന്നതുപോലെ രണ്ടു വര്‍ണ്ണങ്ങളെവർണ്ണങ്ങളെ വേര്‍തിരിച്ചറികവേർതിരിച്ചറിക വയ്യാത്തമട്ടില്‍വയ്യാത്തമട്ടിൽ കൂട്ടിയോജിപ്പിക്കുന്നതു സംസര്‍ഗ്ഗംസംസർഗ്ഗം. സംസര്‍ഗ്ഗത്തിന്സംസർഗ്ഗത്തിന് ഉപയോഗിക്കുന്ന വര്‍ണ്ണംവർണ്ണം പ്രായേണ ‘ഘോഷി' എന്നു പറഞ്ഞ ഹകാരമാണ്. ഹകാരസംസര്‍ഗ്ഗംകൊണ്ടുഹകാരസംസർഗ്ഗംകൊണ്ടു വര്‍ഗ്ഗപ്രഥമമായവർഗ്ഗപ്രഥമമായ ഖരം അതിഖരമായും തൃതീയമായ മൃദു ഘോഷമായും ചമയുന്നു:
വർഗ്ഗപ്രഥമവും
വര്‍ഗ്ഗപ്രഥമവും
}
വരി 190:
പ്+ഹ= ഫ
വർഗ്ഗതൃതീയവും
വര്‍ഗ്ഗതൃതീയവും
}
വരി 202:
ബ്+ഹ= ഭ
ഖരത്തെ അതിഖരമാക്കുന്നതു ഘോഷിയല്ല; പൊരുത്തപ്രകാരം ച്ശ= ഛ; ട്ഷ= ഠ ഇത്യാദിയാണെന്ന് ഒരു പക്ഷമുണ്ട്. ഹകാരത്തിനു ശ്വാസവും നാദവും രണ്ടും ഉണ്ടെന്നു കല്പിക്കുവാനുള്ള കാരണവും ഇതുതന്നെയാണ്. ഖരത്തില്‍ഖരത്തിൽ ചേരുമ്പോള്‍ചേരുമ്പോൾ ഹകാരം ശ്വാസി; മൃദുവില്‍മൃദുവിൽ ചേരുമ്പോള്‍ചേരുമ്പോൾ നാദി എന്നു കല്പിച്ചാല്‍കല്പിച്ചാൽ രണ്ടു വകകളിലും ചേരുന്നത് ഹകാരംതന്നെ എന്ന് അംഗീകരിക്കാം. നവീനപക്ഷത്തില്‍നവീനപക്ഷത്തിൽ സംസര്‍ഗ്ഗംസംസർഗ്ഗം ചെയ്യുന്നിടത്തെല്ലാം ഹകാരംതന്നെയാണ് രണ്ടാമത്തെ വ്യഞ്ജനം.
ശ്വാസിയായ വര്‍ഗ്ഗപ്രഥമംവർഗ്ഗപ്രഥമം ഖരം; അതില്‍അതിൽ ശ്വാസിയായ ഹകാരം ചേരുമ്പോള്‍ചേരുമ്പോൾ ഉണ്ടാകുന്ന വര്‍ഗ്ഗദ്വിതീയംവർഗ്ഗദ്വിതീയം അതിഖരമായിത്തീരുന്നു. നാദിയായ വര്‍ഗ്ഗദ്വിതീയംവർഗ്ഗദ്വിതീയം മൃദു; അതില്‍അതിൽ നാദിയായ ഹകാരം ചേരുമ്പോള്‍ചേരുമ്പോൾ നാദാധിക്യത്താല്‍നാദാധിക്യത്താൽ ഘോഷം (മുഴക്കം) ഉണ്ടാകുന്നതുകൊണ്ടു വര്‍ഗ്ഗചതുര്‍ത്ഥത്തിന്വർഗ്ഗചതുർത്ഥത്തിന് ‘ഘോഷം' എന്നുപേര്‍എന്നുപേർ സിദ്ധിച്ചു. സംസര്‍ഗ്ഗമുള്ളസംസർഗ്ഗമുള്ള വര്‍ണ്ണങ്ങള്‍ക്ക്വർണ്ണങ്ങൾക്ക് ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ ബലം അധികം വേണ്ടിവരുന്നതിനാല്‍വേണ്ടിവരുന്നതിനാൽ സംസൃഷ്ടവര്‍ണ്ണങ്ങളായസംസൃഷ്ടവർണ്ണങ്ങളായ വര്‍ഗ്ഗദ്വിതീയചതുര്‍ത്ഥങ്ങളെവർഗ്ഗദ്വിതീയചതുർത്ഥങ്ങളെ ‘മഹാപ്രാണങ്ങള്‍‘മഹാപ്രാണങ്ങൾ' എന്നു പറയുമാറുണ്ട്; സംസര്‍ഗ്ഗമില്ലാത്തവസംസർഗ്ഗമില്ലാത്തവ അല്പപ്രാണങ്ങള്‍അല്പപ്രാണങ്ങൾ; ഖരം അല്പപ്രാണം; അതിഖരം അതിന്റെ മഹാപ്രാണം. മൃദു അല്പപ്രാണം; ഘോഷം അതിന്റെ മഹാപ്രാണം. സംസര്‍ഗ്ഗംസംസർഗ്ഗം സ്വരങ്ങളിലും ഉണ്ട്:
അ+ഇ= എ അ+ഉ= ഒ
അ+എ= ഐ അ+ഒ= ഔ
എന്നാല്‍എന്നാൽ എ, ഒ-കളില്‍കളിൽ ഉള്ള ചേരുവ (സംസര്‍ഗ്ഗംസംസർഗ്ഗം) സംസ്കൃതത്തിലെപ്പോലെ ഭാഷയില്‍ഭാഷയിൽ അത്ര സ്ഫുടമല്ല. സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഉപ+ഇന്ദ്രഃ= ഉപേന്ദ്രഃ; ഗംഗാ+ഉദകം= ഗംഗോദകം ഇത്യാദി സന്ധികളില്‍സന്ധികളിൽ സംസര്‍ഗ്ഗംസംസർഗ്ഗം സ്പഷ്ടമാകുമ്പോലെ ഭാഷയില്‍ഭാഷയിൽ സ്പഷ്ടമായി കാണ്മാന്‍കാണ്മാൻ മാര്‍ഗ്ഗംമാർഗ്ഗം ഇല്ല. സംസര്‍ഗ്ഗത്തിന്റെസംസർഗ്ഗത്തിന്റെ ശൈഥില്യത്താല്‍ത്തന്നെയാണ്ശൈഥില്യത്താൽത്തന്നെയാണ് സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഏ, ഓ-കള്‍ക്കുകൾക്കു ഹ്രസ്വമില്ലാതെപോയതും; ഭാഷയിലാകട്ടെ, സംസര്‍ഗ്ഗദാര്‍ഢ്യത്താല്‍സംസർഗ്ഗദാർഢ്യത്താൽ ഇതുകളെ ഒറ്റയക്ഷരങ്ങളായിത്തന്നെ ഗണിക്കുകയാല്‍ഗണിക്കുകയാൽ ഹ്രസ്വദീര്‍ഘഭേദവുംഹ്രസ്വദീർഘഭേദവും ഉണ്ടായി. സംസര്‍ഗ്ഗംകൊണ്ട്സംസർഗ്ഗംകൊണ്ട് ഉണ്ടായത് എന്ന സംഗതി പ്രമാണിച്ചാണ് എ, ഏ, ഒ, ഓ, ഐ, ഔ കള്‍ക്ക്കൾക്ക് ‘സന്ധ്യക്ഷരങ്ങള്‍‘സന്ധ്യക്ഷരങ്ങൾ' എന്നും ശേഷം സ്വരങ്ങള്‍ക്ക്സ്വരങ്ങൾക്ക് ‘സമാനാക്ഷരങ്ങള്‍‘സമാനാക്ഷരങ്ങൾ' എന്നും പേര്‍ചെയ്തത്പേർചെയ്തത്.
(4) മാര്‍ഗ്ഗഭേദംമാർഗ്ഗഭേദം: ശ്വാസവായുവാണല്ലോ വര്‍ണ്ണമായിച്ചമയുന്നത്വർണ്ണമായിച്ചമയുന്നത്. അതിന് കണ്ഠത്തോളം വന്നു കഴിഞ്ഞാല്‍കഴിഞ്ഞാൽ പുറപ്പെടുന്നതിനു രണ്ടു മാര്‍ഗ്ഗംമാർഗ്ഗം ഉണ്ട്. വായില്‍ക്കൂടിയോവായിൽക്കൂടിയോ മൂക്കില്‍ക്കൂടിയോമൂക്കിൽക്കൂടിയോ നമുക്കു ശ്വാസംവിടാം. നാദികളെ ഉച്ചരിക്കുന്നതു കണ്ഠരന്ധ്രം അമുക്കി ദ്വാരം ചുരുക്കി അല്പാല്പമായിട്ടാണ് എന്നു പറഞ്ഞുവല്ലോ. കണ്ഠരന്ധ്രം സങ്കോചിപ്പിച്ചതിനുമേല്‍സങ്കോചിപ്പിച്ചതിനുമേൽ ശ്വാസവായുവിനെ മൂക്കില്‍ക്കൂടിമൂക്കിൽക്കൂടി നിര്‍ഗ്ഗമിപ്പിച്ചാല്‍നിർഗ്ഗമിപ്പിച്ചാൽ വര്‍ണ്ണംവർണ്ണം അനുനാസികമായി; വായില്‍ക്കൂടിത്തന്നെവായിൽക്കൂടിത്തന്നെ ആയാല്‍ആയാൽ ‘അനനുനാസികം' അല്ലെങ്കില്‍അല്ലെങ്കിൽ ‘ശുദ്ധം'. നാദികള്‍ക്കാണ്നാദികൾക്കാണ് ഈ ഭേദം സംഭവിക്കുന്നത്. മൃദുക്കളെ മുഖദ്വാരം അടച്ചു മൂക്കില്‍ക്കൂടിമൂക്കിൽക്കൂടി വിടുന്നതാണ് വര്‍ഗ്ഗപഞ്ചമങ്ങളായവർഗ്ഗപഞ്ചമങ്ങളായ അനുനാസികങ്ങള്‍അനുനാസികങ്ങൾ. സ്വരങ്ങള്‍ക്കുംസ്വരങ്ങൾക്കും നാദം ഉണ്ടാകുകയാല്‍ഉണ്ടാകുകയാൽ അനുനാസികാനനുനാസികഭേദം സംഭവിക്കും; ആ ഭേദം സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഉണ്ടുതാനും.
(5) സ്ഥാനഭേദം: വര്‍ണ്ണോച്ചാരണത്തില്‍വർണ്ണോച്ചാരണത്തിൽ നിശ്ശ്വാനവായുവിനെ ജിഹ്വാഗ്രോപാഗ്രമദ്ധ്യമൂല പാര്‍ശ്വങ്ങളെക്കൊണ്ടുപാർശ്വങ്ങളെക്കൊണ്ടു വായിന് ഉള്ളിലുള്ള ചില സ്ഥാനങ്ങളില്‍സ്ഥാനങ്ങളിൽ തടഞ്ഞിട്ടാണല്ലോ വെളിയില്‍വെളിയിൽ വിടുന്നത്; ഈ സ്ഥാനങ്ങള്‍തന്നെയാണ്സ്ഥാനങ്ങൾതന്നെയാണ് വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ സ്ഥാനങ്ങള്‍സ്ഥാനങ്ങൾ. അവ ഉള്ളില്‍നിന്നുഉള്ളിൽനിന്നു വെളിയിലേക്കുള്ള മുറയ്ക്ക് കണ്ഠം, താലു(അണ്ണാക്ക്), മൂര്‍ദ്ധാവ്മൂർദ്ധാവ്(മുകളിലെ അണകള്‍ക്കുഅണകൾക്കു മദ്ധ്യേ ഉള്ള വായുടെ മേല്‍ത്തട്ട്മേൽത്തട്ട്), ദന്തം (പല്ല്) അതിലും മേല്‍വരിയിലെമേൽവരിയിലെ ഊന്, ഓഷ്ഠം എന്ന് അഞ്ചെണ്ണം ആകുന്നു. വര്‍ഗ്ഗാക്ഷരങ്ങളുടെവർഗ്ഗാക്ഷരങ്ങളുടെ പാഠക്രമം ഈ മുറ അനുസരിച്ചാണ് ചെയ്തിരിക്കുന്നത്:
വർഗ്ഗം
വര്‍ഗ്ഗം
 
ഖരം
വരി 232:
വിഭാഗം
കവർഗ്ഗം
കവര്‍ഗ്ഗം
 
വരി 244:
 
കണ്ഠ്യം
ചവർഗ്ഗം
ചവര്‍ഗ്ഗം
 
വരി 256:
 
താലവ്യം
ടവർഗ്ഗം
ടവര്‍ഗ്ഗം
 
വരി 267:
 
മൂർദ്ധന്യം
മൂര്‍ദ്ധന്യം
തവർഗ്ഗം
തവര്‍ഗ്ഗം
 
വരി 280:
 
ദന്ത്യം
പവർഗ്ഗം
പവര്‍ഗ്ഗം
 
വരി 293:
ഓഷ്ഠ്യം
സ്വരം, മധ്യമം, ഊഷ്മാവ് ഇതുകളില്‍ഇതുകളിൽ മുറ അല്പം തെറ്റിപ്പോയിട്ടുണ്ട്. സ്വരങ്ങളുടെ പാഠക്രമം അ, ഇ, ഋ, , ഉ എന്നാക്കിയാല്‍എന്നാക്കിയാൽ കണ്ഠ്യാദിയായി ഓഷ്ഠ്യാന്തമായ മുറ ശരിയാകും. മധ്യമങ്ങളില്‍മധ്യമങ്ങളിൽ കണ്ഠ്യം ഇല്ല; ഇ, ഋ, , ഉ എന്ന് ഭേദപ്പെടുത്തിയ സ്വരക്രമത്തിന് യ, ര, ല, വ എന്ന മധ്യമക്രമം യോജിക്കും. ശ, ഷ, സ എന്ന ഊഷ്മാക്കള്‍ഊഷ്മാക്കൾ താലു- മൂര്‍ദ്ധമൂർദ്ധ- ദന്തങ്ങള്‍ദന്തങ്ങൾ എന്ന മുറയ്ക്കു ചേര്‍ന്നുതന്നെചേർന്നുതന്നെ ഇരിക്കുന്നു. കണ്ഠം, ഓഷ്ഠം എന്ന ആദ്യത്തെയും ഒടുവിലത്തെയും സ്ഥാനങ്ങളുടെ സംഘത്തില്‍സംഘത്തിൽ ഊഷ്മാക്കള്‍ഊഷ്മാക്കൾ ഇല്ലെന്നേ ഉള്ളു. ട്ട‘കണ്ഠസ്ഥാനത്തിലേക്കു ഹകാരം ഉണ്ട്'' എന്നു പറയാം. എന്നാല്‍എന്നാൽ അതു സര്‍വ്വസമ്മതംസർവ്വസമ്മതം അല്ല; ‘‘ഹകാരത്തിന് അടുത്ത സ്വരത്തിന്റെ സ്ഥാനമേ ഉള്ളു'' എന്നാണു ചിലരുടെ മതം. ഹകാരത്തിന്റെ ശരിയായ ഉച്ചാരണം ഇന്നതെന്നു തീര്‍ച്ചപ്പെടായ്കതീർച്ചപ്പെടായ്ക യാലാണ് പക്ഷഭേദങ്ങള്‍പക്ഷഭേദങ്ങൾ. വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ സ്ഥാനങ്ങളെ എല്ലാം കൂട്ടിച്ചേര്‍ത്തുകൂട്ടിച്ചേർത്തു താഴെ കാണിച്ചിരിക്കുന്നു:
സ്വരം
 
വർഗ്ഗം
വര്‍ഗ്ഗം
 
മധ്യമം
വരി 323:
 
ഷ - മൂർദ്ധന്യം
ഷ - മൂര്‍ദ്ധന്യം
 
വരി 353:
സൗകര്യത്തിനുവേണ്ടി ശ്ലോകത്തിലും ആക്കാം:
കവര്‍ഗ്ഗംകവർഗ്ഗം കണ്ഠജമാം
ചവര്‍ഗ്ഗചവർഗ്ഗ യശങ്ങള്‍യശങ്ങൾ താലവ്യം
പവര്‍ഗ്ഗപവർഗ്ഗ വ ഓഷ്ഠജമാം
ഋ ടവർഗ്ഗ രഷങ്ങൾ മൂർദ്ധന്യം.
ഋ ടവര്‍ഗ്ഗ രഷങ്ങള്‍ മൂര്‍ദ്ധന്യം.
തവര്‍ഗ്ഗതവർഗ്ഗ ലസം ദന്ത്യം
സന്ധ്യക്ഷരമൊത്തപോല്‍സന്ധ്യക്ഷരമൊത്തപോൽ ദ്വയസ്ഥാനം
ര ഷ ള ഴ മൂര്‍ദ്ധന്യംതാന്‍മൂർദ്ധന്യംതാൻ
വര്‍ത്സ്യംവർത്സ്യം ദ്രാവിഡം ഖിലീഭൂതം.
(6) പരിമാണം: പരിമാണം എന്നാല്‍എന്നാൽ അളവ് അല്ലെങ്കില്‍അല്ലെങ്കിൽ മാത്ര. ഇതാണ് ഹ്രസ്വദീര്‍ഘഭേദത്തിന്റെഹ്രസ്വദീർഘഭേദത്തിന്റെ സ്വരൂപം. അ, ഇ, ഉ എന്ന് ഒറ്റ മാത്രയിലുള്ളത് ഹ്രസ്വം; ആ, ഈ, ഊ എന്നു രണ്ടു മാത്രയിലുള്ളത് ദീര്‍ഘംദീർഘം. ഹ്രസ്വദീര്‍ഘഭേദംഹ്രസ്വദീർഘഭേദം സ്വരങ്ങളില്‍സ്വരങ്ങളിൽ പ്രത്യക്ഷമായിട്ടു കാണുന്നു. വ്യഞ്ജനങ്ങളിലും ഇതു സംഭവുക്കും. ‘അതില്‍നിന്ന്‘അതിൽനിന്ന്' എന്നിടത്തെ ‘ല്‍‘ൽ' എന്ന ലകാരം ഹ്രസ്വവും ‘പുല്‍കുന്നു‘പുൽകുന്നു' എന്നിടത്തേതു ദീര്‍ഘവുംദീർഘവും ആണ്.
വര്‍ണ്ണങ്ങളെവർണ്ണങ്ങളെ വേര്‍തിരിക്കുന്നതിനുള്ളവേർതിരിക്കുന്നതിനുള്ള ഉപാധികളെ ഓരോന്നായി വിവരിച്ചുതീര്‍ന്നുവിവരിച്ചുതീർന്നു. ഇനി ഈ ഉപാധികളെ അടിസ്ഥാനപ്പെടുത്തി വര്‍ണ്ണങ്ങള്‍ക്കുവർണ്ണങ്ങൾക്കു ചെയ്തിട്ടുള്ള വിഭാഗങ്ങളെ പ്രത്യേകിച്ച് എടുത്തുകാണിക്കാം. സ്പൃഷ്ടം, അസ്പൃഷ്ടം എന്ന അനുപ്രദാനഭേദം പ്രമാണിച്ച് വര്‍ണ്ണങ്ങള്‍ക്കുവർണ്ണങ്ങൾക്കു സ്വരം, വ്യഞ്ജനം എന്ന മഹാവിഭാഗം; വ്യഞ്ജനങ്ങള്‍ക്കുള്ളവ്യഞ്ജനങ്ങൾക്കുള്ള സ്പര്‍ശത്തിലെസ്പർശത്തിലെ ന്യൂനാതിരേകം നോക്കി സ്പര്‍ശംസ്പർശം അല്ലെങ്കില്‍അല്ലെങ്കിൽ വര്‍ഗ്ഗാക്ഷരംവർഗ്ഗാക്ഷരം, മധ്യ-മം, ഊഷ്മ-ഘോ-ഷി-കള്‍കൾ എന്ന അവാ-ന്തരവിഭാഗം; വര്‍ഗ്ഗാവർഗ്ഗാ-ക്ഷരങ്ങള്‍ക്കുള്ളില്‍ക്ഷരങ്ങൾക്കുള്ളിൽ പിന്നെയും ഖരാതിഖരമൃദുഘോഷാനുനാസികങ്ങള്‍ഖരാതിഖരമൃദുഘോഷാനുനാസികങ്ങൾ എന്ന ഉള്‍പ്പിരിവ്ഉൾപ്പിരിവ് കരണവിഭ്രമം (പ്രയത്നം), സംസര്‍ഗ്ഗംസംസർഗ്ഗം മാര്‍ഗ്ഗഭേദംമാർഗ്ഗഭേദം: എന്ന മൂന്നുപാധികളെ ആസ്പദമാക്കിയിട്ടാണ്. ഖരാതിഖരങ്ങള്‍ഖരാതിഖരങ്ങൾ ശ്വാസരൂപങ്ങള്‍ശ്വാസരൂപങ്ങൾ; മൃദുഘോഷാനുനാസികങ്ങള്‍മൃദുഘോഷാനുനാസികങ്ങൾ നാദരൂപങ്ങള്‍നാദരൂപങ്ങൾ. ഖരങ്ങള്‍ഖരങ്ങൾ ഹകാര സംസര്‍ഗ്ഗംകൊണ്ട്സംസർഗ്ഗംകൊണ്ട് അതിഖരങ്ങളായിത്തീരുന്നു, മൃദുക്കള്‍മൃദുക്കൾ അതുകൊണ്ടുതന്നെ ഘോഷങ്ങളായി ത്തീരുന്നു; അല്പപ്രാണമായ ഖരത്തിന്റെ മഹാപ്രാണം അതിഖരം; അല്പപ്രാണമായ മൃദുവിന്റെ മഹാപ്രാണം ഘോഷം. നാദിയായി മൃദുവിനെ ഉച്ചരിക്കുമ്പോള്‍ഉച്ചരിക്കുമ്പോൾ നിശ്ശ്വാസവായു കണ്ഠരന്ധ്രത്തില്‍കണ്ഠരന്ധ്രത്തിൽ രുദ്ധമായിക്കഴിഞ്ഞാല്‍രുദ്ധമായിക്കഴിഞ്ഞാൽ വായില്‍ക്കൂടിത്തന്നെവായിൽക്കൂടിത്തന്നെ നിസ്സരിക്കുന്നു; അനുനാസികത്തെ ഉച്ചരിക്കു മ്പോഴാകട്ടെ, മൂക്കില്‍ക്കൂടിമൂക്കിൽക്കൂടി നിസ്സരിക്കുന്നു എന്ന് ഈ രണ്ടുതരം വര്‍ണ്ണങ്ങള്‍ക്ക്വർണ്ണങ്ങൾക്ക് മാര്‍ഗ്ഗഭേദകൃതമായമാർഗ്ഗഭേദകൃതമായ ഭേദം. വര്‍ഗ്ഗാക്ഷരങ്ങളുടെവർഗ്ഗാക്ഷരങ്ങളുടെ സ്വഭാവം ഇത്രയുംകൊണ്ട് പ്രത്യക്ഷപ്പെടുന്നു: കണ്ഠസ്ഥാനത്തില്‍കണ്ഠസ്ഥാനത്തിൽ ജിഹ്വാമൂലം ഉറപ്പിച്ച് രന്ധ്രംതുറന്ന് ഉച്ചരിച്ചാല്‍ഉച്ചരിച്ചാൽ ക എന്ന ഖരം; അതില്‍അതിൽ ഹകാരസംസര്‍ഗ്ഗംകൂടിഹകാരസംസർഗ്ഗംകൂടി ചെയ്താല്‍ചെയ്താൽ ഖ എന്ന അതിഖരം; ഖരോച്ചാരണത്തില്‍ഖരോച്ചാരണത്തിൽ കണ്ഠരന്ധ്രം തുറക്കുന്നതിനുപകരം ഞെക്കി ഞെരുക്കി ദ്വാരം ചുരുക്കി ഉച്ചരിച്ചാല്‍ഉച്ചരിച്ചാൽ ഗ എന്ന മൃദു; മൃദുവില്‍ത്തന്നെമൃദുവിൽത്തന്നെ ഹകാരസംസര്‍ഗ്ഗംകൂടിഹകാരസംസർഗ്ഗംകൂടി ചെയ്താല്‍ചെയ്താൽ ഘ എന്ന ഘോഷം; മൃദുവില്‍മൃദുവിൽ ഹകാരസംസര്‍ഗ്ഗത്തിനുഹകാരസംസർഗ്ഗത്തിനു പകരം രന്ധ്രം ചുരുക്കിയതിനു മേല്‍മേൽ നിശ്ശ്വാസത്തെ വായില്‍ക്കൂടിവായിൽക്കൂടി വിടാതെ നാസികയില്‍ക്കൂടിനാസികയിൽക്കൂടി വിടുകയാണ് ഭാവമെങ്കില്‍ഭാവമെങ്കിൽ ങ എന്ന അനുനാസികം.
വര്‍ണ്ണോല്‍പ്പത്തിയെയുംവർണ്ണോൽപ്പത്തിയെയും വര്‍ണ്ണവിഭാഗങ്ങളെയുംപറ്റിവർണ്ണവിഭാഗങ്ങളെയുംപറ്റി പ്രസ്താവിച്ചു കഴിഞ്ഞ സ്ഥിതിക്ക് തമിഴിലെ അക്ഷരദാരിദ്ര്യത്തെപ്പറ്റി ആലോചിക്കാം. വാസ്തവത്തില്‍വാസ്തവത്തിൽ തമിഴര്‍തമിഴർ സംസ്കൃതത്തിലെ ഹകാരത്തെ മാത്രമേ ഉപേക്ഷിച്ചിട്ടുള്ളു. വര്‍ഗ്ഗങ്ങളില്‍വർഗ്ഗങ്ങളിൽ ക ഗ ങ എന്ന ഖരമൃദ്വനുനാസികങ്ങള്‍ഖരമൃദ്വനുനാസികങ്ങൾ തമിഴില്‍തമിഴിൽ ഉണ്ട്; മൃദുക്കള്‍ക്ക്മൃദുക്കൾക്ക് പ്രത്യേകം ലിപി ഏര്‍പ്പെട്ടിട്ടില്ലെങ്കിലുംഏർപ്പെട്ടിട്ടില്ലെങ്കിലും ആ ദ്വലി തമിഴില്‍തമിഴിൽ ധാരാളമാണ്. എങ്ങനെ എന്നാല്‍എന്നാൽ:
എഴുത്ത് ഉച്ചാരണം
വരി 380:
വചവ് വശവ്
ഹകാരം ഇല്ലാത്തതുകൊണ്ടുതന്നെ അതിഖരം, ഘോഷം എന്ന രണ്ടുവക മഹാപ്രാണങ്ങളും ഇല്ലാതെപോയി. അതിനാല്‍അതിനാൽ തമിഴില്‍തമിഴിൽ ധ്വനികള്‍ക്കല്ലധ്വനികൾക്കല്ല, ലിപികള്‍ക്കാണുലിപികൾക്കാണു കുറവ്. ഇപ്പോള്‍ഇപ്പോൾ നാം എഴുതിവരുന്ന മലയാളത്തില്‍മലയാളത്തിൽ നകാരത്തിനും കാരത്തിനും ലിപിഭേദം ഇല്ലാത്തതുപോലെ, തമിഴില്‍തമിഴിൽ ഖരമൃദുക്കള്‍ക്ക്ഖരമൃദുക്കൾക്ക് ലിപിഭേദം ഇല്ലെന്നു വിചാരിക്കേണ്ടതേ ഉള്ളു. ‘നനയ്ക്കുന്നു' എന്നെഴുതിയാലും നാം ‘നയ്ക്കുന്നു' എന്നു വായിക്കുന്നതെങ്ങനെയോ അങ്ങനെയാണ് തമിഴരും ‘അകരം' എന്ന് എഴുതിയിട്ട് ‘അഗരം' എന്നു വായിക്കുന്നത്. ഇരട്ടിക്കാത്തപ്പോള്‍ഇരട്ടിക്കാത്തപ്പോൾ ‘ന' എന്ന ലിപിക്ക് പദാദിയില്‍മാത്രംപദാദിയിൽമാത്രം നകാരധ്വനി; അല്ലാത്തിടത്തെല്ലാം കാരധ്വനി എന്നാണ് സാമാന്യേന നമ്മുടെ നിയമം. അതുപോലെ തമിഴര്‍ക്കുംതമിഴർക്കും നിയമം ഇണ്ട്. ക ട ത പ എന്ന ഖരങ്ങള്‍ക്ക്ഖരങ്ങൾക്ക് പദാദിയിലായാല്‍പദാദിയിലായാൽ ഖരോച്ചാരണം; പദമദ്ധ്യത്തിലും ഇരട്ടിച്ചാല്‍ഇരട്ടിച്ചാൽ ഖരോച്ചാരണംതന്നെ. അതുകൊണ്ട് ഇരട്ടിച്ച മൃദുധ്വനി ഇല്ലെന്നേ ഉള്ളു. ഖരങ്ങളില്‍ഖരങ്ങളിൽ ചകാരം ഒന്നിനെ മാത്രം വിട്ടുവല്ലോ. അതിന് മൃദുവായ ജകാരത്തിന്റെ അല്ല, ഊഷ്മാവായ ശകാരത്തിന്റെ ആണ് ധ്വനി. അതിലെ നിയമത്തിനും അല്പം ഭേദം ഉണ്ട്. പദാദിയിലോ പദമദ്ധ്യത്തിലോ എവിടെ ആയാലും ചകാരത്തിന് ഒറ്റയായി നില്‍ക്കുമ്പോഴെല്ലാംനിൽക്കുമ്പോഴെല്ലാം ‘ശ' എന്ന ഊഷ്മധ്വനി; ഇരട്ടിച്ചാല്‍ഇരട്ടിച്ചാൽ മാത്രം ‘ച' എന്ന ഖരധ്വനി. സകാരത്തിനുപകരവും ചിലപ്പോള്‍ചിലപ്പോൾ ചകാരം ഉപയോഗിക്കും: സമയം= ചമയം. പദാദിമധ്യങ്ങളിലെ നില എന്ന സ്ഥാമഭേദംകൊണ്ടും, ഒറ്റ, ഇരട്ട എന്ന അനസ്ഥാഭേദംകൊണ്ടും വര്‍ണ്ണങ്ങള്‍ക്ക്വർണ്ണങ്ങൾക്ക് ധ്വനിഭേദം എന്നത് എല്ലാ ദ്രാവിഡഭാഷകള്‍ക്കുംദ്രാവിഡഭാഷകൾക്കും സഹജമായ ഒരു ധര്‍മ്മമായിരുന്നുധർമ്മമായിരുന്നു; ഇപ്പോള്‍ഇപ്പോൾ അത് തമിഴില്‍മാത്രംതമിഴിൽമാത്രം ശേഷിച്ചുവെന്നേ ഉള്ളു.
ഇനി സംസ്കൃതത്തിലില്ലാതെ ദ്രാവിഡത്തിനു സ്വന്തമായുള്ള വര്‍ണ്ണങ്ങളെപ്പറ്റിവർണ്ണങ്ങളെപ്പറ്റി വിചാരണചെയ്യാം:
സംസ്കൃതത്തില്‍സംസ്കൃതത്തിൽ സ്പൃഷ്ടാനുപ്രദാനമുള്ള സ്പര്‍ശങ്ങള്‍ക്ക്സ്പർശങ്ങൾക്ക് ഖരാതിഖരമൃദുഘോഷാനു നാസികങ്ങള്‍നാസികങ്ങൾ എന്ന് അഞ്ചുവിധമായ അവാന്തരവിഭാഗം ഉണ്ട്. തമിഴിലാകട്ടെ, ഖരമൃദ്വനുനാസികങ്ങള്‍ഖരമൃദ്വനുനാസികങ്ങൾ എന്ന് മൂന്നേ ഉള്ളു. എന്നാല്‍എന്നാൽ സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഈഷല്‍സ്പൃഷ്ടങ്ങളായഈഷൽസ്പൃഷ്ടങ്ങളായ മധ്യമങ്ങള്‍ക്ക്മധ്യമങ്ങൾക്ക് അവാന്തരവിഭാഗം ഒന്നുമേ ഇല്ല. തമിഴില്‍തമിഴിൽ ര, ല എന്ന രണ്ടു മധ്യമങ്ങള്‍ക്ക്മധ്യമങ്ങൾക്ക് അവാന്തരവിഭാഗം ഉണ്ട്. ഈ വിഭാഗം വര്‍ഗ്ഗവിഭാഗത്തിന്റെവർഗ്ഗവിഭാഗത്തിന്റെ മുറ അനുസരിച്ചല്ലെന്നു മാത്രം ഭേദം.
‘കരണവിഭ്രമം' എന്ന് രണ്ടാമത്തേതായിപ്പറഞ്ഞ ഉപാധിയെഒന്നുകൂടി വിസ്തരിക്കേണ്ടതുണ്ട്. കണ്ഠരന്ധ്രത്തെസങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ ‘നാദികള്‍‘നാദികൾ' എന്നും ‘ശ്വാസികള്‍‘ശ്വാസികൾ' എന്നും രണ്ടായിത്തിരിയുന്നു എന്നൊരു പ്രയോജനം മാത്രമേ മുമ്പു കാണിച്ചിട്ടുള്ളു: വേറെ പലതും അതുകൊണ്ടു സിദ്ധിക്കുന്നു. കണ്ഠതാലുപ്രഭൃതികളായ സ്ഥാനങ്ങളില്‍സ്ഥാനങ്ങളിൽ ജിഹ്വയുടെ അഗ്രം തൊട്ടാല്‍തൊട്ടാൽ ധ്വനി ഒരുവിധം; ഉപാഗ്രമോ മധ്യമൂലപാര്‍ശ്വങ്ങളോമധ്യമൂലപാർശ്വങ്ങളോ തൊട്ടാല്‍തൊട്ടാൽ വേറെ വേറെ വിധം; മധ്യമൂലങ്ങളെത്തന്നെ ഉപമധ്യം, ഉപമൂലം ഇത്യാദിയായി ഇനിയും വിഭജിക്കാം. ഇതിനുപുറമെ സ്പര്‍ശവുംസ്പർശവും പലമാതിരി ആകാം: ഇടവിടാതെ തൊടുക (സ്പര്‍ശിക്കുകസ്പർശിക്കുക); വിട്ടുവിട്ടു തൊടുക. രണ്ടാമത്തെ വിധത്തിന് ‘സ്ഫുരിതം' എന്നു പേര്‍പേർ. ഒന്നാംവിധം നിരന്തരസ്പര്‍ശംനിരന്തരസ്പർശം; അല്ലെങ്കില്‍അല്ലെങ്കിൽ വിശേഷം എടുത്തുകാണിക്കാത്ത സ്ഥിതിക്ക് മാറി വിചാരിപ്പാന്‍വിചാരിപ്പാൻ ഇടയില്ലാത്തതിനാല്‍ഇടയില്ലാത്തതിനാൽ വെറും സ്പര്‍ശംസ്പർശം എന്നുതന്നെ പറഞ്ഞാല്‍മതിപറഞ്ഞാൽമതി. എന്തിനു വിസ്തരിക്കുന്നു? ഒരു ഫിഡില്‍ഫിഡിൽ വായനക്കാരന് തന്തികളില്‍തന്തികളിൽ വില്ലോടിക്കുന്നതിലുള്ള വിന്യാസഭേദങ്ങള്‍കൊണ്ടുവിന്യാസഭേദങ്ങൾകൊണ്ടു സംഗീതത്തില്‍സംഗീതത്തിൽ എന്തെല്ലാം വൈചിത്ര്യങ്ങള്‍വൈചിത്ര്യങ്ങൾ വരുത്താന്‍വരുത്താൻ സാധിക്കുമോ അതില്‍അതിൽ പതിന്മടങ്ങു വൈചിത്ര്യങ്ങള്‍വൈചിത്ര്യങ്ങൾ മനുഷ്യനു കണ്ഠാദിസ്ഥാനങ്ങളിലെ ജിഹ്വാവ്യാപാരംകൊണ്ട് വര്‍ണ്ണോച്ചാരണത്തില്‍വർണ്ണോച്ചാരണത്തിൽ ഫലിപ്പിക്കുവാന്‍ഫലിപ്പിക്കുവാൻ കഴിയും. അതുകൊണ്ടു വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ ഇത്രവിധമേ ഉള്ളു എന്നു പരിച്ഛേദിക്കുക അസാധ്യമാകുന്നു. മിസ്റ്റര്‍മിസ്റ്റർ. ഏ.ജെ. എല്ലീസ് എന്ന ഭാഷാവിജ്ഞാനി 77 സ്വരങ്ങളും 313 വ്യഞ്ജനങ്ങളും ആയി 390 വര്‍ണ്ണങ്ങള്‍വർണ്ണങ്ങൾ ഉള്ള ഒരു വര്‍ണ്ണമാലവർണ്ണമാല ചമച്ചിട്ടുണ്ട്.
റ, ഴ, ള , എന്ന് അഞ്ചക്ഷരങ്ങളാണല്ലോ സംസ്കൃതത്തിലില്ലാത്ത ദ്രാവിഡാക്ഷരങ്ങള്‍ദ്രാവിഡാക്ഷരങ്ങൾ. ഇതുകളേയും വര്‍ഗ്ഗങ്ങളാക്കിപ്പിരിക്കാംവർഗ്ഗങ്ങളാക്കിപ്പിരിക്കാം. റ, ഴ, രണ്ടിനും രേഫത്തോടു ചാര്‍ച്ചയുള്ളതിനാല്‍ചാർച്ചയുള്ളതിനാൽ ര, റ, ഴ, എന്ന് ഒരു വര്‍ഗ്ഗംവർഗ്ഗം; അതിന് രവര്‍ഗ്ഗംരവർഗ്ഗം എന്നു പേരിടാം. ല, ള, എന്ന് രണ്ടും ചേര്‍ന്നചേർന്ന ലവര്‍ഗ്ഗംലവർഗ്ഗം രണ്ടും ചേര്‍ന്ന്ചേർന്ന് വര്‍ഗ്ഗംവർഗ്ഗം.
ര-യുടെ മഹാപ്രാണമാണ് റ; എന്നാല്‍എന്നാൽ ഗകാരത്തിന്റെ മഹാപ്രാണം ഘകാര മാകുമ്പോലെയല്ല രേഫത്തിന്റെ മഹാപ്രാണം റകാരമാകുന്നത്. ഗകാരം ഹകാരസംസര്‍ഗ്ഗംകൊണ്ടാണ്ഹകാരസംസർഗ്ഗംകൊണ്ടാണ് ഘകാരമാകുന്നത്. അതുപോലെ, രേഫം വര്‍ണ്ണാന്തരസംസര്‍ഗ്ഗംകൊണ്ട്വർണ്ണാന്തരസംസർഗ്ഗംകൊണ്ട് റകാരമായിച്ചമയുന്നു എന്നു സ്വീകരിക്കുവാന്‍സ്വീകരിക്കുവാൻ മാര്‍ഗ്ഗംമാർഗ്ഗം ഇല്ല. സംസര്‍ഗ്ഗംസംസർഗ്ഗം അല്ല; സ്ഥാനം, കരണവിഭ്രമം എന്ന വേറെ രണ്ടുപാധികളാണ് രേഫത്തെ റകാരമാക്കിത്തീര്‍ക്കുന്നത്റകാരമാക്കിത്തീർക്കുന്നത്. രേഫറകാരങ്ങള്‍രേഫറകാരങ്ങൾ രണ്ടും മൂര്‍ദ്ധന്യങ്ങളാണെമൂർദ്ധന്യങ്ങളാണെ ങ്കിലും രേഫോച്ചാരണത്തില്‍രേഫോച്ചാരണത്തിൽ വായുടെ മേല്‍ത്തട്ടിന്റെമേൽത്തട്ടിന്റെ ഏതുഭാഗത്ത് നാവ് തൊടുന്നുവോ അതിലും ആഭ്യന്തരം (ഉള്ളിലേക്കു തള്ളിയ) ആയ ഭാഗത്താണ് റകാരോച്ചാരണത്തില്‍റകാരോച്ചാരണത്തിൽ തൊടുന്നത്. ജിഹ്വയുടെ തൊടുന്ന ഭാഗവും തൊടുന്ന സമ്പ്രദായവും വേറെ ആണ്. രേഫത്തില്‍രേഫത്തിൽ ജിഹ്വാഗ്രത്തിനും റകാരത്തില്‍റകാരത്തിൽ സ്ഫുരിതമായിട്ടാണ്. രേഫത്തില്‍രേഫത്തിൽ ഷകാരതുല്യമായ ഒരു ഊഷ്മാവിന്റെ സംസര്‍ഗ്ഗംസംസർഗ്ഗം കൊണ്ട് ഴകാരം ഉണ്ടാകുന്നു. ഇതിന് സ്ഥാനം റകാരത്തെക്കാളും ആഭ്യന്തരമായിട്ടാണ്. ആകെക്കൂടെ രേഫം മൃദു, അതിന്റെ സ്ഫുരിതാധിക്യകൃതമായ മഹാപ്രാണം റകാരം; ഊഷ്മസംസര്‍ഗ്ഗകൃതമായഊഷ്മസംസർഗ്ഗകൃതമായ ഘോഷം ഴകാരം എന്ന് രവര്‍ഗ്ഗത്തിന്റെരവർഗ്ഗത്തിന്റെ സ്വഭാവം.
ലകാരം ദന്ത്യമാണ്; അതിനെ ഉച്ചരിക്കുമ്പോള്‍ഉച്ചരിക്കുമ്പോൾ ജിഹ്വാഗ്രം ഉയര്‍ത്തിഉയർത്തി ശ്വാസവായുവിനെ ത്തടഞ്ഞ്, പിന്നീട് ജിഹ്വാഗ്രത്തിന്റെതന്നെ സ്പന്ദനം (തെറിപ്പിക്കല്‍തെറിപ്പിക്കൽ) കൊണ്ട് ജിഹ്വയുടെ ഇരുപുറത്തുംകൂടി വായുവിനെ ഇടവിട്ടിടവിട്ടു പുറത്തേക്കു വിടുകയാണ് കരണവിഭ്രമം. ഈ കരണവിഭ്രമംതന്നെ ദന്തമൂലത്തില്‍ദന്തമൂലത്തിൽ ചെയ്യുന്നതിനുപകരം ‘വര്‍ത്സം‘വർത്സം' എന്നു പറയുന്ന, വായുടെ മേല്‍ത്തട്ടിന്റെമേൽത്തട്ടിന്റെ ഭാഗത്തിലാക്കിയാല്‍ഭാഗത്തിലാക്കിയാൽ ളകാരമായി. അതുകൊണ്ട് വര്‍ത്സ്യമായവർത്സ്യമായ ലകാരംതന്നെ ളകാരം.
(റ്റ എന്ന ഇരട്ടിപ്പിന്റെ ഒറ്റ - ലിപിയില്ല), എന്ന വര്‍ഗ്ഗമാകട്ടെവർഗ്ഗമാകട്ടെ, കവര്‍ഗ്ഗചവര്‍ഗ്ഗാദികള്‍പോലെകവർഗ്ഗചവർഗ്ഗാദികൾപോലെ സ്പര്‍ശങ്ങളിലുള്ളസ്പർശങ്ങളിലുള്ള വര്‍ഗ്ഗംവർഗ്ഗം തന്നെ. ഖരം; അനുനാസികം. അതിഖര മൃദുഘോഷങ്ങള്‍മൃദുഘോഷങ്ങൾ തമിഴില്‍തമിഴിൽ ഇല്ലല്ലോ. അതിനാല്‍അതിനാൽ ഖരവും അനുനാസികവും മാത്രമേ ഉള്ളു. ഈ വര്‍ഗ്ഗത്തിന്വർഗ്ഗത്തിന് സ്ഥാനം ദന്തമൂലത്തിനും മൂര്‍ദ്ധാവിനുംമൂർദ്ധാവിനും മദ്ധ്യേ ഉള്ള (ഊനിന് അടുത്ത) പിന്‍ഭാഗംപിൻഭാഗം എന്ന പ്രദേശം; അതിനാല്‍അതിനാൽവര്‍ഗ്ഗംവർഗ്ഗം വര്‍ത്സ്യംവർത്സ്യം. അക്ഷരമാലയുടെ രചന ഉള്ളില്‍നിന്നുംഉള്ളിൽനിന്നും വെളിയിലേക്കുള്ള സ്ഥാനക്രമംപ്രമാണിച്ചു ചെയ്തിട്ടുള്ള താകയാല്‍താകയാൽ വര്‍ത്സ്യമായവർത്സ്യമായ വര്‍ഗ്ഗത്തെവർഗ്ഗത്തെ മൂര്‍ദ്ധന്യമായമൂർദ്ധന്യമായ ടവര്‍ഗ്ഗംടവർഗ്ഗം കഴിഞ്ഞ് ദന്ത്യമായ തവര്‍ഗ്ഗത്തിനുതവർഗ്ഗത്തിനു മുന്‍പായിമുൻപായി പഠിക്കേണ്ടതായിരുന്നു; തമിഴുവൈയാകരണന്മാരാകട്ടെ, സംസ്കൃതാക്ഷരങ്ങളെ എല്ലാം മുറയ്ക്ക് ഏടുത്തതിന്റെശേഷം , എന്ന ഈ വര്‍ഗ്ഗത്തെവർഗ്ഗത്തെ ഉള്ളതിലും ഒടുവില്‍ഒടുവിൽ തള്ളിക്കളഞ്ഞുവെന്നേ ഉള്ളു.
(ന-പനയിലെ ന- ലിപിയില്ല)കാരത്തിന് ഇപ്പോള്‍ഇപ്പോൾ അക്ഷരമാലയില്‍അക്ഷരമാലയിൽ ഒരു പ്രത്യേകലിപി ഏര്‍പ്പെട്ടുകാണുന്നില്ലഏർപ്പെട്ടുകാണുന്നില്ല. , രണ്ടിനുംകൂടി എന്ന ഒരു ചിഹ്നമേ ഉള്ളു. ഇങ്ങനെ സംഭവിക്കുവാന്‍സംഭവിക്കുവാൻ ഉള്ള കാരണം ഇന്നതായിരിക്കാമെന്നു പല ഊഹങ്ങളേയും അവതാരികയില്‍അവതാരികയിൽ ആകാവുന്നിടത്തോളം വിസ്തരിച്ചു കഴിഞ്ഞിരിക്കുന്നു. അവിടെ പ്രസ്താവിക്കാത്തതായി ഒരു സംഗതി മാത്രമേ ഇവിടെ ചേര്‍ക്കേണ്ടതുള്ളുചേർക്കേണ്ടതുള്ളു. തമിഴില്‍തമിഴിൽ സ്ഥലഭേദംകൊണ്ട് വര്‍ണ്ണങ്ങള്‍ക്ക്വർണ്ണങ്ങൾക്ക് ഉച്ചാരണഭേദം സമ്മതിക്കപ്പെട്ടിട്ടുണ്ട്. ഇരട്ടിക്കാത്തപ്പോള്‍ഇരട്ടിക്കാത്തപ്പോൾ ഖരങ്ങള്‍ക്കുഖരങ്ങൾക്കു പദമദ്ധ്യത്തില്‍പദമദ്ധ്യത്തിൽ മൃദുച്ചാരണംവേണം. ചകാരത്തിനുമാത്രം ദ്വിത്വമില്ലാത്തപ്പോള്‍ദ്വിത്വമില്ലാത്തപ്പോൾ സര്‍വ്വത്രസർവ്വത്ര ശകാരോച്ചാരണം; ഇതുപോലെ റകള്‍ക്കുംറകൾക്കും വന്നിരിക്കരുതോ? [ന-പനയിലെ ന]കാരത്തിന്റെ പിന്നില്‍പിന്നിൽ ഇരുന്നാലും ഇരട്ടിച്ചാലും റകാരത്തിന് കാരധ്വനി, അല്ലാത്തിടത്തൊക്കെ റകാരധ്വനിതന്നെ. ഈ വ്യവസ്ഥയുടെ സ്വഭാവം കാലക്രമത്തില്‍കാലക്രമത്തിൽ പഠിപ്പില്ലാത്തവര്‍പഠിപ്പില്ലാത്തവർ മറന്നു പോകുകയും ഉച്ചാരണം പലവിധത്തില്‍പലവിധത്തിൽ ദുഷിക്കുകയും ചെയ്തു. ഇപ്പോള്‍ഇപ്പോൾ ‘ചിറ്റപ്പാ', ‘നൂറ്റൊന്‍പത്‘നൂറ്റൊൻപത്', ‘നീറ്റുകിറാന്‍‘നീറ്റുകിറാൻ', ഇത്യാദികളില്‍ഇത്യാദികളിൽ ‘ചിത്തപ്പാ' ഇത്യാദി തകാരധ്വനിയോട് അധികം യോജിച്ചാണെങ്കിലും കാരധ്വനിതന്നെ ഉച്ചരിച്ചുവരുന്നു; ‘ചെന്റമാസം' ഇത്യാദികളിലും കാരധ്വനിതന്നെ മിക്ക തമിഴരും ഉച്ചരിക്കുന്നു. ‘കുററം', ‘പന്‍റി‘പൻറി', ഇത്യാദികളില്‍ഇത്യാദികളിൽ ആകട്ടെ, റകാരധ്വനിയാണ് അധികം കേള്‍ക്കുന്നത്കേൾക്കുന്നത്.
ദ്രാവിഡവര്‍ണ്ണങ്ങളെപ്പററിദ്രാവിഡവർണ്ണങ്ങളെപ്പററി ലീലാതിലകത്തില്‍ലീലാതിലകത്തിൽ താഴെപ്പറയുംപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘‘ഇഹ ഭാഷായാം സംസ്കൃതേ  സന്തി ചത്വാര്യക്ഷരാണി ദൃശ്യന്തേ-ന്‍റൻറ, റ്റ, ഴ, റ ഇതി. യഥാ:
‘‘കാറേററെറാട്ടേ ഗളിതതെളിതേന്‍ഗളിതതെളിതേൻ കണ്ണുനീരുദ്വഹന്തീ
മാധ്വീമാദ്യന്മധുപവിരുതംകൊണ്ട വാമോക്തി നിന്‍റ്നിൻറ്
എന്നെക്കണ്ടിട്ടതികുണയാ ഹന്ത! പൂന്തൊത്തുപോലും
കോടീ, കാണാ കുവലയദളാപാംഗി കേഴിന്‍റവാറ്കേഴിൻറവാറ്.''
 
ഇത്യത്ര-‘‘കാറ്റേറ്റു നിന്‍റുനിൻറു കേഴിന്‍റവാറുകേഴിൻറവാറു ഇതി; തഥാ കൊണ്ടു, ഒട്ടെ എന്നെ ഇത്യത്ര ഹ്രസ്വഭൂതേ സന്ധ്യക്ഷരേ ച സ്തഃ.'' ഇതിന്‍പ്രകാരംഇതിൻപ്രകാരം റ്റ, ന്റ, റ, ഴ ഹ്രസ്വങ്ങളായ എ, ഒ ഇങ്ങനെ ആറാണ് ദ്രാവിഡാക്ഷരം. ‘ല' എന്നത് ളകാരത്തിന്റെ ഉച്ചാരണഭേദമെന്ന് ലീലാതിലകകാരന്‍ലീലാതിലകകാരൻ ഉപേക്ഷിച്ചു കളയുന്നു. കാരത്തെ പിന്നീട് ഏഴാമതായി എടുത്തുപറയുന്നു. അതിലേക്ക് അഗസ്ത്യസൂത്രത്തെ പ്രമാണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ‘‘എകര ഒകര ആയ്ത ഴകര റകര കരം തമിഴു പൊതു മറേറ'' എന്ന്. ഈ സൂത്രത്തില്‍സൂത്രത്തിൽ എ, ഒ, , ഴ, റ, എന്ന് ആറു വര്‍ണ്ണങ്ങളെവർണ്ണങ്ങളെ മാത്രമേ അഗസ്ത്യര്‍അഗസ്ത്യർ തമിഴിലെ അപൂര്‍വ്വാക്ഷരങ്ങളായിഅപൂർവ്വാക്ഷരങ്ങളായി നിര്‍ദ്ദേശിച്ചുള്ളുനിർദ്ദേശിച്ചുള്ളു. എങ്കിലും ‘മറേറ' എന്ന പദത്തില്‍പദത്തിൽ റ്റകാരം പ്രയോഗിച്ചതുകൊണ്ട് ‘റ്റ' എന്നൊന്നുകൂടി ഉണ്ടെന്നു ജ്ഞാപിപ്പിക്കുന്നു എന്നാണ് ലീലാതിലക കാരന്റെ വ്യാഖ്യാനം. ഇതില്‍ഇതിൽ നിന്നും ‘റ്റ' എന്ന് ഒരു ഇരട്ടിച്ച കാരധ്വനി ദ്രാവിഡത്തിലുണ്ടെന്ന് ലീലാതിലകകാരനും സമ്മതിക്കുന്നു എന്നു കാക. എന്നാല്‍എന്നാൽ തമിഴില്‍തമിഴിൽഅപൂര്‍വ്വാക്ഷരത്തെഅപൂർവ്വാക്ഷരത്തെ അഗസ്ത്യര്‍പോലുംഅഗസ്ത്യർപോലും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും തെളിയുന്നു. ലീലാതിലകത്തില്‍ലീലാതിലകത്തിൽ റ്റ, ന്‍റൻറ എന്ന രണ്ടും അതിനു പുറമേ റകാരവും വേറെ വേറെ എടുത്തു കാണിച്ചത് നമ്മുടെ ഊഹങ്ങളെ ബലപ്പെടുത്തുന്നു. റ്റ, ന്‍റൻറ, റ എന്നു മൂന്നു ലിപികളിലും റ എന്ന ചിഹ്നമുണ്ടെങ്കിലും അതുകള്‍ക്ക്അതുകൾക്ക് ധ്വനി വേറെയാണെന്നു സ്പഷ്ടമായി; അല്ലെങ്കില്‍അല്ലെങ്കിൽ റ എന്ന് ഒരു ലിപി എടുത്താല്‍എടുത്താൽ മതിയായിരുന്നു. അതിനാല്‍അതിനാൽ ‘റ' എന്നതിന് റ്റ, ന്‍റൻറ രണ്ടിലും കാരധ്വനിയാണെന്നും കേവലമായ റകാരധ്വനിയില്‍റകാരധ്വനിയിൽ മാത്രമേ സ്വന്തമായ ധ്വനിയുള്ളുവെന്നും ലീലാതിലകകാരന്‍ലീലാതിലകകാരൻ സമ്മതിച്ചതായിവരുന്നു. ഇത്രയുംകൊണ്ട് ആഗമപ്രമാണം വേണമെങ്കില്‍വേണമെങ്കിൽ അതും നമുക്കു സിദ്ധിച്ചു.
മലയാളികളാകട്ടെ കാരത്തിനുമാത്രമല്ല, കാരത്തിനും പ്രത്യേകമായി ലിപി വേണ്ടെന്ന് ഉപക്ഷിച്ചു. നകാരത്തിന്റെ ലിപിതന്നെയാണല്ലോ ഇപ്പോള്‍ഇപ്പോൾ കാരത്തെയും കുറിക്കുന്നത്. ‘ന' എന്ന ലിപി ഒറ്റയായിരുന്നാല്‍ഒറ്റയായിരുന്നാൽ പദാദിയില്‍മാത്രംപദാദിയിൽമാത്രം അതിന് നകാരശ്രവണം; പിന്നെല്ലായിടത്തും കാരശ്രവണം; ‘ന്‍‘ൻ' എന്ന സ്വരവിയുക്തമായ വ്യഞ്ജനത്തിന്റെ ചിഹ്നത്തിന് സര്‍വ്വത്രസർവ്വത്ര കാരശ്രുതിതന്നെ. കൂട്ടക്ഷരങ്ങളില്‍കൂട്ടക്ഷരങ്ങളിൽ ഉത്തരഭാഗമായിനിന്ന് സ്വരങ്ങളോടു യോജിക്കുകയാണെങ്കില്‍യോജിക്കുകയാണെങ്കിൽ ‘അഗ്നി', ‘രത്നം', ‘സ്നാനം' ഇത്യാദിപോലെ നകാരധ്വനി; പൂര്‍വ്വഭാഗമായിപൂർവ്വഭാഗമായി സ്വരസ്പര്‍ശംകൂടാതെസ്വരസ്പർശംകൂടാതെ നിന്നാല്‍നിന്നാൽ ‘അന്വയം', ‘അന്യായം', ‘നന്മ' ഇത്യാദിപോലെ കാരധ്വനി; ‘ചന്തം',‘ചന്ദനം' ഇത്യാദികളില്‍ഇത്യാദികളിൽ പൂര്‍വ്വഭാഗത്തായാലുംപൂർവ്വഭാഗത്തായാലും നകാരശ്രുതി തവര്‍ഗ്ഗസാഹചര്യത്താല്‍തവർഗ്ഗസാഹചര്യത്താൽ വരുന്നതാണ്.
കരയും കറയും കരിയും കറിയും ഒന്നായിപ്പോകാതിരിപ്പാന്‍ഒന്നായിപ്പോകാതിരിപ്പാൻ ര റ-കളെ വേര്‍തിരിച്ചുവേർതിരിച്ചു വെങ്കിലും സ്വരം ചേര്‍ന്ന്ചേർന്ന് അക്ഷരമാകുന്ന ദിക്കുകളിലേ ഈ ഭേദം അനുഷ്ഠിക്കുമാറുള്ളു; കൂട്ടക്ഷരങ്ങളില്‍കൂട്ടക്ഷരങ്ങളിൽ പൂര്‍വ്വഭാഗമായിട്ടോപൂർവ്വഭാഗമായിട്ടോ ഉത്തരഭാഗമായിട്ടോ നിന്നാല്‍നിന്നാൽ ചിഹ്നഭേദമില്ല. എങ്ങനെ:
ക്ര= ക്റ ത്ര= ത്റ = റ്ക്ക = റ്‌വ
ഗ്ര= ഗ്‌ര ദ്ര= ദ്‌ര = ര്‌യ = ര്ഹ
ഋ, എന്ന രണ്ടു സ്വരം ദ്രാവിഡത്തിലില്ലാത്ത സംസ്കൃതാക്ഷരങ്ങളാകുന്നു. ഇവയില്‍ഇവയിൽ കാരം സംസ്കൃതത്തിലും കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയതു മാത്രമാണ്. വൈദിക സംസ്കൃതത്തില്‍സംസ്കൃതത്തിൽ കാരമേ ഇല്ല; ലൗകികസംസ്കൃത്തിലും പ് എന്ന ധാതുവിന്റെ രണ്ടോ മൂന്നോ രൂപങ്ങളിലേ ഇതു സംഭവിക്കൂ. പാണിനി ധാതുവിന്റെ രൂപം കൃപ് എന്നാണ് ഗണിച്ചിരിക്കുന്നത്; പിന്നീടേ അതിന് ‘‘കൃപോ രോ ലഃ'' എന്ന് ലകാരാദേശം വിധിച്ചതേ ഉള്ളു.
ദ്രാവിഡത്തിലില്ലാത്ത സ്വരമാകയാല്‍സ്വരമാകയാൽ ശുദ്ധമലയാളപദങ്ങളില്‍ശുദ്ധമലയാളപദങ്ങളിൽ ഋകാരം കാമാന്‍കാമാൻ ഇടയില്ല; എന്നാല്‍എന്നാൽ സംസ്കൃതപദങ്ങളിലെ ആവശ്യത്തിനുവേണ്ടി ഋകാരം സ്വീകരിച്ചതിനു ശേഷം അതിനെ ചില മലയാള പദത്തിലും ഉപയോഗിച്ചു കാണുന്നുണ്ട്.
തൃപ്പാദം, തൃക്കേട്ട, അതൃത്തി, മുതൃന്നു
ഇതില്‍ഇതിൽ തൃപ്പാദം ഇത്യാദികളിലെ ‘തൃ' മാത്രം സമ്മതിക്കാം; അതൃത്തി, മുതൃന്നു ഇത്യാദികളെ അതിര്‍ത്തിഅതിർത്തി മുതിര്‍ന്നുമുതിർന്നു ഇത്യാദിയായിത്തന്നെ എഴുതേണ്ടതാണ്. ഇത് ‘കൈയെഴുത്ത്' എന്നതിനെ ‘കയ്യെഴുത്ത്' എന്നു തെററി എഴുതുന്നതുപോലെ ആണെന്നേ വിചാരിപ്പാന്‍വിചാരിപ്പാൻ ന്യായം ഉള്ളു.
"https://ml.wikisource.org/wiki/കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്