"പരിശുദ്ധ ഖുർആൻ/ഇബ്രാഹീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 14}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/റഅദ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹിജ്റ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
 
{{verse|1}} അലിഫ്‌ ലാം റാ മനുഷ്യരെ അവന്‍റെഅവൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അനുമതി പ്രകാരം ഇരുട്ടുകളില്‍ഇരുട്ടുകളിൽ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ വേണ്ടി നിനക്ക്‌ അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനുംസ്തുത്യർഹനും ആയിട്ടുള്ളവന്‍റെആയിട്ടുള്ളവൻറെ മാര്‍ഗത്തിലേക്ക്‌മാർഗത്തിലേക്ക്‌.
 
{{verse|2}} ആകാശങ്ങളിലുള്ളതിന്‍റെയുംആകാശങ്ങളിലുള്ളതിൻറെയും ഭൂമിയിലുള്ളതിന്‍റെയുംഭൂമിയിലുള്ളതിൻറെയും ഉടമയായ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ( മാര്‍ഗത്തിലേക്ക്‌മാർഗത്തിലേക്ക്‌ അവരെ കൊണ്ട്‌ വരുവാന്‍വരുവാൻ വേണ്ടി ) . സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ കഠിനമായ ശിക്ഷയാല്‍ശിക്ഷയാൽ മഹാനാശം തന്നെ.
 
{{verse|3}} അതായത്‌, പരലോകത്തെക്കാള്‍പരലോകത്തെക്കാൾ ഇഹലോകജീവിതത്തെ കൂടുതല്‍കൂടുതൽ സ്നേഹിക്കുകയും, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) പിന്തിരിപ്പിക്കുകയും അതിന്‌ ( ആ മാര്‍ഗത്തിന്‌മാർഗത്തിന്‌ ) വക്രത വരുത്തുവാന്‍വരുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌അവർക്ക്‌. അക്കൂട്ടര്‍അക്കൂട്ടർ വിദൂരമായ വഴികേടിലാകുന്നു.
 
{{verse|4}} യാതൊരു ദൈവദൂതനെയും തന്‍റെതൻറെ ജനതയ്ക്ക്‌ ( കാര്യങ്ങള്‍കാര്യങ്ങൾ ) വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയില്‍ഭാഷയിൽ ( സന്ദേശം നല്‍കിക്കൊണ്ട്‌നൽകിക്കൊണ്ട്‌ ) അല്ലാതെ നാം നിയോഗിച്ചിട്ടില്ല. അങ്ങനെ താന്‍താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയുംദുർമാർഗത്തിലാക്കുകയും, താന്‍താൻ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയുംനേർവഴിയിലാക്കുകയും ചെയ്യുന്നു. അവനത്രെ പ്രതാപിയും യുക്തിമാനുമായിട്ടുള്ളവന്‍യുക്തിമാനുമായിട്ടുള്ളവൻ.
 
{{verse|5}} നിന്‍റെനിൻറെ ജനതയെ ഇരുട്ടുകളില്‍ഇരുട്ടുകളിൽ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ട്‌ വരികയും, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ( അനുഗ്രഹത്തിന്‍റെഅനുഗ്രഹത്തിൻറെ ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയുംഓർമിപ്പിക്കുകയും ചെയ്യുക എന്ന്‌ നിര്‍ദേശിച്ചുകൊണ്ട്‌നിർദേശിച്ചുകൊണ്ട്‌ മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കുംഎല്ലാവർക്കും അതില്‍അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌. തീര്‍ച്ചതീർച്ച.
 
{{verse|6}} മൂസാ തന്‍റെതൻറെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമാണ്‌. ) നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെആൺമക്കളെ അറുകൊലനടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ ജീവിക്കാന്‍ജീവിക്കാൻ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിര്‍ഔനിന്‍റെഫിർഔനിൻറെ കൂട്ടരില്‍കൂട്ടരിൽ നിന്ന്‌ നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ അല്ലാഹു നിങ്ങള്‍ക്കുനിങ്ങൾക്കു ചെയ്ത അനുഗ്രഹം നിങ്ങള്‍നിങ്ങൾ ഓര്‍മ്മിക്കുകഓർമ്മിക്കുക. അതില്‍അതിൽ നിങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്‌.
 
{{verse|7}} നിങ്ങള്‍നിങ്ങൾ നന്ദികാണിച്ചാല്‍നന്ദികാണിച്ചാൽ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍എന്നാൽ, നിങ്ങള്‍നിങ്ങൾ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍കാണിക്കുകയാണെങ്കിൽ തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ ശിക്ഷ കഠിനമായിരിക്കും. എന്ന്‌ നിങ്ങളുടെ രക്ഷിതാവ്‌ പ്രഖ്യാപിച്ച സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമത്രെ. )
 
{{verse|8}} മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍മുഴുവൻ പേരും കൂടി നന്ദികേട്‌ കാണിക്കുന്ന പക്ഷം, തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ്‌സ്തുത്യർഹനുമാണ്‌ ( എന്ന്‌ നിങ്ങള്‍നിങ്ങൾ അറിഞ്ഞ്‌ കൊള്ളുക. )
 
{{verse|9}} നൂഹിന്‍റെനൂഹിൻറെ ജനത, ആദ്‌, ഥമൂദ്‌ സമുദായങ്ങള്‍സമുദായങ്ങൾ, അവര്‍ക്ക്‌അവർക്ക്‌ ശേഷമുള്ള അല്ലാഹുവിന്ന്‌ മാത്രം ( കൃത്യമായി ) അറിയാവുന്ന ജനവിഭാഗങ്ങള്‍ജനവിഭാഗങ്ങൾ എന്നിവരെല്ലാം അടങ്ങുന്ന നിങ്ങളുടെ മുന്‍ഗാമികളെപ്പറ്റിയുള്ളമുൻഗാമികളെപ്പറ്റിയുള്ള വര്‍ത്തമാനംവർത്തമാനം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വന്നുകിട്ടിയില്ലേ? നമ്മുടെ ദൂതന്‍മാര്‍ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുക്കല്‍അടുക്കൽ ചെന്നു. അപ്പോള്‍അപ്പോൾ അവര്‍അവർ തങ്ങളുടെ കൈകള്‍കൈകൾ വായിലേക്ക്‌ മടക്കിക്കൊണ്ട്‌, നിങ്ങള്‍നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍അതിൽ ഞങ്ങള്‍ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ ഞങ്ങളെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ഞങ്ങള്‍ഞങ്ങൾ അവിശ്വാസജനകമായ സംശയത്തിലാണ്‌ എന്ന്‌ പറയുകയാണ്‌ ചെയ്തത്‌.
 
{{verse|10}} അവരിലേക്ക്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാര്‍ദൂതൻമാർ പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായസൃഷ്ടികർത്താവായ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കാര്യത്തിലാണോ സംശയമുള്ളത്‌? നിങ്ങളുടെ പാപങ്ങള്‍പാപങ്ങൾ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പൊറുത്തുതരാനും, നിര്‍ണിതമായനിർണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സമയം നീട്ടിത്തരുവാനുമായി അവന്‍അവൻ നിങ്ങളെ ക്ഷണിക്കുന്നു. അവര്‍അവർ ( ജനങ്ങള്‍ജനങ്ങൾ ) പറഞ്ഞു: നിങ്ങള്‍നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍മനുഷ്യർ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍പിതാക്കൾ ആരാധിച്ച്‌ വരുന്നതില്‍വരുന്നതിൽ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ്‌ നിങ്ങള്‍നിങ്ങൾ ഉദ്ദേശിക്കുന്നത്‌. അതിനാല്‍അതിനാൽ വ്യക്തമായ വല്ല രേഖയും നിങ്ങള്‍നിങ്ങൾ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ കൊണ്ട്‌ വന്നുതരൂ.
 
{{verse|11}} അവരോട്‌ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ദൈവദൂതൻമാർ പറഞ്ഞു: ഞങ്ങള്‍ഞങ്ങൾ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍മനുഷ്യൻമാർ തന്നെയാണ്‌. എങ്കിലും, അല്ലാഹു തന്‍റെതൻറെ ദാസന്‍മാരില്‍ദാസൻമാരിൽ നിന്ന്‌ താന്‍താൻ ഉദ്ദേശിക്കുന്നവരോട്‌ ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ യാതൊരു തെളിവും കൊണ്ട്‌ വന്ന്‌ തരാന്‍തരാൻ ഞങ്ങള്‍ക്കാവില്ലഞങ്ങൾക്കാവില്ല. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മേലാണ്‌ വിശ്വാസികള്‍വിശ്വാസികൾ ഭരമേല്‍പിക്കേണ്ടത്‌ഭരമേൽപിക്കേണ്ടത്‌.
 
{{verse|12}} അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍വഴികളിൽ ചേര്‍ത്ത്‌ചേർത്ത്‌ തന്നിരിക്കെ അവന്‍റെഅവൻറെ മേല്‍മേൽ ഭരമേല്‍പിക്കാതിരിക്കാന്‍ഭരമേൽപിക്കാതിരിക്കാൻ ഞങ്ങള്‍ക്കെന്തുഞങ്ങൾക്കെന്തു ന്യായമാണുള്ളത്‌? നിങ്ങള്‍നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ഞങ്ങൾ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മേലാണ്‌ ഭരമേല്‍പിക്കുന്നവരെല്ലാംഭരമേൽപിക്കുന്നവരെല്ലാം ഭരമേല്‍പിക്കേണ്ടത്‌ഭരമേൽപിക്കേണ്ടത്‌.
 
{{verse|13}} അവിശ്വാസികള്‍അവിശ്വാസികൾ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട്‌ദൈവദൂതൻമാരോട്‌ പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍നാട്ടിൽ നിന്ന്‌ നിങ്ങളെ ഞങ്ങള്‍ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍നിങ്ങൾ ഞങ്ങളുടെ മതത്തിലേക്ക്‌ തിരിച്ചുവന്നേ തീരു. അപ്പോള്‍അപ്പോൾ അവര്‍ക്ക്‌അവർക്ക്‌ ( ആ ദൂതന്‍മാര്‍ക്ക്‌ദൂതൻമാർക്ക്‌ ) അവരുടെ രക്ഷിതാവ്‌ സന്ദേശം നല്‍കിനൽകി. തീര്‍ച്ചയായുംതീർച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും.
 
{{verse|14}} അവര്‍ക്കുഅവർക്കു ശേഷം നിങ്ങളെ നാം നാട്ടില്‍നാട്ടിൽ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്‌. എന്‍റെഎൻറെ സ്ഥാനത്തെ ഭയപ്പെടുകയും, എന്‍റെഎൻറെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ്‌ചെയ്തവർക്കുള്ളതാണ്‌ ആ അനുഗ്രഹം.
 
{{verse|15}} അവര്‍അവർ ( ആ ദൂതന്‍മാര്‍ദൂതൻമാർ ) വിജയത്തിനായി ( അല്ലാഹുവോട്‌ ) അപേക്ഷിച്ചു. ഏത്‌ ദുര്‍വാശിക്കാരനായദുർവാശിക്കാരനായ സര്‍വ്വാധിപതിയുംസർവ്വാധിപതിയും പരാജയപ്പെടുകയും ചെയ്തു.
 
{{verse|16}} അവന്‍റെഅവൻറെ പിന്നാലെ തന്നെയുണ്ട്‌ നരകം. ചോരയും ചലവും കലര്‍ന്നകലർന്ന നീരില്‍നീരിൽ നിന്നായിരിക്കും അവന്ന്‌ കുടിക്കാന്‍കുടിക്കാൻ നല്‍കപ്പെടുന്നത്‌നൽകപ്പെടുന്നത്‌.
 
{{verse|17}} അതവന്‍അതവൻ കീഴ്പോട്ടിറക്കാന്‍കീഴ്പോട്ടിറക്കാൻ ശ്രമിക്കും. അത്‌ തൊണ്ടയില്‍തൊണ്ടയിൽ നിന്ന്‌ ഇറക്കാന്‍ഇറക്കാൻ അവന്ന്‌ കഴിഞ്ഞേക്കുകയില്ല. എല്ലായിടത്ത്‌ നിന്നും മരണം അവന്‍റെഅവൻറെ നേര്‍ക്ക്‌നേർക്ക്‌ വരും. എന്നാല്‍എന്നാൽ അവന്‍അവൻ മരണപ്പെടുകയില്ല താനും. അതിന്‍റെഅതിൻറെ പിന്നാലെ തന്നെയുണ്ട്‌ കഠോരമായ വേറെയും ശിക്ഷ.
 
{{verse|18}} തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മ്മങ്ങളെകർമ്മങ്ങളെ ഉപമിക്കാവുന്നത്‌ കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റടിച്ചു പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍അവർ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍പ്രവർത്തിച്ചുണ്ടാക്കിയതിൽ നിന്ന്‌ യാതൊന്നും അനുഭവിക്കാന്‍അനുഭവിക്കാൻ അവര്‍ക്ക്‌അവർക്ക്‌ സാധിക്കുന്നതല്ല. അത്‌ തന്നെയാണ്‌ വിദൂരമായ മാര്‍ഗഭ്രംശംമാർഗഭ്രംശം.
 
{{verse|19}} ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ്‌ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ നീ കണ്ടില്ലേ? അവന്‍അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍അവൻ നീക്കം ചെയ്യുകയും, ഒരു പുതിയ സൃഷ്ടിയെ അവന്‍അവൻ കൊണ്ട്‌ വരികയും ചെയ്യുന്നതാണ്‌.
 
{{verse|20}} അല്ലാഹുവെ സംബന്ധിച്ചിടത്തോളം അത്‌ ഒരു വിഷമകരമായ കാര്യമല്ല.
 
{{verse|21}} അവരെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ പുറപ്പെട്ട്‌ വന്നിരിക്കുകയാണ്‌. അപ്പോഴതാ ദുര്‍ബലര്‍ദുർബലർ അഹങ്കരിച്ചിരുന്നവരോട്‌ പറയുന്നു: തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ആകയാൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ശിക്ഷയില്‍ശിക്ഷയിൽ നിന്ന്‌ അല്‍പമെങ്കിലുംഅൽപമെങ്കിലും നിങ്ങള്‍നിങ്ങൾ ഞങ്ങളില്‍ഞങ്ങളിൽ നിന്ന്‌ ഒഴിവാക്കിത്തരുമോ? അവര്‍അവർ ( അഹങ്കരിച്ചിരുന്നവര്‍അഹങ്കരിച്ചിരുന്നവർ ) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞങ്ങള്‍ഞങ്ങൾ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നുനേർവഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട്‌ കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക്‌ യാതൊരു രക്ഷാമാര്‍ഗവുമില്ലരക്ഷാമാർഗവുമില്ല.
 
{{verse|22}} കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞാല്‍കഴിഞ്ഞാൽ പിശാച്‌ പറയുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു നിങ്ങളോട്‌ ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട്‌ വാഗ്ദാനം ചെയ്തു. എന്നാല്‍എന്നാൽ നിങ്ങളോട്‌ ( ഞാന്‍ഞാൻ ചെയ്ത വാഗ്ദാനം ) ഞാന്‍ഞാൻ ലംഘിച്ചു. എനിക്ക്‌ നിങ്ങളുടെ മേല്‍മേൽ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ഞാൻ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍അപ്പോൾ നിങ്ങളെനിക്ക്‌ ഉത്തരം നല്‍കിനൽകി എന്ന്‌ മാത്രം. ആകയാല്‍ആകയാൽ, നിങ്ങള്‍നിങ്ങൾ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍നിങ്ങൾ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക്‌ നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ എന്നെയും സഹായിക്കാനാവില്ല. മുമ്പ്‌ നിങ്ങള്‍നിങ്ങൾ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ്‌അവർക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌.
 
{{verse|23}} വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവര്‍ചെയ്തവർ താഴ്ഭാഗത്ത്‌ കൂടി അരുവികള്‍അരുവികൾ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കപ്പെടുന്നതാണ്‌. അവരുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അനുമതിപ്രകാരം അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും. അവര്‍ക്ക്‌അവർക്ക്‌ അവിടെയുള്ള അഭിവാദ്യം സലാം ആയിരിക്കും.
 
{{verse|24}} അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നല്‍കിയിരിക്കുന്നത്‌നൽകിയിരിക്കുന്നത്‌ എന്ന്‌ നീ കണ്ടില്ലേ? ( അത്‌ ) ഒരു നല്ല മരം പോലെയാകുന്നു. അതിന്‍റെഅതിൻറെ മുരട്‌ ഉറച്ചുനില്‍ക്കുന്നതുംഉറച്ചുനിൽക്കുന്നതും അതിന്‍റെഅതിൻറെ ശാഖകള്‍ശാഖകൾ ആകാശത്തേക്ക്‌ ഉയര്‍ന്ന്‌ഉയർന്ന്‌ നില്‍ക്കുന്നതുമാകുന്നുനിൽക്കുന്നതുമാകുന്നു.
 
{{verse|25}} അതിന്‍റെഅതിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ഉത്തരവനുസരിച്ച്‌ അത്‌ എല്ലാ കാലത്തും അതിന്‍റെഅതിൻറെ ഫലം നല്‍കിക്കൊണ്ടിരിക്കുംനൽകിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക്‌മനുഷ്യർക്ക്‌ അവര്‍അവർ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ഉപമകൾ വിവരിച്ചുകൊടുക്കുന്നു.
 
{{verse|26}} ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ഭൂതലത്തിൽ നിന്ന്‌ അത്‌ പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന്‌ യാതൊരു നിലനില്‍പുമില്ലനിലനിൽപുമില്ല.
 
{{verse|27}} ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട്‌ സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച്‌ നിര്‍ത്തുന്നതാണ്‌നിർത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയുംദുർമാർഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നതെന്തോ അത്‌ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
 
{{verse|28}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹത്തിന്‌ ( നന്ദികാണിക്കേണ്ടതിനു ) പകരം നന്ദികേട്‌ കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെനാശത്തിൻറെ ഭവനത്തില്‍ഭവനത്തിൽ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ?
 
{{verse|29}} അഥവാ നരകത്തില്‍നരകത്തിൽ. അതില്‍അതിൽ അവര്‍അവർ എരിയുന്നതാണ്‌. അത്‌ എത്ര മോശമായ താമസസ്ഥലം!
 
{{verse|30}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തെറ്റിച്ചുകളയാന്‍തെറ്റിച്ചുകളയാൻ വേണ്ടി അവര്‍അവർ അവന്ന്‌ ചില സമന്‍മാരെസമൻമാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍നിങ്ങൾ സുഖിച്ച്‌ കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാണ്‌.
 
{{verse|31}} വിശ്വാസികളായ എന്‍റെഎൻറെ ദാസന്‍മാരോട്‌ദാസൻമാരോട്‌ നീ പറയുക: അവര്‍അവർ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയുംനിർവഹിക്കുകയും, നാം അവര്‍ക്കുഅവർക്കു നല്‍കിയനൽകിയ ധനത്തില്‍ധനത്തിൽ നിന്ന്‌, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന്‌ മുമ്പായി രഹസ്യമായും പരസ്യമായും അവര്‍അവർ ( നല്ല വഴിയില്‍വഴിയിൽ ) ചെലവഴിക്കുകയും ചെയ്ത്‌ കൊള്ളട്ടെ.
 
{{verse|32}} അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട്‌ അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍കായ്കനികൾ ഉല്‍പാദിപ്പിക്കുകയുംഉൽപാദിപ്പിക്കുകയും ചെയ്തത്‌. അവന്‍റെഅവൻറെ കല്‍പനകൽപന( നിയമ ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു കപ്പലുകള്‍കപ്പലുകൾ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വിധേയമാക്കിത്തന്നിരിക്കുന്നു.
 
{{verse|33}} സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്ന നിലയില്‍നിലയിൽ അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു വിധേയമാക്കിത്തന്നിരിക്കുന്നു.
 
{{verse|34}} നിങ്ങളവനോട്‌ ആവശ്യപ്പെട്ടതില്‍ആവശ്യപ്പെട്ടതിൽ നിന്നെല്ലാം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അവന്‍അവൻ നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹം നിങ്ങള്‍നിങ്ങൾ എണ്ണുകയാണെങ്കില്‍എണ്ണുകയാണെങ്കിൽ നിങ്ങള്‍ക്കതിന്‍റെനിങ്ങൾക്കതിൻറെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായുംതീർച്ചയായും മനുഷ്യന്‍മനുഷ്യൻ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ.
 
{{verse|35}} ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമാകുന്നു. ) എന്‍റെഎൻറെ രക്ഷിതാവേ, നീ ഈ നാടിനെ ( മക്കയെ ) നിര്‍ഭയത്വമുള്ളതാക്കുകയുംനിർഭയത്വമുള്ളതാക്കുകയും, എന്നെയും എന്‍റെഎൻറെ മക്കളെയും ഞങ്ങള്‍ഞങ്ങൾ വിഗ്രഹങ്ങള്‍ക്ക്‌വിഗ്രഹങ്ങൾക്ക്‌ ആരാധന നടത്തുന്നതില്‍നടത്തുന്നതിൽ നിന്ന്‌ അകറ്റി നിര്‍ത്തുകയുംനിർത്തുകയും ചെയ്യേണമേ.
 
{{verse|36}} എന്‍റെഎൻറെ രക്ഷിതാവേ! തീര്‍ച്ചയായുംതീർച്ചയായും അവ ( വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ ) മനുഷ്യരില്‍മനുഷ്യരിൽ നിന്ന്‌ വളരെപ്പേരെ പിഴപ്പിച്ച്‌ കളഞ്ഞിരിക്കുന്നു. അതിനാല്‍അതിനാൽ എന്നെ ആര്‍ആർ പിന്തുടര്‍ന്നുവോപിന്തുടർന്നുവോ അവന്‍അവൻ എന്‍റെഎൻറെ കൂട്ടത്തില്‍കൂട്ടത്തിൽ പെട്ടവനാകുന്നു. ആരെങ്കിലും എന്നോട്‌ അനുസരണക്കേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ.
 
{{verse|37}} ഞങ്ങളുടെ രക്ഷിതാവേ, എന്‍റെഎൻറെ സന്തതികളില്‍സന്തതികളിൽ നിന്ന്‌ ( ചിലരെ ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍താഴ്‌വരയിൽ, നിന്‍റെനിൻറെ പവിത്രമായ ഭവനത്തിന്‍റെഭവനത്തിൻറെ ( കഅ്ബയുടെ ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍അവർ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍നിർവഹിക്കുവാൻ വേണ്ടിയാണ്‌ ( അങ്ങനെ ചെയ്തത്‌. ) അതിനാല്‍അതിനാൽ മനുഷ്യരില്‍മനുഷ്യരിൽ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക്‌അവർക്ക്‌ കായ്കനികളില്‍കായ്കനികളിൽ നിന്ന്‌ നീ ഉപജീവനം നല്‍കുകയുംനൽകുകയും ചെയ്യേണമേ. അവര്‍അവർ നന്ദികാണിച്ചെന്ന്‌ വരാം.
 
{{verse|38}} ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു വസ്തുവും അല്ലാഹുവിന്‌ അവ്യക്തമാകുകയില്ല.
 
{{verse|39}} വാര്‍ദ്ധക്യകാലത്ത്‌വാർദ്ധക്യകാലത്ത്‌ എനിക്ക്‌ ഇസ്മാഈലിനെയും ഇഷാഖിനെയും പ്രദാനം ചെയ്ത അല്ലാഹുവിന്‌ സ്തുതി. തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ രക്ഷിതാവ്‌ പ്രാര്‍ത്ഥനപ്രാർത്ഥന കേള്‍ക്കുന്നവനാണ്‌കേൾക്കുന്നവനാണ്‌.
 
{{verse|40}} എന്‍റെഎൻറെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേനിർവഹിക്കുന്നവനാക്കേണമേ. എന്‍റെഎൻറെ സന്തതികളില്‍സന്തതികളിൽ പെട്ടവരെയും ( അപ്രകാരം ആക്കേണമേ ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെഎൻറെ പ്രാര്‍ത്ഥനപ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.
 
{{verse|41}} ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍നിലവിൽ വരുന്ന ദിവസം എനിക്കും എന്‍റെഎൻറെ മാതാപിതാക്കള്‍ക്കുംമാതാപിതാക്കൾക്കും സത്യവിശ്വാസികള്‍ക്കുംസത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ.
 
{{verse|42}} അക്രമികള്‍അക്രമികൾ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. കണ്ണുകള്‍കണ്ണുകൾ തള്ളിപ്പോകുന്ന ഒരു ( ഭയാനകമായ ) ദിവസം വരെ അവര്‍ക്കുഅവർക്കു സമയം നീട്ടികൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.
 
{{verse|43}} ( അന്ന്‌ ) ബദ്ധപ്പെട്ട്‌ ഓടിക്കൊണ്ടും, തലകള്‍തലകൾ ഉയര്‍ത്തിപ്പിടിച്ച്‌ഉയർത്തിപ്പിടിച്ച്‌ കൊണ്ടും ( അവര്‍അവർ വരും ) അവരുടെ ദൃഷ്ടികള്‍ദൃഷ്ടികൾ അവരിലേക്ക്‌ തിരിച്ചുവരികയില്ല. അവരുടെ മനസ്സുകള്‍മനസ്സുകൾ ശൂന്യവുമായിരിക്കും.
 
{{verse|44}} മനുഷ്യര്‍ക്ക്‌മനുഷ്യർക്ക്‌ ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക്‌അവർക്ക്‌ താക്കീത്‌ നല്‍കുകനൽകുക. അക്രമം ചെയ്തവര്‍ചെയ്തവർ അപ്പോള്‍അപ്പോൾ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ നീ സമയം നീട്ടിത്തരേണമേ. എങ്കില്‍എങ്കിൽ നിന്‍റെനിൻറെ വിളിക്ക്‌ ഞങ്ങള്‍ഞങ്ങൾ ഉത്തരം നല്‍കുകയുംനൽകുകയും, ദൂതന്‍മാരെദൂതൻമാരെ ഞങ്ങള്‍ഞങ്ങൾ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങള്‍ക്കുനിങ്ങൾക്കു ( മറ്റൊരു ലോകത്തേക്കു ) മാറേണ്ടിവരില്ലെന്ന്‌ നിങ്ങള്‍നിങ്ങൾ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? ( എന്നായിരിക്കും അവര്‍ക്ക്‌അവർക്ക്‌ നല്‍കപ്പെടുന്നനൽകപ്പെടുന്ന മറുപടി. )
 
{{verse|45}} അവരവര്‍ക്കുഅവരവർക്കു തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിന്‍റെജനവിഭാഗത്തിൻറെ വാസസ്ഥലങ്ങളിലാണ്‌ നിങ്ങള്‍നിങ്ങൾ താമസിച്ചിരുന്നത്‌. അവരെക്കൊണ്ട്‌ നാം എങ്ങനെയാണ്‌ പ്രവര്‍ത്തിച്ചതെന്ന്‌പ്രവർത്തിച്ചതെന്ന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വ്യക്തമായി മനസ്സിലായിട്ടുമുണ്ട്‌. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം ഉപമകള്‍ഉപമകൾ വിവരിച്ചുതന്നിട്ടുമുണ്ട്‌.
 
{{verse|46}} അവരാല്‍അവരാൽ കഴിയുന്ന തന്ത്രം അവര്‍അവർ പ്രയോഗിച്ചിട്ടുണ്ട്‌. അല്ലാഹുവിങ്കലുണ്ട്‌ അവര്‍ക്കായുള്ളഅവർക്കായുള്ള തന്ത്രം അവരുടെ തന്ത്രം നിമിത്തം പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ നീങ്ങിപ്പോകാന്‍നീങ്ങിപ്പോകാൻ മാത്രമൊന്നുമായിട്ടില്ല.
 
{{verse|47}} ആകയാല്‍ആകയാൽ അല്ലാഹു തന്‍റെതൻറെ ദൂതന്‍മാരോട്‌ദൂതൻമാരോട്‌ ചെയ്ത വാഗ്ദാനം ലംഘിക്കുന്നവനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാണ്‌;
 
{{verse|48}} ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത്‌ പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായസർവ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക്‌ അവരെല്ലാം പുറപ്പെട്ട്‌ വരുകയും ചെയ്യുന്ന ദിവസം.
 
{{verse|49}} ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ചങ്ങലകളിൽ അന്യോന്യം ചേര്‍ത്ത്‌ചേർത്ത്‌ ബന്ധിക്കപ്പെട്ടതായിട്ട്‌ നിനക്ക്‌ കാണാം.
 
{{verse|50}} അവരുടെ കുപ്പായങ്ങള്‍കുപ്പായങ്ങൾ കറുത്ത കീല്‌ ( ടാര്‍ടാർ ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌.
 
{{verse|51}} ഓരോ വ്യക്തിക്കും താന്‍താൻ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍നൽകുവാൻ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അതിവേഗത്തില്‍അതിവേഗത്തിൽ കണക്ക്‌ നോക്കുന്നവനത്രെ.
 
{{verse|52}} ഇത്‌ മനുഷ്യര്‍ക്ക്‌മനുഷ്യർക്ക്‌ വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നുഉൽബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കുഅവർക്കു മുന്നറിയിപ്പ്‌ നല്‍കപ്പെടേണ്ടതിനുംനൽകപ്പെടേണ്ടതിനും, അവന്‍അവൻ ഒരേയൊരു ആരാധ്യന്‍ആരാധ്യൻ മാത്രമാണെന്ന്‌ അവര്‍അവർ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ബുദ്ധിമാൻമാർ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള ( ഉല്‍ബോധനംഉൽബോധനം ) .
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഇബ്രാഹീം" എന്ന താളിൽനിന്ന് ശേഖരിച്ചത്