"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
{{കുമാരനാശാൻ}}
== ഒന്ന് ==
<poem>
മുമ്പോട്ടു കാലം കടന്നുപോയീടാതെ
മുമ്പേ
വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്
മൂരും
വെട്ടുപാതകളിലൊന്നിൽനിന്നുള്ളോട്ടു
പൊട്ടിവളഞ്ഞു തിരിഞ്ഞു പോകും
ഊടുവഴിഞരമ്പൊന്നങ്ങൊരു ചെറു-
പൊക്കം കുറഞ്ഞു വടക്കുപടിഞ്ഞാറേ-
പ്പക്കത്തിൽ കുന്നുണ്ടതിൻ ചരിവിൽ,
ശുഷ്കതൃണങ്ങൾക്കിടയിലങ്ങിങ്ങായി
നിൽക്കുന്നിതു ചീല പാഴ്മരങ്ങൾ.
കുറ്റിച്ചെടിയിലപ്പുൽത്തറയിൽ ചേർന്നു
പറ്റിയിടയ്ക്കിടെ മിന്നീടുന്നു
ഇറ്റിറ്റു വീണുള്ള
തെറ്റിപ്പഴത്തിൻ ചെറുകുലകൾ.
അപ്പാഴ്മരങ്ങളും വാച്ച മുളകിന്റെ
നല്പാകമാം
മുല്പെട്ട
ചെറ്റുദൂർത്തച്ചരിവിലൊരു ജലം-
വറ്റിയ തോടാണതിന്റെ
ഒട്ടു കിഴക്കായൊരില്ലിക്കൂട്ടം
തട്ടി വടക്കോട്ടു ചാഞ്ഞു നില്പു!
വരി 47:
ക്കാണുന്നുതേ നിശിതാഗ്രമോടും
കാർക്കശ്യമേലുന്ന കുന്തം കലർന്നൊരു
'
അങ്ങടുത്തായ് മേഞ്ഞു നാളേറെയായ് നിറം
വരി 54:
കാണാം ചെറുതായകലെനിന്നാലൊരു
കൂണെന്നപോലെ
ചന്തവുമില്ലക്കുടിലു
വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം.
വണ്ണംകുറഞ്ഞൊരു രണ്ടു
മണ്ണുചുവരുണ്ടകത്തു ചുറ്റും
കോണും മുഴകളും
ക്കാണുന്നു കൈവിരല്പ്പാടുപോലും.
മുറ്റും കിഴക്കായി വീതികുറഞ്ഞൊരു
മുറ്റമതിനുണ്ടതിൽ മുഴുവൻ
പറ്റിക്കറുകയും
മറ്റു തൃണങ്ങളും മങ്ങിനില്പൂ.
ച്ചട്ടിയും കാണാം
കന്നുകടിച്ചിലപോയിത്തല ചാഞ്ഞു
നിന്നിടും
തിറ്റാമിപ്പുല്ലുകുടിലിന്നുമംബരം
വരി 86:
പൊട്ടിവന്നീടും പൊടിപ്പുതന്നെ.
എന്തുള്ളൂ
അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
ഹന്ത
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും
ആഹന്തയെത്ര
നീ
എത്ര
രെത്രയോ
ക്രൂരയാം
കേരളമാതാവേ,
വാച്ചിടും
താണുകിടക്കുന്നു
കാണാതെയാറേഴു കോടിയിന്നും.
എന്തിന്നു കേഴുന്നു ദീനയോ നീ ദേവി,
എന്തു
ഹന്തയിജ്ജാതിയെ
ചിന്തിതം സാധിച്ചു
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
യൊട്ടല്ലഹോ
ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും,
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?
വിണ്ണവർഗംഗയ്ക്കുമുണ്ടായില്ല.
പോകട്ടെ,യെന്തു പറവൂ-കഥയിതു
പോകട്ടെ-
കേവലം ശൂന്യമല്ലക്കുടിലുണ്ടതിൽ
പാവങ്ങളായ പുലയരാരോ.
വരി 143:
സഞ്ചരിക്കാറുമില്ലേറെയാരും
പാടത്തിറങ്ങും വഴിതന്നഹോ
പ്പാടേറ്റു നന്നേ തെളിഞ്ഞിട്ടില്ല.
മെല്ലെ നടപ്പതു മണ്ണറിയാ
എല്ലാറ്റിലും തുച്ഛമല്ലോ
കറ്റകൊയ്യാനും മെതിക്കുവാനും
പറ്റുമിക്കൂട്ടരിരുകാലിമാടുകൾ
മറ്റു കൃഷിപ്പണി ചെയ്യുവാനും
ഒന്നോർത്താൽ മാടും കയർക്കുമിതുകളോ-
ടൊന്നായവറ്റയെ നാം
പാരം
ദൂരത്തും തീണ്ടുള്ള നീചരല്ലോ
മാകൃതിപൂണ്ട
രേകാന്തദീപ്തമാമിക്കാലത്തും
വരി 173:
ശങ്കകൂടാതെ കഥിച്ചിടുന്നു
മുങ്ങിക്കുടക്കും കളിമണ്ണും
തുംഗമാം പാറയുമൊന്നാമല്ലോ
അക്ഷരമെന്നതറിവീല, ചാത്തനും
യക്ഷിയും
നിക്ഷേപമായിവർക്കൊന്നുമില്ല.
കൂറത്തരമില്ല
കീറക്കരിത്തുണിച്ചീന്തൽ ചാർത്തി
നാണംമറയ്ക്കും,
കോണകംകൊണ്ടു കഴിച്ചുകൂട്ടും.
ഇപ്പോലെ കഷ്ടമധിവസിച്ചീടുന്നി-
തിപ്പൊഴും
അപ്പാവങ്ങൾക്കുള്ളെടുപ്പിന്റെ കേമത്ത-
മിപ്പുല്ലുമാടം പറയുമല്ലൊ.
യൊന്നുണ്ടാം, ദൈവം ദയാലുവല്ലേ!
സന്ദേഹമില്ലിങ്ങു
ഹന്ത
ചന്തമേറീടും വദനമല്ലേ!
കാണുന്നു
ചേണുറ്റു മിന്നുന്ന പൂവുപോലെ.
തറ്റുടുത്തൂരുമറഞ്ഞ മനോജ്ഞമാ-
മറ്റേക്കഴൽ നിലത്തൂന്നിയമ്മുട്ടിന്മേൽ
പറ്റിയ
പൂമഞ്ജുവക്ത്രം ചരിച്ചുവച്ചും, മറ്റേ-
കീറപ്പനമ്പായിലാരോ മുഷിഞ്ഞൊരു
വരി 219:
നീണ്ടു ചുരുണ്ടേറെ വാച്ച തലമുടി
വേണ്ടപോൽ കെട്ടാതടിക്കഴുത്തിൽ
താറുമാറായ്ക്കിടക്കുന്നുണ്ടൊട്ടൊട്ടു
പാറുന്നുമുണ്ടമ്മുഖാംബുജത്തിൽ
ഓലയിട്ടേറ്റം
ലോലമനോജ്ഞമാം
തോളോളം തൂങ്ങുന്നു
ദോളകൾപോലെ പഴയമട്ടിൽ
നൂനമിവളിക്കുടിലിലിരിക്കിലും
ദീനയെന്നാലും ചെറുമിയല്ല.
കോമളമായിളംമാന്തളിർപോലല്പം
ശ്യാമളമാകിലും
ആഭയും മട്ടുമുടുപ്പുമിവൾക്കുള്ളോ-
രാഭിജാത്യത്തിന്റെ മെച്ചമോതും
മുത്തേലുമോമനച്ചിപ്പിപോലെ.
അയ്യോ ശരി,
അയ്യേൽമിഴിപ്പൂങ്കപോലത്തിലും
വാടാത്ത
പാടലമാമച്കൊടികൾമേലും,
ഓടാതെനിൽക്കും കടക്കണ്ണിൻകോണിലും
കേടറ്റ
പാടവമുള്ള മിഴിക്കു കാണാം.
വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ!
ഉന്നതഭാഗ്യങ്ങളൊന്നും സ്ഥിരമല്ല,-
ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി-
വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
വരി 270:
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
'അള്ളാ'
പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നാൾ.
നായാട്ടിനായി വളഞ്ഞ വനം വിട്ടു
പായുന്നൊരൊറ്റ
വേകുന്ന സൗധം വെടിഞ്ഞു പറന്നുപോ-
മേകയാം
ത്തായാട്ടിനാൽ വന്നീ മാടംപൂക്കാൾ.
ദേവതപോലെയധ:
ഒട്ടുവെളിക്കോട്ടുഴന്നുനോക്കിത്തണ്ടും
മുട്ടും
കെട്ടിവളർത്തിക്കുലച്ച പൂവല്ലിപോൽ
മുട്ടിയിരുന്നിപൊളിന്നതാംഗി
മറ്റൊരു
മുറ്റും
ഉറ്റവരുണ്ടാമടുത്താരോ തന്വിക്കു
വരി 300:
അംഗുലീപല്ലവം ചൂണ്ടുന്നഹോ, തല
സല്ലപിക്കുന്നിവൾ തർക്കമില്ല.
ഹന്ത! മിനുത്ത
ന്നന്തികത്തുണ്ടിതാ തൂങ്ങിടുന്നു.
ആയതിന്മദ്ധ്യേ വിലങ്ങനെ വച്ചിട്ടു-
ള്ളായതമായൊരു
ആനതപൂർവ്വാംഗിയായെതിരേയൊരു
'മൈന'യിരിക്കുന്നു കൊഞ്ചിക്കൊഞ്ചി.
ലൊട്ടു
ഇച്ഛവരുമ്പോളെടുത്തു കഴിപ്പാനായ്
വച്ചിരിക്കുന്നുണ്ടു വൃത്തിയായി.
തങ്കും നയനപരിസരവും
ത്തൂവൽതിളങ്ങുമടിച്ചിറകും
താവുന്നൊരിക്കളിക്കോപ്പിനോടാണിവൾ
പാവം സംസാരിപ്പതിന്നഥവാ,-
വരി 341:
വല്ലാത്ത ഭാരമായ്, നീങ്ങാതായി.
ഇറ്റിറ്റു വീഴുന്ന
ഒറ്റമൊഴിയും മുറിവാക്യവും
പറ്റില്ലെനിക്കു മുഷിഞ്ഞു മൈനേ.
എന്തെടോ നോക്കുന്നിതെന്നെ,പ്പുകയുന്നോ
സ്വന്തകുലവും കുലായവും വിട്ടിന്നു
പക്ഷേ,യെനിക്കിന്നതുകൊണ്ടുതാൻ നിന്നിൽ
പക്ഷമേറുന്നതാം പക്ഷിവര്യേ.
തെല്ലൊരാശ്വാസമേകുന്നതല്ലോ.
വരി 362:
കഷ്ടപ്പെടുന്നു നീ, വേണ്ട വേണ്ട,
എന്നാഞ്ഞു
സുന്ദരി കൈവല്ലിയൊട്ടു നീട്ടി;
സന്ദേഹിക്കുന്നു
"അല്ലല്ല! തെറ്റിയെനിക്കോമനേ, ചെയ്യാ-
വല്ലിതു നിന്നെ വിടാവതല്ല.
വല്ലാത്ത ചങ്ങല വേരൊന്നയ്യോ!
എന്നിലലിഞ്ഞേകനേകിയേകാന്തത്തിൽ
നിന്നെയെനിക്കു
എങ്ങനെ
ചങ്ങാതിയാളേ, വിടുന്നു നിന്നെ;
എന്നല്ല, നീയിനി മോചിച്ചു
ചെന്നാലും
ഇല്ലങ്ങളൊന്നിലീ
യെല്ലാരുമാട്ടിപ്പുറത്തുതള്ളാം
പോകേണ്ട, പോകേണ്ടയോമനേ,
ചാകുംവരയ്ക്കിക്കുടിലിൽ വാഴാം
ഏകട്ടെയാശ്വാസം
ശ്ശോകത്തിലാഴ്ത്തിയ ദൈവംതന്നെ.
പ്രത്യേകിച്ചോമലേ, നിന്നഴലിന്നെന്റെ
ദു:
സ്വച്ഛന്ദമോടിനടക്കാമെന്നുള്ളൊരു
മെച്ചമേയുള്ളു നിനക്കു
ഇത്തരം കൂടൊരു കാട്ടുപക്ഷിക്കില്ല-
യിത്ര സുഖവുമില്ലോർത്തുകണ്ടാൽ.
ഞാനോ വലിയൊരു നമ്പൂരിയാഢ്യന്റെ
മാനദയായ
എന്തറിവൂ നീ മനയ്ക്കലെ പ്രൗഢിയു-
വരി 411:
ഉച്ചമാമില്ലത്തെ വെണ്മാടമൊന്നിന്റെ
മച്ചിന്നകത്തേ
ഇച്ഛാനുകൂലസുഖംപൂണ്ടു മേവിനേ-
നച്ഛനുമമ്മയ്ക്കും പ്രാണനായ്
എന്തു ചെയ്തീടാനുമേറെപ്പരിജന-
മോടിവന്നങ്ങു
സ്വന്തനീരാട്ടുമുടയാടചാർത്തലും-
തക്ക മിനുക്കിയണിയിക്കും
സംസ്കരിക്കും
വെൺകലക്കാപ്പുകളെല്ലാം കരങ്ങളിൽ
തങ്കപ്രഭയിൽ വിളക്കിച്ചാർത്തും.
തോഴിമാരിങ്ങനെ ചെയ്യുമെല്ലാമെനി-
ക്കൂഴംതെറ്റാതെയും നിത്യമായും.
കോണിയിറങ്ങീട്ടില്ലോമനേയേറെ
നാണം വെടിഞ്ഞു നടന്നിട്ടില്ല.
വട്ടകൂടയും 'വൃഷലി'യും കൂടാതെ-
കൊഞ്ചി ഞാൻ ചൊൽവതു കേട്ടിട്ടില്ലാരുമെൻ-
പഞ്ചവർണ്ണപ്പൂങ്കിളിയല്ലാതെ.
വേണ്ടാ പറയേണ്ടയെന്റെയ്ബ്ഭാഗ്യങ്ങൾ
വീണ്ടും വരാതെ പറന്നുപോയി.
തണ്ടലർസംഭവനങ്ങനെയെൻപിഞ്ചു-
നിന്നെ മുഷിപ്പിക്കുന്നുണ്ടാവാം,
പൊന്നേലും
അല്ല! നീയാസ്യം ചരിച്ചു ചെവികൊടു-
ത്തെല്ലാം
ചൊല്ലുവാൻ കെഞ്ചുപോലോമൽചെറുമിഴി
തെല്ലു
വീണ്ടും
നീണ്ട പകൽതാണ്ടാനുണ്ടെനിക്കും.
ഇണ്ടലിൻഭാരം മൊഴിയാൽ കുറകിലുൾ-
ത്തണ്ടിനു താങ്ങാറാം ജീവിതവും.
അല്ലലെനിക്കു പിണഞ്ഞതു
കല്ലും കരഞ്ഞുപോമക്കഥ നീ
വരി 473:
യാമയം നീയെനിക്കേറ്റിടല്ലേ.
ചിന്നുന്ന
പശ്ചിമദിക്കിന്റെ
ക്കൊച്ചുതിലകത്തിൻകീറുപോലെ.
പിച്ചി
മച്ചിന്മേലെൻകിളിവാതിലൂടേ
പിച്ചയായുള്ളിൽ ചരിക്കുമിളങ്കാറ്റിൽ
സ്വച്ഛന്ദമേറിപ്പരന്നിരുന്നു.
തൂമഞ്ജുചന്ദ്രികയെന്റെ മഞ്ചത്തിലെ-
പ്പൂമെത്തമേൽ വെൺവിരിപ്പിന്മീതെ
ശ്രീമെത്തുമന്യവെൺപട്ടുഗവാക്ഷത്തിൻ-
സീമയിലൂടെ വിരിച്ചിരുന്നു.
ട്ടോമനത്താരങ്ങൾ പൂമുറ്റത്തിൽ
തൂമുല്ല
ച്ചേമന്തിയെന്നീ പൂവൃന്ദംപോലെ,
അത്താഴവും വായനയും കഴിഞ്ഞു
ചിത്താനന്ദം പൂണ്ടു കട്ടിലേറി,
പൊക്കിത്തല
ങ്ങക്കാഴ്ചകണ്ടു ശയിച്ചിരുന്നു.
വരി 506:
മറ്റേത്തലയെന്നു ചൊല്ലിച്ചൊല്ലി
വെണ്മതിക്കൂമ്പു
മന്മതി മുങ്ങി
അയ്യോ! പൊന്നോമനേ,യപ്പുറം
വയ്യേ,
അത്ര ഭയാനകമിപ്പോഴുമോർക്കുമ്പോൾ
ചിത്തം ഞടുങ്ങിപ്പോമച്ചരിതം
വരി 524:
ഞെട്ടിപ്പിണഞ്ഞഹോ ഞാനെണീറ്റു.
ലോകം തകരുംവിധം തോന്നി,
ഭൂകമ്പമെന്നോ പ്രളയമെന്നോ.
മുറ്റത്തേക്കാഞ്ഞു ജനവാതിലൂടെ
ചെറ്റൊന്നു നോക്കിപ്പകച്ചുപോയി.
കണ്ണു കബളിപ്പിക്കുന്നെന്നു തോന്നി,
കാതെന്നെ വഞ്ചിക്കുന്നെന്നു തോന്നി.
ദുർന്നരകത്തില്പ്പതിക്കയോ ഞാൻ ഘോര-
ദുസ്സ്വപ്നം
കാളുന്ന
മേളിച്ച ദീപ്തി പരന്നുകാണായ്
വരി 543:
ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ!
വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.
പേടിയാമ്മാറു തെറുത്തുവച്ചും
തൊപ്പിയിട്ടും
ങ്ങല്പം
കട്ടി'ക്കയലി'
കെട്ടിയുടുത്തും
വാറിട്ടിറുക്കിയുടുത്തുമുള്ളോർ.
രൊട്ടുപേരങ്ങനെയങ്കണത്തിൽ
കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസൻമാർ!
കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ
കുത്തിച്ചിലർനിന്നിടിച്ചിടുന്നു.
കട്ടികൂടീടും
വെട്ടുന്നഹോ
താക്കോൽ ലഭിക്കുവാൻ കാര്യസ്ഥനെച്ചിലർ
ചത്തുവീണോരെച്ചവിട്ടിടുന്നു.
ശുദ്ധിയില്ലാത്ത മലയാള
താനേ
ദൂരത്തിരുട്ടുമലറിടുന്നു!
അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ
കൈയുകൾ കെട്ടിക്കുനിച്ചുനിർത്തി
ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
വരി 599:
മുറ്റത്തു ചാടിനിന്നീടുംമുമ്പേ
കഷ്ടം! നിലംപതിക്കുന്നിതാ
വെട്ടുകളേറ്റും
ഘോരം!
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
</poem>
[[
|