"പരിശുദ്ധ ഖുർആൻ/അബസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 80}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/നാസിയാത്ത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/തക് വീര്‍വീർ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
 
{{verse|2}} അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ( നബിയുടെ ) അടുത്ത്‌ ആ അന്ധന്‍അന്ധൻ വന്നതിനാല്‍വന്നതിനാൽ.
 
{{verse|3}} ( നബിയേ, ) നിനക്ക്‌ എന്തറിയാം? അയാള്‍അയാൾ ( അന്ധന്‍അന്ധൻ ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
 
{{verse|4}} അല്ലെങ്കില്‍അല്ലെങ്കിൽ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌അയാൾക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
 
{{verse|5}} എന്നാല്‍എന്നാൽ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
 
{{verse|6}} നീ അവന്‍റെഅവൻറെ നേരെ ശ്രദ്ധതിരിക്കുന്നു.
 
{{verse|7}} അവന്‍അവൻ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍പ്രാപിക്കാതിരിക്കുന്നതിനാൽ നിനക്കെന്താണ്‌ കുറ്റം?
 
{{verse|8}} എന്നാല്‍എന്നാൽ നിന്‍റെനിൻറെ അടുക്കല്‍അടുക്കൽ ഓടിവന്നവനാകട്ടെ,
 
{{verse|9}} ( അല്ലാഹുവെ ) അവന്‍അവൻ ഭയപ്പെടുന്നവനായിക്കൊണ്ട്‌
 
{{verse|10}} അവന്‍റെഅവൻറെ കാര്യത്തില്‍കാര്യത്തിൽ നീ അശ്രദ്ധകാണിക്കുന്നു.
 
{{verse|11}} നിസ്സംശയം ഇത്‌ ( ഖുര്‍ആന്‍ഖുർആൻ ) ഒരു ഉല്‍ബോധനമാകുന്നുഉൽബോധനമാകുന്നു; തീര്‍ച്ചതീർച്ച.
 
{{verse|12}} അതിനാല്‍അതിനാൽ ആര്‍ആർ ഉദ്ദേശിക്കുന്നുവോ അവനത്‌ ഓര്‍മിച്ച്‌ഓർമിച്ച്‌ കൊള്ളട്ടെ.
 
{{verse|13}} ആദരണീയമായ ചില ഏടുകളിലാണത്‌.
 
{{verse|14}} ഔന്നത്യം നല്‍കപ്പെട്ടതുംനൽകപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍ഏടുകളിൽ)
 
{{verse|15}} ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
 
{{verse|16}} മാന്യന്‍മാരുംമാന്യൻമാരും പുണ്യവാന്‍മാരുംപുണ്യവാൻമാരും ആയിട്ടുള്ളവരുടെ.
 
{{verse|17}} മനുഷ്യന്‍മനുഷ്യൻ നാശമടയട്ടെ. എന്താണവന്‍എന്താണവൻ ഇത്ര നന്ദികെട്ടവനാകാന്‍നന്ദികെട്ടവനാകാൻ?
 
{{verse|18}} ഏതൊരു വസ്തുവില്‍വസ്തുവിൽ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
 
{{verse|19}} ഒരു ബീജത്തില്‍ബീജത്തിൽ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ ( അവന്‍റെഅവൻറെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
 
{{verse|20}} പിന്നീട്‌ അവന്‍അവൻ മാര്‍ഗംമാർഗം എളുപ്പമാക്കുകയും ചെയ്തു.
 
{{verse|21}} അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ഖബ്‌റിൽ മറയ്ക്കുകയും ചെയ്തു.
 
{{verse|22}} പിന്നീട്‌ അവന്‍അവൻ ഉദ്ദേശിക്കുമ്പോള്‍ഉദ്ദേശിക്കുമ്പോൾ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌ഉയിർത്തെഴുന്നേൽപിക്കുന്നതാണ്‌.
 
{{verse|23}} നിസ്സംശയം, അവനോട്‌ അല്ലാഹു കല്‍പിച്ചത്‌കൽപിച്ചത്‌ അവന്‍അവൻ നിര്‍വഹിച്ചില്ലനിർവഹിച്ചില്ല.
 
{{verse|24}} എന്നാല്‍എന്നാൽ മനുഷ്യന്‍മനുഷ്യൻ തന്‍റെതൻറെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ.
 
{{verse|25}} നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
 
{{verse|26}} പിന്നീട്‌ നാം ഭൂമിയെ ഒരു തരത്തില്‍തരത്തിൽ പിളര്‍ത്തിപിളർത്തി,
 
{{verse|27}} എന്നിട്ട്‌ അതില്‍അതിൽ നാം ധാന്യം മുളപ്പിച്ചു.
 
{{verse|28}} മുന്തിരിയും പച്ചക്കറികളും
വരി 64:
{{verse|29}} ഒലീവും ഈന്തപ്പനയും
 
{{verse|30}} ഇടതൂര്‍ന്നുഇടതൂർന്നു നില്‍ക്കുന്നനിൽക്കുന്ന തോട്ടങ്ങളും.
 
{{verse|31}} പഴവര്‍ഗവുംപഴവർഗവും പുല്ലും.
 
{{verse|32}} നിങ്ങള്‍ക്കുംനിങ്ങൾക്കും നിങ്ങളുടെ കന്നുകാലികള്‍ക്കുംകന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്‌.
 
{{verse|33}} എന്നാല്‍എന്നാൽ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍വന്നാൽ.
 
{{verse|34}} അതായത്‌ മനുഷ്യന്‍മനുഷ്യൻ തന്‍റെതൻറെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം.
 
{{verse|35}} തന്‍റെതൻറെ മാതാവിനെയും പിതാവിനെയും.
 
{{verse|36}} തന്‍റെതൻറെ ഭാര്യയെയും മക്കളെയും.
 
{{verse|37}} അവരില്‍പ്പെട്ടഅവരിൽപ്പെട്ട ഓരോ മനുഷ്യനും തനിക്ക്‌ മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന്‌ ഉണ്ടായിരിക്കും.
 
{{verse|38}} അന്ന്‌ ചില മുഖങ്ങള്‍മുഖങ്ങൾ പ്രസന്നതയുള്ളവയായിരിക്കും
 
{{verse|39}} ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
വരി 88:
{{verse|41}} അവയെ കൂരിരുട്ട്‌ മൂടിയിരിക്കും.
 
{{verse|42}} അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍അധർമ്മകാരികളുമായിട്ടുള്ളവർ.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/നാസിയാത്ത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/തക് വീര്‍വീർ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അബസ" എന്ന താളിൽനിന്ന് ശേഖരിച്ചത്