"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
== ഒന്ന് ==
<poem>
മുമ്പോട്ടു കാലം കടന്നുപോയീടാതെ
മുമ്പേ സ്മൃതികളാല്‍സ്മൃതികളാൽ കോട്ട കെട്ടി
 
വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്
വമ്പാര്‍ന്നനാചാരമണ്ഡച്ഛത്രരായ്
നമ്പൂരാര്‍നമ്പൂരാർ വാണരുളുന്ന നാട്ടില്‍നാട്ടിൽ,
 
കേരളജില്ലയില്‍കേരളജില്ലയിൽ കേദാരവും കാടു-
മൂരും മലകളുമാര്‍ന്നമലകളുമാർന്ന ദിക്കില്‍ദിക്കിൽ,
 
ക്രൂരമഹമ്മദര്‍ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാല്‍ച്ചോരയാൽ ചോല്ലെഴും 'ഏറനാട്ടില്‍ഏറനാട്ടിൽ',
 
വെട്ടുപാതകളിലൊന്നിൽനിന്നുള്ളോട്ടു
വെട്ടുപാതകളിലൊന്നില്‍നിന്നുള്ളോട്ടു
പൊട്ടിവളഞ്ഞു തിരിഞ്ഞു പോകും
 
ഊടുവഴിഞരമ്പൊന്നങ്ങൊരു ചെറു-
പാടത്തില്‍പാടത്തിൽ ചെന്നു കലാശിക്കുന്നു.
 
പൊക്കം കുറഞ്ഞു വടക്കുപടിഞ്ഞാറേ-
പ്പക്കത്തിൽ കുന്നുണ്ടതിൻ ചരിവിൽ,
പ്പക്കത്തില്‍ കുന്നുണ്ടതിന്‍ ചരിവില്‍,
 
ശുഷ്കതൃണങ്ങൾക്കിടയിലങ്ങിങ്ങായി
ശുഷ്കതൃണങ്ങള്‍ക്കിടയിലങ്ങിങ്ങായി
നിൽക്കുന്നിതു ചീല പാഴ്മരങ്ങൾ.
നില്‍ക്കുന്നിതു ചീല പാഴ്മരങ്ങള്‍.
 
കുറ്റിച്ചെടിയിലപ്പുൽത്തറയിൽ ചേർന്നു
കുറ്റിച്ചെടിയിലപ്പുല്‍ത്തറയില്‍ ചേര്‍ന്നു
പറ്റിയിടയ്ക്കിടെ മിന്നീടുന്നു
 
ഇറ്റിറ്റു വീണുള്ള ചോരക്കണങ്ങള്‍പോല്‍ചോരക്കണങ്ങൾപോൽ
തെറ്റിപ്പഴത്തിൻ ചെറുകുലകൾ.
തെറ്റിപ്പഴത്തിന്‍ ചെറുകുലകള്‍.
 
അപ്പാഴ്മരങ്ങളും വാച്ച മുളകിന്റെ
നല്പാകമാം കതിര്‍കതിർ ഞാന്നു കാണായ്,
 
കുപ്പായത്തില്‍കുപ്പായത്തിൽ തെറിച്ചോലും നിണമോടും
മുല്പെട്ട മാപ്പിളക്കയ്യര്‍പോലെമാപ്പിളക്കയ്യർപോലെ.
 
ചെറ്റുദൂർത്തച്ചരിവിലൊരു ജലം-
ചെറ്റുദൂര്‍ത്തച്ചരിവിലൊരു ജലം-
വറ്റിയ തോടാണതിന്റെ വക്കില്‍വക്കിൽ
 
ഒട്ടു കിഴക്കായൊരില്ലിക്കൂട്ടം തെന്നല്‍തെന്നൽ
തട്ടി വടക്കോട്ടു ചാഞ്ഞു നില്പു!
 
വരി 47:
ക്കാണുന്നുതേ നിശിതാഗ്രമോടും
 
കാർക്കശ്യമേലുന്ന കുന്തം കലർന്നൊരു
കാര്‍ക്കശ്യമേലുന്ന കുന്തം കലര്‍ന്നൊരു
'ഗൂര്‍ക്കപ്പടഗൂർക്കപ്പട'തന്‍തൻ നളികം‌പോലെ.
 
അങ്ങടുത്തായ് മേഞ്ഞു നാളേറെയായ് നിറം
വരി 54:
 
കാണാം ചെറുതായകലെനിന്നാലൊരു
കൂണെന്നപോലെ വയല്‍വരമ്പില്‍വയൽവരമ്പിൽ.
 
അന്തികത്തില്‍അന്തികത്തിൽ ചെല്ലുന്തോറുമൊരു ചൊവ്വും
ചന്തവുമില്ലക്കുടിലു കണ്ടാല്‍കണ്ടാൽ
 
വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം.
 
വണ്ണംകുറഞ്ഞൊരു രണ്ടു ചാണ്‍ചാൺ പൊക്കത്തില്‍പൊക്കത്തിൽ
മണ്ണുചുവരുണ്ടകത്തു ചുറ്റും
 
കോണും മുഴകളും തീര്‍ത്തിട്ടില്ലായതില്‍തീർത്തിട്ടില്ലായതിൽ-
ക്കാണുന്നു കൈവിരല്പ്പാടുപോലും.
 
മുറ്റും കിഴക്കായി വീതികുറഞ്ഞൊരു
മുറ്റമതിനുണ്ടതിൽ മുഴുവൻ
മുറ്റമതിനുണ്ടതില്‍ മുഴുവന്‍
 
പറ്റിക്കറുകയും പര്‍പ്പടകപ്പുല്ലുംപർപ്പടകപ്പുല്ലും
മറ്റു തൃണങ്ങളും മങ്ങിനില്പൂ.
 
പൊട്ടക്കലമൊന്നില്‍പൊട്ടക്കലമൊന്നിൽ നീരുമൊരുമൊരു കരി-
ച്ചട്ടിയും കാണാം വടക്കരികില്‍വടക്കരികിൽ
 
കന്നുകടിച്ചിലപോയിത്തല ചാഞ്ഞു
നിന്നിടും തൈവാഴതന്‍തൈവാഴതൻ ചുവട്ടില്‍ചുവട്ടിൽ.
 
തിറ്റാമിപ്പുല്ലുകുടിലിന്നുമംബരം
വരി 86:
പൊട്ടിവന്നീടും പൊടിപ്പുതന്നെ.
 
എന്തുള്ളൂ ഭേദമിതുകളില്‍പ്പാര്‍ക്കുന്നഭേദമിതുകളിൽപ്പാർക്കുന്ന
ജന്തുക്കള്‍താനുംജന്തുക്കൾതാനും സഹജരല്ലോ.
 
അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
ഹന്ത നിര്‍മ്മിച്ചുനിർമ്മിച്ചു ചെറുമനേയും.
 
ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും
 
ആഹന്തയെത്ര വിഫലമാക്കിത്തീര്‍ത്തുവിഫലമാക്കിത്തീർത്തു
നീ ഹിന്തുധര്‍മ്മമേഹിന്തുധർമ്മമേ, 'ജാതി'മൂലം!
 
എത്ര പെരുമാക്കള്‍പെരുമാക്കൾ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാര്‍തുഞ്ചന്മാർ കുഞ്ചന്മാരും
 
ക്രൂരയാം ജാതിയാല്‍ജാതിയാൽ നൂനമലസിപ്പോയ്
കേരളമാതാവേ, നിന്‍വയറ്റില്‍നിൻവയറ്റിൽ.
 
തേച്ചുമിനുക്കിയാല്‍തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകള്‍കല്ലുകൾ ഭാരതാംബേ.
 
താണുകിടക്കുന്നു നിന്‍നിൻ കുക്ഷിയില്‍കുക്ഷിയിൽ ചാണ
കാണാതെയാറേഴു കോടിയിന്നും.
 
എന്തിന്നു കേഴുന്നു ദീനയോ നീ ദേവി,
എന്തു ഖേദിപ്പാന്‍ഖേദിപ്പാൻ ദരിദ്രയോ നീ?
 
ഹന്തയിജ്ജാതിയെ ഹോമിച്ചാഴിച്ചാല്‍ഹോമിച്ചാഴിച്ചാൽ നിന്‍നിൻ
ചിന്തിതം സാധിച്ചു രത്നഗര്‍ഭേരത്നഗർഭേ.
 
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോര്‍ദോഷമുള്ളോർ
 
കെട്ടില്ലാത്തോര്‍കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍ജാതിക്കോമരങ്ങൾ!
 
ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും,
 
വൈദികമാനികള്‍വൈദികമാനികൾ മര്‍ത്ത്യരില്‍മർത്ത്യരിൽ ഭേദവും,
ഭേദത്തില്‍ഭേദത്തിൽ ഭേദവും ജല്പിക്കുന്നു!
 
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?
 
നിര്‍ണ്ണയംനിർണ്ണയം നിന്നെപ്പോല്‍നിന്നെപ്പോൽ പാരിലധോഗതി
വിണ്ണവർഗംഗയ്ക്കുമുണ്ടായില്ല.
വിണ്ണവര്‍ഗംഗയ്ക്കുമുണ്ടായില്ല.
 
പോകട്ടെ,യെന്തു പറവൂ-കഥയിതു
പോകട്ടെ-മുന്‍ചൊന്നമുൻചൊന്ന ലക്ഷണത്താല്‍ലക്ഷണത്താൽ
 
കേവലം ശൂന്യമല്ലക്കുടിലുണ്ടതിൽ
കേവലം ശൂന്യമല്ലക്കുടിലുണ്ടതില്‍
പാവങ്ങളായ പുലയരാരോ.
 
വരി 143:
സഞ്ചരിക്കാറുമില്ലേറെയാരും
 
പാടത്തിറങ്ങും വഴിതന്നഹോ കഴല്‍കഴൽ-
പ്പാടേറ്റു നന്നേ തെളിഞ്ഞിട്ടില്ല.
 
അല്ലെങ്കിലിങ്ങീയടിമകള്‍അല്ലെങ്കിലിങ്ങീയടിമകൾ പേടിച്ചു
മെല്ലെ നടപ്പതു മണ്ണറിയാ
 
എല്ലാറ്റിലും തുച്ഛമല്ലോ ചെറുമക്കള്‍ചെറുമക്കൾ
പുല്ലുമിവര്‍ക്കുപുല്ലുമിവർക്കു വഴിവഴങ്ങാ.
 
മറ്റുള്ളവര്‍ക്കായൂഴാനുംമറ്റുള്ളവർക്കായൂഴാനും നടുവാനും
കറ്റകൊയ്യാനും മെതിക്കുവാനും
 
പറ്റുമിക്കൂട്ടരിരുകാലിമാടുകൾ
പറ്റുമിക്കൂട്ടരിരുകാലിമാടുകള്‍
മറ്റു കൃഷിപ്പണി ചെയ്യുവാനും
 
ഒന്നോർത്താൽ മാടും കയർക്കുമിതുകളോ-
ഒന്നോര്‍ത്താല്‍ മാടും കയര്‍ക്കുമിതുകളോ-
ടൊന്നായവറ്റയെ നാം ഗണിച്ചാല്‍ഗണിച്ചാൽ
 
പാരം പവിത്രങ്ങള്‍പവിത്രങ്ങൾ പയ്ക്ക,ളിപ്പാവങ്ങള്‍ളിപ്പാവങ്ങൾ
ദൂരത്തും തീണ്ടുള്ള നീചരല്ലോ
 
നാഗരികനരലോകത്തിന്‍നാഗരികനരലോകത്തിൻ ശ്യാമമാ-
മാകൃതിപൂണ്ട നിഴല്‍കണക്കേനിഴൽകണക്കേ
 
പ്രാകൃതര്‍പ്രാകൃതർ താണുകിടക്കുന്നുതേയിവ-
രേകാന്തദീപ്തമാമിക്കാലത്തും
 
വരി 173:
ശങ്കകൂടാതെ കഥിച്ചിടുന്നു
 
മുങ്ങിക്കുടക്കും കളിമണ്ണും നേരോര്‍ത്താല്‍നേരോർത്താൽ
തുംഗമാം പാറയുമൊന്നാമല്ലോ
 
അക്ഷരമെന്നതറിവീല, ചാത്തനും
യക്ഷിയും പേയുമിവര്‍ക്കുപേയുമിവർക്കു ദൈവം
 
കുക്ഷിയില്‍ക്കൊണ്ടകുക്ഷിയിൽക്കൊണ്ട കരിക്കാടിയല്ലാതെ
നിക്ഷേപമായിവർക്കൊന്നുമില്ല.
നിക്ഷേപമായിവര്‍ക്കൊന്നുമില്ല.
 
കൂറത്തരമില്ല താരുണ്യത്തില്‍താരുണ്യത്തിൽ, ചിലര്‍ചിലർ
കീറക്കരിത്തുണിച്ചീന്തൽ ചാർത്തി
കീറക്കരിത്തുണിച്ചീന്തല്‍ ചാര്‍ത്തി
 
നാണം‌മറയ്ക്കും, ചിലര്‍ചിലർ നിജായുസ്സൊരു
കോണകംകൊണ്ടു കഴിച്ചുകൂട്ടും.
 
ഇപ്പോലെ കഷ്ടമധിവസിച്ചീടുന്നി-
തിപ്പൊഴും ലക്ഷങ്ങള്‍ലക്ഷങ്ങൾ കേരളത്തെ
 
അപ്പാവങ്ങൾക്കുള്ളെടുപ്പിന്റെ കേമത്ത-
അപ്പാവങ്ങള്‍ക്കുള്ളെടുപ്പിന്റെ കേമത്ത-
മിപ്പുല്ലുമാടം പറയുമല്ലൊ.
 
എന്നാല്‍എന്നാൽ കുടിലിലുമെന്തെങ്കിലും നന്മ-
യൊന്നുണ്ടാം, ദൈവം ദയാലുവല്ലേ!
 
സന്ദേഹമില്ലിങ്ങു സൗധങ്ങളില്‍നിന്നുസൗധങ്ങളിൽനിന്നു
പോന്നിപ്പോള്‍പോന്നിപ്പോൾ ശാന്തത മേവുന്നുണ്ടാം.
 
ഹന്ത പാളയ്ക്കുള്ളില്‍പാളയ്ക്കുള്ളിൽ മൂടിമറച്ചൊരു
ചന്തമേറീടും വദനമല്ലേ!
 
കാണുന്നു നോക്കില്‍നോക്കിൽ പുറമ്പോള നീങ്ങാതെ
ചേണുറ്റു മിന്നുന്ന പൂവുപോലെ.
 
തറ്റുടുത്തൂരുമറഞ്ഞ മനോജ്ഞമാ-
മൊറ്റക്കണങ്കാല്‍മൊറ്റക്കണങ്കാൽ മടക്കിവച്ചും,
 
മറ്റേക്കഴൽ നിലത്തൂന്നിയമ്മുട്ടിന്മേൽ
മറ്റേക്കഴല്‍ നിലത്തൂന്നിയമ്മുട്ടിന്മേല്‍
പറ്റിയ കൈത്തണ്ടിന്‍ചെന്തളിരില്‍കൈത്തണ്ടിൻചെന്തളിരിൽ
 
പൂമഞ്ജുവക്ത്രം ചരിച്ചുവച്ചും, മറ്റേ-
യോമല്‍ക്കൈത്താര്‍യോമൽക്കൈത്താർ നിലത്തൂന്നിക്കൊണ്ടും
 
കീറപ്പനമ്പായിലാരോ മുഷിഞ്ഞൊരു
വരി 219:
 
നീണ്ടു ചുരുണ്ടേറെ വാച്ച തലമുടി
വേണ്ടപോൽ കെട്ടാതടിക്കഴുത്തിൽ
വേണ്ടപോല്‍ കെട്ടാതടിക്കഴുത്തില്‍
 
താറുമാറായ്ക്കിടക്കുന്നുണ്ടൊട്ടൊട്ടു
പാറുന്നുമുണ്ടമ്മുഖാംബുജത്തിൽ
പാറുന്നുമുണ്ടമ്മുഖാംബുജത്തില്‍
 
ഓലയിട്ടേറ്റം വടിഞ്ഞിപ്പോള്‍വടിഞ്ഞിപ്പോൾ ശൂന്യമായ്
ലോലമനോജ്ഞമാം കാതിഴകള്‍കാതിഴകൾ
 
തോളോളം തൂങ്ങുന്നു നല്ലാര്‍മുഖശ്രീക്കുനല്ലാർമുഖശ്രീക്കു
ദോളകൾപോലെ പഴയമട്ടിൽ
ദോളകള്‍പോലെ പഴയമട്ടില്‍
 
നൂനമിവളിക്കുടിലിലിരിക്കിലും
ദീനയെന്നാലും ചെറുമിയല്ല.
 
കോമളമായിളം‌മാന്തളിർപോലല്പം
കോമളമായിളം‌മാന്തളിര്‍പോലല്പം
ശ്യാമളമാകിലും പൂവല്‍മെയ്യുംപൂവൽമെയ്യും
 
ആഭയും മട്ടുമുടുപ്പുമിവൾക്കുള്ളോ-
ആഭയും മട്ടുമുടുപ്പുമിവള്‍ക്കുള്ളോ-
രാഭിജാത്യത്തിന്റെ മെച്ചമോതും
 
അത്തലാര്‍ക്കുംഅത്തലാർക്കും വായ്ക്കുമിക്കാലം ചാളയി-
ലിത്തയ്യല്‍ലിത്തയ്യൽ വന്നുകുറ്റുങ്ങിയെന്നാം
 
നത്തക്കുളത്തില്‍നത്തക്കുളത്തിൽ നിയതിയാല്‍നിയതിയാൽ നീതമാം
മുത്തേലുമോമനച്ചിപ്പിപോലെ.
 
അയ്യോ ശരി, നെറ്റിത്തിങ്കള്‍ക്കലയിലുംനെറ്റിത്തിങ്കൾക്കലയിലും,
അയ്യേൽമിഴിപ്പൂങ്കപോലത്തിലും
അയ്യേല്‍മിഴിപ്പൂങ്കപോലത്തിലും
 
വാടാത്ത ചെന്തളിര്‍പോലെചെന്തളിർപോലെ മിനുത്തിന്നും
പാടലമാമച്കൊടികൾമേലും,
പാടലമാമച്കൊടികള്‍മേലും,
 
ഓടാതെനിൽക്കും കടക്കണ്ണിൻകോണിലും
ഓടാതെനില്‍ക്കും കടക്കണ്ണിന്‍കോണിലും
കേടറ്റ ലാവണ്യരാശിക്കുള്ളില്‍ലാവണ്യരാശിക്കുള്ളിൽ
 
ആടലിന്‍വിത്തുആടലിൻവിത്തു കുഴിച്ചിട്ടിരിക്കുന്നു
പാടവമുള്ള മിഴിക്കു കാണാം.
 
വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ!
കുണ്ടില്‍കുണ്ടിൽ പതിച്ചു നീ കഷ്ടമോര്‍ത്താല്‍കഷ്ടമോർത്താൽ!
 
ഉന്നതഭാഗ്യങ്ങളൊന്നും സ്ഥിരമല്ല,-
യിന്നതിന്നാര്‍ക്കേയിന്നതിന്നാർക്കേ വരുവെന്നില്ല.
 
ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി-
ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ കേറി-
ക്കൊള്ളയിട്ടാര്‍ത്തഹോക്കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി
 
വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
വരി 270:
 
കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
'അള്ളാ' മതത്തില്‍മതത്തിൽ പിടിച്ചു ചേര്‍ത്തുംചേർത്തും
 
ഉള്ളില്‍ഉള്ളിൽ നടക്കും തിരക്കിലിരുട്ടിലി-
പ്പുള്ളിമാൻ കണ്ണിയാൾ ചാടിപ്പോന്നാൾ.
പ്പുള്ളിമാന്‍ കണ്ണിയാള്‍ ചാടിപ്പോന്നാള്‍.
 
നായാട്ടിനായി വളഞ്ഞ വനം വിട്ടു
പായുന്നൊരൊറ്റ മാന്‍കുട്ടിപോലെമാൻകുട്ടിപോലെ,
 
വേകുന്ന സൗധം വെടിഞ്ഞു പറന്നുപോ-
മേകയാം പ്രാവിന്‍കിടാവുപോലെപ്രാവിൻകിടാവുപോലെ,
 
ആയാസമാര്‍ന്നികുലകന്യആയാസമാർന്നികുലകന്യ ഹാ! വിധി-
ത്തായാട്ടിനാൽ വന്നീ മാടം‌പൂക്കാൾ.
ത്തായാട്ടിനാല്‍ വന്നീ മാടം‌പൂക്കാള്‍.
 
പാവമിപ്പെണ്‍കൊടിപാവമിപ്പെൺകൊടി ശാപം‌പിണഞ്ഞൊരു
ദേവതപോലെയധ:പതിച്ചാള്‍പതിച്ചാൾ.
 
ഒട്ടുവെളിക്കോട്ടുഴന്നുനോക്കിത്തണ്ടും
മുട്ടും മിനുത്തെഴുമില്ലിത്തൂണില്‍മിനുത്തെഴുമില്ലിത്തൂണിൽ
 
കെട്ടിവളർത്തിക്കുലച്ച പൂവല്ലിപോൽ
കെട്ടിവളര്‍ത്തിക്കുലച്ച പൂവല്ലിപോല്‍
മുട്ടിയിരുന്നിപൊളിന്നതാംഗി
 
മറ്റൊരു ലക്ഷ്യത്തില്‍ലക്ഷ്യത്തിൽ കണ്ണയച്ചീടുന്നു
മുറ്റും തന്‍മുമ്പില്‍തൻമുമ്പിൽ കുടിലിനുള്ളില്‍കുടിലിനുള്ളിൽ.
 
ഉറ്റവരുണ്ടാമടുത്താരോ തന്വിക്കു
വരി 300:
 
അംഗുലീപല്ലവം ചൂണ്ടുന്നഹോ, തല
ഭംഗിയില്‍ഭംഗിയിൽ തയ്യല്‍തയ്യൽ കുലുക്കിടുന്നു.
 
അല്ലലിന്‍ഭാരംഅല്ലലിൻഭാരം കുറയുമാറാരോടോ
സല്ലപിക്കുന്നിവൾ തർക്കമില്ല.
സല്ലപിക്കുന്നിവള്‍ തര്‍ക്കമില്ല.
 
ഹന്ത! മിനുത്ത മുളമ്പീലിച്ചട്ടങ്ങള്‍മുളമ്പീലിച്ചട്ടങ്ങൾ
പന്തിയില്‍പന്തിയിൽ നല്പനനാരാല്‍നല്പനനാരാൽ കെട്ടി
 
ചന്തത്തിലീര്‍ക്കിലാല്‍ചന്തത്തിലീർക്കിലാൽ തീര്‍ത്തതീർത്ത കിളികൂടൊ-
ന്നന്തികത്തുണ്ടിതാ തൂങ്ങിടുന്നു.
 
ആയതിന്മദ്ധ്യേ വിലങ്ങനെ വച്ചിട്ടു-
ള്ളായതമായൊരു കോലില്‍പ്പറ്റികോലിൽപ്പറ്റി
 
ആനതപൂർവ്വാംഗിയായെതിരേയൊരു
ആനതപൂര്‍വ്വാംഗിയായെതിരേയൊരു
'മൈന'യിരിക്കുന്നു കൊഞ്ചിക്കൊഞ്ചി.
 
ചുട്ടകിഴങ്ങിന്‍മുറിയുംചുട്ടകിഴങ്ങിൻമുറിയും ചിരട്ടയി-
ലൊട്ടു ജലവുമക്കൂട്ടിന്‍കോണില്‍ജലവുമക്കൂട്ടിൻകോണിൽ
 
ഇച്ഛവരുമ്പോളെടുത്തു കഴിപ്പാനായ്
വച്ചിരിക്കുന്നുണ്ടു വൃത്തിയായി.
 
തങ്കദ്യുതിയാര്‍ന്നതങ്കദ്യുതിയാർന്ന ചൂണ്ടുമതേനിറം
തങ്കും നയനപരിസരവും
 
മാവിന്‍കരുന്തളിര്‍മേനിയുംമാവിൻകരുന്തളിർമേനിയും തൂവെള്ള-
ത്തൂവൽതിളങ്ങുമടിച്ചിറകും
ത്തൂവല്‍തിളങ്ങുമടിച്ചിറകും
 
താവുന്നൊരിക്കളിക്കോപ്പിനോടാണിവൾ
താവുന്നൊരിക്കളിക്കോപ്പിനോടാണിവള്‍
പാവം സംസാരിപ്പതിന്നഥവാ,-
 
വരി 341:
വല്ലാത്ത ഭാരമായ്, നീങ്ങാതായി.
 
ഇറ്റിറ്റു വീഴുന്ന തേന്തുള്ളിയെന്‍തേന്തുള്ളിയെൻ ചെവി-
ക്കിറ്റിച്ചിന്നാര്‍ത്തിക്കിറ്റിച്ചിന്നാർത്തി നീയേറ്റിടുന്നു.
 
ഒറ്റമൊഴിയും മുറിവാക്യവും മേലില്‍മേലിൽ
പറ്റില്ലെനിക്കു മുഷിഞ്ഞു മൈനേ.
 
എന്തെടോ നോക്കുന്നിതെന്നെ,പ്പുകയുന്നോ
ചിന്തയാല്‍ചിന്തയാൽ നിന്റെ ചെറുതലയും?
 
സ്വന്തകുലവും കുലായവും വിട്ടിന്നു
ബന്ധനമാര്‍ന്നല്ലോബന്ധനമാർന്നല്ലോ വാഴ്വു നീയും.
 
പക്ഷേ,യെനിക്കിന്നതുകൊണ്ടുതാൻ നിന്നിൽ
പക്ഷേ,യെനിക്കിന്നതുകൊണ്ടുതാന്‍ നിന്നില്‍
പക്ഷമേറുന്നതാം പക്ഷിവര്യേ.
 
തുല്യവിപത്താര്‍ന്നോര്‍തുല്യവിപത്താർന്നോർ തമ്മിലേലും വേഴ്ച
തെല്ലൊരാശ്വാസമേകുന്നതല്ലോ.
 
വരി 362:
കഷ്ടപ്പെടുന്നു നീ, വേണ്ട വേണ്ട,
 
വിട്ടുകളവന്‍വിട്ടുകളവൻ പ്രിയേ, നിന്നെ, നിന്മേലു-
ള്ളിഷ്ടമേയെന്‍ള്ളിഷ്ടമേയെൻ കൈ തടയുന്നുള്ളു."
 
എന്നാഞ്ഞു പഞ്ജരവാതില്‍പഞ്ജരവാതിൽ തുറക്കുവാന്‍തുറക്കുവാൻ
സുന്ദരി കൈവല്ലിയൊട്ടു നീട്ടി;
 
സന്ദേഹിക്കുന്നു നെടുവീര്‍പ്പിടുന്നഹോനെടുവീർപ്പിടുന്നഹോ
മന്ദാക്ഷമാര്‍ന്നുമന്ദാക്ഷമാർന്നു വിരമിക്കുന്നു.
 
"അല്ലല്ല! തെറ്റിയെനിക്കോമനേ, ചെയ്യാ-
വല്ലിതു നിന്നെ വിടാവതല്ല.
 
തെല്ലതിന്നാകാതെയെന്‍തെല്ലതിന്നാകാതെയെൻ കൈ തടയുന്നു
വല്ലാത്ത ചങ്ങല വേരൊന്നയ്യോ!
 
എന്നിലലിഞ്ഞേകനേകിയേകാന്തത്തിൽ
എന്നിലലിഞ്ഞേകനേകിയേകാന്തത്തില്‍
നിന്നെയെനിക്കു വിനോദമേകാന്‍വിനോദമേകാൻ
 
എങ്ങനെ ഞാന്‍ഞാൻ തല്പ്രണയം ഗണിയാതെ
ചങ്ങാതിയാളേ, വിടുന്നു നിന്നെ;
 
എന്നല്ല, നീയിനി മോചിച്ചു കൂട്ടത്തില്‍കൂട്ടത്തിൽ
ചെന്നാലും പക്ഷികള്‍പക്ഷികൾ ശണ്ഠകൂട്ടാം.
 
ഇല്ലങ്ങളൊന്നിലീ ഞാന്‍ഞാൻ ചെന്നാലപ്പോലെ-
യെല്ലാരുമാട്ടിപ്പുറത്തുതള്ളാം
 
പോകേണ്ട, പോകേണ്ടയോമനേ, നമ്മള്‍ക്കുനമ്മൾക്കു
ചാകും‌വരയ്ക്കിക്കുടിലിൽ വാഴാം
ചാകും‌വരയ്ക്കിക്കുടിലില്‍ വാഴാം
 
ഏകട്ടെയാശ്വാസം നമ്മള്‍ക്കിനിനമ്മൾക്കിനി നമ്മെ-
ശ്ശോകത്തിലാഴ്ത്തിയ ദൈവംതന്നെ.
 
പ്രത്യേകിച്ചോമലേ, നിന്നഴലിന്നെന്റെ
ദു:സ്ഥിതിയോര്‍ക്കുമ്പോള്‍സ്ഥിതിയോർക്കുമ്പോൾ സാരമില്ല.
 
സ്വച്ഛന്ദമോടിനടക്കാമെന്നുള്ളൊരു
മെച്ചമേയുള്ളു നിനക്കു പോയാല്‍പോയാൽ.
 
ഇത്തരം കൂടൊരു കാട്ടുപക്ഷിക്കില്ല-
യിത്ര സുഖവുമില്ലോർത്തുകണ്ടാൽ.
യിത്ര സുഖവുമില്ലോര്‍ത്തുകണ്ടാല്‍.
 
ഞാനോ വലിയൊരു നമ്പൂരിയാഢ്യന്റെ
മാനദയായ പെണ്‍കുട്ടിയല്ലോപെൺകുട്ടിയല്ലോ
 
എന്തറിവൂ നീ മനയ്ക്കലെ പ്രൗഢിയു-
വരി 411:
 
ഉച്ചമാമില്ലത്തെ വെണ്മാടമൊന്നിന്റെ
മച്ചിന്നകത്തേ മണിയറയില്‍മണിയറയിൽ
 
ഇച്ഛാനുകൂലസുഖം‌പൂണ്ടു മേവിനേ-
നച്ഛനുമമ്മയ്ക്കും പ്രാണനായ് ഞാന്‍ഞാൻ
 
എന്തു ചെയ്തീടാനുമേറെപ്പരിജന-
മോടിവന്നങ്ങു വണങ്ങിനില്‍ക്കുംവണങ്ങിനിൽക്കും
 
സ്വന്തനീരാട്ടുമുടയാടചാർത്തലും-
സ്വന്തനീരാട്ടുമുടയാടചാര്‍ത്തലും-
കൂടിയവര്‍കൂടിയവർ നിന്നെ ചെയ്യിപ്പിക്കും.
 
പന്തിയില്‍പന്തിയിൽ ചിക്കിയുണക്കും തലമുടി
ചന്തത്തില്‍ചന്തത്തിൽ കോതി മുടഞ്ഞുകെട്ടും.
 
തക്ക മിനുക്കിയണിയിക്കും കര്‍ണ്ണത്തില്‍കർണ്ണത്തിൽ
സംസ്കരിക്കും മിഴിയഞ്ജനത്താല്‍മിഴിയഞ്ജനത്താൽ.
 
വെൺകലക്കാപ്പുകളെല്ലാം കരങ്ങളിൽ
വെണ്‍കലക്കാപ്പുകളെല്ലാം കരങ്ങളില്‍
തങ്കപ്രഭയിൽ വിളക്കിച്ചാർത്തും.
തങ്കപ്രഭയില്‍ വിളക്കിച്ചാര്‍ത്തും.
 
തോഴിമാരിങ്ങനെ ചെയ്യുമെല്ലാമെനി-
ക്കൂഴംതെറ്റാതെയും നിത്യമായും.
 
കോണിയിറങ്ങീട്ടില്ലോമനേയേറെ ഞാന്‍ഞാൻ
നാണം വെടിഞ്ഞു നടന്നിട്ടില്ല.
 
വട്ടകൂടയും 'വൃഷലി'യും കൂടാതെ-
യൊട്ടെന്‍യൊട്ടെൻ കുളക്കടവോളവും ഞാന്‍ഞാൻ
 
ധന്യനാമച്ഛനൊഴിഞ്ഞെന്‍ധന്യനാമച്ഛനൊഴിഞ്ഞെൻ മുഖം തന്നെ-
യന്യപുരുഷന്മാര്‍യന്യപുരുഷന്മാർ കണ്ടിട്ടില്ല.
 
കൊഞ്ചി ഞാൻ ചൊൽവതു കേട്ടിട്ടില്ലാരുമെൻ-
കൊഞ്ചി ഞാന്‍ ചൊല്‍വതു കേട്ടിട്ടില്ലാരുമെന്‍-
പഞ്ചവർണ്ണപ്പൂങ്കിളിയല്ലാതെ.
പഞ്ചവര്‍ണ്ണപ്പൂങ്കിളിയല്ലാതെ.
 
വേണ്ടാ പറയേണ്ടയെന്റെയ്ബ്ഭാഗ്യങ്ങൾ
വേണ്ടാ പറയേണ്ടയെന്റെയ്ബ്ഭാഗ്യങ്ങള്‍
വീണ്ടും വരാതെ പറന്നുപോയി.
 
തണ്ടലർസംഭവനങ്ങനെയെൻപിഞ്ചു-
തണ്ടലര്‍സംഭവനങ്ങനെയെന്‍പിഞ്ചു-
മണ്ടയില്‍മണ്ടയിൽ താഴ്ത്തിയെഴുതിപ്പോയി.
 
നിന്നെ മുഷിപ്പിക്കുന്നുണ്ടാവാം, നിര്‍ത്തിനിർത്തി ഞാന്‍ഞാൻ,
പൊന്നേലും ചുണ്ടാളേയെന്‍ചുണ്ടാളേയെൻ പുലമ്പല്‍പുലമ്പൽ.
 
അല്ല! നീയാസ്യം ചരിച്ചു ചെവികൊടു-
ത്തെല്ലാം ശ്രദ്ധിച്ചുതാന്‍ശ്രദ്ധിച്ചുതാൻ കേള്‍ക്കുന്നല്ലോകേൾക്കുന്നല്ലോ.
 
ചൊല്ലുവാൻ കെഞ്ചുപോലോമൽചെറുമിഴി
ചൊല്ലുവാന്‍ കെഞ്ചുപോലോമല്‍ചെറുമിഴി
തെല്ലു ചാച്ചെന്‍ചാച്ചെൻ മുഖം നോക്കുന്നല്ലോ.
 
വീണ്ടും പറവന്‍പറവൻ, നിനക്കു രസമുണ്ടു;
നീണ്ട പകൽതാണ്ടാനുണ്ടെനിക്കും.
നീണ്ട പകല്‍താണ്ടാനുണ്ടെനിക്കും.
 
ഇണ്ടലിൻഭാരം മൊഴിയാൽ കുറകിലുൾ-
ഇണ്ടലിന്‍ഭാരം മൊഴിയാല്‍ കുറകിലുള്‍-
ത്തണ്ടിനു താങ്ങാറാം ജീവിതവും.
 
അല്ലലെനിക്കു പിണഞ്ഞതു ചൊല്ലുവന്‍ചൊല്ലുവൻ
കല്ലും കരഞ്ഞുപോമക്കഥ നീ
 
വരി 473:
യാമയം നീയെനിക്കേറ്റിടല്ലേ.
 
ചിന്നുന്ന വെണ്‍കതിര്‍വെൺകതിർ തൂവിയോരന്തിയില്‍തൂവിയോരന്തിയിൽ
കന്നിയിളന്തിങ്കള്‍കന്നിയിളന്തിങ്കൾ പൊങ്ങിനിന്നു,
 
പശ്ചിമദിക്കിന്റെ നെറ്റിയില്‍നെറ്റിയിൽ മാലേയ-
ക്കൊച്ചുതിലകത്തിൻകീറുപോലെ.
ക്കൊച്ചുതിലകത്തിന്‍കീറുപോലെ.
 
പിച്ചി വിടര്‍ന്നുവിടർന്നു പുതിയ പരിമളം
മച്ചിന്മേലെൻകിളിവാതിലൂടേ
മച്ചിന്മേലെന്‍കിളിവാതിലൂടേ
 
പിച്ചയായുള്ളിൽ ചരിക്കുമിളങ്കാറ്റിൽ
പിച്ചയായുള്ളില്‍ ചരിക്കുമിളങ്കാറ്റില്‍
സ്വച്ഛന്ദമേറിപ്പരന്നിരുന്നു.
 
തൂമഞ്ജുചന്ദ്രികയെന്റെ മഞ്ചത്തിലെ-
പ്പൂമെത്തമേൽ വെൺവിരിപ്പിന്മീതെ
പ്പൂമെത്തമേല്‍ വെണ്‍വിരിപ്പിന്മീതെ
 
ശ്രീമെത്തുമന്യവെൺപട്ടുഗവാക്ഷത്തിൻ-
ശ്രീമെത്തുമന്യവെണ്‍പട്ടുഗവാക്ഷത്തിന്‍-
സീമയിലൂടെ വിരിച്ചിരുന്നു.
 
വ്യോമത്തില്‍വ്യോമത്തിൽ വര്‍ണ്ണംവർണ്ണം തെളിഞ്ഞുവിളങ്ങിയൊ-
ട്ടോമനത്താരങ്ങൾ പൂമുറ്റത്തിൽ
ട്ടോമനത്താരങ്ങള്‍ പൂമുറ്റത്തില്‍
 
തൂമുല്ല തങ്കച്ചെറുചമ്പകമോമല്‍തങ്കച്ചെറുചമ്പകമോമൽ-
ച്ചേമന്തിയെന്നീ പൂവൃന്ദം‌പോലെ,
 
അത്താഴവും വായനയും കഴിഞ്ഞു ഞാന്‍ഞാൻ
ചിത്താനന്ദം പൂണ്ടു കട്ടിലേറി,
 
പൊക്കിത്തല പൂന്തലയണമേല്‍പൂന്തലയണമേൽ ചേര്‍ത്തചേർത്ത-
ങ്ങക്കാഴ്ചകണ്ടു ശയിച്ചിരുന്നു.
 
വരി 506:
മറ്റേത്തലയെന്നു ചൊല്ലിച്ചൊല്ലി
 
വെണ്മതിക്കൂമ്പു തമസ്സില്‍തമസ്സിൽ മുങ്ങി മെല്ലേ
മന്മതി മുങ്ങി സുഷുപ്തിയിങ്കല്‍സുഷുപ്തിയിങ്കൽ.
 
അയ്യോ! പൊന്നോമനേ,യപ്പുറം ചൊല്ലുവാന്‍ചൊല്ലുവാൻ
വയ്യേ, നിനയ്ക്കുവാന്‍പോലുംനിനയ്ക്കുവാൻപോലും വയ്യേ!
 
ചീര്‍പ്പുണ്ടാകുന്നുചീർപ്പുണ്ടാകുന്നു ശരീരം വിറയ്ക്കുന്നു,
വീര്‍പ്പുമുട്ടുന്നുവീർപ്പുമുട്ടുന്നു കുഴങ്ങുന്നു ഞാന്‍ഞാൻ
 
അത്ര ഭയാനകമിപ്പോഴുമോർക്കുമ്പോൾ
അത്ര ഭയാനകമിപ്പോഴുമോര്‍ക്കുമ്പോള്‍
ചിത്തം ഞടുങ്ങിപ്പോമച്ചരിതം
 
വരി 524:
ഞെട്ടിപ്പിണഞ്ഞഹോ ഞാനെണീറ്റു.
 
ലോകം തകരും‌വിധം തോന്നി, ഞാനോര്‍ത്തുഞാനോർത്തു
ഭൂകമ്പമെന്നോ പ്രളയമെന്നോ.
 
മുറ്റത്തേക്കാഞ്ഞു ജനവാതിലൂടെ ഞാന്‍ഞാൻ
ചെറ്റൊന്നു നോക്കിപ്പകച്ചുപോയി.
 
കണ്ണു കബളിപ്പിക്കുന്നെന്നു തോന്നി,യെന്‍യെൻ-
കാതെന്നെ വഞ്ചിക്കുന്നെന്നു തോന്നി.
 
ദുർന്നരകത്തില്പ്പതിക്കയോ ഞാൻ ഘോര-
ദുര്‍ന്നരകത്തില്പ്പതിക്കയോ ഞാന്‍ ഘോര-
ദുസ്സ്വപ്നം കാണ്‍കയോയെന്നുകാൺകയോയെന്നു തോന്നി.
 
കാളുന്ന പന്തങ്ങള്‍പന്തങ്ങൾ തീവെട്ടികളിവ
മേളിച്ച ദീപ്തി പരന്നുകാണായ്
 
വരി 543:
 
ക്രൂരമുഖവും കടുത്ത തടിയുമായ്
പാരം ഭയങ്കരരയ്യോ! കൈയില്‍കൈയിൽ
 
വാളും വാക്കത്തിയും തോക്കും വടിയുമു-
ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.
 
താടികള്‍താടികൾ നീട്ടിയും വെട്ടിപ്പലവിധം
പേടിയാമ്മാറു തെറുത്തുവച്ചും
 
തൊപ്പിയിട്ടും ചിലര്‍ചിലർ കുപ്പായമിട്ടുമ-
ങ്ങല്പം ചിലര്‍ചിലർ നിലയങ്കിയാര്‍ന്നുംനിലയങ്കിയാർന്നും,
 
കട്ടി'ക്കയലി'മീതേയരഞ്ഞാണ്‍മീതേയരഞ്ഞാൺ ചേര്‍ത്തുചേർത്തു
കെട്ടിയുടുത്തും ചിലര്‍ചിലർ, ചിലപേര്‍ചിലപേർ
 
വക്കില്‍വക്കിൽ നിറംകാച്ചിയോരു വെണ്മുണ്ടര-
വാറിട്ടിറുക്കിയുടുത്തുമുള്ളോർ.
വാറിട്ടിറുക്കിയുടുത്തുമുള്ളോര്‍.
 
ഒട്ടാള്‍ഒട്ടാൾ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
രൊട്ടുപേരങ്ങനെയങ്കണത്തിൽ
രൊട്ടുപേരങ്ങനെയങ്കണത്തില്‍
 
കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
ദുഷ്ടമഹമ്മദരാക്ഷസൻമാർ!
ദുഷ്ടമഹമ്മദരാക്ഷസന്‍മാര്‍!
 
കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ
കൂര്‍ത്തോരിരുമ്പുകോല്‍കൊണ്ടകത്തേ മതില്‍
കുത്തിച്ചിലർനിന്നിടിച്ചിടുന്നു.
കുത്തിച്ചിലര്‍നിന്നിടിച്ചിടുന്നു.
 
കട്ടികൂടീടും കതകുകള്‍കതകുകൾ മേലോങ്ങി
വെട്ടുന്നഹോ ചിലര്‍ചിലർ, വെണ്മഴുവാല്‍വെണ്മഴുവാൽ.
 
താക്കോൽ ലഭിക്കുവാൻ കാര്യസ്ഥനെച്ചിലർ
താക്കോല്‍ ലഭിക്കുവാന്‍ കാര്യസ്ഥനെച്ചിലര്‍
നോക്കിത്തിരക്കില്‍നോക്കിത്തിരക്കിൽ നടന്നിടുന്നു.
 
തോക്കൊഴിക്കുന്നിതിടയില്‍തോക്കൊഴിക്കുന്നിതിടയിൽ മനയ്ക്കലെ-
യാള്‍ക്കാരണഞ്ഞാലവരെയാൾക്കാരണഞ്ഞാലവരെ നോക്കി.
 
ഉദ്ധതന്മാര്‍ഉദ്ധതന്മാർ പിന്നെക്കോപം സഹിയാഞ്ഞു
ചത്തുവീണോരെച്ചവിട്ടിടുന്നു.
 
ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍ഭാഷയിൽ
ക്രുദ്ധിച്ചസഭ്യങ്ങള്‍ക്രുദ്ധിച്ചസഭ്യങ്ങൾ ചൊല്ലിച്ചൊല്ലി
 
താനേ ചിലര്‍ചിലർ കലിയാര്‍ന്നുകലിയാർന്നു മദം‌പെടു-
മാനപോല്‍മാനപോൽ കൂക്കിവിളിച്ചിടുന്നു.
 
ഘോരമിശ്ശബ്ദങ്ങള്‍ഘോരമിശ്ശബ്ദങ്ങൾ മാറ്റൊലിക്കൊണ്ടഹോ!
ദൂരത്തിരുട്ടുമലറിടുന്നു!
 
അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നില്‍പിന്നിൽ
കൈയുകൾ കെട്ടിക്കുനിച്ചുനിർത്തി
കൈയുകള്‍ കെട്ടിക്കുനിച്ചുനിര്‍ത്തി
 
ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
വരി 599:
മുറ്റത്തു ചാടിനിന്നീടും‌മുമ്പേ
 
കഷ്ടം! നിലം‌പതിക്കുന്നിതാ പാവങ്ങള്‍പാവങ്ങൾ
വെട്ടുകളേറ്റും വെടികള്‍കൊണ്ടുംവെടികൾകൊണ്ടും.
 
ഘോരം! ശവങ്ങള്‍ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
 
അപൂര്‍ണ്ണംഅപൂർണ്ണം
</poem>
[[വര്‍ഗ്ഗംവർഗ്ഗം:കുമാരനാശാന്റെ കൃതികള്‍കൃതികൾ]]
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്