"പരിശുദ്ധ ഖുർആൻ/അൽ ബഖറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 2}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ഫാത്തിഹ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ആലു ഇംറാന്‍ഇംറാൻ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} അലിഫ്‌ ലാം മീം
 
{{verse|2}} ഇതാകുന്നു ഗ്രന്ഥം. അതില്‍അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌പാലിക്കുന്നവർക്ക്‌ നേര്‍വഴിനേർവഴി കാണിക്കുന്നതത്രെ അത്‌.
 
{{verse|3}} അദൃശ്യകാര്യങ്ങളില്‍അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും, പ്രാര്‍ത്ഥനപ്രാർത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയുംനിർവഹിക്കുകയും, നാം നല്‍കിയനൽകിയ സമ്പത്തില്‍സമ്പത്തിൽ നിന്ന്‌ ചെലവഴിക്കുകയും,
 
{{verse|4}} നിനക്കും നിന്റെമുന്‍ഗാമികള്‍ക്കുംനിന്റെമുൻഗാമികൾക്കും നല്‍കപ്പെട്ടനൽകപ്പെട്ട സന്ദേശത്തില്‍സന്ദേശത്തിൽ വിശ്വസിക്കുകയും, പരലോകത്തില്‍പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍അവർ ( സൂക്ഷ്മത പാലിക്കുന്നവര്‍പാലിക്കുന്നവർ ).
 
{{verse|5}} അവരുടെ നാഥന്‍നാഥൻ കാണിച്ച നേര്‍വഴിയിലാകുന്നുനേർവഴിയിലാകുന്നു അവര്‍അവർ. അവര്‍അവർ തന്നെയാകുന്നു സാക്ഷാല്‍സാക്ഷാൽ വിജയികള്‍വിജയികൾ.
 
{{verse|6}} സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌അവർക്ക്‌ താക്കീത്‌ നല്‍കിയാലുംനൽകിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍അവർ വിശ്വസിക്കുന്നതല്ല.
 
{{verse|7}} അവരുടെ മനസ്സുകള്‍ക്കുംമനസ്സുകൾക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ (2). അവരുടെ ദൃഷ്ടികളിന്‍മേലുംദൃഷ്ടികളിൻമേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നുഅവർക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.
 
{{verse|8}} ഞങ്ങള്‍ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്ന ചില ആളുകളുണ്ട്‌ ; ( യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ ) അവര്‍അവർ വിശ്വാസികളല്ല.
 
{{verse|9}} അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ്‌ അവര്‍അവർ ശ്രമിക്കുന്നത്‌. ( വാസ്തവത്തില്‍വാസ്തവത്തിൽ ) അവര്‍അവർ ആത്മവഞ്ചന മാത്രമാണ്‌ ചെയ്യുന്നത്‌. അവരത്‌ മനസ്സിലാക്കുന്നില്ല.
 
{{verse|10}} അവരുടെ മനസ്സുകളില്‍മനസ്സുകളിൽ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക്‌അവർക്ക്‌ രോഗം വര്‍ദ്ധിപ്പിക്കുകയുംവർദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ്‌ അവര്‍ക്കുണ്ടായിരിക്കുകഅവർക്കുണ്ടായിരിക്കുക.
 
{{verse|11}} നിങ്ങള്‍നിങ്ങൾ നാട്ടില്‍നാട്ടിൽ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍പറഞ്ഞാൽ, ഞങ്ങള്‍ഞങ്ങൾ സല്‍പ്രവര്‍ത്തനങ്ങള്‍സൽപ്രവർത്തനങ്ങൾ മാത്രമാണല്ലോ ചെയ്യുന്നത്‌ എന്നായിരിക്കും അവരുടെ മറുപടി.
 
{{verse|12}} എന്നാല്‍എന്നാൽ യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ അവര്‍അവർ തന്നെയാകുന്നു കുഴപ്പക്കാര്‍കുഴപ്പക്കാർ. പക്ഷെ, അവരത്‌ മനസ്സിലാക്കുന്നില്ല.
 
{{verse|13}} മറ്റുള്ളവര്‍മറ്റുള്ളവർ വിശ്വസിച്ചത്‌ പോലെ നിങ്ങളും വിശ്വസിക്കൂ എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍പറഞ്ഞാൽമൂഢന്‍മാര്‍മൂഢൻമാർ വിശ്വസിച്ചത്‌ പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍അവർ മറുപടി പറയുക. എന്നാല്‍എന്നാൽ യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ അവര്‍അവർ തന്നെയാകുന്നു മൂഢന്‍മാര്‍മൂഢൻമാർ. പക്ഷെ, അവരത്‌ അറിയുന്നില്ല.
 
{{verse|14}} വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍കണ്ടുമുട്ടുമ്പോൾ അവര്‍അവർ പറയും; ഞങ്ങള്‍ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍അവർ തങ്ങളുടെ ( കൂട്ടാളികളായ ) പിശാചുക്കളുടെ അടുത്ത്‌ തനിച്ചാകുമ്പോള്‍തനിച്ചാകുമ്പോൾ അവരോട്‌ പറയും: ഞങ്ങള്‍ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ഞങ്ങൾ ( മറ്റവരെ ) കളിയാക്കുക മാത്രമായിരുന്നു.
 
{{verse|15}} എന്നാല്‍എന്നാൽ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍അതിക്രമങ്ങളിൽ വിഹരിക്കുവാന്‍വിഹരിക്കുവാൻ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു.
 
{{verse|16}} സന്മാര്‍ഗംസന്മാർഗം വിറ്റ്‌ പകരം ദുര്‍മാര്‍ഗംദുർമാർഗം വാങ്ങിയവരാകുന്നു അവര്‍അവർ. എന്നാല്‍എന്നാൽ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍അവർ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.
 
{{verse|17}} അവരെ ഉപമിക്കാവുന്നത്‌ ഒരാളോടാകുന്നു: അയാള്‍അയാൾ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍പ്രകാശിതമായപ്പോൾ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ഇരുട്ടിൽ ( തപ്പുവാന്‍തപ്പുവാൻ ) അവരെ വിടുകയും ചെയ്തു.
 
{{verse|18}} ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നുഅന്ധൻമാരുമാകുന്നു അവര്‍അവർ. അതിനാല്‍അതിനാൽ അവര്‍അവർ ( സത്യത്തിലേക്ക്‌ ) തിരിച്ചുവരികയില്ല.
 
{{verse|19}} അല്ലെങ്കില്‍അല്ലെങ്കിൽ ( അവരെ ) ഉപമിക്കാവുന്നത്‌ ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്‌. ഇടിനാദങ്ങള്‍ഇടിനാദങ്ങൾ നിമിത്തം മരണം ഭയന്ന്‌ അവര്‍അവർ വിരലുകള്‍വിരലുകൾ ചെവിയില്‍ചെവിയിൽ തിരുകുന്നു. എന്നാല്‍എന്നാൽ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്‌.
 
{{verse|20}} മിന്നല്‍മിന്നൽ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത്‌ ( മിന്നല്‍മിന്നൽ ) അവര്‍ക്ക്‌അവർക്ക്‌ വെളിച്ചം നല്‍കുമ്പോഴെല്ലാംനൽകുമ്പോഴെല്ലാം അവര്‍അവർവെളിച്ചത്തില്‍വെളിച്ചത്തിൽ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ഇരുട്ടാകുമ്പോൾ അവര്‍അവർ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ കേള്‍വിയുംകേൾവിയും കാഴ്ചയും അവന്‍അവൻ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌.
 
{{verse|21}} ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയുംമുൻഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍നിങ്ങൾ ആരാധിക്കുവിന്‍ആരാധിക്കുവിൻ. നിങ്ങള്‍നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ജീവിക്കുവാൻ വേണ്ടിയത്രെ അത്‌.
 
{{verse|22}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയുംമേൽപുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍കായ്കനികൾ ഉല്‍പാദിപ്പിച്ചുഉൽപാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍അതിനാൽ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍നിങ്ങൾ അല്ലാഹുവിന്‌ സമന്‍മാരെസമൻമാരെ ഉണ്ടാക്കരുത്‌.
 
{{verse|23}} നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെഖുർആനെ ) പറ്റി നിങ്ങള്‍നിങ്ങൾ സംശയാലുക്കളാണെങ്കില്‍സംശയാലുക്കളാണെങ്കിൽ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ളനിങ്ങൾക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍നിങ്ങൾ സത്യവാന്‍മാരണെങ്കില്‍സത്യവാൻമാരണെങ്കിൽ ( അതാണല്ലോ വേണ്ടത്‌ ).
 
{{verse|24}} നിങ്ങള്‍ക്കത്‌നിങ്ങൾക്കത്‌ ചെയ്യാന്‍ചെയ്യാൻ കഴിഞ്ഞില്ലെങ്കില്‍കഴിഞ്ഞില്ലെങ്കിൽ നിങ്ങള്‍ക്കത്‌നിങ്ങൾക്കത്‌ ഒരിക്കലും ചെയ്യാന്‍ചെയ്യാൻ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടിസത്യനിഷേധികൾക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌.
 
{{verse|25}} (നബിയേ, ) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവര്‍ക്ക്‌ചെയ്തവർക്ക്‌ താഴ്ഭാഗത്ത്കൂടി നദികള്‍നദികൾ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍സ്വർഗത്തോപ്പുകൾ ലഭിക്കുവാനുണ്ടെന്ന്‌ സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുക. അതിലെ ഓരോ വിഭവവും ഭക്ഷിക്കുവാനായി നല്‍കപ്പെടുമ്പോള്‍നൽകപ്പെടുമ്പോൾ, ഇതിന്‌ മുമ്പ്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ നല്‍കപ്പെട്ടത്‌നൽകപ്പെട്ടത്‌ തന്നെയാണല്ലോ ഇതും എന്നായിരിക്കും അവര്‍അവർ പറയുക. ( വാസ്തവത്തില്‍വാസ്തവത്തിൽ ) പരസ്പര സാദൃശ്യമുള്ള നിലയില്‍നിലയിൽ അതവര്‍ക്ക്‌അതവർക്ക്‌ നല്‍കപ്പെടുകയാണുണ്ടായത്‌നൽകപ്പെടുകയാണുണ്ടായത്‌.പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെഅവർക്കവിടെ ഉണ്ടായിരിക്കും. അവര്‍അവർ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.
 
{{verse|26}} ഏതൊരു വസ്തുവേയും ഉപമയാക്കുന്നതില്‍ഉപമയാക്കുന്നതിൽ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ചതീർച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍എന്നാൽ വിശ്വാസികള്‍ക്ക്‌വിശ്വാസികൾക്ക്‌ അത്‌ തങ്ങളുടെ നാഥന്റെപക്കല്‍നിന്നുള്ളനാഥന്റെപക്കൽനിന്നുള്ള സത്യമാണെന്ന്‌ ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട്‌ അല്ലാഹു എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ ചോദിക്കുകയാണ്‌ ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍അവൻ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയുംനേർവഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മ്മകാരികളല്ലാത്തഅധർമ്മകാരികളല്ലാത്ത ആരെയും അത്‌ നിമിത്തം അവന്‍അവൻ പിഴപ്പിക്കുകയില്ല.
 
{{verse|27}} അല്ലാഹുവിന്റെഉത്തരവ്‌ അവന്‍അവൻ ശക്തിയുക്തം നല്‍കിയതിന്‌നൽകിയതിന്‌ ശേഷം അതിന്‌ വിപരീതം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും അല്ലാഹു കൂട്ടിചേര്‍ക്കുവാന്‍കൂട്ടിചേർക്കുവാൻ കല്‍പിച്ചതിനെകൽപിച്ചതിനെ മുറിച്ച്‌ വേര്‍പെടുത്തുകയുംവേർപെടുത്തുകയും ഭൂമിയില്‍ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍അവർ ( അധര്‍മ്മകാരികള്‍അധർമ്മകാരികൾ ). അവര്‍അവർ തന്നെയാകുന്നു നഷ്ടക്കാര്‍നഷ്ടക്കാർ.
 
{{verse|28}} നിങ്ങള്‍ക്കെങ്ങനെയാണ്‌നിങ്ങൾക്കെങ്ങനെയാണ്‌ അല്ലാഹുവിനെ നിഷേധിക്കാന്‍നിഷേധിക്കാൻ കഴിയുക ? നിങ്ങള്‍നിങ്ങൾ നിര്‍ജീവനിർജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ജീവന്‍ജീവൻ നല്‍കിനൽകി. പിന്നെ അവന്‍അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവന്‍കലേക്ക്‌അവൻകലേക്ക്‌ തന്നെ നിങ്ങള്‍നിങ്ങൾ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും.
 
{{verse|29}} അവനാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ്‌ ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍അവൻ തന്നെയാണ്‌. അവന്‍അവൻ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
 
{{verse|30}} ഞാനിതാ ഭൂമിയില്‍ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കാന്‍നിയോഗിക്കാൻ പോകുകയാണ്‌ എന്ന്‌ നിന്റെനാഥന്‍നിന്റെനാഥൻ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധിക്കുക ). അവര്‍അവർ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയുംപ്രകീർത്തിക്കുകയും, നിന്റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌നിങ്ങൾക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം.
 
{{verse|31}} അവന്‍അവൻ ( അല്ലാഹു ) ആദമിന്‌ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട്‌ ആ പേരിട്ടവയെ അവന്‍അവൻ മലക്കുകള്‍ക്ക്‌മലക്കുകൾക്ക്‌ കാണിച്ചു. എന്നിട്ടവന്‍എന്നിട്ടവൻ ആജ്ഞാപിച്ചു: നിങ്ങള്‍നിങ്ങൾ സത്യവാന്‍മാരാണെങ്കില്‍സത്യവാൻമാരാണെങ്കിൽ ഇവയുടെ നാമങ്ങള്‍നാമങ്ങൾ എനിക്ക്‌ പറഞ്ഞുതരൂ.
 
{{verse|32}} അവര്‍അവർ പറഞ്ഞു: നിനക്ക്‌ സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ലഞങ്ങൾക്കില്ല. നീ തന്നെയാണ്‌ സര്‍വ്വജ്ഞനുംസർവ്വജ്ഞനും അഗാധജ്ഞാനിയും.
 
{{verse|33}} അനന്തരം അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: ആദമേ, ഇവര്‍ക്ക്‌ഇവർക്ക്‌ അവയുടെ നാമങ്ങള്‍നാമങ്ങൾ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍അവൻ ( ആദം ) അവര്‍ക്ക്‌അവർക്ക്‌നാമങ്ങള്‍നാമങ്ങൾ പറഞ്ഞുകൊടുത്തപ്പോള്‍പറഞ്ഞുകൊടുത്തപ്പോൾ അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍നിങ്ങൾ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന്‌ ഞാന്‍ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ?
 
{{verse|34}} ആദമിനെ നിങ്ങള്‍നിങ്ങൾ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധിക്കുക ) . അവര്‍അവർ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ. അവന്‍അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍അവൻ സത്യനിഷേധികളില്‍സത്യനിഷേധികളിൽ പെട്ടവനായിരിക്കുന്നു.
 
{{verse|35}} ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍സ്വർഗത്തിൽ താമസിക്കുകയും അതില്‍അതിൽ നിങ്ങള്‍നിങ്ങൾ ഇച്ഛിക്കുന്നിടത്തു നിന്ന്‌ സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍എന്നാൽ ഈ വൃക്ഷത്തെ നിങ്ങള്‍നിങ്ങൾ സമീപിച്ചുപോകരുത്‌. എങ്കില്‍എങ്കിൽ നിങ്ങള്‍നിങ്ങൾ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു.
 
{{verse|36}} എന്നാല്‍എന്നാൽ പിശാച്‌ അവരെ അതില്‍അതിൽ നിന്ന്‌ വ്യതിചലിപ്പിച്ചു. അവര്‍അവർ ഇരുവരും അനുഭവിച്ചിരുന്നതില്‍അനുഭവിച്ചിരുന്നതിൽ ( സൌഭാഗ്യം ) നിന്ന്‌ അവരെ പുറം തള്ളുകയും ചെയ്തു. നാം ( അവരോട്‌ ) പറഞ്ഞു: നിങ്ങള്‍നിങ്ങൾ ഇറങ്ങിപ്പോകൂ. നിങ്ങളില്‍നിങ്ങളിൽ ചിലര്‍ചിലർ ചിലര്‍ക്ക്‌ചിലർക്ക്‌ ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഭൂമിയില്‍ഭൂമിയിൽ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.
 
{{verse|37}} അനന്തരം ആദം തന്റെരക്ഷിതാവിങ്കല്‍തന്റെരക്ഷിതാവിങ്കൽ നിന്ന്‌ ചില വചനങ്ങള്‍വചനങ്ങൾ സ്വീകരിച്ചു. ( ആ വചനങ്ങള്‍വചനങ്ങൾ മുഖേന പശ്ചാത്തപിച്ച ) ആദമിന്‌ അല്ലാഹു പാപമോചനം നല്‍കിനൽകി. അവന്‍അവൻ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
 
{{verse|38}} നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്റെപക്കല്‍എന്റെപക്കൽ നിന്നുള്ള മാര്‍ഗദര്‍ശനംമാർഗദർശനം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വന്നെത്തുമ്പോള്‍വന്നെത്തുമ്പോൾ എന്റെആ മാര്‍ഗദര്‍ശനംമാർഗദർശനം പിന്‍പറ്റുന്നവരാരോപിൻപറ്റുന്നവരാരോ അവര്‍ക്ക്‌അവർക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍അവർ ദുഃഖിക്കേണ്ടിവരികയുമില്ല.
 
{{verse|39}} അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍നരകാവകാശികൾ. അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും.
 
{{verse|40}} ഇസ്രായീല്‍ഇസ്രായീൽ സന്തതികളേ, ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍നിങ്ങൾ ഓര്‍മിക്കുകയുംഓർമിക്കുകയും, എന്നോടുള്ള കരാര്‍കരാർ നിങ്ങള്‍നിങ്ങൾ നിറവേറ്റുകയും ചെയ്യുവിന്‍ചെയ്യുവിൻ. എങ്കില്‍എങ്കിൽ നിങ്ങളോടുള്ള കരാര്‍കരാർ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍നിങ്ങൾ ഭയപ്പെടാവൂ.
 
{{verse|41}} നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാന്‍ഞാൻ അവതരിപ്പിച്ച സന്ദേശത്തില്‍സന്ദേശത്തിൽ ( ഖുര്‍ആനില്‍ഖുർആനിൽ ) നിങ്ങള്‍നിങ്ങൾ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍നിഷേധിക്കുന്നവർ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക്‌ ( ഭൗതിക നേട്ടത്തിനു ) പകരം എന്റെവചനങ്ങള്‍എന്റെവചനങ്ങൾ നിങ്ങള്‍നിങ്ങൾ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട്‌ മാത്രം നിങ്ങള്‍നിങ്ങൾ ഭയഭക്തി പുലര്‍ത്തുകപുലർത്തുക.
 
{{verse|42}} നിങ്ങള്‍നിങ്ങൾ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.
 
{{verse|43}} പ്രാര്‍ത്ഥനപ്രാർത്ഥന മുറപോലെ നിര്‍വഹിക്കുകയുംനിർവഹിക്കുകയും, സകാത്ത്‌ നല്‍കുകയുംനൽകുകയും, ( അല്ലാഹുവിന്റെമുമ്പില്‍അല്ലാഹുവിന്റെമുമ്പിൽ ) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍നിങ്ങൾ തലകുനിക്കുകയും ചെയ്യുവിന്‍ചെയ്യുവിൻ.
 
{{verse|44}} നിങ്ങള്‍നിങ്ങൾ ജനങ്ങളോട്‌ നന്‍മനൻമ കല്‍പിക്കുകയുംകൽപിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍കാര്യത്തിൽ ( അത്‌ ) മറന്നുകളയുകയുമാണോ ? നിങ്ങള്‍നിങ്ങൾ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌ ?
 
{{verse|45}} സഹനവും നമസ്കാരവും മുഖേന ( അല്ലാഹുവിന്റെ) സഹായം തേടുക. അത്‌ ( നമസ്കാരം ) ഭക്തന്‍മാരല്ലാത്തവര്‍ക്ക്‌ഭക്തൻമാരല്ലാത്തവർക്ക്‌ വലിയ ( പ്രയാസമുള്ള ) കാര്യം തന്നെയാകുന്നു.
 
{{verse|46}} തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക്‌ തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍അവർ ( ഭക്തന്‍മാര്‍ഭക്തൻമാർ ).
 
{{verse|47}} ഇസ്രായീല്‍ഇസ്രായീൽ സന്തതികളേ, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഞാന്‍ഞാൻ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള്‍ജനവിഭാഗങ്ങളേക്കാൾ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഞാന്‍ഞാൻ ശ്രേഷ്ഠത നല്‍കിയതുംനൽകിയതും നിങ്ങള്‍നിങ്ങൾ ഓര്‍ക്കുകഓർക്കുക.
 
{{verse|48}} ഒരാള്‍ക്കുംഒരാൾക്കും മറ്റൊരാള്‍ക്ക്‌മറ്റൊരാൾക്ക്‌ വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ചെയ്യാൻ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍നിങ്ങൾ സൂക്ഷിക്കുക. ( അന്ന്‌ ) ഒരാളില്‍ഒരാളിൽ നിന്നും ഒരു ശുപാര്‍ശയുംശുപാർശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നുംഒരാളിൽനിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക്‌അവർക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല.
 
{{verse|49}} നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ജീവിക്കാൻ വിട്ടുകൊണ്ടും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിഷ്‌ഠൂര മര്‍ദ്ദനമേല്‍പിച്ചുകൊണ്ടിരുന്നമർദ്ദനമേൽപിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്റെകൂട്ടരില്‍ഫിർഔന്റെകൂട്ടരിൽ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭംസന്ദർഭം ( ഓര്‍മിക്കുകഓർമിക്കുക. ) നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ളരക്ഷിതാവിങ്കൽനിന്നുള്ള ഒരു വലിയ പരീക്ഷണമാണ്‌ അതിലുണ്ടായിരുന്നത്‌.
 
{{verse|50}} കടല്‍കടൽ പിളര്‍ന്ന്‌പിളർന്ന്‌ നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള്‍നിങ്ങൾ കണ്ടുകൊണ്ടിരിക്കെ ഫിര്‍ഔന്റെകൂട്ടരെഫിർഔന്റെകൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭവുംസന്ദർഭവും ( ഓര്‍മിക്കുകഓർമിക്കുക ).
 
{{verse|51}} മൂസാ നബിക്ക്‌ നാല്‍പത്‌നാൽപത്‌ രാവുകള്‍രാവുകൾ നാം നിശ്ചയിക്കുകയും അദ്ദേഹം ( അതിന്നായി ) പോയ ശേഷം നിങ്ങള്‍നിങ്ങൾ അക്രമമായി ഒരു കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭവുംസന്ദർഭവും ( ഓര്‍ക്കുകഓർക്കുക ).
 
{{verse|52}} എന്നിട്ട്‌ അതിന്ന്‌ ശേഷവും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം മാപ്പുനല്‍കിമാപ്പുനൽകി. നിങ്ങള്‍നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാന്‍നന്ദിയുള്ളവരായിരിക്കുവാൻ വേണ്ടി.
 
{{verse|53}} നിങ്ങള്‍നിങ്ങൾ സന്‍മാര്‍ഗംസൻമാർഗം കണ്ടെത്തുന്നതിന്‌ വേണ്ടി വേദ ഗ്രന്ഥവും, സത്യവും അസത്യവും വേര്‍തിരിക്കുന്നവേർതിരിക്കുന്ന പ്രമാണവും മൂസാനബിക്ക്‌ നാം നല്‍കിയനൽകിയ സന്ദര്‍ഭവുംസന്ദർഭവും ( ഓര്‍ക്കുകഓർക്കുക ).
 
{{verse|54}} എന്റെസമുദായമേ, കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിച്ചത്‌ മുഖേന നിങ്ങള്‍നിങ്ങൾ നിങ്ങളോട്‌ തന്നെ അന്യായം ചെയ്തിരിക്കുകയാണ്‌. അതിനാല്‍അതിനാൽ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിലേക്ക്‌ പശ്ചാത്തപിച്ച്‌ മടങ്ങുകയും ( പ്രായശ്ചിത്തമായി ) നിങ്ങള്‍നിങ്ങൾ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെഅടുക്കല്‍സ്രഷ്ടാവിന്റെഅടുക്കൽ അതാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഗുണകരം എന്ന്‌ മൂസാ തന്റെജനതയോട്‌ പറഞ്ഞ സന്ദര്‍ഭവുംസന്ദർഭവും ( ഓര്‍മിക്കുകഓർമിക്കുക ). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍അവൻ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
 
{{verse|55}} ഓ; മൂസാ, ഞങ്ങള്‍ഞങ്ങൾ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങള്‍ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍നിങ്ങൾ പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ഓര്‍ക്കുകഓർക്കുക. ) തന്നിമിത്തം നിങ്ങള്‍നിങ്ങൾ നോക്കി നില്‍ക്കെനിൽക്കെ ഇടിത്തീ നിങ്ങളെ പിടികൂടി.
 
{{verse|56}} പിന്നീട്‌ നിങ്ങളുടെ മരണത്തിന്‌ ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചുഎഴുന്നേൽപിച്ചു. നിങ്ങള്‍നിങ്ങൾ നന്ദിയുള്ളവരായിത്തീരാന്‍നന്ദിയുള്ളവരായിത്തീരാൻ വേണ്ടി.
 
{{verse|57}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം മേഘത്തണല്‍മേഘത്തണൽ നല്‍കുകയുംനൽകുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം നല്‍കിയിട്ടുള്ളനൽകിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍വസ്തുക്കളിൽ നിന്ന്‌ ഭക്ഷിച്ചുകൊള്ളുക ( എന്ന്‌ നാം നിര്‍ദേശിച്ചുനിർദേശിച്ചു ). അവര്‍അവർ ( എന്നിട്ടും നന്ദികേട്‌ കാണിച്ചവര്‍കാണിച്ചവർ ) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍അവർ അവര്‍ക്ക്‌അവർക്ക്‌ തന്നെയാണ്‌ ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌.
 
{{verse|58}} നിങ്ങള്‍നിങ്ങൾപട്ടണത്തില്‍പട്ടണത്തിൽ പ്രവേശിക്കുവിന്‍പ്രവേശിക്കുവിൻ. അവിടെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഇഷ്ടമുള്ളിടത്തുനിന്ന്‌ യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍ഭക്ഷിച്ചുകൊള്ളുവിൻ. തലകുനിച്ചുകൊണ്ട്‌ വാതില്‍വാതിൽ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍ചെയ്യുവിൻ. നിങ്ങളുടെ പാപങ്ങള്‍പാപങ്ങൾ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍സൽപ്രവൃത്തികൾ ചെയ്യുന്നവര്‍ക്ക്‌ചെയ്യുന്നവർക്ക്‌ കൂടുതല്‍കൂടുതൽ കൂടുതല്‍കൂടുതൽ അനുഗ്രഹങ്ങള്‍അനുഗ്രഹങ്ങൾ നല്‍കുകയുംനൽകുകയും ചെയ്യുന്നതാണ്‌ എന്ന്‌ നാം പറഞ്ഞ സന്ദര്‍ഭവുംസന്ദർഭവും ( ഓര്‍ക്കുകഓർക്കുക ).
 
{{verse|59}} എന്നാല്‍എന്നാൽ അക്രമികളായ ആളുകള്‍ആളുകൾ അവരോട്‌ നിര്‍ദേശിക്കപ്പെട്ടനിർദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ്‌ ഉപയോഗിച്ചത്‌. അതിനാല്‍അതിനാൽ ആ അക്രമികളുടെ മേല്‍മേൽ നാം ആകാശത്തു നിന്ന്‌ ശിക്ഷ ഇറക്കി. കാരണം അവര്‍അവർ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത്‌ തന്നെ.
 
{{verse|60}} മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവുംസന്ദർഭവും ( ശ്രദ്ധിക്കുക. ) അപ്പോള്‍അപ്പോൾ നാം പറഞ്ഞു: നിന്റെവടികൊണ്ട്‌ പാറമേല്‍പാറമേൽ അടിക്കുക. അങ്ങനെ അതില്‍അതിൽ നിന്ന്‌ പന്ത്രണ്ട്‌ ഉറവുകള്‍ഉറവുകൾ പൊട്ടി ഒഴുകി. ജനങ്ങളില്‍ജനങ്ങളിൽ ഓരോ വിഭാഗവും അവരവര്‍ക്ക്‌അവരവർക്ക്‌ വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍സ്ഥലങ്ങൾ മനസ്സിലാക്കി. അല്ലാഹുവിന്റെആഹാരത്തില്‍അല്ലാഹുവിന്റെആഹാരത്തിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ഭൂമിയിൽ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത്‌ ( എന്ന്‌ നാം അവരോട്‌ നിര്‍ദേശിക്കുകയുംനിർദേശിക്കുകയും ചെയ്തു ).
 
{{verse|61}} ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ക്ഷമിച്ചുകഴിയുവാൻ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ സാധിക്കുകയില്ല. അതിനാല്‍അതിനാൽ മണ്ണില്‍മണ്ണിൽ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്‌, പയറ്‌, ഉള്ളി മുതലായവ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ഉല്‍പാദിപ്പിച്ചുതരുവാന്‍ഉൽപാദിപ്പിച്ചുതരുവാൻ താങ്കള്‍താങ്കൾ താങ്കളുടെ നാഥനോട്‌ പ്രാര്‍ത്ഥിക്കുകപ്രാർത്ഥിക്കുക എന്ന്‌ നിങ്ങള്‍നിങ്ങൾ പറഞ്ഞ സന്ദര്‍ഭവുംസന്ദർഭവും ( ഓര്‍ക്കുകഓർക്കുക ) മൂസാ പറഞ്ഞു: കൂടുതല്‍കൂടുതൽ ഉത്തമമായത്‌ വിട്ട്‌ തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍നിങ്ങൾ പകരം ആവശ്യപ്പെടുന്നത്‌? എന്നാല്‍എന്നാൽ നിങ്ങളൊരു പട്ടണത്തില്‍പട്ടണത്തിൽ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെനിങ്ങൾക്കവിടെ കിട്ടും. ( ഇത്തരം ദുര്‍വാശികള്‍ദുർവാശികൾ കാരണമായി ) അവരുടെ മേല്‍മേൽ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയുംഅടിച്ചേൽപിക്കപ്പെടുകയും, അവര്‍അവർ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമായിത്തീരുകയും ചെയ്തു. അവര്‍അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകന്‍മാരെപ്രവാചകൻമാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത്‌ സംഭവിച്ചത്‌. അവര്‍അവർ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത്‌ സംഭവിച്ചത്‌.
 
{{verse|62}} ( മുഹമ്മദ്‌ നബിയില്‍നബിയിൽ ) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ചെയ്തിട്ടുള്ളവർക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ അവര്‍അവർ അര്‍ഹിക്കുന്നഅർഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌അവർക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
 
{{verse|63}} നാം നിങ്ങളോട്‌ കരാര്‍കരാർ വാങ്ങുകയും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ മീതെ പര്‍വ്വതത്തെപർവ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയുംഉയർത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭംസന്ദർഭം ( ഓര്‍ക്കുകഓർക്കുക ). നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം നല്‍കിയത്‌നൽകിയത്‌ ഗൌരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍സൂക്ഷിക്കുവാൻ വേണ്ടി അതില്‍അതിൽ നിര്‍ദേശിച്ചത്‌നിർദേശിച്ചത്‌ ഓര്‍മിച്ചുകൊണ്ടിരിക്കുകയുംഓർമിച്ചുകൊണ്ടിരിക്കുകയും ചെയ്യുക ( എന്ന്‌ നാം അനുശാസിച്ചു ).
 
{{verse|64}} എന്നിട്ടതിന്‌ ശേഷവും നിങ്ങള്‍നിങ്ങൾ പുറകോട്ട്‌ പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ഇല്ലായിരുന്നുവെങ്കിൽ നിങ്ങള്‍നിങ്ങൾ നഷ്ടക്കാരില്‍നഷ്ടക്കാരിൽ പെടുമായിരുന്നു.
 
{{verse|65}} നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ സബ്ത്ത്‌ (ശബ്ബത്ത്‌ ) ദിനത്തില്‍ദിനത്തിൽ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍അപ്പോൾ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍നിങ്ങൾ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുകകുരങ്ങൻമാരായിത്തീരുക.
 
{{verse|66}} അങ്ങനെ നാം അതിനെ ( ആ ശിക്ഷയെ ) അക്കാലത്തും പില്‍ക്കാലത്തുമുള്ളവര്‍ക്ക്‌പിൽക്കാലത്തുമുള്ളവർക്ക്‌ ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌പാലിക്കുന്നവർക്ക്‌ ഒരു തത്വോപദേശവുമാക്കി.
 
{{verse|67}} അല്ലാഹു നിങ്ങളോട്‌ ഒരു പശുവിനെ അറുക്കുവാന്‍അറുക്കുവാൻ കല്‍പിക്കുന്നുകൽപിക്കുന്നു എന്ന്‌ മൂസാ തന്റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധിക്കുക ) അവര്‍അവർ പറഞ്ഞു: താങ്കള്‍താങ്കൾ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം ( മൂസാ ) പറഞ്ഞു: ഞാന്‍ഞാൻ വിവരംകെട്ടവരില്‍വിവരംകെട്ടവരിൽ പെട്ടുപോകാതിരിക്കാന്‍പെട്ടുപോകാതിരിക്കാൻ അല്ലാഹുവില്‍അല്ലാഹുവിൽ അഭയം പ്രാപിക്കുന്നു.
 
{{verse|68}} ( അപ്പോള്‍അപ്പോൾ ) അവര്‍അവർ പറഞ്ഞു: അത്‌ ( പശു ) ഏത്‌ തരമായിരിക്കണമെന്ന്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വിശദീകരിച്ചു തരാന്‍തരാൻ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വേണ്ടി താങ്കളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കണംപ്രാർത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ്‌ അവന്‍അവൻ ( അല്ലാഹു ) പറയുന്നത്‌. അതിനാല്‍അതിനാൽ കല്‍പിക്കപ്പെടുന്നകൽപിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുകപ്രവർത്തിക്കുക.
 
{{verse|69}} അവര്‍അവർ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വിശദീകരിച്ചുതരുവാന്‍വിശദീകരിച്ചുതരുവാൻ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വേണ്ടി താങ്കള്‍താങ്കൾ താങ്കളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കണംപ്രാർത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക്‌കാണികൾക്ക്‌ കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ്‌ അവന്‍അവൻ ( അല്ലാഹു ) പറയുന്നത്‌.
 
{{verse|70}} അവര്‍അവർ പറഞ്ഞു: അത്‌ ഏത്‌ തരമാണെന്ന്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വ്യക്തമാക്കി തരാന്‍തരാൻ നിന്റെ രക്ഷിതാവിനോട്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകപ്രാർത്ഥിക്കുക. തീര്‍ച്ചയായുംതീർച്ചയായും പശുക്കള്‍പശുക്കൾ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ഉദ്ദേശിച്ചാൽ അവന്റെ മാര്‍ഗനിര്‍ദേശപ്രകാരംമാർഗനിർദേശപ്രകാരം തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ പ്രവര്‍ത്തിക്കാംപ്രവർത്തിക്കാം.
 
{{verse|71}} ( അപ്പോള്‍അപ്പോൾ ) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ്‌ അല്ലാഹു പറയുന്നത്‌. അവര്‍അവർ പറഞ്ഞു: ഇപ്പോഴാണ്‌ താങ്കള്‍താങ്കൾ ശരിയായ വിവരം വെളിപ്പെടുത്തിയത്‌. അങ്ങനെ അവര്‍അവർ അതിനെ അറുത്തു. അവര്‍ക്കത്‌അവർക്കത്‌ നിറവേറ്റുക എളുപ്പമായിരുന്നില്ല.
 
{{verse|72}} ( ഇസ്രായീല്‍ഇസ്രായീൽ സന്തതികളേ ), നിങ്ങള്‍നിങ്ങൾ ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട്‌ ഒഴിഞ്ഞ്‌ മാറുകയും ചെയ്ത സന്ദര്‍ഭവുംസന്ദർഭവും ( ഓര്‍ക്കുകഓർക്കുക. ) എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ ഒളിച്ച്‌ വെക്കുന്നത്‌ അല്ലാഹു വെളിയില്‍വെളിയിൽ കൊണ്ടുവരിക തന്നെ ചെയ്യും.
 
{{verse|73}} അപ്പോള്‍അപ്പോൾ നാം പറഞ്ഞു: നിങ്ങള്‍നിങ്ങൾ അതിന്റെ ( പശുവിന്റെ) ഒരംശംകൊണ്ട്‌ ആ മൃതദേഹത്തില്‍മൃതദേഹത്തിൽ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍നിങ്ങൾ ചിന്തിക്കുവാന്‍ചിന്തിക്കുവാൻ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നിങ്ങള്‍ക്കവന്‍നിങ്ങൾക്കവൻ കാണിച്ചുതരുന്നു.
 
{{verse|74}} പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകള്‍മനസ്സുകൾ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍അതിനെക്കാൾ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍പാറകളിൽ ചിലതില്‍ചിലതിൽ നിന്ന്‌ നദികള്‍നദികൾ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളര്‍ന്ന്‌പിളർന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താല്‍ദൈവഭയത്താൽ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.
 
{{verse|75}} ( സത്യവിശ്വാസികളേ ), നിങ്ങളെ അവര്‍അവർ ( യഹൂദര്‍യഹൂദർ ) വിശ്വസിക്കുമെന്ന്‌ നിങ്ങള്‍നിങ്ങൾ മോഹിക്കുകയാണോ? അവരില്‍അവരിൽ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍വചനങ്ങൾ കേള്‍ക്കുകയുംകേൾക്കുകയും, അത്‌ ശരിക്കും മനസ്സിലാക്കിയതിന്‌ ശേഷം ബോധപൂര്‍വ്വംബോധപൂർവ്വം തന്നെ അതില്‍അതിൽ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.
 
{{verse|76}} വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോള്‍കണ്ടുമുട്ടുമ്പോൾ അവര്‍അവർ പറയും: ഞങ്ങള്‍ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍അവർ തമ്മില്‍തമ്മിൽ തനിച്ചുകണ്ടുമുട്ടുമ്പോള്‍തനിച്ചുകണ്ടുമുട്ടുമ്പോൾ ( പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ ) അവര്‍അവർ പറയും: അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍കാര്യങ്ങൾ ഇവര്‍ക്ക്‌ഇവർക്ക്‌ നിങ്ങള്‍നിങ്ങൾ പറഞ്ഞുകൊടുക്കുകയാണോ ? നിങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍സന്നിധിയിൽ അവര്‍അവർ നിങ്ങള്‍ക്കെതിരില്‍നിങ്ങൾക്കെതിരിൽ അത്‌ വെച്ച്‌ ന്യായവാദം നടത്താന്‍നടത്താൻ വേണ്ടി. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌ ?
 
{{verse|77}} എന്നാല്‍എന്നാൽ അവര്‍ക്കറിഞ്ഞുകൂടേഅവർക്കറിഞ്ഞുകൂടേ; അവര്‍അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന്‌ ?
 
{{verse|78}} അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍അവരിൽ ( ഇസ്രായീല്യരില്‍ഇസ്രായീല്യരിൽ ) ഉണ്ട്‌. ചില വ്യാമോഹങ്ങള്‍വ്യാമോഹങ്ങൾ വെച്ച്‌ പുലര്‍ത്തുന്നതല്ലാതെപുലർത്തുന്നതല്ലാതെ വേദ ഗ്രന്ഥത്തെപ്പറ്റി അവര്‍ക്ക്‌അവർക്ക്‌ ഒന്നുമറിയില്ല. അവര്‍അവർ ഊഹത്തെ അവലംബമാക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.
 
{{verse|79}} എന്നാല്‍എന്നാൽ സ്വന്തം കൈകള്‍കൈകൾ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നുചെയ്യുന്നവർക്കാകുന്നു നാശം. അത്‌ മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍നേട്ടങ്ങൾ കരസ്ഥമാക്കാന്‍കരസ്ഥമാക്കാൻ വേണ്ടിയാകുന്നു ( അവരിത്‌ ചെയ്യുന്നത്‌. ) അവരുടെ കൈകള്‍കൈകൾ എഴുതിയ വകയിലും അവര്‍അവർ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക്‌അവർക്ക്‌ നാശം.
 
{{verse|80}} അവര്‍അവർ ( യഹൂദര്‍യഹൂദർ ) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍നിങ്ങൾ അല്ലാഹുവിങ്കല്‍നിന്ന്‌അല്ലാഹുവിങ്കൽനിന്ന്‌ വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല്‍എന്നാൽ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു തന്റെ കരാര്‍കരാർ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിവില്ലാത്തത്‌ അല്ലാഹുവിന്റെ പേരില്‍പേരിൽ നിങ്ങള്‍നിങ്ങൾ പറഞ്ഞുണ്ടാക്കുകയാണോ ?
 
{{verse|81}} അങ്ങനെയല്ല. ആര്‍ആർ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍വലയത്തിൽ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍നരകാവകാശികൾ. അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും.
 
{{verse|82}} വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍സ്വർഗാവകാശികൾ. അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും.
 
{{verse|83}} അല്ലാഹുവെ അല്ലാതെ നിങ്ങള്‍നിങ്ങൾ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കുംമാതാപിതാക്കൾക്കും ബന്ധുക്കള്‍ക്കുംബന്ധുക്കൾക്കും അനാഥകള്‍ക്കുംഅനാഥകൾക്കും അഗതികള്‍ക്കുംഅഗതികൾക്കും നന്‍മനൻമ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥനപ്രാർത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയുംനിർവഹിക്കുകയും സകാത്ത്‌ നല്‍കുകയുംനൽകുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട്‌ കരാര്‍കരാർ വാങ്ങിയ സന്ദര്‍ഭംസന്ദർഭം ( ഓര്‍ക്കുകഓർക്കുക ). ( എന്നാല്‍എന്നാൽ ഇസ്രായീല്‍ഇസ്രായീൽ സന്തതികളേ, ) പിന്നീട്‌ നിങ്ങളില്‍നിങ്ങളിൽ കുറച്ച്‌ പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ്‌പിൻമാറിക്കളയുകയാണ്‌ ചെയ്തത്‌.
 
{{verse|84}} നിങ്ങള്‍നിങ്ങൾ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട്‌ നാം ഉറപ്പ്‌ വാങ്ങിയ സന്ദര്‍ഭവുംസന്ദർഭവും ( ഓര്‍ക്കുകഓർക്കുക ). എന്നിട്ട്‌ നിങ്ങളത്‌ സമ്മതിച്ച്‌ ശരിവെക്കുകയും ചെയ്തു. നിങ്ങളതിന്‌ സാക്ഷികളുമാകുന്നു.
 
{{verse|85}} എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍വീടുകളിൽ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍അവർക്കെതിരിൽ നിങ്ങള്‍നിങ്ങൾ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍അവർ നിങ്ങളുടെ അടുത്ത്‌ യുദ്ധത്തടവുകാരായി വന്നാല്‍വന്നാൽ നിങ്ങള്‍നിങ്ങൾ മോചനമൂല്യം നല്‍കിനൽകി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ അവരെ പുറം തള്ളുന്നത്‌ തന്നെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിഷിദ്ധമായിരുന്നു. നിങ്ങള്‍നിങ്ങൾ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ഭാഗങ്ങൾ വിശ്വസിക്കുകയും മറ്റു ചിലത്‌ തള്ളിക്കളയുകയുമാണോ ? എന്നാല്‍എന്നാൽ നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌പ്രവർത്തിക്കുന്നവർക്ക്‌ ഇഹലോകജീവിതത്തില്‍ഇഹലോകജീവിതത്തിൽ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെഉയിർത്തെഴുന്നേൽപിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക്‌ അവര്‍അവർ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നുംപ്രവർത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
 
{{verse|86}} പരലോകം വിറ്റ്‌ ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്‍അത്തരക്കാർ. അവര്‍ക്ക്‌അവർക്ക്‌ ശിക്ഷയില്‍ശിക്ഷയിൽ ഇളവ്‌ നല്‍കപ്പെടുകയില്ലനൽകപ്പെടുകയില്ല. അവര്‍ക്ക്‌അവർക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല.
 
{{verse|87}} മൂസായ്ക്ക്‌ നാം ഗ്രന്ഥം നല്‍കിനൽകി. അദ്ദേഹത്തിന്‌ ശേഷം തുടര്‍ച്ചയായിതുടർച്ചയായി നാം ദൂതന്‍മാരെദൂതൻമാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെമർയമിന്റെ മകനായ ഈസാക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നല്‍കുകയുംനൽകുകയും, അദ്ദേഹത്തിന്‌ നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലംപിൻബലം നല്‍കുകയുംനൽകുകയും ചെയ്തു. എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങള്‍നിങ്ങൾ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെദൂതൻമാരെ നിങ്ങള്‍നിങ്ങൾ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍നിങ്ങൾ വധിക്കുകയും ചെയ്യുകയാണോ?
 
{{verse|88}} അവര്‍അവർ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍മനസ്സുകൾ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍എന്നാൽ ( അതല്ല ശരി ) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍അതിനാൽ വളരെ കുറച്ചേ അവര്‍അവർ വിശ്വസിക്കുന്നുള്ളൂ.
 
{{verse|89}} അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം ( ഖുര്‍ആന്‍ഖുർആൻ ) അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ വന്നുകിട്ടിയപ്പോള്‍വന്നുകിട്ടിയപ്പോൾ ( അവരത്‌ തള്ളിക്കളയുകയാണ്‌ ചെയ്തത്‌ ). അവരാകട്ടെ ( അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍പ്രവാചകൻ മുഖേന ) അവിശ്വാസികള്‍ക്കെതിരില്‍അവിശ്വാസികൾക്കെതിരിൽ വിജയം നേടികൊടുക്കുവാന്‍നേടികൊടുക്കുവാൻ വേണ്ടി മുമ്പ്‌ ( അല്ലാഹുവിനോട്‌ ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുപ്രാർത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക്‌അവർക്ക്‌ സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍വന്നെത്തിയപ്പോൾ അവരത്‌ നിഷേധിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍അതിനാൽനിഷേധികള്‍ക്കത്രെനിഷേധികൾക്കത്രെ അല്ലാഹുവിന്റെ ശാപം.
 
{{verse|90}} അല്ലാഹു തന്റെ ദാസന്‍മാരില്‍ദാസൻമാരിൽ നിന്ന്‌ താന്‍താൻ ഇച്ഛിക്കുന്നവരുടെ മേല്‍മേൽ തന്റെ അനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യഈർഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍വിറ്റുകൊണ്ടവർ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍അവർ കോപത്തിനു മേല്‍മേൽ കോപത്തിനു പാത്രമായി തീര്‍ന്നുതീർന്നു. സത്യനിഷേധികള്‍ക്കത്രെസത്യനിഷേധികൾക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌.
 
{{verse|91}} അല്ലാഹു അവതരിപ്പിച്ചതില്‍അവതരിപ്പിച്ചതിൽ ( ഖുര്‍ആനില്‍ഖുർആനിൽ ) നിങ്ങള്‍നിങ്ങൾ വിശ്വസിക്കൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍പറയപ്പെട്ടാൽ, ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ അവതീര്‍ണ്ണമായഅവതീർണ്ണമായ സന്ദേശത്തില്‍സന്ദേശത്തിൽ ഞങ്ങള്‍ഞങ്ങൾ വിശ്വസിക്കുന്നുണ്ട്‌ എന്നാണവര്‍എന്നാണവർ പറയുക. അതിനപ്പുറമുള്ളത്‌ അവര്‍അവർ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ്‌ താനും അത്‌ ( ഖുര്‍ആന്‍ഖുർആൻ ). ( നബിയേ, ) പറയുക: നിങ്ങള്‍നിങ്ങൾ വിശ്വാസികളാണെങ്കില്‍വിശ്വാസികളാണെങ്കിൽ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്‍മാരെപ്രവാചകൻമാരെ നിങ്ങള്‍നിങ്ങൾ വധിച്ചുകൊണ്ടിരുന്നത്‌?
 
{{verse|92}} സ്പഷ്ടമായ തെളിവുകളും കൊണ്ട്‌ മൂസാ നിങ്ങളുടെ അടുത്ത്‌ വരികയുണ്ടായി. എന്നിട്ടതിന്‌ ശേഷവും നിങ്ങള്‍നിങ്ങൾ അന്യായമായിക്കൊണ്ട്‌ കാളക്കുട്ടിയെ ദൈവമാക്കുകയാണല്ലോ ചെയ്തത്‌.
 
{{verse|93}} നിങ്ങളോട്‌ നാം കരാര്‍കരാർ വാങ്ങുകയും, നിങ്ങള്‍ക്കുനിങ്ങൾക്കു മീതെ പര്‍വ്വതത്തെപർവ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയുംഉയർത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭവുംസന്ദർഭവും ( ശ്രദ്ധിക്കുക ). നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം നല്‍കിയനൽകിയ സന്ദേശം മുറുകെപിടിക്കുകയും ( നമ്മുടെ കല്‍പനകള്‍കൽപനകൾ ) ശ്രദ്ധിച്ചു കേള്‍ക്കുകയുംകേൾക്കുകയും ചെയ്യുക ( എന്ന്‌ നാം അനുശാസിച്ചു ). അപ്പോള്‍അപ്പോൾ അവര്‍അവർ പറഞ്ഞു: ഞങ്ങള്‍ഞങ്ങൾ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില്‍മനസ്സുകളിൽ ലയിച്ചു ചേര്‍ന്നുചേർന്നു കഴിഞ്ഞിരുന്നു. ( നബിയേ, ) പറയുക: നിങ്ങള്‍നിങ്ങൾ വിശ്വാസികളാണെങ്കില്‍വിശ്വാസികളാണെങ്കിൽ ആ വിശ്വാസം നിങ്ങളോട്‌ നിര്‍ദേശിക്കുന്നനിർദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ.
 
{{verse|94}} നീ അവരോട്‌ ( യഹൂദരോട്‌ ) പറയുക: മറ്റാര്‍ക്കുംമറ്റാർക്കും നല്‍കാതെനൽകാതെ നിങ്ങള്‍ക്കുമാത്രമായിനിങ്ങൾക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ്‌ പരലോകവിജയമെങ്കില്‍പരലോകവിജയമെങ്കിൽ നിങ്ങള്‍നിങ്ങൾ മരിക്കുവാന്‍മരിക്കുവാൻ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കില്‍സത്യമാണെങ്കിൽ ( അതാണല്ലോ വേണ്ടത്‌. )
 
{{verse|95}} എന്നാല്‍എന്നാൽ അവരുടെ കൈകള്‍കൈകൾ മുന്‍കൂട്ടിമുൻകൂട്ടി ചെയ്തുവെച്ചത്‌ ( ദുഷ്കൃത്യങ്ങള്‍ദുഷ്കൃത്യങ്ങൾ ) കാരണമായി അവരൊരിക്കലും മരണത്തെ കൊതിക്കുകയില്ല. അതിക്രമകാരികളെപറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹു.
 
{{verse|96}} തീര്‍ച്ചയായുംതീർച്ചയായും ജനങ്ങളില്‍ജനങ്ങളിൽ വെച്ച്‌ ജീവിതത്തോട്‌ ഏറ്റവും ആര്‍ത്തിയുള്ളവരായിആർത്തിയുള്ളവരായി അവരെ ( യഹൂദരെ ) നിനക്ക്‌ കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ബഹുദൈവവിശ്വാസികളെക്കാൾ പോലും. അവരില്‍അവരിൽ ഓരോരുത്തരും കൊതിക്കുന്നത്‌ തനിക്ക്‌ ആയിരം കൊല്ലത്തെ ആയുസ്സ്‌ കിട്ടിയിരുന്നെങ്കില്‍കിട്ടിയിരുന്നെങ്കിൽ എന്നാണ്‌. ഒരാള്‍ക്ക്‌ഒരാൾക്ക്‌ ദീര്‍ഘായുസ്സ്‌ദീർഘായുസ്സ്‌ ലഭിക്കുക എന്നത്‌ അയാളെ ദൈവിക ശിക്ഷയില്‍ശിക്ഷയിൽ നിന്ന്‌ അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍അവർ പ്രവര്‍ത്തിക്കുന്നതെല്ലാംപ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
 
{{verse|97}} ( നബിയേ, ) പറയുക: ( ഖുര്‍ആന്‍ഖുർആൻ എത്തിച്ചുതരുന്ന ) ജിബ്‌രീല്‍ജിബ്‌രീൽ എന്ന മലക്കിനോടാണ്‌ ആര്‍ക്കെങ്കിലുംആർക്കെങ്കിലും ശത്രുതയെങ്കില്‍ശത്രുതയെങ്കിൽ അദ്ദേഹമത്‌ നിന്റെ മനസ്സില്‍മനസ്സിൽ അവതരിപ്പിച്ചത്‌ അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ മാത്രമാണ്‌. മുന്‍വേദങ്ങളെമുൻവേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക്‌വിശ്വാസികൾക്ക്‌ വഴി കാട്ടുന്നതും, സന്തോഷവാര്‍ത്തസന്തോഷവാർത്ത നല്‍കുന്നതുമായിട്ടാണ്‌നൽകുന്നതുമായിട്ടാണ്‌ ( അത്‌ അവതരിച്ചിട്ടുള്ളത്‌ ).
 
{{verse|98}} ആര്‍ക്കെങ്കിലുംആർക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടുംദൂതൻമാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ശത്രുതയാണെങ്കിൽ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.
 
{{verse|99}} നാം നിനക്ക്‌ അവതിരിപ്പിച്ചു തന്നിട്ടുള്ളത്‌ സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ മറ്റാരും അവയെ നിഷേധിക്കുകയില്ല.
 
{{verse|100}} അവര്‍അവർ ( യഹൂദര്‍യഹൂദർ ) ഏതൊരു കരാര്‍കരാർ ചെയ്തു കഴിയുമ്പോഴും അവരില്‍അവരിൽ ഒരു വിഭാഗം അത്‌ വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍അവരിൽ അധികപേര്‍ക്കുംഅധികപേർക്കും വിശ്വാസം തന്നെയില്ല.
 
{{verse|101}} അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട്‌ അല്ലാഹുവിന്റെ ഒരു ദൂതന്‍ദൂതൻ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ചെന്നപ്പോൾവേദക്കാരില്‍വേദക്കാരിൽ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട്‌ വലിച്ചെറിയുകയാണ്‌ ചെയ്തത്‌.
 
{{verse|102}} സുലൈമാന്‍സുലൈമാൻ നബിയുടെ രാജവാഴ്ചയുടെ ( രഹസ്യമെന്ന ) പേരില്‍പേരിൽ പിശാചുക്കള്‍പിശാചുക്കൾ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത്‌ അവര്‍അവർ ( ഇസ്രായീല്യര്‍ഇസ്രായീല്യർ ) പിന്‍പറ്റുകയുംപിൻപറ്റുകയും ചെയ്തു. സുലൈമാന്‍സുലൈമാൻ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍എന്നാൽ ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത്‌ കൊണ്ട്‌ പിശാചുക്കളാണ്‌ ദൈവ നിഷേധത്തില്‍നിഷേധത്തിൽ ഏര്‍പെട്ടത്‌ഏർപെട്ടത്‌. ബാബിലോണില്‍ബാബിലോണിൽ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക്‌മാലാഖമാർക്ക്‌ ലഭിച്ചതിനെയും ( പറ്റി പിശാചുക്കള്‍പിശാചുക്കൾ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത്‌ അവര്‍അവർ പിന്തുടര്‍ന്നുപിന്തുടർന്നു ). എന്നാല്‍എന്നാൽ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക്‌ഏതൊരാൾക്ക്‌ പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത്‌ ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍അതിനാൽ (ഇത്‌ ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ദൈവനിഷേധത്തിൽ ഏര്‍പെടരുത്‌ഏർപെടരുത്‌ എന്ന്‌ അവര്‍അവർ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍അവരിൽ നിന്ന്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ഭാര്യാഭർത്താക്കൻമാർക്കിടയിൽ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍തന്ത്രങ്ങൾ ജനങ്ങള്‍ജനങ്ങൾ പഠിച്ച്‌ കൊണ്ടിരുന്നു. എന്നാല്‍എന്നാൽ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട്‌ യാതൊരാള്‍ക്കുംയാതൊരാൾക്കും ഒരു ദ്രോഹവും ചെയ്യാന്‍ചെയ്യാൻ അവര്‍ക്ക്‌അവർക്ക്‌ കഴിയില്ല. അവര്‍ക്ക്‌അവർക്ക്‌ തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ്‌ അവര്‍അവർ പഠിച്ചു കൊണ്ടിരുന്നത്‌. അത്‌ ( ആ വിദ്യ ) ആര്‍ആർ വാങ്ങി ( കൈവശപ്പെടുത്തി ) യോ അവര്‍ക്ക്‌അവർക്ക്‌ പരലോകത്ത്‌ യാതൊരു വിഹിതവുമുണ്ടാവില്ലെന്ന്‌ അവര്‍അവർ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ്‌ അവര്‍അവർ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക്‌അവർക്ക്‌ വിവരമുണ്ടായിരുന്നെങ്കില്‍വിവരമുണ്ടായിരുന്നെങ്കിൽ!
 
{{verse|103}} അവര്‍അവർ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല്‍ചെയ്തിരുന്നാൽ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്ന്‌ ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത്‌ മനസ്സിലാക്കിയിരുന്നെങ്കില്‍മനസ്സിലാക്കിയിരുന്നെങ്കിൽ!
 
{{verse|104}} ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍നിങ്ങൾ ( നബിയോട്‌ ) റാഇനാ എന്ന്‌ പറയരുത്‌. പകരം ഉന്‍ളുര്‍നാഉൻളുർനാ എന്ന്‌ പറയുകയും ശ്രദ്ധിച്ച്‌ കേള്‍ക്കുകയുംകേൾക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ വേദനയേറിയ ശിക്ഷയുണ്ട്‌.
 
{{verse|105}} നിങ്ങളുടെ രക്ഷിതാവില്‍രക്ഷിതാവിൽ നിന്നും വല്ല നന്‍മയുംനൻമയും നിങ്ങളുടെ മേല്‍മേൽ ഇറക്കപ്പെടുന്നത്‌ വേദക്കാരിലും ബഹുദൈവാരാധകന്‍മാരിലുംബഹുദൈവാരാധകൻമാരിലും പെട്ട സത്യനിഷേധികള്‍സത്യനിഷേധികൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ അവന്‍അവൻ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്‌.
 
{{verse|106}} വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോദുർബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ചെയ്യുകയാണെങ്കിൽ പകരം അതിനേക്കാള്‍അതിനേക്കാൾ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?
 
{{verse|107}} നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?
 
{{verse|108}} മുമ്പ്‌ മൂസായോട്‌ ചോദിക്കപ്പെട്ടത്‌ പോലുള്ള ചോദ്യങ്ങള്‍ചോദ്യങ്ങൾ നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങള്‍നിങ്ങൾ ഉദ്ദേശിക്കുന്നത്‌? സത്യവിശ്വാസത്തിന്‌ പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവര്‍അവർ നേര്‍മാര്‍ഗത്തില്‍നേർമാർഗത്തിൽ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു.
 
{{verse|109}} നിങ്ങള്‍നിങ്ങൾ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ്‌ വേദക്കാരില്‍വേദക്കാരിൽ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായസ്വാർത്ഥപരമായ അസൂയ നിമിത്തമാണ്‌ ( അവരാ നിലപാട്‌ സ്വീകരിക്കുന്നത്‌. ) എന്നാല്‍എന്നാൽ ( അവരുടെ കാര്യത്തില്‍കാര്യത്തിൽ ) അല്ലാഹു അവന്റെ കല്‍പനകൽപന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍നിങ്ങൾ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.
 
{{verse|110}} നിങ്ങള്‍നിങ്ങൾ പ്രാര്‍ത്ഥനപ്രാർത്ഥന മുറപ്രകാരം നിര്‍വഹിക്കുകയുംനിർവഹിക്കുകയും സകാത്ത്‌ നല്‍കുകയുംനൽകുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങള്‍നിങ്ങൾ നല്ലതായ എന്തൊന്ന്‌ മുന്‍കൂട്ടിമുൻകൂട്ടി ചെയ്താലും അതിന്റെ ഫലം അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കണ്ടെത്താവുന്നതാണ്‌. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതെല്ലാംപ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.
 
{{verse|111}} ആര്‍ക്കെങ്കിലുംആർക്കെങ്കിലും ) സ്വര്‍ഗത്തില്‍സ്വർഗത്തിൽ പ്രവേശിക്കണമെങ്കില്‍പ്രവേശിക്കണമെങ്കിൽ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവര്‍അവർ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍എന്നാൽ ( നബിയേ, ) പറയുക; നിങ്ങള്‍നിങ്ങൾ സത്യവാന്‍മാരാണെങ്കില്‍സത്യവാൻമാരാണെങ്കിൽ ( അതിന്ന്‌ ) നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടു വരൂ എന്ന്‌.
 
{{verse|112}} എന്നാല്‍എന്നാൽ ( കാര്യം ) അങ്ങനെയല്ല. ഏതൊരാള്‍ഏതൊരാൾ സല്‍കര്‍മ്മകാരിയായിക്കൊണ്ട്‌സൽകർമ്മകാരിയായിക്കൊണ്ട്‌ അല്ലാഹുവിന്ന്‌ ആത്മസമര്‍പ്പണംആത്മസമർപ്പണം ചെയ്തുവോ അവന്ന്‌ തന്റെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക്‌അത്തരക്കാർക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
 
{{verse|113}} യഹൂദന്‍മാര്‍യഹൂദൻമാർ പറഞ്ഞു ; ക്രിസ്ത്യാനികള്‍ക്ക്‌ക്രിസ്ത്യാനികൾക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ പറഞ്ഞു; യഹൂദന്‍മാര്‍ക്ക്‌യഹൂദൻമാർക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ്‌ താനും. അങ്ങനെ ഇവര്‍ഇവർ പറഞ്ഞത്‌ പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍എന്നാൽ അവര്‍അവർ തമ്മില്‍തമ്മിൽ ഭിന്നിക്കുന്ന വിഷയങ്ങളില്‍വിഷയങ്ങളിൽ ഉയിര്‍ത്തെഴുന്നേല്‍പിന്റെഉയിർത്തെഴുന്നേൽപിന്റെ നാളില്‍നാളിൽ അല്ലാഹു അവര്‍ക്കിടയില്‍അവർക്കിടയിൽ തീര്‍പ്പുകല്‍പിക്കുന്നതാണ്‌തീർപ്പുകൽപിക്കുന്നതാണ്‌.
 
{{verse|114}} അല്ലാഹുവിന്റെ പള്ളികളില്‍പള്ളികളിൽ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌പ്രകീർത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ ( പള്ളികളുടെ ) തകര്‍ച്ചയ്ക്കായിതകർച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ചെയ്തവനേക്കാൾ വലിയ അതിക്രമകാരി ആരുണ്ട്‌? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌അവർക്ക്‌പള്ളികളില്‍പള്ളികളിൽ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌അവർക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
 
{{verse|115}} കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത്‌ തന്നെയാകുന്നു. നിങ്ങള്‍നിങ്ങൾ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലുംപ്രാർത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നുസർവ്വജ്ഞനുമാകുന്നു.
 
{{verse|116}} അവര്‍അവർ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌. അവനെത്ര പരിശുദ്ധന്‍പരിശുദ്ധൻ! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നുഅവൻറെതാകുന്നു. എല്ലാവരും അവന്ന്‌ കീഴ്പെട്ടിരിക്കുന്നവരാകുന്നു.
 
{{verse|117}} ആകാശങ്ങളെയും ഭൂമിയെയും മുന്‍മുൻ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെനിർമിച്ചവനത്രെ അവന്‍അവൻ. അവനൊരു കാര്യം തീരുമാനിച്ചാല്‍തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.
 
{{verse|118}} വിവരമില്ലാത്തവര്‍വിവരമില്ലാത്തവർ പറഞ്ഞു: എന്തുകൊണ്ട്‌ ഞങ്ങളോട്‌ ( നേരിട്ട്‌ ) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കില്‍അല്ലെങ്കിൽ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ( ബോധ്യമാകുന്ന ) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാല്‍എന്നാൽ ഇവര്‍ഇവർ പറഞ്ഞതു പോലെത്തന്നെ ഇവര്‍ക്ക്‌ഇവർക്ക്‌ മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്‌. ഇവര്‍ഇവർ രണ്ട്‌ കൂട്ടരുടെയും മനസ്സുകള്‍ക്ക്‌മനസ്സുകൾക്ക്‌ തമ്മില്‍തമ്മിൽ സാമ്യമുണ്ട്‌. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ നാം ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കികൊടുത്തിട്ടുണ്ട്‌.
 
{{verse|119}} തീര്‍ച്ചയായുംതീർച്ചയായും നിന്നെ നാം സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുന്നവനും, താക്കീത്‌ നല്‍കുന്നവനുമായിക്കൊണ്ട്‌നൽകുന്നവനുമായിക്കൊണ്ട്‌ സത്യവുമായി അയച്ചിരിക്കുകയാണ്‌. നരകാവകാശികളെപ്പറ്റി നീ ചോദ്യം ചെയ്യപ്പെടുന്നതല്ല.
 
{{verse|120}} യഹൂദര്‍ക്കോയഹൂദർക്കോ ക്രൈസ്തവര്‍ക്കോക്രൈസ്തവർക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗംമാർഗം പിന്‍പറ്റുന്നത്‌പിൻപറ്റുന്നത്‌ വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ്‌മാർഗദർശനമാണ്‌ യഥാര്‍ത്ഥയഥാർത്ഥ മാര്‍ഗദര്‍ശനംമാർഗദർശനം. നിനക്ക്‌ അറിവ്‌ വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍പിൻപറ്റിപ്പോയാൽ അല്ലാഹുവില്‍അല്ലാഹുവിൽ നിന്ന്‌ നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.
 
{{verse|121}} നാം ഈ ഗ്രന്ഥം നല്‍കിയത്‌നൽകിയത്‌ ആര്‍ക്കാണോആർക്കാണോ അവരത്‌ പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍അവരതിൽ വിശ്വസിക്കുന്നു. എന്നാല്‍എന്നാൽ ആരതില്‍ആരതിൽ അവിശ്വസിക്കുന്നുവോ അവര്‍അവർ തന്നെയാണ്‌ നഷ്ടം പറ്റിയവര്‍പറ്റിയവർ.
 
{{verse|122}} ഇസ്രായീല്‍ഇസ്രായീൽ സന്തതികളേ, ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും ജനവിഭാഗങ്ങളില്‍ജനവിഭാഗങ്ങളിൽ നിങ്ങളെ ഞാന്‍ഞാൻ ഉല്‍കൃഷ്ടരാക്കിയതുംഉൽകൃഷ്ടരാക്കിയതും നിങ്ങള്‍നിങ്ങൾ ഓര്‍ക്കുകഓർക്കുക.
 
{{verse|123}} ഒരാള്‍ക്കുംഒരാൾക്കും മറ്റൊരാള്‍ക്കുവേണ്ടിമറ്റൊരാൾക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ചെയ്യുവാൻ പറ്റാത്ത, ഒരാളില്‍ഒരാളിൽ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കുംഒരാൾക്കും ഒരു ശുപാര്‍ശയുംശുപാർശയും പ്രയോജനപ്പെടാത്ത, ആര്‍ക്കുംആർക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ ( ന്യായവിധിയുടെ ദിവസത്തെ ) നിങ്ങള്‍നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.
 
{{verse|124}} ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ്‌ ചില കല്‍പനകള്‍കൊണ്ട്‌കൽപനകൾകൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങള്‍നിങ്ങൾ അനുസ്മരിക്കുക. ) അല്ലാഹു ( അപ്പോള്‍അപ്പോൾ ) അദ്ദേഹത്തോട്‌ പറഞ്ഞു: ഞാന്‍ഞാൻ നിന്നെ മനുഷ്യര്‍ക്ക്‌മനുഷ്യർക്ക്‌ നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയുംസന്തതികളിൽപ്പെട്ടവരെയും ( നേതാക്കളാക്കണമേ. ) അല്ലാഹു പറഞ്ഞു: ( ശരി; പക്ഷെ ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക്‌അതിക്രമകാരികൾക്ക്‌ ബാധകമായിരിക്കുകയില്ല
 
{{verse|125}} ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ജനങ്ങൾ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുകഓർക്കുക. ) ഇബ്രാഹീം നിന്ന്‌ പ്രാര്‍ത്ഥിച്ചപ്രാർത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥനപ്രാർത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പനകൽപന നല്‍കിയത്‌നൽകിയത്‌, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കുംചെയ്യുന്നവർക്കും, ഇഅ്തികാഫ്‌ ( ഭജന ) ഇരിക്കുന്നവര്‍ക്കുംഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്നപ്രാർത്ഥിക്കുന്ന ) വര്‍ക്കുംവർക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍നിങ്ങൾ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.
 
{{verse|126}} എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായനിർഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍താമസക്കാരിൽ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌വിശ്വസിക്കുന്നവർക്ക്‌ കായ്കനികള്‍കായ്കനികൾ ആഹാരമായി നല്‍കുകയുംനൽകുകയും ചെയ്യേണമേ എന്ന്‌ ഇബ്രാഹീം പ്രാര്‍ത്ഥിച്ചപ്രാർത്ഥിച്ച സന്ദര്‍ഭവുംസന്ദർഭവും ( ഓര്‍ക്കുകഓർക്കുക ) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും ( ഞാന്‍ഞാൻ ആഹാരം നല്‍കുന്നതാണ്‌നൽകുന്നതാണ്‌. ) പക്ഷെ, അല്‍പകാലത്തെഅൽപകാലത്തെ ജീവിതസുഖം മാത്രമാണ്‌ അവന്ന്‌ ഞാന്‍ഞാൻ നല്‍കുകനൽകുക. പിന്നീട്‌ നരകശിക്ഷ ഏല്‍ക്കാന്‍ഏൽക്കാൻ ഞാന്‍ഞാൻ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്‌നിർബന്ധിതനാക്കുന്നതാണ്‌. ( അവന്ന്‌ ) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
 
{{verse|127}} ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്നഉയർത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവുംസന്ദർഭവും ( അനുസ്മരിക്കുക. ) ( അവര്‍അവർ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നുപ്രാർത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ഞങ്ങളിൽ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായുംതീർച്ചയായും നീ എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും അറിയുന്നവനുമാകുന്നു.
 
{{verse|128}} ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ഞങ്ങൾ ഇരുവരെയും നിനക്ക്‌ കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍സന്തതികളിൽ നിന്ന്‌ നിനക്ക്‌ കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ക്രമങ്ങൾ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായുംതീർച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു
 
{{verse|129}} ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌അവർക്ക്‌ ( ഞങ്ങളുടെ സന്താനങ്ങള്‍ക്ക്‌സന്താനങ്ങൾക്ക്‌ ) നിന്റെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ ഓതികേള്‍പിച്ചുഓതികേൾപിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍അവരിൽ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായുംതീർച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു.
 
{{verse|130}} സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ്‌ ഇബ്രാഹീമിന്റെ മാര്‍ഗത്തോട്‌മാർഗത്തോട്‌ വിമുഖത കാണിക്കുക? ഇഹലോകത്തില്‍ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത്‌ അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ തന്നെയായിരിക്കും.
 
{{verse|131}} നീ കീഴ്‌പെടുക എന്ന്‌ അദ്ദേഹത്തിന്റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ സര്‍വ്വലോകരക്ഷിതാവിന്ന്‌സർവ്വലോകരക്ഷിതാവിന്ന്‌ ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.
 
{{verse|132}} ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട്‌ ഇത്‌ ( കീഴ്‌വണക്കം ) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍അതിനാൽ അല്ലാഹുവിന്ന്‌ കീഴ്പെടുന്നവരായി ( മുസ്ലിംകളായി ) ക്കൊണ്ടല്ലാതെ നിങ്ങള്‍നിങ്ങൾ മരിക്കാനിടയാകരുത്‌. ( ഇങ്ങനെയാണ്‌ അവര്‍അവർ ഓരോരുത്തരും ഉപദേശിച്ചത്‌ )
 
{{verse|133}} എനിക്ക്‌ ശേഷം ഏതൊരു ദൈവത്തെയാണ്‌ നിങ്ങള്‍നിങ്ങൾ ആരാധിക്കുക ? എന്ന്‌ യഅ്ഖൂബ്‌ മരണം ആസന്നമായ സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ തന്റെ സന്തതികളോട്‌ ചോദിച്ചപ്പോള്‍ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍അവർ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ഞങ്ങൾ ആരാധിക്കും. ഞങ്ങള്‍ഞങ്ങൾ അവന്ന്‌ കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമായിരിക്കും
 
{{verse|134}} അത്‌ കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍അവർ പ്രവര്‍ത്തിച്ചതിന്റെപ്രവർത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നുഅവർക്കാകുന്നു. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ചതിന്റെപ്രവർത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കുംനിങ്ങൾക്കും. അവര്‍അവർ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിപ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതല്ല.
 
{{verse|135}} നിങ്ങള്‍നിങ്ങൾ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂനേർവഴിയിലാകൂ എന്നാണവര്‍എന്നാണവർ പറയുന്നത്‌. എന്നാല്‍എന്നാൽ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ്‌മാർഗമാണ്‌ ( പിന്‍പറ്റേണ്ടത്‌പിൻപറ്റേണ്ടത്‌. ) അദ്ദേഹം ബഹുദൈവാരാധകരില്‍ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല.
 
{{verse|136}} നിങ്ങള്‍നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കല്‍അവങ്കൽ നിന്ന്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കുംസന്തതികൾക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌എന്നിവർക്ക്‌ നല്‍കപ്പെട്ടതിലുംനൽകപ്പെട്ടതിലും, സര്‍വ്വസർവ്വ പ്രവാചകന്‍മാര്‍ക്കുംപ്രവാചകൻമാർക്കും അവരുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ നല്‍കപ്പെട്ടതിനൽകപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരില്‍അവരിൽ ആര്‍ക്കിടയിലുംആർക്കിടയിലും ഞങ്ങള്‍ഞങ്ങൾ വിവേചനം കല്‍പിക്കുന്നില്ലകൽപിക്കുന്നില്ല. ഞങ്ങള്‍ഞങ്ങൾ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.
 
{{verse|137}} നിങ്ങള്‍നിങ്ങൾ ഈ വിശ്വസിച്ചത്‌ പോലെ അവരും വിശ്വസിച്ചിരുന്നാല്‍വിശ്വസിച്ചിരുന്നാൽ അവര്‍അവർ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞുനേർമാർഗത്തിലായിക്കഴിഞ്ഞു. അവര്‍അവർ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിലോ അവരുടെ നിലപാട്‌ കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍അവരിൽ നിന്ന്‌ നിന്നെ സംരക്ഷിക്കാന്‍സംരക്ഷിക്കാൻ അല്ലാഹു മതി, അവന്‍അവൻ എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
 
{{verse|138}} അല്ലാഹു നല്‍കിയനൽകിയ വര്‍ണമാകുന്നുവർണമാകുന്നു ( നമ്മുടെത്‌. ) അല്ലാഹുവെക്കാള്‍അല്ലാഹുവെക്കാൾ നന്നായി വര്‍ണംവർണം നല്‍കുന്നവന്‍നൽകുന്നവൻ ആരുണ്ട്‌ ? അവനെയാകുന്നു ഞങ്ങള്‍ഞങ്ങൾ ആരാധിക്കുന്നത്‌.
 
{{verse|139}} ( നബിയേ, ) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍കാര്യത്തിൽ നിങ്ങള്‍നിങ്ങൾ ഞങ്ങളോട്‌ തര്‍ക്കിക്കുകയാണോതർക്കിക്കുകയാണോ ? അവന്‍അവൻ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത്‌ഞങ്ങൾക്കുള്ളത്‌ ഞങ്ങളുടെ കര്‍മ്മകർമ്മ ( ഫല ) ങ്ങളാണ്‌. നിങ്ങള്‍ക്കുള്ളത്‌നിങ്ങൾക്കുള്ളത്‌ നിങ്ങളുടെ കര്‍മ്മകർമ്മ ( ഫല ) ങ്ങളും. ഞങ്ങള്‍ഞങ്ങൾ അവനോട്‌ ആത്മാര്‍ത്ഥതആത്മാർത്ഥത പുലര്‍ത്തുന്നവരുമാകുന്നുപുലർത്തുന്നവരുമാകുന്നു.
 
{{verse|140}} അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ്‌ സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍നിങ്ങൾ പറയുന്നത്‌? ( നബിയേ, ) ചോദിക്കുക: നിങ്ങള്‍ക്കാണോനിങ്ങൾക്കാണോ കൂടുതല്‍കൂടുതൽ അറിവുള്ളത്‌ ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്ന്‌ ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍വെച്ചവനേക്കാൾ വലിയ അതിക്രമകാരി ആരുണ്ട്‌ ? നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്രവർത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
 
{{verse|141}} അത്‌ കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍അവർ പ്രവര്‍ത്തിച്ചതിന്റെപ്രവർത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നുഅവർക്കാകുന്നു. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ചതിന്റെപ്രവർത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കുംനിങ്ങൾക്കും. അവര്‍അവർ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിപ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
 
{{verse|142}} ഇവര്‍ഇവർ ഇതുവരെ ( പ്രാര്‍ത്ഥനാവേളയില്‍പ്രാർത്ഥനാവേളയിൽ ) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത്‌ നിന്ന്‌ ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന്‌ മൂഢന്‍മാരായമൂഢൻമാരായ ആളുകള്‍ആളുകൾ ചോദിച്ചേക്കും. ( നബിയേ, ) പറയുക : അല്ലാഹുവിന്റേത്‌ തന്നെയാണ്‌ കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍അവൻ ഉദ്ദേശിക്കുന്നവരെ അവന്‍അവൻ നേരായ മാര്‍ഗത്തിലേക്ക്‌മാർഗത്തിലേക്ക്‌ നയിക്കുന്നു.
 
{{verse|143}} അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍നിങ്ങൾ ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ സാക്ഷികളായിരിക്കുവാനും റസൂല്‍റസൂൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നുംപിൻപറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നുംപിൻമാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍തിരിച്ചറിയുവാൻ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചത്‌. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച്‌നേർവഴിയിലാക്കിയവരൊഴിച്ച്‌ മറ്റെല്ലാവര്‍ക്കുംമറ്റെല്ലാവർക്കും അത്‌ ( ഖിബ് ല മാറ്റം ) ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നുപ്രശ്നമായിത്തീർന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു മനുഷ്യരോട്‌ അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.
 
{{verse|144}} ( നബിയേ, ) നിന്റെ മുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍അതിനാൽ നിനക്ക്‌ ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍മേൽ നീ നിന്റെ മുഖം മസ്ജിദുല്‍മസ്ജിദുൽ ഹറാമിന്റെ നേര്‍ക്ക്‌നേർക്ക്‌ തിരിക്കുക. നിങ്ങള്‍നിങ്ങൾ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ്‌നേർക്കാണ്‌ നിങ്ങള്‍നിങ്ങൾ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക്‌നൽകപ്പെട്ടവർക്ക്‌ ഇത്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാണെന്ന്‌ നന്നായി അറിയാം. അവര്‍അവർ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നുംപ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
 
{{verse|145}} വേദം നല്‍കപ്പെട്ടവരുടെനൽകപ്പെട്ടവരുടെ അടുക്കല്‍അടുക്കൽ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട്‌ ചെന്നാലും അവര്‍അവർ നിന്റെ ഖിബ് ലയെ പിന്തുടരുന്നതല്ല. അവരുടെ ഖിബ് ലയെ നീയും പിന്തുടരുന്നതല്ല. അവരില്‍അവരിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്‍റെഖിബ്വിഭാഗത്തിൻറെഖിബ് ലയെ പിന്തുടരുകയുമില്ല. നിനക്ക്‌ ശരിയായ അറിവ്‌ വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍പിൻപറ്റിയാൽ നീയും അതിക്രമകാരികളുടെ കൂട്ടത്തില്‍കൂട്ടത്തിൽ തന്നെയായിരിക്കും.
 
{{verse|146}} നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക്‌നൽകിയിട്ടുള്ളവർക്ക്‌ സ്വന്തം മക്കളെ അറിയാവുന്നത്‌ പോലെ അദ്ദേഹത്തെ ( റസൂലിനെ ) അറിയാവുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അവരില്‍അവരിൽ ഒരു വിഭാഗം അറിഞ്ഞുകൊണ്ട്‌ തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
 
{{verse|147}} ( നബിയേ, ഈ സന്ദേശം ) നിന്റെ നാഥന്റെപക്കല്‍നാഥന്റെപക്കൽ നിന്നുള്ള സത്യമാകുന്നു. അതിനാല്‍അതിനാൽ നീ സംശയാലുക്കളുടെ കൂട്ടത്തില്‍കൂട്ടത്തിൽ പെട്ടുപോകരുത്‌.
 
{{verse|148}} ഓരോ വിഭാഗക്കാര്‍ക്കുംവിഭാഗക്കാർക്കും അവര്‍അവർ ( പ്രാര്‍ത്ഥനാവേളയില്‍പ്രാർത്ഥനാവേളയിൽ ) തിരിഞ്ഞുനില്‍ക്കുന്നതിരിഞ്ഞുനിൽക്കുന്ന ഓരോ ഭാഗമുണ്ട്‌. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ ചെയ്യേണ്ടത്‌ സല്‍പ്രവര്‍ത്തനങ്ങള്‍ക്കായിസൽപ്രവർത്തനങ്ങൾക്കായി മുന്നോട്ട്‌ വരികയാണ്‌. നിങ്ങള്‍നിങ്ങൾ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.
 
{{verse|149}} ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍മസ്ജിദുൽ ഹറാമിന്റെ നേര്‍ക്ക്‌നേർക്ക്‌ ( പ്രാര്‍ത്ഥനാവേളയില്‍പ്രാർത്ഥനാവേളയിൽ ) നിന്റെ മുഖം തിരിക്കേണ്ടതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അത്‌ നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ളരക്ഷിതാവിങ്കൽനിന്നുള്ള യഥാര്‍ത്ഥയഥാർത്ഥ ( നിര്‍ദേശനിർദേശ ) മാകുന്നു. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നുംപ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
 
{{verse|150}} ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍മസ്ജിദുൽ ഹറാമിന്റെ നേര്‍ക്ക്‌നേർക്ക്‌ നിന്റെ മുഖം തിരിക്കേണ്ടതാണ്‌. ( സത്യവിശ്വാസികളേ, ) നിങ്ങള്‍നിങ്ങൾ എവിടെയൊക്കെയായിരുന്നാലും അതിന്റെ നേര്‍ക്കാണ്‌നേർക്കാണ്‌ നിങ്ങളുടെ മുഖം തിരിക്കേണ്ടത്‌. നിങ്ങള്‍ക്കെതിരായിനിങ്ങൾക്കെതിരായി ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാന്‍ഇല്ലാതിരിക്കുവാൻ വേണ്ടിയാണിത്‌. അവരില്‍അവരിൽ പെട്ട ചില അതിക്രമകാരികള്‍അതിക്രമകാരികൾ ( തര്‍ക്കിച്ചേക്കാമെന്നത്‌തർക്കിച്ചേക്കാമെന്നത്‌ ) അല്ലാതെ. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എന്റെ അനുഗ്രഹം ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പൂര്‍ത്തിയാക്കിത്തരുവാനുംപൂർത്തിയാക്കിത്തരുവാനും, നിങ്ങള്‍നിങ്ങൾ സന്‍മാര്‍ഗംസൻമാർഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.
 
{{verse|151}} നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഓതികേള്‍പിച്ച്‌ഓതികേൾപിച്ച്‌ തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിവില്ലാത്തത്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക്‌ നാം നിയോഗിച്ചത്‌ ( വഴി നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ചെയ്ത അനുഗ്രഹം ) പോലെത്തന്നെയാകുന്നു ഇതും.
 
{{verse|152}} ആകയാല്‍ആകയാൽ എന്നെ നിങ്ങള്‍നിങ്ങൾ ഓര്‍ക്കുകഓർക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌ഓർക്കുന്നതാണ്‌. എന്നോട്‌ നിങ്ങള്‍നിങ്ങൾ നന്ദികാണിക്കുക. നിങ്ങളെന്നോട്‌ നന്ദികേട്‌ കാണിക്കരുത്‌.
 
{{verse|153}} സത്യവിശ്വാസികളെ, നിങ്ങള്‍നിങ്ങൾ സഹനവും നമസ്കാരവും മുഖേന ( അല്ലാഹുവിനോട്‌ ) സഹായം തേടുക. തീര്‍ച്ചയായുംതീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.
 
{{verse|154}} അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍മരണപ്പെട്ടവർ എന്ന്‌ നിങ്ങള്‍നിങ്ങൾ പറയേണ്ട. എന്നാല്‍എന്നാൽ അവരാകുന്നു ജീവിക്കുന്നവര്‍ജീവിക്കുന്നവർ. പക്ഷെ, നിങ്ങള്‍നിങ്ങൾ ( അതിനെപ്പറ്റി ) ബോധവാന്‍മാരാകുന്നില്ലബോധവാൻമാരാകുന്നില്ല.
 
{{verse|155}} കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ ) ക്ഷമിക്കുന്നവര്‍ക്ക്‌ക്ഷമിക്കുന്നവർക്ക്‌ സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുക.
 
{{verse|156}} തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ബാധിച്ചാൽ അവര്‍അവർ ( ആ ക്ഷമാശീലര്‍ക്ഷമാശീലർ ) പറയുന്നത്‌; ഞങ്ങള്‍ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും.
 
{{verse|157}} അവര്‍ക്കത്രെഅവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗംസൻമാർഗം പ്രാപിച്ചവര്‍പ്രാപിച്ചവർ.
 
{{verse|158}} തീര്‍ച്ചയായുംതീർച്ചയായും സഫായും മര്‍വയുംമർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍നിശ്ചയിച്ചതിൽ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍മന്ദിരത്തിൽ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്നനിർവഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍നടത്തുന്നതിൽ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മംസൽകർമ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ചെയ്യുകയാണെങ്കിൽ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നുസർവ്വജ്ഞനുമാകുന്നു.
 
{{verse|159}} നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവുംമാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ നാം വിശദമാക്കികൊടുത്തതിന്‌ ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.
 
{{verse|160}} എന്നാല്‍എന്നാൽ പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയുംനന്നാക്കിത്തീർക്കുകയും, ( സത്യം ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ ) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ചെയ്തവർ ഇതില്‍ഇതിൽ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ഞാൻ സ്വീകരിക്കുന്നതാണ്‌. ഞാന്‍ഞാൻ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
 
{{verse|161}} സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍മേൽ അല്ലാഹുവിന്‍റെയുംഅല്ലാഹുവിൻറെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌.
 
{{verse|162}} അതവര്‍അതവർ ശാശ്വതമായി അനുഭവിക്കുന്നതാണ്‌. അവര്‍ക്ക്‌അവർക്ക്‌ ശിക്ഷ ഇളവ്‌ ചെയ്യപ്പെടുകയില്ല. അവര്‍ക്ക്‌അവർക്ക്‌ ഇടകൊടുക്കപ്പെടുകയുമില്ല.
 
{{verse|163}} നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍അവൻ പരമകാരുണികനും കരുണാനിധിയുമത്രെ.
 
{{verse|164}} ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌മനുഷ്യർക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കുനിർജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ജീവൻ നല്‍കിയതിലുംനൽകിയതിലും, ഭൂമിയില്‍ഭൂമിയിൽ എല്ലാതരം ജന്തുവര്‍ഗങ്ങളെയുംജന്തുവർഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ചതീർച്ച.
 
{{verse|165}} അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്‍മാരാക്കുന്നസമൻമാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത്‌ പോലെ ഈ ആളുകള്‍ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാല്‍എന്നാൽ സത്യവിശ്വാസികള്‍സത്യവിശ്വാസികൾ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍അക്രമികൾ പരലോകശിക്ഷ കണ്‍മുമ്പില്‍കൺമുമ്പിൽ കാണുന്ന സമയത്ത്‌ ശക്തി മുഴുവന്‍മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍അവർ കണ്ടറിഞ്ഞിരുന്നുവെങ്കില്‍കണ്ടറിഞ്ഞിരുന്നുവെങ്കിൽ ( അതവര്‍ക്ക്‌അതവർക്ക്‌ എത്ര ഗുണകരമാകുമായിരുന്നു! )
 
{{verse|166}} പിന്തുടരപ്പെട്ടവര്‍പിന്തുടരപ്പെട്ടവർ ( നേതാക്കള്‍നേതാക്കൾ ) പിന്തുടര്‍ന്നവരെപിന്തുടർന്നവരെ ( അനുയായികളെ ) വിട്ട്‌ ഒഴിഞ്ഞ്‌ മാറുകയും, ശിക്ഷ നേരില്‍നേരിൽ കാണുകയും, അവര്‍അവർ ( ഇരുവിഭാഗവും ) തമ്മിലുള്ള ബന്ധങ്ങള്‍ബന്ധങ്ങൾ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെസന്ദർഭമത്രെ ( അത്‌. )
 
{{verse|167}} പിന്തുടര്‍ന്നവര്‍പിന്തുടർന്നവർ ( അനുയായികള്‍അനുയായികൾ ) അന്നു പറയും : ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ( ഇഹലോകത്തേക്ക്‌ ) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍കിട്ടിയിരുന്നെങ്കിൽ ഇവര്‍ഇവർ ഞങ്ങളെ വിട്ടൊഴിഞ്ഞ്‌ മാറിയത്‌ പോലെ ഞങ്ങള്‍ഞങ്ങൾ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാംകർമ്മങ്ങളെല്ലാം അവര്‍ക്ക്‌അവർക്ക്‌ ഖേദത്തിന്‌ കാരണമായി ഭവിച്ചത്‌ അല്ലാഹു അവര്‍ക്ക്‌അവർക്ക്‌ കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍നരകാഗ്നിയിൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ പുറത്ത്‌ കടക്കാനാകുകയുമില്ല.
 
{{verse|168}} മനുഷ്യരേ, ഭൂമിയിലുള്ളതില്‍ഭൂമിയിലുള്ളതിൽ നിന്ന്‌ അനുവദനീയവും, വിശിഷ്ടവുമായത്‌ നിങ്ങള്‍നിങ്ങൾ ഭക്ഷിച്ച്‌ കൊള്ളുക. പിശാചിന്‍റെകാലടികളെപിശാചിൻറെകാലടികളെ നിങ്ങള്‍നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു.
 
{{verse|169}} ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനുംഏർപെടുവാനും, അല്ലാഹുവിന്റെ പേരില്‍പേരിൽ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌നിങ്ങൾക്കറിഞ്ഞുകൂടാത്തത്‌ പറഞ്ഞുണ്ടാക്കുവാനുമാണ്‌ അവന്‍അവൻ നിങ്ങളോട്‌ കല്‍പിക്കുന്നത്‌കൽപിക്കുന്നത്‌.
 
{{verse|170}} അല്ലാഹു അവതരിപ്പിച്ചത്‌ നിങ്ങള്‍നിങ്ങൾ പിന്‍പിൻ പറ്റി ജീവിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കള്‍പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ഞങ്ങൾ പിന്‍പിൻ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍അവർ പറയുന്നത്‌. അവരുടെ പിതാക്കള്‍പിതാക്കൾ യാതൊന്നും ചിന്തിച്ച്‌ മനസ്സിലാക്കാത്തവരും നേര്‍വഴിനേർവഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍കണ്ടെത്താത്തവരുമായിരുന്നെങ്കിൽ പോലും ( അവരെ പിന്‍പിൻ പറ്റുകയാണോ? )
 
{{verse|171}} സത്യനിഷേധികളെ ഉപമിക്കാവുന്നത്‌ വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്തകേൾക്കാത്ത ജന്തുവിനോട്‌ ഒച്ചയിടുന്നവനോടാകുന്നു. അവര്‍അവർ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍അതിനാൽ അവര്‍അവർ ( യാതൊന്നും ) ചിന്തിച്ചു ഗ്രഹിക്കുകയില്ല.
 
{{verse|172}} സത്യവിശ്വാസികളേ, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം നല്‍കിയനൽകിയ വസ്തുക്കളില്‍വസ്തുക്കളിൽ നിന്ന്‌ വിശിഷ്ടമായത്‌ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട്‌ നിങ്ങള്‍നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ്‌ നിങ്ങള്‍നിങ്ങൾ ആരാധിക്കുന്നതെങ്കില്‍ആരാധിക്കുന്നതെങ്കിൽ.
 
{{verse|173}} ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായിഅല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാന്‍ഭക്ഷിക്കുവാൻ ) നിര്‍ബന്ധിതനായാല്‍നിർബന്ധിതനായാൽ അവന്റെ മേല്‍മേൽ കുറ്റമില്ല. ( എന്നാല്‍എന്നാൽ ) അവന്‍അവൻ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|174}} അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍കാര്യങ്ങൾ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍അവർ തങ്ങളുടെ വയറുകളില്‍വയറുകളിൽ തിന്നു നിറക്കുന്നത്‌ നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെഉയിർത്തെഴുന്നേൽപിന്റെ നാളില്‍നാളിൽ അല്ലാഹു അവരോട്‌ സംസാരിക്കുകയോ ( പാപങ്ങളില്‍പാപങ്ങളിൽ നിന്ന്‌ ) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക്‌അവർക്ക്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
 
{{verse|175}} സന്‍മാര്‍ഗത്തിനുസൻമാർഗത്തിനു പകരം ദുര്‍മാര്‍ഗവുംദുർമാർഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവര്‍അവർ. നരകശിക്ഷ അനുഭവിക്കുന്നതില്‍അനുഭവിക്കുന്നതിൽ അവര്‍ക്കെന്തൊരുഅവർക്കെന്തൊരു ക്ഷമയാണ്‌!
 
{{verse|176}} സത്യം വ്യക്തമാക്കിക്കൊണ്ട്‌ അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണത്‌. വേദഗ്രന്ഥത്തിന്‍റെകാര്യത്തില്‍വേദഗ്രന്ഥത്തിൻറെകാര്യത്തിൽ ഭിന്നിച്ചവര്‍ഭിന്നിച്ചവർ ( സത്യത്തില്‍സത്യത്തിൽ നിന്ന്‌ ) അകന്ന മാത്സര്യത്തിലാകുന്നു തീര്‍ച്ചതീർച്ച.
 
{{verse|177}} നിങ്ങളുടെ മുഖങ്ങള്‍മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍എന്നാൽ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലുംപ്രവാചകൻമാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കുംബന്ധുക്കൾക്കും, അനാഥകള്‍ക്കുംഅനാഥകൾക്കും, അഗതികള്‍ക്കുംഅഗതികൾക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കുംവരുന്നവർക്കും, അടിമമോചനത്തിന്നും നല്‍കുകയുംനൽകുകയും, പ്രാര്‍ത്ഥനപ്രാർത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയുംനിർവഹിക്കുകയും, സകാത്ത്‌ നല്‍കുകയുംനൽകുകയും, കരാറില്‍കരാറിൽ ഏര്‍പെട്ടാല്‍ഏർപെട്ടാൽ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍പുണ്യവാൻമാർ. അവരാകുന്നു സത്യം പാലിച്ചവര്‍പാലിച്ചവർ. അവര്‍അവർ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍സൂക്ഷിച്ചവർ.
 
{{verse|178}} സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്റെ സഹോദരന്റെ പക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ലഭിക്കുകയാണെങ്കിൽ അവന്‍അവൻ മര്യാദ പാലിക്കുകയും, നല്ല നിലയില്‍നിലയിൽ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍പ്രവർത്തിക്കുകയാണെങ്കിൽ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
 
{{verse|179}} ബുദ്ധിമാന്‍മാരേബുദ്ധിമാൻമാരേ, ( അങ്ങനെ ) തുല്യശിക്ഷ നല്‍കുന്നതിലാണ്‌നൽകുന്നതിലാണ്‌ നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്‌നിലനിൽപ്‌. നിങ്ങള്‍നിങ്ങൾ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിര്‍ദേശങ്ങള്‍നിയമനിർദേശങ്ങൾ ).
 
{{verse|180}} നിങ്ങളിലാര്‍ക്കെങ്കിലുംനിങ്ങളിലാർക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍ആസന്നമാവുമ്പോൾ, അയാള്‍അയാൾ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍വിട്ടുപോകുന്നുണ്ടെങ്കിൽ മാതാപിതാക്കള്‍ക്കുംമാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കള്‍ക്കുംബന്ധുക്കൾക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത്‌ ചെയ്യുവാന്‍ചെയ്യുവാൻ നിങ്ങള്‍നിങ്ങൾ നിര്‍ബന്ധമായിനിർബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നുകൽപിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക്‌പുലർത്തുന്നവർക്ക്‌ ഒരു കടമയത്രെ അത്‌.
 
{{verse|181}} അത്‌ ( വസ്വിയ്യത്ത്‌ ) കേട്ടതിനു ശേഷം ആരെങ്കിലും അത്‌ മാറ്റിമറിക്കുകയാണെങ്കില്‍മാറ്റിമറിക്കുകയാണെങ്കിൽ അതിന്റെ കുറ്റം മാറ്റിമറിക്കുന്നവര്‍ക്ക്‌മാറ്റിമറിക്കുന്നവർക്ക്‌ മാത്രമാകുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും അറിയുന്നവനുമാകുന്നു.
 
{{verse|182}} ഇനി വസ്വിയ്യത്ത്‌ ചെയ്യുന്ന ആളുടെ ഭാഗത്തു നിന്നു തന്നെ അനീതിയോ കുറ്റമോ സംഭവിച്ചതായി ആര്‍ക്കെങ്കിലുംആർക്കെങ്കിലും ആശങ്ക തോന്നുകയും, അവര്‍ക്കിടയില്‍അവർക്കിടയിൽ ( ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍കക്ഷികൾക്കിടയിൽ ) രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കില്‍രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കിൽ അതില്‍അതിൽ തെറ്റില്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|183}} സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌കൽപിച്ചിരുന്നത്‌ പോലെത്തന്നെ നിങ്ങള്‍ക്കുംനിങ്ങൾക്കും നോമ്പ്‌ നിര്‍ബന്ധമായിനിർബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നുകൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാന്‍സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്‌.
 
{{verse|184}} എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ചെയ്താൽ മറ്റു ദിവസങ്ങളില്‍ദിവസങ്ങളിൽ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍സാധിക്കുന്നവർ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌നൽകേണ്ടതാണ്‌. എന്നാല്‍എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍കൂടുതൽ നന്‍മചെയ്താല്‍നൻമചെയ്താൽ അതവന്ന്‌ ഗുണകരമാകുന്നു. നിങ്ങള്‍നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കൂടുതല്‍കൂടുതൽ ഉത്തമം.
 
{{verse|185}} ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടുംമാർഗദർശനമായിക്കൊണ്ടും, നേര്‍വഴിനേർവഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചുവേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍റമളാൻ. അതു കൊണ്ട്‌ നിങ്ങളില്‍നിങ്ങളിൽ ആര്‍ആർമാസത്തില്‍മാസത്തിൽ സന്നിഹിതരാണോ അവര്‍അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ചെയ്താൽ പകരം അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാന്‍ഉണ്ടാക്കാൻ അവന്‍അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍നിങ്ങൾ ആ എണ്ണം പൂര്‍ത്തിയാക്കുവാനുംപൂർത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നേര്‍വഴിനേർവഴി കാണിച്ചുതന്നതിന്റെപേരില്‍കാണിച്ചുതന്നതിന്റെപേരിൽ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍നിങ്ങൾ പ്രകീര്‍ത്തിക്കുവാനുംപ്രകീർത്തിക്കുവാനും നിങ്ങള്‍നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌കൽപിച്ചിട്ടുള്ളത്‌. )
 
{{verse|186}} നിന്നോട്‌ എന്റെ ദാസന്‍മാര്‍ദാസൻമാർ എന്നെപ്പറ്റി ചോദിച്ചാല്‍ചോദിച്ചാൽ ഞാന്‍ഞാൻ ( അവര്‍ക്ക്‌അവർക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍പ്രാർത്ഥിച്ചാൽ ഞാന്‍ഞാൻപ്രാര്‍ത്ഥനയ്ക്ക്‌പ്രാർത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌നൽകുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍അവർ സ്വീകരിക്കുകയും, എന്നില്‍എന്നിൽ അവര്‍അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍അവർ നേര്‍വഴിനേർവഴി പ്രാപിക്കുവാന്‍പ്രാപിക്കുവാൻ വേണ്ടിയാണിത്‌.
 
{{verse|187}} നോമ്പിന്റെ രാത്രിയില്‍രാത്രിയിൽ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗംസംസർഗം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍അവർ നിങ്ങള്‍ക്കൊരുനിങ്ങൾക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍നിങ്ങൾ അവര്‍ക്കുംഅവർക്കും ഒരു വസ്ത്രമാകുന്നു. ( ഭാര്യാസമ്പര്‍ക്കംഭാര്യാസമ്പർക്കം നിഷിദ്ധമായി കരുതിക്കൊണ്ട്‌ ) നിങ്ങള്‍നിങ്ങൾ ആത്മവഞ്ചനയില്‍ആത്മവഞ്ചനയിൽ അകപ്പെടുകയായിരുന്നുവെന്ന്‌ അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍എന്നാൽ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍അതിനാൽ ഇനി മേല്‍മേൽ നിങ്ങള്‍നിങ്ങൾ അവരുമായി സഹവസിക്കുകയും, ( വൈവാഹിക ജീവിതത്തില്‍ജീവിതത്തിൽ ) അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിശ്ചയിച്ചത്‌ തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ഇഴകൾ കറുത്ത ഇഴകളില്‍ഇഴകളിൽ നിന്ന്‌ തെളിഞ്ഞ്‌ കാണുമാറാകുന്നത്‌ വരെ. എന്നിട്ട്‌ രാത്രിയാകും വരെ നിങ്ങള്‍നിങ്ങൾ വ്രതം പൂര്‍ണ്ണമായിപൂർണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ പള്ളികളില്‍പള്ളികളിൽ ഇഅ്തികാഫ്‌ ( ഭജനം ) ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ അവരു ( ഭാര്യമാരു ) മായി സഹവസിക്കരുത്‌. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നുഅതിർവരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍നിങ്ങൾ അവയെ അതിലംഘിക്കുവാനടുക്കരുത്‌. ജനങ്ങള്‍ജനങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ അവര്‍ക്ക്‌അവർക്ക്‌ വ്യക്തമാക്കികൊടുക്കുന്നു.
 
{{verse|188}} അന്യായമായി നിങ്ങള്‍നിങ്ങൾ അന്യോന്യം സ്വത്തുക്കള്‍സ്വത്തുക്കൾ തിന്നരുത്‌. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍സ്വത്തുക്കളിൽ നിന്ന്‌ വല്ലതും അധാര്‍മ്മികമായിഅധാർമ്മികമായി നേടിയെടുത്തു തിന്നുവാന്‍തിന്നുവാൻ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെവിധികർത്താക്കളെ സമീപിക്കുകയും ചെയ്യരുത്‌.
 
{{verse|189}} ( നബിയേ, ) നിന്നോടവര്‍നിന്നോടവർ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കുംആവശ്യങ്ങൾക്കും ഹജ്ജ്‌ തീര്‍ത്ഥാടനത്തിനുംതീർത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ളനിർണയത്തിനുള്ള ഉപാധികളാകുന്നു അവ. നിങ്ങള്‍നിങ്ങൾ വീടുകളിലേക്ക്‌ പിന്‍വശങ്ങളിലൂടെപിൻവശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്‌. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍പുണ്യവാൻ. നിങ്ങള്‍നിങ്ങൾ വീടുകളില്‍വീടുകളിൽ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക. മോക്ഷം കൈവരിക്കുവാന്‍കൈവരിക്കുവാൻ നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.
 
{{verse|190}} നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌പ്രവർത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവര്‍ത്തിക്കുന്നവരെപ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.
 
{{verse|191}} അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍അവർ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍നിങ്ങൾ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍അവർ നടത്തുന്ന ) മര്‍ദ്ദനംമർദ്ദനം കൊലയേക്കാള്‍കൊലയേക്കാൾ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍മസ്ജിദുൽ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍നിങ്ങൾ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍അവർ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍അവർ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍യുദ്ധത്തിൽ ഏര്‍പെടുകയാണെങ്കില്‍ഏർപെടുകയാണെങ്കിൽ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ളസത്യനിഷേധികൾക്കുള്ള പ്രതിഫലം.
 
{{verse|192}} ഇനി അവര്‍അവർ ( പശ്ചാത്തപിച്ച്‌, എതിര്‍പ്പില്‍എതിർപ്പിൽ നിന്ന്‌ ) വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായുംതീർച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌ അല്ലാഹു.
 
{{verse|193}} മര്‍ദ്ദനംമർദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍എന്നാൽ അവര്‍അവർ ( യുദ്ധത്തില്‍യുദ്ധത്തിൽ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍വിരമിക്കുകയാണെങ്കിൽ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെഅക്രമികൾക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല.
 
{{verse|194}} വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന്‌ വിലക്കപ്പെട്ടമാസത്തില്‍വിലക്കപ്പെട്ടമാസത്തിൽ തന്നെ ( തിരിച്ചടിക്കുക. ) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍കാര്യങ്ങൾ ലംഘിക്കുമ്പോഴും ( അങ്ങനെത്തന്നെ ) പ്രതിക്രിയ ചെയ്യേണ്ടതാണ്‌. അപ്രകാരം നിങ്ങള്‍ക്കെതിരെനിങ്ങൾക്കെതിരെ ആര്‍ആർ അതിക്രമം കാണിച്ചാലും അവന്‍അവൻ നിങ്ങളുടെ നേര്‍ക്ക്‌നേർക്ക്‌ കാണിച്ച അതിക്രമത്തിന്‌ തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.
 
{{verse|195}} അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ നിങ്ങള്‍നിങ്ങൾ ചെലവ്‌ ചെയ്യുക. ( പിശുക്കും ഉദാസീനതയും മൂലം ) നിങ്ങളുടെ കൈകളെ നിങ്ങള്‍നിങ്ങൾ തന്നെ നാശത്തില്‍നാശത്തിൽ തള്ളിക്കളയരുത്‌. നിങ്ങള്‍നിങ്ങൾ നല്ലത്‌ പ്രവര്‍ത്തിക്കുകപ്രവർത്തിക്കുക. നന്‍മനൻമ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.
 
{{verse|196}} നിങ്ങള്‍നിങ്ങൾ അല്ലാഹുവിന്‌ വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായിപൂർണ്ണമായി നിര്‍വഹിക്കുകനിർവഹിക്കുക. ഇനി നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ( ഹജ്ജ്‌ നിര്‍വഹിക്കുന്നതിന്‌നിർവഹിക്കുന്നതിന്‌ ) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍സൃഷ്ടിക്കപ്പെട്ടാൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ബലിയര്‍പ്പിക്കേണ്ടതാണ്‌ബലിയർപ്പിക്കേണ്ടതാണ്‌. ) ബലിമൃഗം എത്തേണ്ട സ്ഥാനത്ത്‌ എത്തുന്നത്‌ വരെ നിങ്ങള്‍നിങ്ങൾ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍തലയിൽ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ആണെങ്കിൽ ( മുടി നീക്കുന്നതിന്‌ ) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോദാനധർമ്മമോ, ബലികര്‍മ്മമോബലികർമ്മമോ നിര്‍വഹിച്ചാല്‍നിർവഹിച്ചാൽ മതിയാകും. ഇനി നിങ്ങള്‍നിങ്ങൾ നിര്‍ഭയാവസ്ഥയിലാണെങ്കിലോനിർഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍അപ്പോൾ ഒരാള്‍ഒരാൾ ഉംറഃ നിര്‍വഹിച്ചിട്ട്‌നിർവഹിച്ചിട്ട്‌ ഹജ്ജ്‌ വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ ( ഹജ്ജിനിടയില്‍ഹജ്ജിനിടയിൽ ബലികഴിക്കേണ്ടതാണ്‌. ) ഇനി ആര്‍ക്കെങ്കിലുംആർക്കെങ്കിലും അത്‌ കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ഹജ്ജിനിടയിൽ മൂന്നു ദിവസവും, നിങ്ങള്‍നിങ്ങൾ ( നാട്ടില്‍നാട്ടിൽ ) തിരിച്ചെത്തിയിട്ട്‌ ഏഴു ദിവസവും ചേര്‍ത്ത്‌ചേർത്ത്‌ ആകെ പത്ത്‌ ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍മസ്ജിദുൽ ഹറാമില്‍ഹറാമിൽ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നുതാമസിക്കുന്നവർക്കല്ലാത്തവർക്കാകുന്നു ഈ വിധി. നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.
 
{{verse|197}} ഹജ്ജ്‌ കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍മാസങ്ങളിൽ ആരെങ്കിലും ഹജ്ജ്‌ കര്‍മ്മത്തില്‍കർമ്മത്തിൽ പ്രവേശിച്ചാല്‍പ്രവേശിച്ചാൽ പിന്നീട്‌ സ്ത്രീ-പുരുഷ സംസര്‍ഗമോസംസർഗമോ ദുര്‍വൃത്തിയോദുർവൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ഹജ്ജിനിടയിൽ പാടുള്ളതല്ല. നിങ്ങള്‍നിങ്ങൾ ഏതൊരു സല്‍പ്രവൃത്തിസൽപ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്‌. ( ഹജ്ജിനു പോകുമ്പോള്‍പോകുമ്പോൾ ) നിങ്ങള്‍നിങ്ങൾ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍വിഭവങ്ങൾ ഒരുക്കിപ്പോകുക. എന്നാല്‍എന്നാൽ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്‌ സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച്‌ ജീവിക്കുക.
 
{{verse|198}} ( ഹജ്ജിനിടയില്‍ഹജ്ജിനിടയിൽ ) നിങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള ഭൌതികാനുഗ്രഹങ്ങള്‍ഭൌതികാനുഗ്രഹങ്ങൾ നിങ്ങള്‍നിങ്ങൾ തേടുന്നതില്‍തേടുന്നതിൽ കുറ്റമൊന്നുമില്ല. അറഫാത്തില്‍അറഫാത്തിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ പുറപ്പെട്ടുകഴിഞ്ഞാല്‍പുറപ്പെട്ടുകഴിഞ്ഞാൽ മശ്‌അറുല്‍മശ്‌അറുൽ ഹറാമിനടുത്തുവെച്ച്‌ നിങ്ങള്‍നിങ്ങൾ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍പ്രകീർത്തിക്കുവിൻ. അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വഴി കാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവിന്‍ഓർക്കുവിൻ. ഇതിനു മുമ്പ്‌ നിങ്ങള്‍നിങ്ങൾ പിഴച്ചവരില്‍പിഴച്ചവരിൽ പെട്ടവരായിരുന്നാലും.
 
{{verse|199}} എന്നിട്ട്‌ ആളുകള്‍ആളുകൾ ( സാധാരണ തീര്‍ത്ഥാടകര്‍തീർത്ഥാടകർ ) എവിടെ നിന്ന്‌ പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍നിങ്ങൾ അല്ലാഹുവോട്‌ പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|200}} അങ്ങനെ നിങ്ങള്‍നിങ്ങൾ ഹജ്ജ്‌ കര്‍മ്മംകർമ്മം നിര്‍വഹിച്ചുനിർവഹിച്ചു കഴിഞ്ഞാല്‍കഴിഞ്ഞാൽ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍നിങ്ങൾ പ്രകീര്‍ത്തിച്ചിരുന്നത്‌പ്രകീർത്തിച്ചിരുന്നത്‌ പോലെയോ അതിനെക്കാള്‍അതിനെക്കാൾ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍നിങ്ങൾ പ്രകീര്‍ത്തിക്കുകപ്രകീർത്തിക്കുക. മനുഷ്യരില്‍മനുഷ്യരിൽ ചിലര്‍ചിലർ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ നീ ( അനുഗ്രഹം ) നല്‍കേണമേനൽകേണമേ എന്ന്‌. എന്നാല്‍എന്നാൽ പരലോകത്ത്‌ അത്തരക്കാര്‍ക്ക്‌അത്തരക്കാർക്ക്‌ ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല.
 
{{verse|201}} മറ്റു ചിലര്‍ചിലർ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ഇഹലോകത്ത്‌ നീ നല്ലത്‌ തരേണമേ; പരലോകത്തും നീ നല്ലത്‌ തരേണമേ. നരകശിക്ഷയില്‍നരകശിക്ഷയിൽ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്‌.
 
{{verse|202}} അവര്‍അവർ സമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക്‌അവർക്ക്‌ വലിയൊരു വിഹിതമുണ്ട്‌. അല്ലാഹു അതിവേഗത്തില്‍അതിവേഗത്തിൽ കണക്ക്‌ നോക്കുന്നവനാകുന്നു.
 
{{verse|203}} എണ്ണപ്പെട്ട ദിവസങ്ങളില്‍ദിവസങ്ങളിൽ നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സ്മരിക്കുക. ( അവയില്‍അവയിൽ ) രണ്ടു ദിവസം കൊണ്ട്‌ മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട്‌ പോരുന്ന പക്ഷം അവന്‌ കുറ്റമില്ല. ( ഒരു ദിവസവും കൂടി ) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന്‌ ( അതാണ്‌ ഉത്തമം ). നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക്‌ നിങ്ങള്‍നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.
 
{{verse|204}} ചില ആളുകളുണ്ട്‌. ഐഹികജീവിത കാര്യത്തില്‍കാര്യത്തിൽ അവരുടെ സംസാരം നിനക്ക്‌ കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക്‌ അവര്‍അവർ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയുംനിർത്തുകയും ചെയ്യും. വാസ്തവത്തില്‍വാസ്തവത്തിൽ അവര്‍അവർ ( സത്യത്തിന്റെ) കഠിനവൈരികളത്രെ.
 
{{verse|205}} അവര്‍അവർ തിരിച്ചുപോയാല്‍തിരിച്ചുപോയാൽ ഭൂമിയില്‍ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
 
{{verse|206}} അല്ലാഹുവെ സൂക്ഷിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍പറഞ്ഞാൽ ദുരഭിമാനം അവരെ പാപത്തില്‍പാപത്തിൽ പിടിച്ച്‌ നിര്‍ത്തുന്നുനിർത്തുന്നു. അവര്‍ക്ക്‌അവർക്ക്‌ നരകം തന്നെ മതി. അത്‌ എത്ര മോശമായ മെത്ത!
 
{{verse|207}} വേറെ ചില ആളുകളുണ്ട്‌. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട്‌ സ്വന്തം ജീവിതം തന്നെ അവര്‍അവർ വില്‍ക്കുന്നുവിൽക്കുന്നു. അല്ലാഹു തന്റെ ദാസന്‍മാരോട്‌ദാസൻമാരോട്‌ അത്യധികം ദയയുള്ളവനാകുന്നു.
 
{{verse|208}} സത്യവിശ്വാസികളേ, നിങ്ങള്‍നിങ്ങൾ പരിപൂര്‍ണ്ണമായിപരിപൂർണ്ണമായി കീഴ്‌വണക്കത്തില്‍കീഴ്‌വണക്കത്തിൽ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.
 
{{verse|209}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വ്യക്തമായ തെളിവുകള്‍തെളിവുകൾ വന്നുകിട്ടിയതിനു ശേഷവും നിങ്ങള്‍നിങ്ങൾ വഴുതിപ്പോകുകയാണെങ്കില്‍വഴുതിപ്പോകുകയാണെങ്കിൽ നിങ്ങള്‍നിങ്ങൾ മനസ്സിലാക്കണം; അല്ലാഹു പ്രതാപിയും യുക്തിമാനുമാണെന്ന്‌.
 
{{verse|210}} മേഘമേലാപ്പില്‍മേഘമേലാപ്പിൽ അല്ലാഹുവും മലക്കുകളും അവരുടെയടുത്ത്‌ വരുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നത്‌ മാത്രമാണോ അവര്‍അവർ കാത്തിരിക്കുന്നത്‌? എന്നാല്‍എന്നാൽ കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലേക്കാകുന്നു മടക്കപ്പെടുന്നത്‌.
 
{{verse|211}} ഇസ്രായീല്യരോട്‌ നീ ചോദിച്ച്‌ നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ്‌ നാം അവര്‍ക്ക്‌അവർക്ക്‌ നല്‍കിയിട്ടുള്ളതെന്ന്‌നൽകിയിട്ടുള്ളതെന്ന്‌. തനിക്ക്‌ അല്ലാഹുവിന്റെ അനുഗ്രഹം വന്നുകിട്ടിയതിനു ശേഷം വല്ലവനും അതിന്‌ വിപരീതം പ്രവര്‍ത്തിക്കുകയാണെങ്കില്‍പ്രവർത്തിക്കുകയാണെങ്കിൽ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
 
{{verse|212}} സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍അവർ പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍എന്നാൽ സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പിന്റെഉയിർത്തെഴുന്നേൽപിന്റെ നാളില്‍നാളിൽ അവരെക്കാള്‍അവരെക്കാൾ ഉന്നതന്‍മാര്‍ഉന്നതൻമാർ. അല്ലാഹു അവന്‍അവൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ കണക്ക്‌ നോക്കാതെ തന്നെ കൊടുക്കുന്നതാണ്‌.
 
{{verse|213}} മനുഷ്യര്‍മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവര്‍അവർ ഭിന്നിച്ചപ്പോള്‍ഭിന്നിച്ചപ്പോൾ വിശ്വാസികള്‍ക്ക്‌വിശ്വാസികൾക്ക്‌ ) സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുവാനും, ( നിഷേധികള്‍ക്ക്‌നിഷേധികൾക്ക്‌ ) താക്കീത്‌ നല്‍കുവാനുമായിനൽകുവാനുമായി അല്ലാഹു പ്രവാചകന്‍മാരെപ്രവാചകൻമാരെ നിയോഗിച്ചു. അവര്‍അവർ ( ജനങ്ങള്‍ജനങ്ങൾ ) ഭിന്നിച്ച വിഷയത്തില്‍വിഷയത്തിൽ തീര്‍പ്പുകല്‍പിക്കുവാനായിതീർപ്പുകൽപിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍അവൻ അയച്ചുകൊടുത്തു. എന്നാല്‍എന്നാൽ വേദം നല്‍കപ്പെട്ടവര്‍നൽകപ്പെട്ടവർ തന്നെ വ്യക്തമായ തെളിവുകള്‍തെളിവുകൾ വന്നുകിട്ടിയതിനു ശേഷം അതില്‍അതിൽ ( വേദവിഷയത്തില്‍വേദവിഷയത്തിൽ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍അവർ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍എന്നാൽ ഏതൊരു സത്യത്തില്‍സത്യത്തിൽ നിന്ന്‌ അവര്‍അവർ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്റെ താല്‍പര്യപ്രകാരംതാൽപര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌സത്യവിശ്വാസികൾക്ക്‌ വഴി കാണിച്ചു. താന്‍താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു.
 
{{verse|214}} അല്ല, നിങ്ങളുടെ മുമ്പ്‌ കഴിഞ്ഞുപോയവര്‍കഴിഞ്ഞുപോയവർ ( വിശ്വാസികള്‍വിശ്വാസികൾ ) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍അനുഭവങ്ങൾ നിങ്ങള്‍ക്കുംനിങ്ങൾക്കും വന്നെത്താതെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സ്വര്‍ഗത്തില്‍സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്ന്‌ നിങ്ങള്‍നിങ്ങൾ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന്‌ അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ്‌ അവര്‍അവർ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍എന്നാൽ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌.
 
{{verse|215}} ( നബിയേ, ) അവര്‍അവർ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍നിങ്ങൾ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കുംമാതാപിതാക്കൾക്കും അടുത്ത ബന്ധുക്കള്‍ക്കുംബന്ധുക്കൾക്കും അനാഥര്‍ക്കുംഅനാഥർക്കും അഗതികള്‍ക്കുംഅഗതികൾക്കും വഴിപോക്കന്‍മാര്‍ക്കുംവഴിപോക്കൻമാർക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍നിങ്ങൾ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.
 
{{verse|216}} യുദ്ധം ചെയ്യാന്‍ചെയ്യാൻ നിങ്ങള്‍ക്കിതാനിങ്ങൾക്കിതാ നിര്‍ബന്ധനിർബന്ധ കല്‍പനകൽപന നല്‍കപ്പെട്ടിരിക്കുന്നുനൽകപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അനിഷ്ടകരമാകുന്നു. എന്നാല്‍എന്നാൽ ഒരു കാര്യം നിങ്ങള്‍നിങ്ങൾ വെറുക്കുകയും ( യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ ) അത്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും ( യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ ) നിങ്ങള്‍ക്കത്‌നിങ്ങൾക്കത്‌ ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍നിങ്ങൾ അറിയുന്നില്ല.
 
{{verse|217}} വിലക്കപ്പെട്ടമാസത്തില്‍വിലക്കപ്പെട്ടമാസത്തിൽ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക: ആ മാസത്തില്‍മാസത്തിൽ യുദ്ധം ചെയ്യുന്നത്‌ വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍എന്നാൽ അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തടയുന്നതും, അവനില്‍അവനിൽ അവിശ്വസിക്കുന്നതും, മസ്ജിദുല്‍മസ്ജിദുൽ ഹറാമില്‍ഹറാമിൽ നിന്നു ( ജനങ്ങളെ ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന്‌ പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍അടുക്കൽ കൂടുതല്‍കൂടുതൽ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍കൊലയേക്കാൾ ഗുരുതരമാകുന്നു. അവര്‍ക്ക്‌അവർക്ക്‌ സാധിക്കുകയാണെങ്കില്‍സാധിക്കുകയാണെങ്കിൽ നിങ്ങളുടെ മതത്തില്‍മതത്തിൽ നിന്ന്‌ നിങ്ങളെ പിന്തിരിപ്പിക്കുന്നത്‌ വരെ അവര്‍അവർ നിങ്ങളോട്‌ യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍നിങ്ങളിൽ നിന്നാരെങ്കിലും തന്റെ മതത്തില്‍മതത്തിൽ നിന്ന്‌ പിന്‍മാറിപിൻമാറി സത്യനിഷേധിയായിക്കൊണ്ട്‌ മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍കർമ്മങ്ങൾ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍നരകാവകാശികൾ. അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും.
 
{{verse|218}} വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ ജിഹാദില്‍ജിഹാദിൽ ഏര്‍പെടുകയുംഏർപെടുകയും ചെയ്തവരാരോ അവര്‍അവർ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
 
{{verse|219}} ( നബിയേ, ) നിന്നോടവര്‍നിന്നോടവർ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍എന്നാൽ അവയിലെ പാപത്തിന്റെ അംശമാണ്‌ പ്രയോജനത്തിന്റെ അംശത്തേക്കാള്‍അംശത്തേക്കാൾ വലുത്‌. എന്തൊന്നാണവര്‍എന്തൊന്നാണവർ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍അവർ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: ( അത്യാവശ്യം കഴിച്ച്‌ ) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍നിങ്ങൾ ചിന്തിക്കുവാന്‍ചിന്തിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ തെളിവുകള്‍തെളിവുകൾ വിവരിച്ചുതരുന്നു.
 
{{verse|220}} അനാഥകളെപ്പറ്റിയും അവര്‍അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക: അവര്‍ക്ക്‌അവർക്ക്‌ നന്‍മനൻമ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍നിങ്ങൾ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍നയിക്കുകയാണെങ്കിൽ ( അതില്‍അതിൽ തെറ്റില്ല. ) അവര്‍അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? നാശമുണ്ടാക്കുന്നവനെയും നന്‍മവരുത്തുന്നവനെയുംനൻമവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്‌വേർതിരിച്ചറിയുന്നതാണ്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
 
{{verse|221}} ബഹുദൈവവിശ്വാസിനികളെ - അവര്‍അവർ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍നിങ്ങൾ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്‌ ബഹുദൈവവിശ്വാസിനിയെക്കാള്‍ബഹുദൈവവിശ്വാസിനിയെക്കാൾ നല്ലത്‌. അവള്‍അവൾ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്‌ബഹുദൈവവിശ്വാസികൾക്ക്‌ അവര്‍അവർ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍നിങ്ങൾ വിവാഹം കഴിപ്പിച്ച്‌ കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്‌ ബഹുദൈവവിശ്വാസിയെക്കാള്‍ബഹുദൈവവിശ്വാസിയെക്കാൾ നല്ലത്‌. അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍അക്കൂട്ടർ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച്‌ സ്വര്‍ഗത്തിലേക്കുംസ്വർഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ജനങ്ങൾ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍മനസ്സിലാക്കുവാൻ വേണ്ടി തന്റെ തെളിവുകള്‍തെളിവുകൾ അവര്‍ക്ക്‌അവർക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.
 
{{verse|222}} ആര്‍ത്തവത്തെപ്പറ്റിആർത്തവത്തെപ്പറ്റി അവര്‍അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍അതിനാൽ ആര്‍ത്തവഘട്ടത്തില്‍ആർത്തവഘട്ടത്തിൽ നിങ്ങള്‍നിങ്ങൾ സ്ത്രീകളില്‍സ്ത്രീകളിൽ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌നിൽക്കേണ്ടതാണ്‌. അവര്‍അവർ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍സമീപിക്കുവാൻ പാടില്ല. എന്നാല്‍എന്നാൽ അവര്‍അവർ ശുചീകരിച്ചു കഴിഞ്ഞാല്‍കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ചകൽപിച്ച വിധത്തില്‍വിധത്തിൽ നിങ്ങള്‍നിങ്ങൾ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
 
{{verse|223}} നിങ്ങളുടെ ഭാര്യമാര്‍ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍അതിനാൽ നിങ്ങള്‍നിങ്ങൾ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിങ്ങളുടെ കൃഷിയിടത്തില്‍കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നന്‍മയ്ക്ക്‌നൻമയ്ക്ക്‌ വേണ്ടത്‌ നിങ്ങള്‍നിങ്ങൾ മുന്‍കൂട്ടിമുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ടെന്ന്‌ അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക്‌സത്യവിശ്വാസികൾക്ക്‌ നീ സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുക.
 
{{verse|224}} അല്ലാഹുവെ - അവന്റെപേരില്‍അവന്റെപേരിൽ നിങ്ങള്‍നിങ്ങൾ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍കാരണത്താൽ - നന്‍മനൻമ ചെയ്യുന്നതിനോ ധര്‍മ്മംധർമ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍നിങ്ങൾ ഒരു തടസ്സമാക്കി വെക്കരുത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും അറിയുന്നവനുമാകുന്നു.
 
{{verse|225}} ( ബോധപൂര്‍വ്വമല്ലാതെബോധപൂർവ്വമല്ലാതെ ) വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ശപഥവാക്കുകൾ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. പക്ഷെ, നിങ്ങള്‍നിങ്ങൾ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിച്ചതിന്റെപേരില്‍പ്രവർത്തിച്ചതിന്റെപേരിൽ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
 
{{verse|226}} തങ്ങളുടെ ഭാര്യമാരുമായി ( ബന്ധപ്പെടുകയില്ലെന്ന്‌ ) ശപഥം ചെയ്ത്‌ അകന്നു നില്‍ക്കുന്നവര്‍ക്ക്‌നിൽക്കുന്നവർക്ക്‌ ( അന്തിമ തീരുമാനത്തിന്‌ ) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്‌. അതിനിടയില്‍അതിനിടയിൽ അവര്‍അവർ ( ശപഥം വിട്ട്‌ ദാമ്പത്യത്തിലേക്ക്‌ ) മടങ്ങുകയാണെങ്കില്‍മടങ്ങുകയാണെങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
 
{{verse|227}} ഇനി അവര്‍അവർ വിവാഹമോചനം ചെയ്യാന്‍ചെയ്യാൻ തന്നെ തീര്‍ച്ചപ്പെടുത്തുകയാണെങ്കിലോതീർച്ചപ്പെടുത്തുകയാണെങ്കിലോ അല്ലാഹു എല്ലാം കേള്‍ക്കുകയുംകേൾക്കുകയും അറിയുകയും ചെയ്യുന്നവനാണല്ലോ ?
 
{{verse|228}} വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തില്‍കാര്യത്തിൽ മൂന്നു മാസമുറകള്‍മാസമുറകൾ ( കഴിയും വരെ ) കാത്തിരിക്കേണ്ടതാണ്‌. അവര്‍അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍വിശ്വസിക്കുന്നവരാണെങ്കിൽ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍അവർ ഒളിച്ചു വെക്കാന്‍വെക്കാൻ പാടുള്ളതല്ല. അതിനകം ( പ്രസ്തുത അവധിക്കകം ) അവരെ തിരിച്ചെടുക്കാന്‍തിരിച്ചെടുക്കാൻ അവരുടെ ഭര്‍ത്താക്കന്‍മാര്‍ഭർത്താക്കൻമാർ ഏറ്റവും അര്‍ഹതയുള്ളവരാകുന്നുഅർഹതയുള്ളവരാകുന്നു; അവര്‍അവർ ( ഭര്‍ത്താക്കന്‍മാര്‍ഭർത്താക്കൻമാർ ) നിലപാട്‌ നന്നാക്കിത്തീര്‍ക്കാന്‍നന്നാക്കിത്തീർക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ. സ്ത്രീകള്‍ക്ക്‌സ്ത്രീകൾക്ക്‌ ( ഭര്‍ത്താക്കന്‍മാരോട്‌ഭർത്താക്കൻമാരോട്‌ ) ബാധ്യതകള്‍ബാധ്യതകൾ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌അവർക്ക്‌ അവകാശങ്ങള്‍അവകാശങ്ങൾ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍എന്നാൽ പുരുഷന്‍മാര്‍ക്ക്‌പുരുഷൻമാർക്ക്‌ അവരെക്കാള്‍അവരെക്കാൾ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
 
{{verse|229}} ( മടക്കിയെടുക്കാന്‍മടക്കിയെടുക്കാൻ അനുമതിയുള്ള ) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ഒന്നുകിൽ മര്യാദയനുസരിച്ച്‌ കൂടെ നിര്‍ത്തുകയോനിർത്തുകയോ, അല്ലെങ്കില്‍അല്ലെങ്കിൽ നല്ല നിലയില്‍നിലയിൽ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. നിങ്ങള്‍നിങ്ങൾ അവര്‍ക്ക്‌അവർക്ക്‌ ( ഭാര്യമാര്‍ക്ക്‌ഭാര്യമാർക്ക്‌ ) നല്‍കിയിട്ടുള്ളതില്‍നൽകിയിട്ടുള്ളതിൽ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍തിരിച്ചുവാങ്ങാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അനുവാദമില്ല. അവര്‍അവർ ഇരുവര്‍ക്കുംഇരുവർക്കും അല്ലാഹുവിന്റെ നിയമപരിധികള്‍നിയമപരിധികൾ പാലിച്ചു പോരാന്‍പോരാൻ കഴിയില്ലെന്ന്‌ ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക്‌അവർക്ക്‌ ( ദമ്പതിമാര്‍ക്ക്‌ദമ്പതിമാർക്ക്‌ ) അല്ലാഹുവിന്റെ നിയമപരിധികള്‍നിയമപരിധികൾ പാലിക്കുവാന്‍പാലിക്കുവാൻ കഴിയില്ലെന്ന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഉല്‍ക്കണ്ഠഉൽക്കണ്ഠ തോന്നുകയാണെങ്കില്‍തോന്നുകയാണെങ്കിൽ അവള്‍അവൾ വല്ലതും വിട്ടുകൊടുത്തുകൊണ്ട്‌ സ്വയം മോചനം നേടുന്നതില്‍നേടുന്നതിൽ അവര്‍അവർ ഇരുവര്‍ക്കുംഇരുവർക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍അതിനാൽ അവയെ നിങ്ങള്‍നിങ്ങൾ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍നിയമപരിധികൾ ആര്‍ആർ ലംഘിക്കുന്നുവോ അവര്‍അവർ തന്നെയാകുന്നു അക്രമികള്‍അക്രമികൾ.
 
{{verse|230}} ഇനിയും ( മൂന്നാമതും ) അവന്‍അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ചെയ്യുകയാണെങ്കിൽ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ബന്ധപ്പെടൽ അവന്‌ അനുവദനീയമാവില്ല; അവള്‍അവൾ മറ്റൊരു ഭര്‍ത്താവിനെഭർത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍അവൻ ( പുതിയ ഭര്‍ത്താവ്‌ഭർത്താവ്‌ ) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ചെയ്യുകയാണെങ്കിൽ ( പഴയ ദാമ്പത്യത്തിലേക്ക്‌ ) തിരിച്ചുപോകുന്നതില്‍തിരിച്ചുപോകുന്നതിൽ അവരിരുവര്‍ക്കുംഅവരിരുവർക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള്‍നിയമപരിധികൾ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍വിചാരിക്കുന്നുണ്ടെങ്കിൽ. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ആളുകൾക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചുതരുന്നു.
 
{{verse|231}} നിങ്ങള്‍നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട്‌ അവരുടെ അവധി പ്രാപിച്ചാല്‍പ്രാപിച്ചാൽ ഒന്നുകില്‍ഒന്നുകിൽ നിങ്ങളവരെ മര്യാദയനുസരിച്ച്‌ കൂടെ നിര്‍ത്തുകയോനിർത്തുകയോ, അല്ലെങ്കില്‍അല്ലെങ്കിൽ മര്യാദയനുസരിച്ച്‌ തന്നെ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. ദ്രോഹിക്കുവാന്‍ദ്രോഹിക്കുവാൻ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിര്‍ത്തരുത്‌നിർത്തരുത്‌. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന പക്ഷം അവന്‍അവൻ തനിക്ക്‌ തന്നെയാണ്‌ ദ്രോഹം വരുത്തിവെക്കുന്നത്‌. അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍നിങ്ങൾ തമാശയാക്കിക്കളയരുത്‌. അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ചെയ്ത അനുഗ്രഹം നിങ്ങള്‍നിങ്ങൾ ഓര്‍ക്കുകഓർക്കുക. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സാരോപദേശം നല്‍കിക്കൊണ്ട്‌നൽകിക്കൊണ്ട്‌ അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുകഓർമിക്കുക. അല്ലാഹുവെ നിങ്ങള്‍നിങ്ങൾ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.
 
{{verse|232}} നിങ്ങള്‍നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട്‌ അവരുടെ അവധി പ്രാപിച്ചാല്‍പ്രാപിച്ചാൽ അവര്‍അവർ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുമായിഭർത്താക്കൻമാരുമായി വിവാഹത്തില്‍വിവാഹത്തിൽ ഏര്‍പെടുന്നതിന്‌ഏർപെടുന്നതിന്‌ നിങ്ങള്‍നിങ്ങൾ തടസ്സമുണ്ടാക്കരുത്‌; മര്യാദയനുസരിച്ച്‌ അവര്‍അവർ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍തൃപ്തിപ്പെട്ടിട്ടുണ്ടെങ്കിൽ. നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ളവിശ്വസിക്കുന്നവർക്കുള്ള ഉപദേശമാണത്‌. അതാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍നിങ്ങൾ അറിയുന്നില്ല.
 
{{verse|233}} മാതാക്കള്‍മാതാക്കൾ തങ്ങളുടെ സന്താനങ്ങള്‍ക്ക്‌സന്താനങ്ങൾക്ക്‌ പൂര്‍ണ്ണമായപൂർണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണംപൂർണ്ണമാക്കണം എന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കത്രെഉദ്ദേശിക്കുന്നവർക്കത്രെ ഇത്‌. അവര്‍ക്ക്‌അവർക്ക്‌ ( മുലകൊടുക്കുന്ന മാതാക്കള്‍ക്ക്‌മാതാക്കൾക്ക്‌ ) മര്യാദയനുസരിച്ച്‌ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത്‌നൽകേണ്ടത്‌ കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍എന്നാൽ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍നൽകാൻ നിര്‍ബന്ധിക്കരുത്‌നിർബന്ധിക്കരുത്‌. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍പേരിൽ ദ്രോഹിക്കപ്പെടാന്‍ദ്രോഹിക്കപ്പെടാൻ ഇടയാകരുത്‌. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍പേരിൽ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്‌. ( പിതാവിന്റെ അഭാവത്തില്‍അഭാവത്തിൽ അയാളുടെ ) അവകാശികള്‍ക്കുംഅവകാശികൾക്കും ( കുട്ടിയുടെ കാര്യത്തില്‍കാര്യത്തിൽ ) അതു പോലെയുള്ള ബാധ്യതകളുണ്ട്‌. ഇനി അവര്‍അവർ ഇരുവരും തമ്മില്‍തമ്മിൽ കൂടിയാലോചിച്ച്‌ തൃപ്തിപ്പെട്ടുകൊണ്ട്‌ ( കുട്ടിയുടെ ) മുലകുടി നിര്‍ത്താന്‍നിർത്താൻ ഉദ്ദേശിക്കുകയാണെങ്കില്‍ഉദ്ദേശിക്കുകയാണെങ്കിൽ അവര്‍അവർ ഇരുവര്‍ക്കുംഇരുവർക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക്‌കുട്ടികൾക്ക്‌ ( മറ്റാരെക്കൊണ്ടെങ്കിലും ) മുലകൊടുപ്പിക്കാനാണ്‌ നിങ്ങള്‍നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കില്‍ഉദ്ദേശിക്കുന്നതെങ്കിൽ അതിലും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കുറ്റമില്ല; ( ആ പോറ്റമ്മമാര്‍ക്ക്‌പോറ്റമ്മമാർക്ക്‌ ) നിങ്ങള്‍നിങ്ങൾ നല്‍കേണ്ടത്‌നൽകേണ്ടത്‌ മര്യാദയനുസരിച്ച്‌ കൊടുത്തു തീര്‍ക്കുകയാണെങ്കില്‍തീർക്കുകയാണെങ്കിൽ. നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതെല്ലാംപ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.
 
{{verse|234}} നിങ്ങളില്‍നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍മരണപ്പെടുകയാണെങ്കിൽ അവര്‍അവർ ( ഭാര്യമാര്‍ഭാര്യമാർ ) തങ്ങളുടെ കാര്യത്തില്‍കാര്യത്തിൽ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍അവധിയെത്തിയാൽ തങ്ങളുടെ കാര്യത്തിലവര്‍കാര്യത്തിലവർ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍പ്രവർത്തിക്കുന്നതിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതെല്ലാംപ്രവർത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌.
 
{{verse|235}} ( ഇദ്ദഃയുടെ ഘട്ടത്തില്‍ഘട്ടത്തിൽ ) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍നിങ്ങൾ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍മനസ്സിൽ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ചെയ്യുന്നതിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കുറ്റമില്ല. അവരെ നിങ്ങള്‍നിങ്ങൾ ഓര്‍ത്തേക്കുമെന്ന്‌ഓർത്തേക്കുമെന്ന്‌ അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍നിങ്ങൾ അവരോട്‌ മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട്‌ യാതൊരു നിശ്ചയവും ചെയ്തു പോകരുത്‌. നിയമപ്രകാരമുള്ള അവധി ( ഇദ്ദഃ ) പൂര്‍ത്തിയാകുന്നത്‌പൂർത്തിയാകുന്നത്‌ വരെ ( വിവാഹമുക്തകളുമായി ) വിവാഹബന്ധം സ്ഥാപിക്കാന്‍സ്ഥാപിക്കാൻ നിങ്ങള്‍നിങ്ങൾ തീരുമാനമെടുക്കരുത്‌. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ അല്ലാഹു അറിയുന്നുണ്ടെന്ന്‌ നിങ്ങള്‍നിങ്ങൾ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍നിങ്ങൾ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍നിങ്ങൾ മനസ്സിലാക്കുക.
 
{{verse|236}} നിങ്ങള്‍നിങ്ങൾ ഭാര്യമാരെ സ്പര്‍ശിക്കുകയോസ്പർശിക്കുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍വേർപെടുത്തിയാൽ ( മഹ്‌റ്‌ നല്‍കാത്തതിന്റെനൽകാത്തതിന്റെ പേരില്‍പേരിൽ ) നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കുറ്റമില്ല. എന്നാല്‍എന്നാൽ അവര്‍ക്ക്‌അവർക്ക്‌ നിങ്ങള്‍നിങ്ങൾ മര്യാദയനുസരിച്ച്‌ ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണ്‌നൽകേണ്ടതാണ്‌. കഴിവുള്ളവന്‍കഴിവുള്ളവൻ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ഞെരുക്കമുള്ളവൻ തന്റെ സ്ഥിതിക്കനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക്‌ആളുകൾക്ക്‌ ഇതൊരു ബാധ്യതയത്രെ.
 
{{verse|237}} ഇനി നിങ്ങള്‍നിങ്ങൾ അവരെ സ്പര്‍ശിക്കുന്നതിനുസ്പർശിക്കുന്നതിനു മുമ്പ്‌ തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയുംവേർപെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍നിങ്ങൾ നിശ്ചയിച്ച്‌ കഴിഞ്ഞിരിക്കുകയും ആണെങ്കില്‍ആണെങ്കിൽ നിങ്ങള്‍നിങ്ങൾ നിശ്ചയിച്ചതിന്റെ പകുതി ( നിങ്ങള്‍നിങ്ങൾ നല്‍കേണ്ടതാണ്‌നൽകേണ്ടതാണ്‌. ) അവര്‍അവർ ( ഭാര്യമാര്‍ഭാര്യമാർ ) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍അല്ലെങ്കിൽ വിവാഹക്കരാര്‍വിവാഹക്കരാർ കൈവശം വെച്ചിരിക്കുന്നവന്‍വെച്ചിരിക്കുന്നവൻ ( ഭര്‍ത്താവ്‌ഭർത്താവ്‌ ) ( മഹ്ര് പൂര്‍ണ്ണമായിപൂർണ്ണമായി നല്‍കിക്കൊണ്ട്‌നൽകിക്കൊണ്ട്‌ ) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍എന്നാൽ ( ഭര്‍ത്താക്കന്‍മാരേഭർത്താക്കൻമാരേ, ) നിങ്ങള്‍നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നതാണ്‌ ധര്‍മ്മനിഷ്ഠയ്ക്ക്‌ധർമ്മനിഷ്ഠയ്ക്ക്‌ കൂടുതല്‍കൂടുതൽ യോജിച്ചത്‌. നിങ്ങള്‍നിങ്ങൾ അന്യോന്യം ഔദാര്യം കാണിക്കാന്‍കാണിക്കാൻ മറക്കരുത്‌. തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതെല്ലാംപ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.
 
{{verse|238}} പ്രാര്‍ത്ഥനകള്‍പ്രാർത്ഥനകൾ ( അഥവാ നമസ്കാരങ്ങള്‍നമസ്കാരങ്ങൾ ) നിങ്ങള്‍നിങ്ങൾ സൂക്ഷ്മതയോടെ നിര്‍വഹിച്ചുനിർവഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായഉൽകൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍മുമ്പിൽ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍നിങ്ങൾ പ്രാര്‍ത്ഥിക്കുന്നത്‌പ്രാർത്ഥിക്കുന്നത്‌.
 
{{verse|239}} നിങ്ങള്‍നിങ്ങൾ ( ശത്രുവിന്റെ ആക്രമണം ) ഭയപ്പെടുകയാണെങ്കില്‍ഭയപ്പെടുകയാണെങ്കിൽ കാല്‍നടയായോകാൽനടയായോ വാഹനങ്ങളിലായോ ( നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നമസ്കരിക്കാം.) എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ സുരക്ഷിതാവസ്ഥയിലായാല്‍സുരക്ഷിതാവസ്ഥയിലായാൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിവില്ലാതിരുന്നത്‌ അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്‍നിങ്ങൾ അവനെ സ്മരിക്കേണ്ടതാണ്‌.
 
{{verse|240}} നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍മരണപ്പെടുന്നവർ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ഭാര്യമാർക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടില്‍വീട്ടിൽ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍നൽകാൻ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാല്‍എന്നാൽ അവര്‍അവർ ( സ്വയം ) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍കാര്യത്തിൽ മര്യാദയനുസരിച്ച്‌ അവര്‍അവർ പ്രവര്‍ത്തിക്കുന്നതില്‍പ്രവർത്തിക്കുന്നതിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.
 
{{verse|241}} വിവാഹമോചിതരായ സ്ത്രീകള്‍ക്ക്‌സ്ത്രീകൾക്ക്‌ ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്‌നൽകേണ്ടതാണ്‌. ഭയഭക്തിയുള്ളവര്‍ക്ക്‌ഭയഭക്തിയുള്ളവർക്ക്‌ അതൊരു ബാധ്യതയത്രെ.
 
{{verse|242}} നിങ്ങള്‍നിങ്ങൾ ഗ്രഹിക്കേണ്ടതിനു വേണ്ടി അപ്രകാരം അല്ലാഹു അവന്റെ തെളിവുകള്‍തെളിവുകൾ വിവരിച്ചുതരുന്നു.
 
{{verse|243}} ആയിരക്കണക്കിന്‌ ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട്‌ സ്വന്തം വീട്‌ വിട്ട്‌ ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍അപ്പോൾ അല്ലാഹു അവരോട്‌ പറഞ്ഞു: നിങ്ങള്‍നിങ്ങൾ മരിച്ചു കൊള്ളുക. പിന്നീട്‌ അല്ലാഹു അവര്‍ക്ക്‌അവർക്ക്‌ ജീവന്‍ജീവൻ നല്‍കിനൽകി. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു മനുഷ്യരോട്‌ ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ മനുഷ്യരില്‍മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല.
 
{{verse|244}} അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ നിങ്ങള്‍നിങ്ങൾ യുദ്ധം ചെയ്യുക. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനുംകേൾക്കുന്നവനും അറിയുന്നവനുമാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.
 
{{verse|245}} അല്ലാഹുവിന്‌ ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌നൽകുവാനാരുണ്ട്‌? എങ്കില്‍എങ്കിൽ അല്ലാഹു അതവന്ന്‌ അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച്‌വർദ്ധിപ്പിച്ച്‌ കൊടുക്കുന്നതാണ്‌. ( ധനം ) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക്‌ തന്നെയാകുന്നു നിങ്ങള്‍നിങ്ങൾ മടക്കപ്പെടുന്നതും.
 
{{verse|246}} മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമുഖര്‍പ്രമുഖർ തങ്ങളുടെ പ്രവാചകനോട്‌, ഞങ്ങള്‍ക്കൊരുഞങ്ങൾക്കൊരു രാജാവിനെ നിയോഗിച്ച്‌ തരൂ. ( അദ്ദേഹത്തിന്റെ നേതൃത്വത്തില്‍നേതൃത്വത്തിൽ ) ഞങ്ങള്‍ഞങ്ങൾ അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ യുദ്ധം ചെയ്തുകൊള്ളാം എന്ന്‌ പറഞ്ഞ സന്ദര്‍ഭംസന്ദർഭം നീ അറിഞ്ഞില്ലേ? അദ്ദേഹം ( പ്രവാചകന്‍പ്രവാചകൻ ) ചോദിച്ചു: നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ യുദ്ധത്തിന്ന്‌ കല്‍പനകൽപന കിട്ടിയാല്‍കിട്ടിയാൽ നിങ്ങള്‍നിങ്ങൾ യുദ്ധം ചെയ്യാതിരുന്നേക്കുമോ ? അവര്‍അവർ പറഞ്ഞു: ഞങ്ങളുടെ താമസസ്ഥലങ്ങളില്‍താമസസ്ഥലങ്ങളിൽ നിന്നും സന്തതികള്‍ക്കിടയില്‍സന്തതികൾക്കിടയിൽ നിന്നും ഞങ്ങള്‍ഞങ്ങൾ പുറം തള്ളപ്പെട്ട സ്ഥിതിക്ക്‌ ഞങ്ങള്‍ക്കെങ്ങനെഞങ്ങൾക്കെങ്ങനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ യുദ്ധം ചെയ്യാതിരിക്കാന്‍ചെയ്യാതിരിക്കാൻ കഴിയും ? എന്നാല്‍എന്നാൽ അവര്‍ക്ക്‌അവർക്ക്‌ യുദ്ധത്തിന്‌ കല്‍പനകൽപന നല്‍കപ്പെട്ടപ്പോഴാകട്ടെനൽകപ്പെട്ടപ്പോഴാകട്ടെ അല്‍പംഅൽപം പേരൊഴിച്ച്‌ ( എല്ലാവരും ) പിന്‍മാറുകയാണുണ്ടായത്‌പിൻമാറുകയാണുണ്ടായത്‌. അല്ലാഹു അക്രമകാരികളെപ്പറ്റി ( നല്ലവണ്ണം ) അറിയുന്നവനാകുന്നു.
 
{{verse|247}} അവരോട്‌ അവരുടെ പ്രവാചകന്‍പ്രവാചകൻ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍അവർ പറഞ്ഞു: അയാള്‍ക്കെങ്ങനെഅയാൾക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍രാജാവാകാൻ പറ്റും? രാജാധികാരത്തിന്‌ അയാളെക്കാള്‍അയാളെക്കാൾ കൂടുതല്‍കൂടുതൽ അര്‍ഹതയുള്ളത്‌അർഹതയുള്ളത്‌ ഞങ്ങള്‍ക്കാണല്ലോഞങ്ങൾക്കാണല്ലോ. അയാള്‍അയാൾ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം ( പ്രവാചകന്‍പ്രവാചകൻ ) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍നിങ്ങളെക്കാൾ ഉല്‍കൃഷ്ടനായിഉൽകൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍കൂടുതൽ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്‍കുകയുംനൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന്‍അവൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.
 
{{verse|248}} അവരോട്‌ അവരുടെ പ്രവാചകന്‍പ്രവാചകൻ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ്‌ ആ പെട്ടി നിങ്ങളുടെ അടുത്ത്‌ വന്നെത്തുക എന്നതാണ്‌. അതില്‍അതിൽ നിങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയുംഹാറൂൻറെയും കുടുംബങ്ങള്‍കുടുംബങ്ങൾ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്‌. മലക്കുകള്‍മലക്കുകൾ അത്‌ വഹിച്ച്‌ കൊണ്ടുവരുന്നതാണ്‌. നിങ്ങള്‍നിങ്ങൾ വിശ്വാസികളാണെങ്കില്‍വിശ്വാസികളാണെങ്കിൽ നിസ്സംശയം നിങ്ങള്‍ക്കതില്‍നിങ്ങൾക്കതിൽ മഹത്തായ ദൃഷ്ടാന്തമുണ്ട്‌.
 
{{verse|249}} അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍പുറപ്പെട്ടപ്പോൾ ത്വാലൂത്‌ പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. അപ്പോള്‍അപ്പോൾ ആര്‍ആർ അതില്‍അതിൽ നിന്ന്‌ കുടിച്ചുവോ അവന്‍അവൻ എന്റെകൂട്ടത്തില്‍എന്റെകൂട്ടത്തിൽ പെട്ടവനല്ല. ആരതു രുചിച്ച്‌ നോക്കാതിരുന്നുവോ അവന്‍അവൻ എന്റെകൂട്ടത്തില്‍എന്റെകൂട്ടത്തിൽ പെട്ടവനാകുന്നു. എന്നാല്‍എന്നാൽ തന്റെകൈകൊണ്ട്‌ ഒരിക്കല്‍ഒരിക്കൽ മാത്രം കോരിയവന്‍കോരിയവൻ ഇതില്‍ഇതിൽ നിന്ന്‌ ഒഴിവാണ്‌. അവരില്‍അവരിൽ നിന്ന്‌ ചുരുക്കം പേരൊഴികെ അതില്‍അതിൽ നിന്ന്‌ കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍കഴിഞ്ഞപ്പോൾ അവര്‍അവർ പറഞ്ഞു: ജാലൂതി ( ഗോലിയത്ത്‌ ) നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍നേരിടാൻ മാത്രമുള്ള കഴിവ്‌ ഇന്ന്‌ നമുക്കില്ല. തങ്ങള്‍തങ്ങൾ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ്‌ എന്ന വിചാരമുള്ളവര്‍വിചാരമുള്ളവർ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ്‌ അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.
 
{{verse|250}} അങ്ങനെ അവര്‍അവർ ജാലൂതിനും സൈന്യങ്ങള്‍ക്കുമെതിരെസൈന്യങ്ങൾക്കുമെതിരെ പോരിനിറങ്ങിയപ്പോള്‍പോരിനിറങ്ങിയപ്പോൾ അവര്‍അവർ പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍മേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയുംനിർത്തുകയും, സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ജനങ്ങൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
 
{{verse|251}} അങ്ങനെ അല്ലാഹുവിന്റെഅനുമതി പ്രകാരം അവരെ ( ശത്രുക്കളെ ) അവര്‍അവർ പരാജയപ്പെടുത്തി. ദാവൂദ്‌ ജാലൂതിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന്‌ അല്ലാഹു ആധിപത്യവും ജ്ഞാനവും നല്‍കുകയുംനൽകുകയും, താന്‍താൻ ഉദ്ദേശിക്കുന്ന പലതും പഠിപ്പിക്കുകയും ചെയ്തു. മനുഷ്യരില്‍മനുഷ്യരിൽ ചിലരെ മറ്റു ചിലര്‍ചിലർ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍തടുക്കുന്നില്ലായിരുന്നുവെങ്കിൽ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷെ അല്ലാഹു ലോകരോട്‌ വളരെ ഉദാരനത്രെ.
 
{{verse|252}} അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു അവയൊക്കെ. സത്യപ്രകാരം നിനക്ക്‌ നാം അവ ഓതികേള്‍പിച്ച്‌ഓതികേൾപിച്ച്‌ തരുന്നു. തീര്‍ച്ചയായുംതീർച്ചയായും നീ ( നമ്മുടെ ദൌത്യവുമായി ) നിയോഗിക്കപ്പെട്ടവരില്‍നിയോഗിക്കപ്പെട്ടവരിൽ ഒരാളാകുന്നു.
 
{{verse|253}} ആ ദൂതന്‍മാരില്‍ദൂതൻമാരിൽ ചിലര്‍ക്ക്‌ചിലർക്ക്‌ നാം മറ്റു ചിലരെക്കാള്‍ചിലരെക്കാൾ ശ്രേഷ്ഠത നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. അല്ലാഹു ( നേരില്‍നേരിൽ ) സംസാരിച്ചിട്ടുള്ളവര്‍സംസാരിച്ചിട്ടുള്ളവർ അവരിലുണ്ട്‌. അവരില്‍അവരിൽ ചിലരെ അവന്‍അവൻ പല പദവികളിലേക്ക്‌ ഉയര്‍ത്തിയിട്ടുമുണ്ട്‌ഉയർത്തിയിട്ടുമുണ്ട്‌. മര്‍യമിന്റെമകന്‍മർയമിന്റെമകൻ ഈസായ്ക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നല്‍കുകയുംനൽകുകയും, പരിശുദ്ധാത്മാവ്‌ മുഖേന അദ്ദേഹത്തിന്‌ നാം പിന്‍ബലംപിൻബലം നല്‍കുകയുംനൽകുകയും ചെയ്തിട്ടുണ്ട്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരുടെ ( ദൂതന്‍മാരുടെദൂതൻമാരുടെ ) പിന്‍ഗാമികള്‍പിൻഗാമികൾ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിനു ശേഷവും ( അന്യോന്യം ) പോരടിക്കുമായിരുന്നില്ല. എന്നാല്‍എന്നാൽ അവര്‍അവർ ഭിന്നിച്ചു. അങ്ങനെ അവരില്‍അവരിൽ വിശ്വസിച്ചവരും നിഷേധിച്ചവരുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവര്‍അവർ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു.
 
{{verse|254}} സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോശുപാർശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം നല്‍കിയിട്ടുള്ളതില്‍നൽകിയിട്ടുള്ളതിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ ചെലവഴിക്കുവിന്‍ചെലവഴിക്കുവിൻ. സത്യനിഷേധികള്‍സത്യനിഷേധികൾ തന്നെയാകുന്നു അക്രമികള്‍അക്രമികൾ.
 
{{verse|255}} അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവന്‍നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍അവൻറെയടുക്കൽ ശുപാര്‍ശശുപാർശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌അവർക്ക്‌ പിന്നിലുള്ളതും അവന്‍അവൻ അറിയുന്നു. അവന്റെ അറിവില്‍അറിവിൽ നിന്ന്‌ അവന്‍അവൻ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌അവർക്ക്‌ സൂക്ഷ്മമായി അറിയാന്‍അറിയാൻ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍മുഴുവൻ ഉള്‍കൊള്ളുന്നതാകുന്നുഉൾകൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍അവൻ ഉന്നതനും മഹാനുമത്രെ.
 
{{verse|256}} മതത്തിന്റെ കാര്യത്തില്‍കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗംസൻമാർഗം ദുര്‍മാര്‍ഗത്തില്‍ദുർമാർഗത്തിൽ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌വേർതിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ആകയാൽ ഏതൊരാള്‍ഏതൊരാൾ ദുര്‍മൂര്‍ത്തികളെദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍അവൻ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനുംകേൾക്കുന്നവനും അറിയുന്നവനുമാകുന്നു.
 
{{verse|257}} വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍അവൻ അവരെ ഇരുട്ടുകളില്‍ഇരുട്ടുകളിൽ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടു വരുന്നു. എന്നാല്‍എന്നാൽ സത്യനിഷേധികളുടെ രക്ഷാധികാരികള്‍രക്ഷാധികാരികൾ ദുര്‍മൂര്‍ത്തികളാകുന്നുദുർമൂർത്തികളാകുന്നു. വെളിച്ചത്തില്‍വെളിച്ചത്തിൽ നിന്ന്‌ ഇരുട്ടുകളിലേക്കാണ്‌ ആ ദുര്‍മൂര്‍ത്തികള്‍ദുർമൂർത്തികൾ അവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍നരകാവകാശികൾ. അവരതില്‍അവരതിൽ നിത്യവാസികളാകുന്നു.
 
{{verse|258}} ഇബ്രാഹീമിനോട്‌ അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍കാര്യത്തിൽ തര്‍ക്കിച്ചവനെപ്പറ്റിതർക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന്‌ ആധിപത്യം നല്‍കിയതിനാലാണ്‌നൽകിയതിനാലാണ്‌ ( അവനതിന്‌ മുതിര്‍ന്നത്‌മുതിർന്നത്‌. ) എന്റെ നാഥന്‍നാഥൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന്‌ ഇബ്രാഹീം പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍എന്നാണവൻ പറഞ്ഞത്‌. ഇബ്രാഹീം പറഞ്ഞു: എന്നാല്‍എന്നാൽ അല്ലാഹു സൂര്യനെ കിഴക്കു നിന്ന്‌ കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ്‌ നിന്ന്‌ കൊണ്ടു വരിക. അപ്പോള്‍അപ്പോൾ ആ സത്യനിഷേധിക്ക്‌ ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലനേർവഴിയിലാക്കുകയില്ല.
 
{{verse|259}} അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെമേൽക്കൂരകളോടെ വീണടിഞ്ഞ്‌ കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. ( അപ്പോള്‍അപ്പോൾ ) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനുനിർജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്‌. തുടര്‍ന്ന്‌തുടർന്ന്‌ അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷംവർഷം നിര്‍ജീവാവസ്ഥയിലാക്കുകയുംനിർജീവാവസ്ഥയിലാക്കുകയും പിന്നീട്‌ അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയുംഉയിർത്തെഴുന്നേൽപിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം ( നിര്‍ജീവാവസ്ഥയില്‍നിർജീവാവസ്ഥയിൽ ) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോഅൽപഭാഗമോ ( ആണ്‌ ഞാന്‍ഞാൻ കഴിച്ചുകൂട്ടിയത്‌ ); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്‍ഷംവർഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ആഹാരപാനീയങ്ങൾ നോക്കൂ അവയ്ക്ക്‌ മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക്‌നേർക്ക്‌ നോക്കൂ. ( അതെങ്ങനെയുണ്ടെന്ന്‌ ). നിന്നെ മനുഷ്യര്‍ക്കൊരുമനുഷ്യർക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ദൃഷ്ടാന്തമാക്കുവാൻ വേണ്ടിയാകുന്നു നാമിത്‌ ചെയ്തത്‌. ആ എല്ലുകള്‍എല്ലുകൾ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില്‍മാംസത്തിൽ പൊതിയുകയും ചെയ്യുന്നു വെന്നും നീ നോക്കുക എന്ന്‌ അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്‌ ( കാര്യം ) വ്യക്തമായപ്പോള്‍വ്യക്തമായപ്പോൾ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു എല്ലാകാര്യങ്ങള്‍ക്കുംഎല്ലാകാര്യങ്ങൾക്കും കഴിവുള്ളവനാണ്‌ എന്ന്‌ ഞാന്‍ഞാൻ മനസ്സിലാക്കുന്നു.
 
{{verse|260}} എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന്‌ എനിക്ക്‌ നീ കാണിച്ചുതരേണമേ എന്ന്‌ ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവുംസന്ദർഭവും ( ശ്രദ്ധേയമാകുന്നു. ) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന്‌ സമാധാനം ലഭിക്കാന്‍ലഭിക്കാൻ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍എന്നാൽ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക്‌ അടുപ്പിക്കുകയും ( അവയെ കഷ്ണിച്ചിട്ട്‌ ) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍അടുക്കൽ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്‌ എന്ന്‌ നീ മനസ്സിലാക്കുകയും ചെയ്യുക.
 
{{verse|261}} അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്‌ ഒരു ധാന്യമണിയോടാകുന്നു. അത്‌ ഏഴ്‌ കതിരുകള്‍കതിരുകൾ ഉല്‍പാദിപ്പിച്ചുഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ്‌ ധാന്യമണിയും. അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ ഇരട്ടിയായി നല്‍കുന്നുനൽകുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും ( എല്ലാം ) അറിയുന്നവനുമാണ്‌.
 
{{verse|262}} അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്‌തുടർന്ന്‌, ചെലവ്‌ ചെയ്തത്‌ എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ചെയ്യുന്നവർ ആരോ അവര്‍ക്ക്‌അവർക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ അവര്‍അവർ അര്‍ഹിക്കുന്നഅർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക്‌അവർക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
 
{{verse|263}} കൊടുത്തതിനെത്തുടര്‍ന്ന്‌കൊടുത്തതിനെത്തുടർന്ന്‌ മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ദാനധർമ്മത്തെക്കാൾ ഉത്തമമായിട്ടുള്ളത്‌ നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു.
 
{{verse|264}} സത്യവിശ്വാസികളേ, ( കൊടുത്തത്‌ ) എടുത്തുപറഞ്ഞ്‌ കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ദാനധര്‍മ്മങ്ങളെദാനധർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍കാണിക്കുവാൻ വേണ്ടി ധനം ചെലവ്‌ ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത്‌ മുകളില്‍മുകളിൽ അല്‍പംഅൽപം മണ്ണ്‌ മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍മേൽ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍അവർ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍കരസ്ഥമാക്കാൻ അവര്‍ക്ക്‌അവർക്ക്‌ കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ലനേർവഴിയിലാക്കുകയില്ല.
 
{{verse|265}} അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍മനസ്സുകളിൽ ( സത്യവിശ്വാസം ) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്‌ ഒരു ഉയര്‍ന്നഉയർന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ലഭിച്ചപ്പോൾ അത്‌ രണ്ടിരട്ടി കായ്കനികള്‍കായ്കനികൾ നല്‍കിനൽകി. ഇനി അതിന്ന്‌ കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ചാറൽ മഴയേ ലഭിച്ചുള്ളൂ എങ്കില്‍എങ്കിൽ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതെല്ലാംപ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.
 
{{verse|266}} നിങ്ങളില്‍നിങ്ങളിൽ ഒരാള്‍ക്ക്‌ഒരാൾക്ക്‌ ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന്‌ കരുതുക. അവയുടെ താഴ്ഭാഗത്തുകൂടി അരുവികള്‍അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം കായ്കനികളും അയാള്‍ക്കതിലുണ്ട്‌അയാൾക്കതിലുണ്ട്‌. അയാള്‍ക്കാകട്ടെഅയാൾക്കാകട്ടെ വാര്‍ദ്ധക്യംവാർദ്ധക്യം ബാധിച്ചിരിക്കുകയാണ്‌. അയാള്‍ക്ക്‌അയാൾക്ക്‌ ദുര്‍ബലരായദുർബലരായ കുറെ സന്താനങ്ങളുണ്ട്‌. അപ്പോഴതാ തീയോടു കൂടിയ ഒരു ചുഴലിക്കാറ്റ്‌ അതിന്നു ബാധിച്ച്‌ അത്‌ കരിഞ്ഞു പോകുന്നു. ഇത്തരം ഒരു സ്ഥിതിയിലാകാന്‍സ്ഥിതിയിലാകാൻ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ ? നിങ്ങള്‍നിങ്ങൾ ചിന്തിക്കുന്നതിനു വേണ്ടി ഇപ്രകാരം അല്ലാഹു തെളിവുകള്‍തെളിവുകൾ വിവരിച്ചുതരുന്നു.
 
{{verse|267}} സത്യവിശ്വാസികളേ, നിങ്ങള്‍നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍വസ്തുക്കളിൽ നിന്നും, ഭൂമിയില്‍ഭൂമിയിൽ നിന്ന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം ഉല്‍പാദിപ്പിച്ച്‌ഉൽപാദിപ്പിച്ച്‌ തന്നതില്‍തന്നതിൽ നിന്നും നിങ്ങള്‍നിങ്ങൾ ചെലവഴിക്കുവിന്‍ചെലവഴിക്കുവിൻ. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍നിങ്ങൾ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍സാധനങ്ങൾ ( ദാനധര്‍മ്മങ്ങളില്‍ദാനധർമ്മങ്ങളിൽ ) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന്‌സ്തുത്യർഹനുമാണെന്ന്‌ നിങ്ങള്‍നിങ്ങൾ അറിഞ്ഞു കൊള്ളുക.
 
{{verse|268}} പിശാച്‌ ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക്‌നീചവൃത്തികൾക്ക്‌ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍പക്കൽ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും ( എല്ലാം ) അറിയുന്നവനുമാകുന്നു.
 
{{verse|269}} താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ അല്ലാഹു ( യഥാര്‍ത്ഥയഥാർത്ഥ ) ജ്ഞാനം നല്‍കുന്നുനൽകുന്നു. ഏതൊരുവന്ന്‌ (യഥാര്‍ത്ഥയഥാർത്ഥ) ജ്ഞാനം നല്‍കപ്പെടുന്നുവോനൽകപ്പെടുന്നുവോ അവന്ന്‌ ( അതു വഴി ) അത്യധികമായ നേട്ടമാണ്‌ നല്‍കപ്പെടുന്നത്‌നൽകപ്പെടുന്നത്‌. എന്നാല്‍എന്നാൽ ബുദ്ധിശാലികള്‍ബുദ്ധിശാലികൾ മാത്രമേ ശ്രദ്ധിച്ച്‌ മനസ്സിലാക്കുകയുള്ളൂ.
 
{{verse|270}} നിങ്ങളെന്തൊന്ന്‌ ചെലവഴിച്ചാലും ഏതൊന്ന്‌ നേര്‍ച്ചനേർച്ച നേര്‍ന്നാലുംനേർന്നാലും തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അതറിയുന്നതാണ്‌. അക്രമകാരികള്‍ക്കഅക്രമകാരികൾക്ക സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല.
 
{{verse|271}} നിങ്ങള്‍നിങ്ങൾ ദാനധര്‍മ്മങ്ങള്‍ദാനധർമ്മങ്ങൾ പരസ്യമായി ചെയ്യുന്നുവെങ്കില്‍ചെയ്യുന്നുവെങ്കിൽ അത്‌ നല്ലതു തന്നെ. എന്നാല്‍എന്നാൽ നിങ്ങളത്‌ രഹസ്യമാക്കുകയും ദരിദ്രര്‍ക്ക്‌ദരിദ്രർക്ക്‌ കൊടുക്കുകയുമാണെങ്കില്‍കൊടുക്കുകയുമാണെങ്കിൽ അതാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കൂടുതല്‍കൂടുതൽ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയുംതിൻമകളെയും അത്‌ മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന കാര്യങ്ങള്‍കാര്യങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{verse|272}} അവരെ നേര്‍വഴിയിലാക്കാന്‍നേർവഴിയിലാക്കാൻ നീ ബാധ്യസ്ഥനല്ല. എന്നാല്‍എന്നാൽ അല്ലാഹു അവന്‍അവൻ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നുനേർവഴിയിലാക്കുന്നു. നല്ലതായ എന്തെങ്കിലും നിങ്ങള്‍നിങ്ങൾ ചെലവഴിക്കുകയാണെങ്കില്‍ചെലവഴിക്കുകയാണെങ്കിൽ അത്‌ നിങ്ങളുടെ നന്‍മയ്ക്ക്‌നൻമയ്ക്ക്‌ വേണ്ടി തന്നെയാണ്‌. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട്‌ മാത്രമാണ്‌ നിങ്ങള്‍നിങ്ങൾ ചെലവഴിക്കേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍നിങ്ങൾ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പൂര്‍ണ്ണമായിപൂർണ്ണമായി നല്‍കപ്പെടുന്നതാണ്‌നൽകപ്പെടുന്നതാണ്‌. നിങ്ങളോട്‌ ഒട്ടും അനീതി കാണിക്കപ്പെടുകയില്ല.
 
{{verse|273}} ഭൂമിയില്‍ഭൂമിയിൽ സഞ്ചരിച്ച്‌ ഉപജീവനം തേടാന്‍തേടാൻ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍മാർഗത്തിൽ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക്‌ദരിദ്രൻമാർക്ക്‌ വേണ്ടി ( നിങ്ങള്‍നിങ്ങൾ ചെലവ്‌ ചെയ്യുക. ) ( അവരെപ്പറ്റി ) അറിവില്ലാത്തവന്‍അറിവില്ലാത്തവൻ ( അവരുടെ ) മാന്യത കണ്ട്‌ അവര്‍അവർ ധനികരാണെന്ന്‌ ധരിച്ചേക്കും. എന്നാല്‍എന്നാൽ അവരുടെ ലക്ഷണം കൊണ്ട്‌ നിനക്കവരെ തിരിച്ചറിയാം. അവര്‍അവർ ജനങ്ങളോട്‌ ചോദിച്ച്‌ വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന്‌ നിങ്ങള്‍നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത്‌ നല്ലത്‌ പോലെ അറിയുന്നവനാണ്‌.
 
{{verse|274}} രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍സ്വത്തുക്കൾ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക്‌കൊണ്ടിരിക്കുന്നവർക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ അവര്‍അവർ അര്‍ഹിക്കുന്നഅർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
 
{{verse|275}} പലിശ തിന്നുന്നവര്‍തിന്നുന്നവർ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍മറിഞ്ഞുവീഴുന്നവൻ എഴുന്നേല്‍ക്കുന്നത്‌എഴുന്നേൽക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ലഎഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്‌ എന്ന്‌ അവര്‍അവർ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ്‌ ചെയ്തിട്ടുള്ളത്‌. അതിനാല്‍അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട്‌ ( അതനുസരിച്ച്‌ ) വല്ലവനും ( പലിശയില്‍പലിശയിൽ നിന്ന്‌ ) വിരമിച്ചാല്‍വിരമിച്ചാൽ അവന്‍അവൻ മുമ്പ്‌ വാങ്ങിയത്‌ അവന്നുള്ളത്‌ തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന്‌ വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും ( പലിശയിടപാടുകളിലേക്ക്‌ തന്നെ ) മടങ്ങുകയാണെങ്കില്‍മടങ്ങുകയാണെങ്കിൽ അവരത്രെ നരകാവകാശികള്‍നരകാവകാശികൾ. അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും.
 
{{verse|276}} അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെദാനധർമ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയുംദുർവൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
 
{{verse|277}} വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയുംനിർവഹിക്കുകയും, സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നവര്‍ക്ക്‌ചെയ്യുന്നവർക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ അവര്‍അവർ അര്‍ഹിക്കുന്നഅർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ക്ക്‌അവർക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
 
{{verse|278}} സത്യവിശ്വാസികളേ, നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍പലിശവകയിൽ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങള്‍നിങ്ങൾ ( യഥാര്‍ത്ഥയഥാർത്ഥ ) വിശ്വാസികളാണെങ്കില്‍വിശ്വാസികളാണെങ്കിൽ.
 
{{verse|279}} നിങ്ങള്‍നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന്‌ ( നിങ്ങള്‍ക്കെതിരിലുള്ളനിങ്ങൾക്കെതിരിലുള്ള ) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍മടങ്ങുകയാണെങ്കിൽ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുനിങ്ങൾക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍നിങ്ങൾ അക്രമം ചെയ്യരുത്‌. നിങ്ങള്‍നിങ്ങൾ അക്രമിക്കപ്പെടുകയും അരുത്‌.
 
{{verse|280}} ഇനി ( കടം വാങ്ങിയവരില്‍വാങ്ങിയവരിൽ ) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ഉണ്ടായിരുന്നാൽ ( അവന്ന്‌ ) ആശ്വാസമുണ്ടാകുന്നത്‌ വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ ദാനമായി ( വിട്ടു ) കൊടുക്കുന്നതാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കൂടുതല്‍കൂടുതൽ ഉത്തമം; നിങ്ങള്‍നിങ്ങൾ അറിവുള്ളവരാണെങ്കില്‍അറിവുള്ളവരാണെങ്കിൽ.
 
{{verse|281}} നിങ്ങള്‍നിങ്ങൾ അല്ലാഹുവിങ്കലേക്ക്‌ മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട്‌ ഓരോരുത്തര്‍ക്കുംഓരോരുത്തർക്കും അവരവര്‍അവരവർ പ്രവര്‍ത്തിച്ചതിന്റെപ്രവർത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായിപൂർണ്ണമായി നല്‍കപ്പെടുന്നതാണ്‌നൽകപ്പെടുന്നതാണ്‌. അവരോട്‌ ( ഒട്ടും ) അനീതി കാണിക്കപ്പെടുകയില്ല.
 
{{verse|282}} സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട്‌ നിങ്ങള്‍നിങ്ങൾ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍നടത്തിയാൽ നിങ്ങള്‍നിങ്ങൾ അത്‌ എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍എഴുത്തുകാരൻ നിങ്ങള്‍ക്കിടയില്‍നിങ്ങൾക്കിടയിൽ നീതിയോടെ അത്‌ രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന്‌ പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍എഴുതാൻ വിസമ്മതിക്കരുത്‌. അവനത്‌ എഴുതുകയും, കടബാധ്യതയുള്ളവന്‍കടബാധ്യതയുള്ളവൻ ( എഴുതേണ്ട വാചകം ) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായതൻറെരക്ഷിതാവായ അല്ലാഹുവെ അവന്‍അവൻ സൂക്ഷിക്കുകയും ( ബാധ്യതയില്‍ബാധ്യതയിൽ ) അവന്‍അവൻ യാതൊന്നും കുറവ്‌ വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആള്‍ആൾ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, ( വാചകം ) പറഞ്ഞുകൊടുക്കാന്‍പറഞ്ഞുകൊടുക്കാൻ കഴിവില്ലാത്തവനോ ആണെങ്കില്‍ആണെങ്കിൽ അയാളുടെ രക്ഷാധികാരി അയാള്‍ക്കുഅയാൾക്കു വേണ്ടി നീതിപൂര്‍വ്വംനീതിപൂർവ്വം ( വാചകം ) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളില്‍നിങ്ങളിൽ പെട്ട രണ്ടുപുരുഷന്‍മാരെരണ്ടുപുരുഷൻമാരെ നിങ്ങള്‍നിങ്ങൾ സാക്ഷി നിര്‍ത്തുകയുംനിർത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍പുരുഷൻമാരായില്ലെങ്കിൽ നിങ്ങള്‍നിങ്ങൾ ഇഷ്ടപെടുന്ന സാക്ഷികളില്‍സാക്ഷികളിൽ നിന്ന്‌ ഒരു പുരുഷനും രണ്ട്‌ സ്ത്രീകളും ആയാലും മതി. അവരില്‍അവരിൽ ഒരുവള്‍ക്ക്‌ഒരുവൾക്ക്‌ തെറ്റ്‌ പറ്റിയാല്‍പറ്റിയാൽ മറ്റവള്‍മറ്റവൾ അവളെ ഓര്‍മിപ്പിക്കാന്‍ഓർമിപ്പിക്കാൻ വേണ്ടി. ( തെളിവ്‌ നല്‍കാന്‍നൽകാൻ ) വിളിക്കപ്പെട്ടാല്‍വിളിക്കപ്പെട്ടാൽ സാക്ഷികള്‍സാക്ഷികൾ വിസമ്മതിക്കരുത്‌. ഇടപാട്‌ ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച്‌ അത്‌ രേഖപ്പെടുത്തി വെക്കാന്‍വെക്കാൻ നിങ്ങള്‍നിങ്ങൾ മടിക്കരുത്‌. അതാണ്‌ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ ഏറ്റവും നീതിപൂര്‍വ്വകമായതുംനീതിപൂർവ്വകമായതും, സാക്ഷ്യത്തിന്‌ കൂടുതല്‍കൂടുതൽ ബലം നല്‍കുന്നതുംനൽകുന്നതും, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സംശയം ജനിക്കാതിരിക്കാന്‍ജനിക്കാതിരിക്കാൻ കൂടുതല്‍കൂടുതൽ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ഇടപാടുകൾ ഇതില്‍ഇതിൽ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍വെക്കാതിരിക്കുന്നതിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കുറ്റമില്ല. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ ക്രയവിക്രയം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ സാക്ഷി നിര്‍ത്തേണ്ടതാണ്‌നിർത്തേണ്ടതാണ്‌. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ദ്രോഹിക്കപ്പെടാൻ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ചെയ്യുകയാണെങ്കിൽ അത്‌ നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
 
{{verse|283}} ഇനി നിങ്ങള്‍നിങ്ങൾ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍കിട്ടാതിരിക്കുകയുമാണെങ്കിൽ പണയ വസ്തുക്കള്‍വസ്തുക്കൾ കൈവശം കൊടുത്താല്‍കൊടുത്താൽ മതി. ഇനി നിങ്ങളിലൊരാള്‍നിങ്ങളിലൊരാൾ മറ്റൊരാളെ ( വല്ലതും ) വിശ്വസിച്ചേല്‍പിച്ചാല്‍വിശ്വസിച്ചേൽപിച്ചാൽവിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍വിശ്വാസമർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍നിങ്ങൾ സാക്ഷ്യം മറച്ചു വെക്കരുത്‌. ആരത്‌ മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ്‌ പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍നിങ്ങൾ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു.
 
{{verse|284}} ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ നിങ്ങള്‍നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍പേരിൽ നിങ്ങളോട്‌ കണക്ക്‌ ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍എന്നിട്ടവൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ അവന്‍അവൻ പൊറുത്തുകൊടുക്കുകയും അവന്‍അവൻ ഉദ്ദേശിക്കുന്നവരെ അവന്‍അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.
 
{{verse|285}} തന്റെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍അവതരിപ്പിക്കപ്പെട്ടതിൽ റസൂല്‍റസൂൽ വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടര്‍ന്ന്‌തുടർന്ന്‌ ) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലുംദൂതൻമാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ദൂതൻമാരിൽ ആര്‍ക്കുമിടയില്‍ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങള്‍ഞങ്ങൾ കല്‍പിക്കുന്നില്ലകൽപിക്കുന്നില്ല. ( എന്നതാണ്‌ അവരുടെ നിലപാട്‌. ) അവര്‍അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയുംകേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട്‌ പൊറുക്കേണമേ. നിന്നിലേക്കാകുന്നു ( ഞങ്ങളുടെ ) മടക്കം.
 
{{verse|286}} അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍കഴിവിൽ പെട്ടതല്ലാതെ ചെയ്യാന്‍ചെയ്യാൻ നിര്‍ബന്ധിക്കുകയില്ലനിർബന്ധിക്കുകയില്ല. ഓരോരുത്തര്‍ഓരോരുത്തർ പ്രവര്‍ത്തിച്ചതിന്റെപ്രവർത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെഅവരവർക്കുതന്നെ. ഓരോരുത്തര്‍ഓരോരുത്തർ പ്രവര്‍ത്തിച്ചതിന്റെപ്രവർത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍മേൽ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെമുൻഗാമികളുടെ മേല്‍മേൽ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ കഴിവില്ലാത്തത്‌ ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ നീ മാപ്പുനല്‍കുകയുംമാപ്പുനൽകുകയും ഞങ്ങളോട്‌ പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട്‌ സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ ഫാത്തിഹ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ആലു ഇംറാന്‍ഇംറാൻ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അൽ_ബഖറ" എന്ന താളിൽനിന്ന് ശേഖരിച്ചത്