"നീറുന്ന തീച്ചൂള/ഗളഹസ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> å ഗളഹസ്തം ചെയ്യുംപോല്‍ ഗളഹസ്തം!-അല്ലല്ലാ ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
<poem>
å ഗളഹസ്തം
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?
ഗളമുണ്ടു കുനിയാത്ത ഗളമുണ്ടു
ഗളമുണ്ടതിലൂടൊത്തിടിവെട്ടും
അതു കേട്ടുറക്കം വിട്ടുണരുന്നു വാ പൊളി-
ച്ചതുമിതും പിച്ചുകഥിപ്പൂ
മറയുടെ മുലനാലും നുണവൂ
ത്തൊടലിപ്പഴമുമിനീരിലലിയിപ്പൂ
å ഗളഹസ്തംചെയ്യും
ഗളമുണ്ടൊരുകൈയൊന്നുയർത്തൂ നിങ്ങൾ!
അല്ലല്ലാ
ക്കെല്ലില്ലേ?
ലതുവരെയുമീ
ഗളഹസ്തം
ചളപളെനിന്നെന്തിനിദം വീരവാദം?
å സാരസ്യം
സാഹിത്യം പരതും സന്യാസിമാരേ,
അതു വാണീദേവിതന്നൊരു മുലയല്ലറിയുവി-
സാഹിത്യ സിംഹമിന്നതു കൊല്ലും നിങ്ങളെ
സാമവേദക്കാരേ,
കവിത
കപിയാക്കുമൊരു കള്ളക്കമനിയാകാം.
കവലയമാകാം ചുണ്ടമൃതമാകാം.
ഞങ്ങളതു
അതു ഞങ്ങൾക്കായുധമതിനിശിതമായുധം
കവിതാ കാമുകരല്ല
കരളൂറ്റം കത്തുന
അവരെഗ്ഗളഹസ്തം ചെയ്താട്ടിയോടിപ്പതാ-
രരമനപ്പൂങ്കളിത്തത്തകളോ?
കലരുന്നതു
കരളിലെച്ചോരയാണോർമ്മവേണം.
ഒരുവരിയിൽ ഞങ്ങൾ തന്നൊരുവരിയിൽ ഗർജ്ജിപ്പ-
തൊരുലക്ഷം
പാടിത്തരുമോരോവരി പാലുംകുടിച്ചേറ്റു-
ഒരുപത്തടി പോവുംമുമ്പുയിരറ്റു പോവും മാ-
റ്റൊലികളല്ല ഞങ്ങ,
പിരമിഡ്ഡുകൾ പണിതനാൾ കടലിലെക്കാറ്റുകൾ
പിരിയിളകിപ്പലതും പിറുപിറുത്തു.
ച്ചലയുമവരൊരുമിച്ചു സംഘടിച്ചു.
ഗമയിലവരൊന്നിച്ചൊരായിരം പ്രാവശ്യം
ഗളഹസ്തത്തിനുവേണ്ടിത്തറ്റുടുത്തു.
എന്നിട്ടോ?-
മന്നിലിക്കഥയെന്താ പുത്തരിയോ?
ഉൽക്കർഷപ്പിരമിഡ്ഡുകളീജിപ്തിലല്ലുലകി-
വിജയിപ്പൂതാക നീ
വിജയിപ്പൂതാക ഗളഹസ്തമേ നീ!
å
സ്സദയം വിതയ്ക്കുന്ന സമിതികളേ,
പരശതം
അസമത്വത്തറിയിലധോഗതി നെയ്യാതൊത്തൊരുമി-
ച്ചരിവാൾകൊണ്ടഭ്യുദയം കൊയ്താൽപ്പോരേ?
അകലത്തി,ലുയരത്തി ലതിരറ്റ ഗഗനത്തി-
ലതിസൂക്ഷ്മദൃഷ്ടിയോടലയുവോരേ,
കൊന്നോളു ഞങ്ങളെ
നെന്നാലുമെടുക്കല്ലേ കാവിവസ്ത്രം!
അന്നമയം
പിന്നെയാണന്നതിനു വഴിതെളിക്കൂ!
അതു കഴിഞ്ഞാനകളും ഭജനകളും കോവിലു-
മരുതു വിശന്നി,ട്ടാദ്യമന്നമേകൂ!
അട്ടകളായ് ച്ചുരുളുന്നോരഗ്നികളായലറുന്നോ-
രത്ഭുതമാണാഹാരമറിയിൻ നിങ്ങൾ.
അതു ചുടും നിങ്ങളിപ്പറയുന്നോരാത്മാവ-
തടയല്ലേ ഭക്ഷണം തടയല്ലേഭാഷണം
തവിടുപൊടിയായിപ്പോം നിങ്ങളും,
തണലുകളും,
വരി 92:
å വേദാന്തം കൊണ്ടു വിശപ്പാറുമോ?- വെളുവെള്ള-
മാവേലിവിഹരിച്ച , മാമാങ്കം വികസിച്ച
വഴിയതിനേകല്ലേ, വക്കാണം കൂട്ടല്ലേ,
വഴിമാറൂ മുന്നോട്ടു പോട്ടേ
വളരെയിനിപ്പറയല്ലേ, ചുടുകെന്നു
വഴിക്കിലെയിപ്പീറപ്പക്ഷിശാസ്ത്രം.
ഒരു മത്തുപിടിപെട്ടു മതികെട്ടു-
മഴമാത്രം, സ്മൃതിസൂത്രശ്വാനമൂത്രം.
അല്ലല്ലതിലും വലുതാ, ണാത്മാവിനു
സ്വർല്ലോകമൊഴുക്കുന്ന പവിത്ര തീർത്ഥം!
å പെരുമാക്കന്മാരുടെ
തിരുനാവായ്ക്കപ്പുറവുമുണ്ടു ലോകം.
പുളിനങ്ങളുമിന്നുമുണ്ടിജ്ജഗത്തിൽ.
ഒരു കേരളമല്ലൊരു നവലോകം സൃഷ്ടിക്കാ-
നൊരുമയെപ്പുണരുവോരാണു
മനമെന്നൊന്നുണ്ടെങ്കിലതിനോടു ചോിക്കൂ
മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു
മയിലാഞ്ചിയരയ്ക്കുന്നോ രാമരാജ്യം?
ചോരച്ചുവയറിയാത്ത തല്ലല്ലോ ഭാരതം
ചോദിക്കൂ ചരിത്രത്തോടതുപറയും!
അതു പറയും "ചോര തളിച്ചു
å യന്ത്ര ത്തോക്കലറുമ്പോ,
പറയുമതു നേടിടാം പലതുമെന്ന ദ്വൈതം
പറയും-അതുപക്ഷേ, പതിരുമാത്രം
അതു നേടിയതാണല്ലോ
ഗതികേടും-മതിയാക്കുക വീരവാദം.
പരിഹാസച്ചിരിതൂകുമതു കേറ്റു
പകപോക്കുക, പോക്കാത്ത
മതമണൽക്കാട്ടിൻ മരീചികകൾ!
അവയെപ്പിന്തുടരല്ലേ, കുഴയുമക്കാലുക-
ളവശരായ്
പരലോകമൊരു വെറും സ്വപ്ന ലോകം.
അതിനായിട്ടദ്യൈതം ചികയല്ലേ,
ചതിപറ്റും-മണ്ണിന്റെ മഹിമ കൂട്ടൂ!
മണ്ണാണൂ നര,നവനു മണ്ണിനോടാണിഷ്ടം
å പച്ചവിരിപ്പാടത്തു പശു കേറിയനേരത്തു
പത്തലൊടിച്ചീല നാം പാനപാടി
കണ്ടില്ലേ പത്തായം
നന്മനിറഞ്ഞൂറിയ നാന്മറ പണ്ടെങ്ങാനും
വരി 148:
അതു പക്ഷേ,åജീവിക്കാനനുവദിച്ചില്ലല്ലോ
അഴിമതികുത്തിയിറക്കിയല്ലോ!
എന്തിനിനിപ്പൊക്കിപ്പിടിപ്പതത്തൂവലുകൾ
ചിന്തയ്ക്കു ചിരിവരുമിന്നതു
å ബിരിയാണി മറിയുന്ന വയറേവം പറയുന്നു;
വരികൊന്നിഗ്ഗീതയിലെ വരി വായിക്കൂ!
അഹമൊന്നൊന്നില്ലതൊക്കെ'തത്വം' മാത്രം! മറ്റുള്ള-
എരിയുന്ന വയറതു കേട്ടലറുന്നുഃ "തീയിലേ-
ക്കെറിയിനെടുത്താക്കീറക്കാവിവസ്ത്രം!..."
ചത്തുചീഞ്ഞളിയുന്ന
'തത്ത്വമസി'
å
പറയുകൊന്നവയാണോ
അവയായിരിക്കയില്ലതു ശരിയാ,ണുണ്ടു കുറെ
നിറപറകളവ ഞ്ങ്ങളടിച്ചുടയ്ക്കും.
അവയിൽനിന്നുതിരുമാ നെന്മണികൾ കൺമണികൾ
അവശതകൾക്കവരാദ്യമൊരുമ്മയേകും.
അതുകഴിഞ്ഞവരുടെ വയറിലെത്തീ കെടു-
ത്തവരെയവർ താങ്ങിപ്പിടിച്ചുനിർത്തും.
å "സമതയുടെ സന്ദേശം പുഷ്പിച്ചു.
ååസകലം ഫലിച്ചു-സമാശ്വസിക്കൂ.
ååജട ഞങ്ങളെയിന്നോളമറകളിൽ സ്വാർഥത്തിനു
ååതടവെയ്ക്കാനൊരുമിച്ചടച്ചുപൂട്ടി.
ååഇനി നിങ്ങളുണ്ണാതെ തളരേണ്ട-
ååധ്വനിതന്നൂ
ååഞങ്ങളിനി
ååനിങ്ങളുടെ
ååഞങ്ങളിനിപ്പിരിയില്ലാ നിങ്ങളെപ്പിരിയില്ലാ
ååഞങ്ങളെ നിങ്ങളും-ഇനിയാണോണം! .."
å
"കുങ്കുമം
വിളവെടുപ്പാകട്ടെ, വെമ്പല്ലേ, ഞങ്ങളെ-
ഗ്ഗളഹസ്തം ചെയ്തോളൂ പിന്നെ
å മരണംകൊണ്ടെന്നെ
മമ ശബ്ദമിടിവെട്ടു,
സമതതൻ സമരത്തിനെന്നാത്മസിദ്ധികൾ
സകലം സമർപ്പിപ്പാൻ സന്നദ്ധൻ ഞാൻ!
അതിലിനി ഞാനഴലുകില്ലലറു,മെന്തീപ്പൊരിക-
ളഴിമതിയേപ്പൊള്ളിക്കുമനീതി വേവും.
അതിനെന്നെഗ്ഗളഹസ്തം
4-8-1946
|