"പരിശുദ്ധ ഖുർആൻ/അൽ ഫാത്തിഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "പരിശുദ്ധ ഖുര്‍ആന്‍/അല്‍ ഫാത്തിഹ" സം‌രക്ഷിച്ചിരിക്കുന്നു [edit=autoconfirmed:move=autoconfirmed]
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 1}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ഫാത്തിഹ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ബഖറ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍നാമത്തിൽ .<ref>വിശുദ്ധ ഖുര്‍ആന്റെഖുർആന്റെ പ്രാരംഭമായതിനാല്‍പ്രാരംഭമായതിനാൽ ഈ പേര് ലഭിച്ചു.</ref>
 
{{verse|2}} സ്തുതി സര്‍വ്വലോകസർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
 
{{verse|3}} പരമകാരുണികനും കരുണാനിധിയും.
 
{{verse|4}} പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍ഉടമസ്ഥൻ.
 
{{verse|5}} നിന്നെ മാത്രം ഞങ്ങള്‍ഞങ്ങൾ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ഞങ്ങൾ സഹായം തേടുന്നു. <ref>ആരാധനയും സഹായാര്‍ത്ഥനയുംസഹായാർത്ഥനയും അഭേദ്യമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മനുഷ്യര്‍മനുഷ്യർ വിവിധ വ്യക്തികളെയും ശക്തികളെയും ആരാധിച്ചു പോന്നിട്ടുള്ളത് ആരാധ്യരില്‍ആരാധ്യരിൽ നിന്നും അഭൗതികമായ രീതിയില്‍രീതിയിൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പ്രപഞ്ചനാഥനല്ലാത്ത ആരില്‍ആരിൽ നിന്നും അഭൗതിക സഹായം പ്രതീക്ഷിക്കുന്നതും അതിന്നായി പ്രാര്‍ത്ഥിക്കുന്നതുംപ്രാർത്ഥിക്കുന്നതും ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവത്വത്തിന് വിരുദ്ധമത്രെ.</ref>
 
{{verse|6}} ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍നേർമാർഗത്തിൽ <ref>നിഷ്കളങ്കമായ ഏകദൈവാരാധനയുടെ മാര്‍ഗ്ഗത്തില്‍മാർഗ്ഗത്തിൽ, അല്ലാഹുവോട് നേരിട്ടുള്ള പ്രാര്‍ത്ഥനയുടെപ്രാർത്ഥനയുടെ മാര്‍ഗ്ഗത്തില്‍മാർഗ്ഗത്തിൽ, അഥവാ പ്രവചകന്മാരും സജ്ജനങ്ങളും പിന്തുടര്‍ന്നപിന്തുടർന്ന കളങ്കമില്ലാത്ത തൌഹീദിന്റെ മാര്‍ഗ്ഗത്തില്‍മാർഗ്ഗത്തിൽ ഞങ്ങളെ ചേര്‍ക്കേണമേചേർക്കേണമേ എന്നര്‍ത്ഥംഎന്നർത്ഥം.</ref> ചേര്‍ക്കേണമേചേർക്കേണമേ.
 
{{verse|7}} നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍മാർഗത്തിൽ . കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ലമാർഗത്തിലല്ല <ref>'കോപത്തിന് ഇരയായവര്‍ഇരയായവർ' എന്നതിന്റെ പരിധിയില്‍പരിധിയിൽ അവിശ്വാസവും സത്യനിഷേധവും മര്‍ക്കടമുഷ്ടിയുംമർക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലുംഉൾപ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതില്‍വാഹകരാണെന്നതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക്സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി വേദവാക്യങ്ങള്‍വേദവാക്യങ്ങൾ ദുര്‍വ്യാഖ്യാനംദുർവ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്റെ കോപത്തിന് ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ. പിഴച്ചുപോയവര്‍പിഴച്ചുപോയവർ എന്നതുകൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് യേശുക്രിസ്തുവെ ദൈവപുത്രനാക്കുകയു പൗരോഹിത്യത്തെ മതത്തിന്റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്. ദൈവിക സന്ദേശം ലഭിച്ചിട്ട് അതില്‍അതിൽ നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്‍തന്നെകൂട്ടത്തിൽതന്നെ.
</ref>. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ലമാർഗത്തിലുമല്ല.
----
<sub><references/></sub>
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ഫാത്തിഹ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ബഖറ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അൽ_ഫാത്തിഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്