"പരിശുദ്ധ ഖുർആൻ/ഇസ്റാഅ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 17}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/നഹ്ല്‍നഹ്ൽ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ കഹഫ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} തന്‍റെതൻറെ ദാസനെ ( നബിയെ ) ഒരു രാത്രിയില്‍രാത്രിയിൽ മസ്ജിദുല്‍മസ്ജിദുൽ ഹറാമില്‍ഹറാമിൽ നിന്ന്‌ മസ്ജിദുല്‍മസ്ജിദുൽ അഖ്സായിലേക്ക്‌ - അതിന്‍റെഅതിൻറെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ചെയ്യിച്ചവൻ എത്രയോ പരിശുദ്ധന്‍പരിശുദ്ധൻ! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ( അല്ലാഹു ) എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും കാണുന്നവനുമത്രെ.
 
{{verse|2}} മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നല്‍കുകയുംനൽകുകയും, അതിനെ നാം ഇസ്രായീല്‍ഇസ്രായീൽ സന്തതികള്‍ക്ക്‌സന്തതികൾക്ക്‌ മാര്‍ഗദര്‍ശകമാക്കുകയുംമാർഗദർശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്‍ത്താവിനെയുംകൈകാര്യകർത്താവിനെയും നിങ്ങള്‍നിങ്ങൾ സ്വീകരിക്കരുത്‌ എന്ന്‌ ( അനുശാസിക്കുന്ന വേദഗ്രന്ഥം ).
 
{{verse|3}} നൂഹിനോടൊപ്പം നാം കപ്പലില്‍കപ്പലിൽ കയറ്റിയവരുടെ സന്തതികളേ, തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം ( നൂഹ്‌ ) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു.
 
{{verse|4}} ഇസ്രായീല്‍ഇസ്രായീൽ സന്തതികള്‍ക്ക്‌സന്തതികൾക്ക്‌ ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍വേദഗ്രന്ഥത്തിൽ വിധി നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു: തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ ഭൂമിയില്‍ഭൂമിയിൽ രണ്ട്‌ പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്‌.
 
{{verse|5}} അങ്ങനെ ആ രണ്ട്‌ സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ ഒന്നാമത്തേതിന്ന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയമായാല്‍സമയമായാൽ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെദാസൻമാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍അവർ വീടുകള്‍ക്കിടയില്‍വീടുകൾക്കിടയിൽ ( നിങ്ങളെ ) തെരഞ്ഞു നടക്കും. അത്‌ പ്രാവര്‍ത്തികമാക്കപ്പെട്ടപ്രാവർത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.
 
{{verse|6}} പിന്നെ നാം അവര്‍ക്കെതിരില്‍അവർക്കെതിരിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍കൂടുതൽ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയുംസംഘബലമുള്ളവരാക്കിത്തീർക്കുകയും ചെയ്തു.
 
{{verse|7}} നിങ്ങള്‍നിങ്ങൾ നന്‍മനൻമ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ്‌ നിങ്ങള്‍നിങ്ങൾ നന്‍മനൻമ പ്രവര്‍ത്തിക്കുന്നത്‌പ്രവർത്തിക്കുന്നത്‌. നിങ്ങള്‍നിങ്ങൾ തിന്‍മതിൻമ പ്രവര്‍ത്തിക്കുകയാണെങ്കില്‍പ്രവർത്തിക്കുകയാണെങ്കിൽ ( അതിന്‍റെഅതിൻറെ ദോഷവും ) നിങ്ങള്‍ക്കുനിങ്ങൾക്കു തന്നെ. എന്നാല്‍എന്നാൽ ( ആ രണ്ട്‌ സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ ) അവസാനത്തേതിന്‌ നിശ്ചയിച്ച ( ശിക്ഷയുടെ ) സമയം വന്നാല്‍വന്നാൽ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ആരാധനാലയത്തിൽ പ്രവേശിച്ചത്‌ പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത്‌തകർത്ത്‌ കളയുവാനും ( നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്‌. )
 
{{verse|8}} നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍നിങ്ങൾ ആവര്‍ത്തിക്കുന്നആവർത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്‌ആവർത്തിക്കുന്നതാണ്‌. നരകത്തെ നാം സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ ഒരു തടവറ ആക്കിയിരിക്കുന്നു.
 
{{verse|9}} തീര്‍ച്ചയായുംതീർച്ചയായുംഖുര്‍ആന്‍ഖുർആൻ ഏറ്റവും ശരിയായതിലേക്ക്‌ വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്‌സത്യവിശ്വാസികൾക്ക്‌ വലിയ പ്രതിഫലമുണ്ട്‌ എന്ന സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.
 
{{verse|10}} പരലോകത്തില്‍പരലോകത്തിൽ വിശ്വസിക്കാത്തവരാരോ അവര്‍ക്ക്‌അവർക്ക്‌ നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌ എന്നും ( സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുന്നു. )
 
{{verse|11}} മനുഷ്യന്‍മനുഷ്യൻ ഗുണത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌പ്രാർത്ഥിക്കുന്നത്‌ പോലെ തന്നെ ദോഷത്തിന്‌ വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുപ്രാർത്ഥിക്കുന്നു. മനുഷ്യന്‍മനുഷ്യൻ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.
 
{{verse|12}} രാവിനെയും പകലിനെയും നാം രണ്ട്‌ ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയുംനൽകുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹം നിങ്ങള്‍നിങ്ങൾ തേടുന്നതിന്‌ വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍നിങ്ങൾ മനസ്സിലാക്കുവാന്‍മനസ്സിലാക്കുവാൻ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.
 
{{verse|13}} ഓരോ മനുഷ്യന്നും അവന്‍റെഅവൻറെ ശകുനം അവന്‍റെഅവൻറെ കഴുത്തില്‍കഴുത്തിൽ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ ഒരു ഗ്രന്ഥം നാമവന്ന്‌ വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത്‌ നിവര്‍ത്തിവെക്കപ്പെട്ടതായിനിവർത്തിവെക്കപ്പെട്ടതായി അവന്‍അവൻ കണ്ടെത്തും.
 
{{verse|14}} നീ നിന്‍റെനിൻറെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സ്സംബന്ധിച്ചിടത്തോളം കണക്ക്‌ നോക്കാന്‍നോക്കാൻ ഇന്ന്‌ നീ തന്നെ മതി. ( എന്ന്‌ അവനോട്‌ അന്ന്‌ പറയപ്പെടും )
 
{{verse|15}} വല്ലവനും നേര്‍മാര്‍ഗംനേർമാർഗം സ്വീകരിക്കുന്ന പക്ഷം തന്‍റെതൻറെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍അവൻ നേര്‍മാര്‍ഗംനേർമാർഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച്‌ പോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിനായി തന്നെയാണ്‌ അവന്‍അവൻ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത്‌ വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല.
 
{{verse|16}} ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍നശിപ്പിക്കാൻ ഉദ്ദേശിച്ചാല്‍ഉദ്ദേശിച്ചാൽ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക്‌സുഖലോലുപൻമാർക്ക്‌ നാം ആജ്ഞകള്‍ആജ്ഞകൾ നല്‍കുംനൽകും. എന്നാല്‍എന്നാൽ ( അത്‌ വകവെക്കാതെ ) അവര്‍അവർ അവിടെ താന്തോന്നിത്തം നടത്തും. ( ശിക്ഷയെപ്പറ്റിയുള്ള ) വാക്ക്‌ അങ്ങനെ അതിന്‍റെഅതിൻറെ (രാജ്യത്തിന്‍റെരാജ്യത്തിൻറെ) കാര്യത്തില്‍കാര്യത്തിൽ സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകര്‍ക്കുകയുംതകർക്കുകയും ചെയ്യുന്നതാണ്‌.
 
{{verse|17}} നൂഹിന്‍റെനൂഹിൻറെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! തന്‍റെതൻറെ ദാസന്‍മാരുടെദാസൻമാരുടെ പാപങ്ങളെ സംബന്ധിച്ച്‌ സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്‍റെനിൻറെ രക്ഷിതാവ്‌ തന്നെ മതി.
 
{{verse|18}} ക്ഷണികമായതിനെ ( ഇഹലോകത്തെ ) യാണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ഉദ്ദേശിക്കുന്നതെങ്കിൽ അവര്‍ക്ക്‌അവർക്ക്‌ അഥവാ ( അവരില്‍അവരിൽ നിന്ന്‌ ) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ ഇവിടെ വെച്ച്‌ തന്നെ വേഗത്തില്‍വേഗത്തിൽ നല്‍കുന്നതാണ്‌നൽകുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന്‌ നല്‍കുന്നത്‌നൽകുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍അവൻ അതില്‍അതിൽ കടന്നെരിയുന്നതാണ്‌.
 
{{verse|19}} ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട്‌ അതിന്നു വേണ്ടി അതിന്‍റെതായഅതിൻറെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കുംപ്രതിഫലാർഹമായിരിക്കും.
 
{{verse|20}} ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ ( ഇവിടെ വെച്ച്‌ ) നാം സഹായിക്കുന്നതാണ്‌. നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ദാനത്തില്‍ദാനത്തിൽ പെട്ടതത്രെ അത്‌. നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ദാനം തടഞ്ഞ്‌ വെക്കപ്പെടുന്നതല്ല.
 
{{verse|21}} നാം അവരില്‍അവരിൽ ചിലരെ മറ്റുചിലരെക്കാള്‍മറ്റുചിലരെക്കാൾ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ ഉല്‍കൃഷ്ടതയുള്ളതുംഉൽകൃഷ്ടതയുള്ളതും തന്നെയാകുന്നു.
 
{{verse|22}} അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കില്‍എങ്കിൽ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും.
 
{{verse|23}} തന്നെയല്ലാതെ നിങ്ങള്‍നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌മാതാപിതാക്കൾക്ക്‌ നന്‍മചെയ്യണമെന്നുംനൻമചെയ്യണമെന്നും നിന്‍റെനിൻറെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍അവരിൽ ( മാതാപിതാക്കളില്‍മാതാപിതാക്കളിൽ ) ഒരാളോ അവര്‍അവർ രണ്ട്‌ പേരും തന്നെയോ നിന്‍റെനിൻറെ അടുക്കല്‍അടുക്കൽ വെച്ച്‌ വാര്‍ദ്ധക്യംവാർദ്ധക്യം പ്രാപിക്കുകയാണെങ്കില്‍പ്രാപിക്കുകയാണെങ്കിൽ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോകയർക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.
 
{{verse|24}} കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍അവർ ഇരുവര്‍ക്കുംഇരുവർക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെഎൻറെ രക്ഷിതാവേ, ചെറുപ്പത്തില്‍ചെറുപ്പത്തിൽ ഇവര്‍ഇവർ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌പോറ്റിവളർത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക.
 
{{verse|25}} നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മനസ്സുകളിലുള്ളത്‌ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങള്‍നിങ്ങൾ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ഖേദിച്ചുമടങ്ങുന്നവര്‍ക്ക്‌ഖേദിച്ചുമടങ്ങുന്നവർക്ക്‌ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.
 
{{verse|26}} കുടുംബബന്ധമുള്ളവന്ന്‌ അവന്‍റെഅവൻറെ അവകാശം നീ നല്‍കുകനൽകുക. അഗതിക്കും വഴിപോക്കന്നും ( അവരുടെ അവകാശവും ) . നീ ( ധനം ) ദുര്‍വ്യയംദുർവ്യയം ചെയ്ത്‌ കളയരുത്‌.
 
{{verse|27}} തീര്‍ച്ചയായുംതീർച്ചയായും ദുര്‍വ്യയംദുർവ്യയം ചെയ്യുന്നവര്‍ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തന്‍റെതൻറെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു.
 
{{verse|28}} നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട്‌ നിനക്കവരില്‍നിനക്കവരിൽ നിന്ന്‌ തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട്‌ സൌമ്യമായ വാക്ക്‌ പറഞ്ഞ്‌ കൊള്ളുക
 
{{verse|29}} നിന്‍റെനിൻറെ കൈ നീ പിരടിയിലേക്ക്‌ ബന്ധിക്കപ്പെട്ടതാക്കരുത്‌. അത്‌ ( കൈ ) മുഴുവനായങ്ങ്‌ നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.
 
{{verse|30}} തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌ താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ ഉപജീവനമാര്‍ഗംഉപജീവനമാർഗം വിശാലമാക്കികൊടുക്കുന്നു. ( ചിലര്‍ക്കത്‌ചിലർക്കത്‌ ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ തന്‍റെതൻറെ ദാസന്‍മാരെപ്പറ്റിദാസൻമാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.
 
{{verse|31}} ദാരിദ്യ്‌രഭയത്താല്‍ദാരിദ്യ്‌രഭയത്താൽ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ്‌ അവര്‍ക്കുംഅവർക്കും നിങ്ങള്‍ക്കുംനിങ്ങൾക്കും ഉപജീവനം നല്‍കുന്നത്‌നൽകുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായുംതീർച്ചയായും ഭീമമായ അപരാധമാകുന്നു.
 
{{verse|32}} നിങ്ങള്‍നിങ്ങൾ വ്യഭിചാരത്തെ സമീപിച്ച്‌ പോകരുത്‌. തീര്‍ച്ചയായുംതീർച്ചയായും അത്‌ ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നുമാർഗവുമാകുന്നു.
 
{{verse|33}} അല്ലാഹു പവിത്രത നല്‍കിയിട്ടുള്ളനൽകിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍നിങ്ങൾ ഹനിക്കരുത്‌. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെഅവൻറെ അവകാശിക്ക്‌ നാം ( പ്രതികാരം ചെയ്യാന്‍ചെയ്യാൻ ) അധികാരം വെച്ച്‌ കൊടുത്തിട്ടുണ്ട്‌. എന്നാല്‍എന്നാൽ അവന്‍അവൻ കൊലയില്‍കൊലയിൽ അതിരുകവിയരുത്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ സഹായിക്കപ്പെടുന്നവനാകുന്നു.
 
{{verse|34}} അനാഥയ്ക്ക്‌ പ്രാപ്തി എത്തുന്നത്‌ വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെഅവൻറെ സ്വത്തിനെ നിങ്ങള്‍നിങ്ങൾ സമീപിക്കരുത്‌. നിങ്ങള്‍നിങ്ങൾ കരാര്‍കരാർ നിറവേറ്റുക. തീര്‍ച്ചയായുംതീർച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.
 
{{verse|35}} നിങ്ങള്‍നിങ്ങൾ അളന്നുകൊടുക്കുകയാണെങ്കില്‍അളന്നുകൊടുക്കുകയാണെങ്കിൽ അളവ്‌ നിങ്ങള്‍നിങ്ങൾ തികച്ചുകൊടുക്കുക. ശരിയായ തുലാസ്‌ കൊണ്ട്‌ നിങ്ങള്‍നിങ്ങൾ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ്‌ ഉത്തമവും അന്ത്യഫലത്തില്‍അന്ത്യഫലത്തിൽ ഏറ്റവും മെച്ചമായിട്ടുള്ളതും.
 
{{verse|36}} നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയുംകാര്യത്തിൻറെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായുംതീർച്ചയായും കേള്‍വികേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.
 
{{verse|37}} നീ ഭൂമിയില്‍ഭൂമിയിൽ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായുംതീർച്ചയായും നിനക്ക്‌ ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ലപിളർക്കാനൊന്നുമാവില്ല. ഉയരത്തില്‍ഉയരത്തിൽ നിനക്ക്‌ പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനുംപർവ്വതങ്ങൾക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ചതീർച്ച.
 
{{verse|38}} അവയില്‍അവയിൽ ( മേല്‍പറഞ്ഞമേൽപറഞ്ഞ കാര്യങ്ങളില്‍കാര്യങ്ങളിൽ ) നിന്നെല്ലാം ദുഷിച്ചത്‌ നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ വെറുക്കപ്പെട്ടതാകുന്നു.
 
{{verse|39}} നിന്‍റെനിൻറെ രക്ഷിതാവ്‌ നിനക്ക്‌ ബോധനം നല്‍കിയനൽകിയ ജ്ഞാനത്തില്‍ജ്ഞാനത്തിൽ പെട്ടതത്രെ അത്‌. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്‌. എങ്കില്‍എങ്കിൽ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തില്‍നരകത്തിൽ എറിയപ്പെടുന്നതാണ്‌.
 
{{verse|40}} എന്നാല്‍എന്നാൽ നിങ്ങളുടെ രക്ഷിതാവ്‌ ആണ്‍മക്കളെആൺമക്കളെ നിങ്ങള്‍ക്കുനിങ്ങൾക്കു പ്രത്യേകമായി നല്‍കുകയുംനൽകുകയും, അവന്‍അവൻ മലക്കുകളില്‍മലക്കുകളിൽ നിന്ന്‌ പെണ്‍മക്കളെപെൺമക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായുംതീർച്ചയായും ഗുരുതരമായ ഒരു വാക്ക്‌ തന്നെയാകുന്നു നിങ്ങള്‍നിങ്ങൾ പറയുന്നത്‌.
 
{{verse|41}} അവര്‍അവർ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍മനസ്സിലാക്കുവാൻ വേണ്ടി ഈ ഖുര്‍ആനില്‍ഖുർആനിൽ നാം ( കാര്യങ്ങള്‍കാര്യങ്ങൾ ) വിവിധ രൂപത്തില്‍രൂപത്തിൽ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍എന്നാൽ അവര്‍ക്ക്‌അവർക്ക്‌ അത്‌ അകല്‍ച്ചഅകൽച്ച വര്‍ദ്ധിപ്പിക്കുകവർദ്ധിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.
 
{{verse|42}} ( നബിയേ, ) പറയുക: അവര്‍അവർ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കില്‍മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കിൽ സിംഹാസനാധിപന്‍റെസിംഹാസനാധിപൻറെ അടുക്കലേക്ക്‌ അവര്‍അവർ ( ആ ദൈവങ്ങള്‍ദൈവങ്ങൾ ) വല്ല മാര്‍ഗവുംമാർഗവും തേടുക തന്നെ ചെയ്യുമായിരുന്നു.
 
{{verse|43}} അവന്‍അവൻ എത്ര പരിശുദ്ധന്‍പരിശുദ്ധൻ! അവര്‍അവർ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവന്‍അവൻ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.
 
{{verse|44}} ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെഅവൻറെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നുപ്രകീർത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച്‌ കൊണ്ട്‌ ( അവന്‍റെഅവൻറെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായിപ്രകീർത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനംകീർത്തനം നിങ്ങള്‍നിങ്ങൾ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.
 
{{verse|45}} നീ ഖുര്‍ആന്‍ഖുർആൻ പാരായണം ചെയ്താല്‍ചെയ്താൽ നിന്‍റെയുംനിൻറെയും പരലോകത്തില്‍പരലോകത്തിൽ വിശ്വസിക്കാത്തവരുടെയും ഇടയില്‍ഇടയിൽ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌.
 
{{verse|46}} അവരത്‌ ഗ്രഹിക്കുന്നതിന്‌ ( തടസ്സമായി ) അവരുടെ ഹൃദയങ്ങളിന്‍മേല്‍ഹൃദയങ്ങളിൻമേൽ നാം മൂടികള്‍മൂടികൾ വെക്കുന്നതും, അവരുടെ കാതുകളില്‍കാതുകളിൽ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌. ഖുര്‍ആന്‍ഖുർആൻ പാരായണത്തില്‍പാരായണത്തിൽ നിന്‍റെനിൻറെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍പ്രസ്താവിച്ചാൽ അവര്‍അവർ വിറളിയെടുത്ത്‌ പുറം തിരിഞ്ഞ്‌ പോകുന്നതാണ്‌.
 
{{verse|47}} നീ പറയുന്നത്‌ അവര്‍അവർ ശ്രദ്ധിച്ച്‌ കേള്‍ക്കുന്നകേൾക്കുന്ന സമയത്ത്‌ എന്തൊരു കാര്യമാണ്‌ അവര്‍അവർ ശ്രദ്ധിച്ച്‌ കേട്ട്‌ കൊണ്ടിരിക്കുന്നത്‌ എന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. അവര്‍അവർ സ്വകാര്യം പറയുന്ന സന്ദര്‍ഭംസന്ദർഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങള്‍നിങ്ങൾ പിന്തുടരുന്നത്‌ എന്ന്‌ ( നിന്നെ പരിഹസിച്ചുകൊണ്ട്‌ ) അക്രമികള്‍അക്രമികൾ പറയുന്ന സന്ദര്‍ഭവുംസന്ദർഭവും ( നമുക്ക്‌ നല്ലവണ്ണം അറിയാം. )
 
{{verse|48}} ( നബിയേ, ) നോക്കൂ; എങ്ങനെയാണ്‌ അവര്‍അവർ നിനക്ക്‌ ഉപമകള്‍ഉപമകൾ പറഞ്ഞുണ്ടാക്കിയതെന്ന്‌. അങ്ങനെ അവര്‍അവർ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍അതിനാൽ അവര്‍ക്ക്‌അവർക്ക്‌ ഒരു മാര്‍ഗവുംമാർഗവും പ്രാപിക്കാന്‍പ്രാപിക്കാൻ സാധിക്കുകയില്ല.
 
{{verse|49}} അവര്‍അവർ പറഞ്ഞു: നാം എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളുമായിക്കഴിഞ്ഞാല്‍ജീർണാവശിഷ്ടങ്ങളുമായിക്കഴിഞ്ഞാൽ തീര്‍ച്ചയായുംതീർച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണോഉയിർത്തെഴുന്നേൽപിക്കപ്പെടുന്നതാണോ ?
 
{{verse|50}} ( നബിയേ, ) നീ പറയുക: നിങ്ങള്‍നിങ്ങൾ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.
 
{{verse|51}} അല്ലെങ്കില്‍അല്ലെങ്കിൽ നിങ്ങളുടെ മനസ്സുകളില്‍മനസ്സുകളിൽ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക ( എന്നാലും നിങ്ങള്‍നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും ) അപ്പോള്‍അപ്പോൾ, ആരാണ്‌ ഞങ്ങളെ ( ജീവിതത്തിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരിക? എന്ന്‌ അവര്‍അവർ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍സൃഷ്ടിച്ചവൻ തന്നെ എന്ന്‌ നീ പറയുക. അപ്പോള്‍അപ്പോൾ നിന്‍റെനിൻറെ നേരെ ( നോക്കിയിട്ട്‌ ) അവര്‍അവർ തലയാട്ടിക്കൊണ്ട്‌ പറയും: എപ്പോഴായിരിക്കും അത്‌ ? നീ പറയുക അത്‌ അടുത്ത്‌ തന്നെ ആയേക്കാം.
 
{{verse|52}} അതെ, അവന്‍അവൻ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച്‌ കൊണ്ട്‌ നിങ്ങള്‍നിങ്ങൾ ഉത്തരം നല്‍കുകയുംനൽകുകയും ചെയ്യുന്ന ദിവസം. ( അതിന്നിടക്ക്‌ ) വളരെ കുറച്ച്‌ മാത്രമേ നിങ്ങള്‍നിങ്ങൾ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന്‌ നിങ്ങള്‍നിങ്ങൾ വിചാരിക്കുകയും ചെയ്യും.
 
{{verse|53}} നീ എന്‍റെഎൻറെ ദാസന്‍മാരോട്‌ദാസൻമാരോട്‌ പറയുക; അവര്‍അവർ പറയുന്നത്‌ ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായുംതീർച്ചയായും പിശാച്‌ അവര്‍ക്കിടയില്‍അവർക്കിടയിൽ ( കുഴപ്പം ) ഇളക്കിവിടുന്നു. തീര്‍ച്ചയായുംതീർച്ചയായും പിശാച്‌ മനുഷ്യന്ന്‌ പ്രത്യക്ഷ ശത്രുവാകുന്നു.
 
{{verse|54}} നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍അവൻ ഉദ്ദേശിക്കുന്ന പക്ഷം അവന്‍അവൻ നിങ്ങളോട്‌ കരുണ കാണിക്കും.അല്ലെങ്കില്‍അല്ലെങ്കിൽ അവന്‍അവൻ ഉദ്ദേശിക്കുന്ന പക്ഷം അവന്‍അവൻ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേല്‍മേൽ മേല്‍നോട്ടക്കാരനായിമേൽനോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.
 
{{verse|55}} നിന്‍റെനിൻറെ രക്ഷിതാവ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായുംതീർച്ചയായും പ്രവാചകന്‍മാരില്‍പ്രവാചകൻമാരിൽ ചിലര്‍ക്ക്‌ചിലർക്ക്‌ ചിലരേക്കാള്‍ചിലരേക്കാൾ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്‌നൽകിയിട്ടുണ്ട്‌. ദാവൂദിന്‌ നാം സബൂര്‍സബൂർ എന്ന വേദം നല്‍കുകയുംനൽകുകയും ചെയ്തിരിക്കുന്നു.
 
{{verse|56}} ( നബിയേ, ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍നിങ്ങൾ ( ദൈവങ്ങളെന്ന്‌ ) വാദിച്ച്‌ പോന്നവരെ നിങ്ങള്‍നിങ്ങൾ വിളിച്ച്‌ നോക്കൂ. നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ ഉപദ്രവം നീക്കുവാനോ ( നിങ്ങളുടെ സ്ഥിതിക്ക്‌ ) മാറ്റം വരുത്തുവാനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല.
 
{{verse|57}} അവര്‍അവർ വിളിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്‌പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയാണോ അവര്‍അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാര്‍ഗംസമീപനമാർഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ അല്ലാഹുവോട്‌ ഏറ്റവും അടുത്തവര്‍അടുത്തവർ തന്നെ ( അപ്രകാരം തേടുന്നു. ) അവര്‍അവർ അവന്‍റെഅവൻറെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെഅവൻറെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ശിക്ഷ തീര്‍ച്ചയായുംതീർച്ചയായും ഭയപ്പെടേണ്ടതാകുന്നു.
 
{{verse|58}} ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ ദിവസത്തിന്‌ മുമ്പായി നാം നശിപ്പിച്ച്‌ കളയുന്നതോ അല്ലെങ്കില്‍അല്ലെങ്കിൽ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത്‌ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു.
 
{{verse|59}} നാം ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ അയക്കുന്നതിന്‌ നമുക്ക്‌ തടസ്സമായത്‌ പൂര്‍വ്വികന്‍മാര്‍പൂർവ്വികൻമാർ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നത്‌ മാത്രമാണ്‌. നാം ഥമൂദ്‌ സമുദായത്തിന്‌ പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട്‌ ഒട്ടകത്തെ നല്‍കുകയുണ്ടായിനൽകുകയുണ്ടായി. എന്നിട്ട്‌ അവര്‍അവർ അതിന്‍റെഅതിൻറെ കാര്യത്തില്‍കാര്യത്തിൽ അക്രമം പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. ഭയപ്പെടുത്താന്‍ഭയപ്പെടുത്താൻ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ അയക്കുന്നത്‌.
 
{{verse|60}} തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌ മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന്‌ നാം നിന്നോട്‌ പറഞ്ഞ സന്ദര്‍ഭവുംസന്ദർഭവും ശ്രദ്ധേയമാണ്‌. നിനക്ക്‌ നാം കാണിച്ചുതന്ന ആ ദര്‍ശനത്തെദർശനത്തെ നാം ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്‌. ഖുര്‍ആനിലെഖുർആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും ( ഒരു പരീക്ഷണമാക്കിയിരിക്കുന്നു. ) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍എന്നാൽ വലിയ ധിക്കാരം മാത്രമാണ്‌ അത്‌ അവര്‍ക്ക്‌അവർക്ക്‌ വര്‍ദ്ധിപ്പിച്ച്‌വർദ്ധിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്‌.
 
{{verse|61}} നിങ്ങള്‍നിങ്ങൾ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമാകുന്നു. ) അപ്പോള്‍അപ്പോൾ അവര്‍അവർ പ്രണമിച്ചു. ഇബ്ലീസൊഴികെ.അവന്‍അവൻ പറഞ്ഞു: നീ കളിമണ്ണിനാല്‍കളിമണ്ണിനാൽ സൃഷ്ടിച്ചവന്ന്‌ ഞാന്‍ഞാൻ പ്രണാമം ചെയ്യുകയോ?
 
{{verse|62}} അവന്‍അവൻ പറഞ്ഞു: എന്നെക്കാള്‍എന്നെക്കാൾ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീര്‍ച്ചയായുംതീർച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെഇവൻറെ സന്തതികളില്‍സന്തതികളിൽ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാന്‍ഞാൻ കീഴ്പെടുത്തുക തന്നെ ചെയ്യും.
 
{{verse|63}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍അവരിൽ നിന്ന്‌ വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ളനിങ്ങൾക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ.
 
{{verse|64}} അവരില്‍അവരിൽ നിന്ന്‌ നിനക്ക്‌ സാധ്യമായവരെ നിന്‍റെനിൻറെ ശബ്ദം മുഖേന നീ ഇളക്കിവിട്ട്‌ കൊള്ളുക. അവര്‍ക്കെതിരില്‍അവർക്കെതിരിൽ നിന്‍റെനിൻറെ കുതിരപ്പടയെയും കാലാള്‍പ്പടയെയുംകാലാൾപ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത്‌ കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക്‌ ചേരുകയും അവര്‍ക്കുഅവർക്കു നീ വാഗ്ദാനങ്ങള്‍വാഗ്ദാനങ്ങൾ നല്‍കുകയുംനൽകുകയും ചെയ്തുകൊള്ളുക. പിശാച്‌ അവരോട്‌ ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു.
 
{{verse|65}} തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ ദാസന്‍മാരാരോദാസൻമാരാരോ അവരുടെ മേല്‍മേൽ നിനക്ക്‌ യാതൊരു അധികാരവുമില്ല. കൈകാര്യകര്‍ത്താവായികൈകാര്യകർത്താവായി നിന്‍റെനിൻറെ രക്ഷിതാവ്‌ തന്നെ മതി.
 
{{verse|66}} നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി കടലിലൂടെ കപ്പല്‍കപ്പൽ ഓടിക്കുന്നവനാകുന്നു.അവന്‍റെഅവൻറെ ഔദാര്യത്തില്‍ഔദാര്യത്തിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ തേടിക്കൊണ്ട്‌ വരുന്നതിന്‌ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ നിങ്ങളോട്‌ ഏറെ കരുണയുള്ളവനാകുന്നു.
 
{{verse|67}} കടലില്‍കടലിൽ വെച്ച്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കഷ്ടത ( അപായം ) നേരിട്ടാല്‍നേരിട്ടാൽ അവന്‍അവൻ ഒഴികെ, നിങ്ങള്‍നിങ്ങൾ ആരെയെല്ലാം വിളിച്ച്‌ പ്രാര്‍ത്ഥിച്ചിരുന്നുവോപ്രാർത്ഥിച്ചിരുന്നുവോ അവര്‍അവർ അപ്രത്യക്ഷരാകും. എന്നാല്‍എന്നാൽ നിങ്ങളെ അവന്‍അവൻ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍കരയിലെത്തിക്കുമ്പോൾ നിങ്ങള്‍നിങ്ങൾ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍മനുഷ്യൻ ഏറെ നന്ദികെട്ടവനായിരിക്കുന്നു.
 
{{verse|68}} കരയുടെ ഭാഗത്ത്‌ തന്നെ അവന്‍അവൻ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍അല്ലെങ്കിൽ അവന്‍അവൻ നിങ്ങളുടെ നേരെ ഒരു ചരല്‍ചരൽ മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏല്‍ക്കാന്‍ഏൽക്കാൻ യാതൊരാളെയും നിങ്ങള്‍നിങ്ങൾ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍നിങ്ങൾ നിര്‍ഭയരായിരിക്കുകയാണോനിർഭയരായിരിക്കുകയാണോ?
 
{{verse|69}} അതല്ലെങ്കില്‍അതല്ലെങ്കിൽ മറ്റൊരു പ്രാവശ്യം അവന്‍അവൻ നിങ്ങളെ അവിടേക്ക്‌ ( കടലിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ പോകുകയും, എന്നിട്ട്‌ നിങ്ങളുടെ നേര്‍ക്ക്‌നേർക്ക്‌ അവന്‍അവൻ ഒരു തകര്‍പ്പന്‍തകർപ്പൻ കാറ്റയച്ചിട്ട്‌ നിങ്ങള്‍നിങ്ങൾ നന്ദികേട്‌ കാണിച്ചതിന്‌ നിങ്ങളെ അവന്‍അവൻ മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തില്‍കാര്യത്തിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി നമുക്കെതിരില്‍നമുക്കെതിരിൽ നടപടി എടുക്കാന്‍എടുക്കാൻ യാതൊരാളെയും നിങ്ങള്‍നിങ്ങൾ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപറ്റി നിങ്ങള്‍നിങ്ങൾ നിര്‍ഭയരായിരിക്കുകയാണോനിർഭയരായിരിക്കുകയാണോ?
 
{{verse|70}} തീര്‍ച്ചയായുംതീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍വസ്തുക്കളിൽ നിന്ന്‌ നാം അവര്‍ക്ക്‌അവർക്ക്‌ ഉപജീവനം നല്‍കുകയുംനൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവര്‍ക്ക്‌അവർക്ക്‌ നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയുംനൽകുകയും ചെയ്തിരിക്കുന്നു.
 
{{verse|71}} എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) അപ്പോള്‍അപ്പോൾ ആര്‍ക്ക്‌ആർക്ക്‌ തന്‍റെതൻറെ ( കര്‍മ്മങ്ങളുടെകർമ്മങ്ങളുടെ ) രേഖ തന്‍റെതൻറെ വലതുകൈയ്യില്‍വലതുകൈയ്യിൽ നല്‍കപ്പെട്ടുവോനൽകപ്പെട്ടുവോ അത്തരക്കാര്‍അത്തരക്കാർ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല.
 
{{verse|72}} വല്ലവനും ഈ ലോകത്ത്‌ അന്ധനായിരുന്നാല്‍അന്ധനായിരുന്നാൽ പരലോകത്തും അവന്‍അവൻ അന്ധനായിരിക്കും. ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.
 
{{verse|73}} തീര്‍ച്ചയായുംതീർച്ചയായും നാം നിനക്ക്‌ ബോധനം നല്‍കിയിട്ടുള്ളതില്‍നൽകിയിട്ടുള്ളതിൽ നിന്ന്‌ അവര്‍അവർ നിന്നെ തെറ്റിച്ചുകളയാന്‍തെറ്റിച്ചുകളയാൻ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍മേൽ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ്‌ ( അവര്‍അവർ ആഗ്രഹിക്കുന്നത്‌ ). അപ്പോള്‍അപ്പോൾ അവര്‍അവർ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.
 
{{verse|74}} നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍നിർത്തിയിട്ടില്ലായിരുന്നുവെങ്കിൽ തീര്‍ച്ചയായുംതീർച്ചയായും നീ അവരിലേക്ക്‌ അല്‍പമൊക്കെഅൽപമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.
 
{{verse|75}} എങ്കില്‍എങ്കിൽ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക്‌ ആസ്വദിപ്പിക്കുന്നത്‌. പിന്നീട്‌ നമുക്കെതിരില്‍നമുക്കെതിരിൽ നിനക്ക്‌ സഹായം നല്‍കാന്‍നൽകാൻ യാതൊരാളെയും നീ കണ്ടെത്തുകയില്ല.
 
{{verse|76}} തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ നിന്നെ നാട്ടില്‍നാട്ടിൽ നിന്ന്‌ വിരട്ടി വിടുവാന്‍വിടുവാൻ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന്‌ പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കില്‍എങ്കിൽ നിന്‍റെനിൻറെ ( പുറത്താക്കലിന്‌ ) ശേഷം കുറച്ച്‌ കാലമല്ലാതെ അവര്‍അവർ ( അവിടെ ) താമസിക്കുകയില്ല.
 
{{verse|77}} നിനക്ക്‌ മുമ്പ്‌ നാം അയച്ച നമ്മുടെ ദൂതന്‍മാരുടെദൂതൻമാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെ. നമ്മുടെ നടപടിക്രമത്തിന്‌ യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
 
{{verse|78}} സൂര്യന്‍സൂര്യൻ ( ആകാശമദ്ധ്യത്തില്‍ആകാശമദ്ധ്യത്തിൽ നിന്ന്‌ ) തെറ്റിയത്‌ മുതല്‍മുതൽ രാത്രി ഇരുട്ടുന്നത്‌ വരെ ( നിശ്ചിത സമയങ്ങളില്‍സമയങ്ങളിൽ ) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകനിർവഹിക്കുക ഖുര്‍ആന്‍ഖുർആൻ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും ( നിലനിര്‍ത്തുകനിലനിർത്തുക ) തീര്‍ച്ചയായുംതീർച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ഖുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.
 
{{verse|79}} രാത്രിയില്‍രാത്രിയിൽ നിന്ന്‌ അല്‍പസമയംഅൽപസമയം നീ ഉറക്കമുണര്‍ന്ന്‌ഉറക്കമുണർന്ന്‌ അതോടെ ( ഖുര്‍ആന്‍ഖുർആൻ പാരായണത്തോടെ ) നമസ്കരിക്കുകയും ചെയ്യുക. അത്‌ നിനക്ക്‌ കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നുപുണ്യകർമ്മമാകുന്നു. നിന്‍റെനിൻറെ രക്ഷിതാവ്‌ നിന്നെ സ്തുത്യര്‍ഹമായസ്തുത്യർഹമായ ഒരു സ്ഥാനത്ത്‌ നിയോഗിച്ചേക്കാം.
 
{{verse|80}} എന്‍റെഎൻറെ രക്ഷിതാവേ, സത്യത്തിന്‍റെസത്യത്തിൻറെ പ്രവേശനമാര്‍ഗത്തിലൂടെപ്രവേശനമാർഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്‍റെസത്യത്തിൻറെ ബഹിര്‍ഗ്ഗമനമാര്‍ഗത്തിലൂടെബഹിർഗ്ഗമനമാർഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്‍റെനിൻറെ പക്കല്‍പക്കൽ നിന്ന്‌ എനിക്ക്‌ സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പെടുത്തിത്തരികയുംഏർപെടുത്തിത്തരികയും ചെയ്യേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.
 
{{verse|81}} സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക.
 
{{verse|82}} സത്യവിശ്വാസികള്‍ക്ക്‌സത്യവിശ്വാസികൾക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക്‌അക്രമികൾക്ക്‌ അത്‌ നഷ്ടമല്ലാതെ ( മറ്റൊന്നും ) വര്‍ദ്ധിപ്പിക്കുന്നില്ലവർദ്ധിപ്പിക്കുന്നില്ല.
 
{{verse|83}} നാം മനുഷ്യന്ന്‌ അനുഗ്രഹം ചെയ്ത്‌ കൊടുത്താല്‍കൊടുത്താൽ അവന്‍അവൻ തിരിഞ്ഞുകളയുകയും, അവന്‍റെഅവൻറെ പാട്ടിന്‌ മാറിപ്പോകുകയും ചെയ്യുന്നു. അവന്ന്‌ ദോഷം ബാധിച്ചാലാകട്ടെ അവന്‍അവൻ വളരെ നിരാശനായിരിക്കുകയും ചെയ്യും.
 
{{verse|84}} പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുപ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍എന്നാൽ കൂടുതല്‍കൂടുതൽ ശരിയായ മാര്‍ഗംമാർഗം സ്വീകരിച്ചവന്‍സ്വീകരിച്ചവൻ ആരാണെന്നതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ്‌ നല്ലവണ്ണം അറിയുന്നവനാകുന്നു.
 
{{verse|85}} നിന്നോടവര്‍നിന്നോടവർ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെഎൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കാര്യത്തില്‍കാര്യത്തിൽ പെട്ടതാകുന്നു. അറിവില്‍അറിവിൽ നിന്ന്‌ അല്‍പമല്ലാതെഅൽപമല്ലാതെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നല്‍കപ്പെട്ടിട്ടില്ലനൽകപ്പെട്ടിട്ടില്ല.
 
{{verse|86}} തീര്‍ച്ചയായുംതീർച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിനക്ക്‌ നാം നല്‍കിയനൽകിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നുപിൻവലിക്കുമായിരുന്നു. പിന്നീട്‌ അതിന്‍റെഅതിൻറെ കാര്യത്തില്‍കാര്യത്തിൽ നമുക്കെതിരായി നിനക്ക്‌ ഭരമേല്‍പിക്കാവുന്നഭരമേൽപിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല.
 
{{verse|87}} നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്‌. നിന്‍റെനിൻറെ മേല്‍മേൽ അവന്‍റെഅവൻറെ അനുഗ്രഹം തീര്‍ച്ചയായുംതീർച്ചയായും മഹത്തരമായിരിക്കുന്നു.
 
{{verse|88}} ( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ഖുർആൻ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലുംഒന്നിച്ചുചേർന്നാലും തീര്‍ച്ചയായുംതീർച്ചയായും അതുപോലൊന്ന്‌ അവര്‍അവർ കൊണ്ട്‌ വരികയില്ല. അവരില്‍അവരിൽ ചിലര്‍ചിലർ ചിലര്‍ക്ക്‌ചിലർക്ക്‌ പിന്തുണ നല്‍കുന്നതായാല്‍നൽകുന്നതായാൽ പോലും.
 
{{verse|89}} തീര്‍ച്ചയായുംതീർച്ചയായുംഖുര്‍ആനില്‍ഖുർആനിൽ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ വേണ്ടി വിവിധ രൂപത്തില്‍രൂപത്തിൽ നാം വിവരിച്ചിട്ടുണ്ട്‌. എന്നാല്‍എന്നാൽ മനുഷ്യരില്‍മനുഷ്യരിൽ അധികപേര്‍ക്കുംഅധികപേർക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല.
 
{{verse|90}} അവര്‍അവർ പറഞ്ഞു: ഈ ഭൂമിയില്‍ഭൂമിയിൽ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ഞങ്ങൾ നിന്നെ വിശ്വസിക്കുകയേ ഇല്ല.
 
{{verse|91}} അല്ലെങ്കില്‍അല്ലെങ്കിൽ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍അരുവികൾ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ.
 
{{verse|92}} അല്ലെങ്കില്‍അല്ലെങ്കിൽ നീ ജല്‍പിച്ചത്‌ജൽപിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍മേൽ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍അല്ലെങ്കിൽ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ.
 
{{verse|93}} അല്ലെങ്കില്‍അല്ലെങ്കിൽ നിനക്ക്‌ സ്വര്‍ണംസ്വർണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍അല്ലെങ്കിൽ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല. ( നബിയേ, ) പറയുക: എന്‍റെഎൻറെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍പരിശുദ്ധൻ! ഞാനൊരു മനുഷ്യന്‍മനുഷ്യൻ മാത്രമായ ദൂതനല്ലേ ?
 
{{verse|94}} ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ സന്‍മാര്‍ഗംസൻമാർഗം വന്നപ്പോള്‍വന്നപ്പോൾ അവര്‍അവർ അത്‌ വിശ്വസിക്കുന്നതിന്‌ തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക്‌ മാത്രമായിരുന്നു.
 
{{verse|95}} ( നബിയേ, ) പറയുക: ഭൂമിയിലുള്ളത്‌ ശാന്തരായി നടന്ന്‌ പോകുന്ന മലക്കുകളായിരുന്നെങ്കില്‍മലക്കുകളായിരുന്നെങ്കിൽ അവരിലേക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.
 
{{verse|96}} നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു തന്‍റെതൻറെ ദാസന്‍മാരെപ്പറ്റിദാസൻമാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.
 
{{verse|97}} അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോനേർവഴിയിലാക്കുന്നുവോ അവനാണ്‌ നേര്‍മാര്‍ഗംനേർമാർഗം പ്രാപിച്ചവന്‍പ്രാപിച്ചവൻ.അവന്‍അവൻ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോദുർമാർഗത്തിലാക്കുന്നുവോ, അവര്‍ക്ക്‌അവർക്ക്‌ അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ മുഖം നിലത്ത്‌ കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌. അവരുടെ സങ്കേതം നരകമത്രെ. അത്‌ അണഞ്ഞ്‌ പോകുമ്പോഴെല്ലാം നാം അവര്‍ക്ക്‌അവർക്ക്‌ ജ്വാല കൂട്ടികൊടുക്കുന്നതാണ്‌.
 
{{verse|98}} അവര്‍അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങള്‍ഞങ്ങൾ എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളുംജീർണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ഞങ്ങൾ ഉയിര്‍ത്തെഴുന്നല്‍പിക്കപ്പെടുന്നത്‌ഉയിർത്തെഴുന്നൽപിക്കപ്പെടുന്നത്‌ എന്ന്‌ അവര്‍അവർ പറഞ്ഞതിനും അവര്‍ക്കുള്ളഅവർക്കുള്ള പ്രതിഫലമത്രെ അത്‌.
 
{{verse|99}} ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാന്‍സൃഷ്ടിക്കാൻ ശക്തനാണ്‌ എന്ന്‌ ഇവര്‍ഇവർ മനസ്സിലാക്കിയിട്ടില്ലേ? ഇവര്‍ക്ക്‌ഇവർക്ക്‌ അവന്‍അവൻ ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്‌. അതില്‍അതിൽ സംശയമേ ഇല്ല. എന്നാല്‍എന്നാൽ നന്ദികേട്‌ കാണിക്കാനല്ലാതെ ഈ അക്രമികള്‍ക്ക്‌അക്രമികൾക്ക്‌ മനസ്സ്‌ വന്നില്ല.
 
{{verse|100}} ( നബിയേ, ) പറയുക: എന്‍റെഎൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കാരുണ്യത്തിന്‍റെകാരുണ്യത്തിൻറെ ഖജനാവുകള്‍ഖജനാവുകൾ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ഉടമസ്ഥതയിലായിരുന്നെങ്കിൽ ചെലവഴിച്ച്‌ തീര്‍ന്ന്‌തീർന്ന്‌ പോകുമെന്ന്‌ ഭയന്ന്‌ നിങ്ങള്‍നിങ്ങൾ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു. മനുഷ്യന്‍മനുഷ്യൻ കടുത്ത ലുബ്ധനാകുന്നു.
 
{{verse|101}} തീര്‍ച്ചയായുംതീർച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നല്‍കുകയുണ്ടായിനൽകുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായുംതീർച്ചയായും നിന്നെ ഞാന്‍ഞാൻ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ഫിർഔൻ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റിസന്ദർഭത്തെപ്പറ്റി ഇസ്രായീല്‍ഇസ്രായീൽ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക.
 
{{verse|102}} അദ്ദേഹം ( ഫിര്‍ഔനോട്‌ഫിർഔനോട്‌ ) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ ഇവ ഇറക്കിയത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌ തന്നെയാണ്‌ എന്ന്‌ തീര്‍ച്ചയായുംതീർച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഫിര്‍ഔനേഫിർഔനേ, തീര്‍ച്ചയായുംതീർച്ചയായും നീ നാശമടഞ്ഞവന്‍നാശമടഞ്ഞവൻ തന്നെ എന്നാണ്‌ ഞാന്‍ഞാൻ കരുതുന്നത്‌.
 
{{verse|103}} അപ്പോള്‍അപ്പോൾ അവരെ ( ഇസ്രായീല്യരെ ) നാട്ടില്‍നാട്ടിൽ നിന്ന്‌ വിരട്ടിയോടിക്കുവാനാണ്‌ അവന്‍അവൻ ഉദ്ദേശിച്ചത്‌. അതിനാല്‍അതിനാൽ അവനെയും അവന്‍റെഅവൻറെ കൂടെയുള്ളവരെയും മുഴുവന്‍മുഴുവൻ നാം മുക്കിനശിപ്പിച്ചു.
 
{{verse|104}} അവന്‍റെഅവൻറെ ( നാശത്തിനു ) ശേഷം നാം ഇസ്രായീല്‍ഇസ്രായീൽ സന്തതികളോട്‌ ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങള്‍നിങ്ങൾനാട്ടില്‍നാട്ടിൽ താമസിച്ച്‌ കൊള്ളുക. അനന്തരം പരലോകത്തിന്‍റെപരലോകത്തിൻറെ വാഗ്ദാനം വന്നെത്തിയാല്‍വന്നെത്തിയാൽ നിങ്ങളെയെല്ലാം കൂട്ടത്തോടെ നാം കൊണ്ടു വരുന്നതാണ്‌.
 
{{verse|105}} സത്യത്തോടുകൂടിയാണ്‌ നാം അത്‌ ( ഖുര്‍ആന്‍ഖുർആൻ ) അവതരിപ്പിച്ചത്‌. സത്യത്തോട്‌ കൂടിത്തന്നെ അത്‌ അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത്‌ നല്‍കുന്നവനുമായിക്കൊണ്ടല്ലാതെനൽകുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.
 
{{verse|106}} നീ ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ സാവകാശത്തില്‍സാവകാശത്തിൽ ഓതികൊടുക്കേണ്ടതിനായി ഖുര്‍ആനിനെഖുർആനിനെ നാം ( പല ഭാഗങ്ങളായി ) വേര്‍തിരിച്ചിരിക്കുന്നുവേർതിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|107}} ( നബിയേ, ) പറയുക: നിങ്ങള്‍നിങ്ങൾ ഇതില്‍ഇതിൽ ( ഖുര്‍ആനില്‍ഖുർആനിൽ ) വിശ്വസിച്ച്‌ കൊള്ളുക. അല്ലെങ്കില്‍അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായുംതീർച്ചയായും ഇതിന്‌ മുമ്പ്‌ ( ദിവ്യ ) ജ്ഞാനം നല്‍കപ്പെട്ടവരാരോനൽകപ്പെട്ടവരാരോ അവര്‍ക്ക്‌അവർക്ക്‌ ഇത്‌ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍വായിച്ചുകേൾപിക്കപ്പെട്ടാൽ അവര്‍അവർ പ്രണമിച്ച്‌ കൊണ്ട്‌ മുഖം കുത്തി വീഴുന്നതാണ്‌.
 
{{verse|108}} അവര്‍അവർ പറയും: ഞങ്ങളുടെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍പരിശുദ്ധൻ! തീര്‍ച്ചയായുംതീർച്ചയായും ഞങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു.
 
{{verse|109}} അവര്‍അവർ കരഞ്ഞുകൊണ്ട്‌ മുഖം കുത്തി വീഴുകയും അതവര്‍ക്ക്‌അതവർക്ക്‌ വിനയം വര്‍ദ്ധിപ്പിക്കുകയുംവർദ്ധിപ്പിക്കുകയും ചെയ്യും.
 
{{verse|110}} ( നബിയേ, ) പറയുക: നിങ്ങള്‍നിങ്ങൾ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍അല്ലെങ്കിൽ റഹ്മാന്‍റഹ്മാൻ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായഉൽകൃഷ്ടമായ നാമങ്ങള്‍നാമങ്ങൾ. നിന്‍റെനിൻറെ പ്രാര്‍ത്ഥനപ്രാർത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗംമാർഗം നീ തേടിക്കൊള്ളുക.
 
{{verse|111}} സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ആധിപത്യത്തിൽ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍നിന്ദ്യതയിൽ നിന്ന്‌ രക്ഷിക്കാന്‍രക്ഷിക്കാൻ ഒരു രക്ഷകന്‍രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഇസ്റാഅ്" എന്ന താളിൽനിന്ന് ശേഖരിച്ചത്