"പരിശുദ്ധ ഖുർആൻ/ഖസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 28}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/നംല്‍നംൽ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അന്‍‌കബൂത്അൻ‌കബൂത്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} ത്വാ-സീന്‍സീൻ-മീം.
 
{{verse|2}} സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.
 
{{verse|3}} വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയുംഫിർഔൻറെയും വൃത്താന്തത്തില്‍വൃത്താന്തത്തിൽ നിന്നും സത്യപ്രകാരം നിനക്ക്‌ നാം ഓതികേള്‍പിക്കുന്നുഓതികേൾപിക്കുന്നു.
 
{{verse|4}} തീര്‍ച്ചയായുംതീർച്ചയായും ഫിര്‍ഔന്‍ഫിർഔൻ നാട്ടില്‍നാട്ടിൽ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍അവൻ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയുംകക്ഷികളാക്കിത്തീർക്കുകയും ചെയ്തു. അവരില്‍അവരിൽ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട്‌ദുർബലരാക്കിയിട്ട്‌ അവരുടെ ആണ്‍മക്കളെആൺമക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെപെൺമക്കളെ ജീവിക്കാന്‍ജീവിക്കാൻ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ നാശകാരികളില്‍നാശകാരികളിൽ പെട്ടവനായിരുന്നു.
 
{{verse|5}} നാമാകട്ടെ ഭൂമിയില്‍ഭൂമിയിൽ അടിച്ചമര്‍ത്തപ്പെട്ടഅടിച്ചമർത്തപ്പെട്ട ദുര്‍ബലരോട്‌ദുർബലരോട്‌ ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ ( നാടിന്‍റെനാടിൻറെ ) അനന്തരാവകാശികളാക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്‌.
 
{{verse|6}} അവര്‍ക്ക്‌അവർക്ക്‌ ( ആ മര്‍ദ്ദിതര്‍ക്ക്‌മർദ്ദിതർക്ക്‌ ) ഭൂമിയില്‍ഭൂമിയിൽ സ്വാധീനം നല്‍കുവാനുംനൽകുവാനും, ഫിര്‍ഔന്നുംഫിർഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കുംസൈന്യങ്ങൾക്കും അവരില്‍അവരിൽ നിന്ന്‌ തങ്ങള്‍തങ്ങൾ ആശങ്കിച്ചിരുന്നതെന്തോ അത്‌ കാണിച്ചുകൊടുക്കുവാനും ( നാം ഉദ്ദേശിക്കുന്നു. )
 
{{verse|7}} മൂസായുടെ മാതാവിന്‌ നാം ബോധനം നല്‍കിനൽകി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെഅവൻറെ കാര്യത്തില്‍കാര്യത്തിൽ നിനക്ക്‌ ഭയം തോന്നുകയാണെങ്കില്‍തോന്നുകയാണെങ്കിൽ അവനെ നീ നദിയില്‍നദിയിൽ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായുംതീർച്ചയായും അവനെ നാം നിന്‍റെനിൻറെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ദൈവദൂതൻമാരിൽ ഒരാളാക്കുന്നതുമാണ്‌.
 
{{verse|8}} എന്നിട്ട്‌ ഫിര്‍ഔന്‍റെഫിർഔൻറെ ആളുകള്‍ആളുകൾ അവനെ ( നദിയില്‍നദിയിൽ നിന്ന്‌ ) കണ്ടെടുത്തു. അവന്‍അവൻ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ആയിരിക്കാൻ വേണ്ടി. തീര്‍ച്ചയായുംതീർച്ചയായും ഫിര്‍ഔനുംഫിർഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു.
 
{{verse|9}} ഫിര്‍ഔന്‍റെഫിർഔൻറെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെകുളിർമയത്രെ ( ഈ കുട്ടി. ) അതിനാല്‍അതിനാൽ ഇവനെ നിങ്ങള്‍നിങ്ങൾ കൊല്ലരുത്‌. ഇവന്‍ഇവൻ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍അല്ലെങ്കിൽ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍അവർ യാഥാര്‍ത്ഥ്യംയാഥാർത്ഥ്യം ഗ്രഹിച്ചിരുന്നില്ല.
 
{{verse|10}} മൂസായുടെ മാതാവിന്‍റെമാതാവിൻറെ മനസ്സ്‌ ( അന്യ ചിന്തകളില്‍ചിന്തകളിൽ നിന്ന്‌ ) ഒഴിവായതായിത്തീര്‍ന്നുഒഴിവായതായിത്തീർന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍നിർത്തിയില്ലായിരുന്നുവെങ്കിൽ അവന്‍റെഅവൻറെ കാര്യം അവള്‍അവൾ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍അവൾ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍കൂട്ടത്തിലായിരിക്കാൻ വേണ്ടിയത്രെ ( നാം അങ്ങനെ ചെയ്തത്‌. )
 
{{verse|11}} അവള്‍അവൾ അവന്‍റെഅവൻറെ ( മൂസായുടെ ) സഹോദരിയോട്‌ പറഞ്ഞു: നീ അവന്‍റെഅവൻറെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന്‌ അവള്‍അവൾ അവനെ നിരീക്ഷിച്ചു. അവര്‍അവർ അതറിഞ്ഞിരുന്നില്ല.
 
{{verse|12}} അതിനു മുമ്പ്‌ മുലയൂട്ടുന്ന സ്ത്രീകള്‍സ്ത്രീകൾ അവന്ന്‌ മുലകൊടുക്കുന്നതിന്‌ നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍അപ്പോൾ അവള്‍അവൾ ( സഹോദരി ) പറഞ്ഞു: നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിവ്‌ തരട്ടെയോ? അവര്‍അവർ ഇവന്‍റെഇവൻറെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.
 
{{verse|13}} അങ്ങനെ അവന്‍റെഅവൻറെ മാതാവിന്‍റെമാതാവിൻറെ കണ്ണ്‌ കുളിര്‍ക്കുവാനുംകുളിർക്കുവാനും, അവള്‍അവൾ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ വാഗ്ദാനം സത്യമാണെന്ന്‌ അവള്‍അവൾ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക്‌അവൾക്ക്‌ തിരിച്ചേല്‍പിച്ചുതിരിച്ചേൽപിച്ചു. പക്ഷെ അവരില്‍അവരിൽ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.
 
{{verse|14}} അങ്ങനെ അദ്ദേഹം ( മൂസാ ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ചെയ്തപ്പോൾ അദ്ദേഹത്തിന്‌ നാം വിവേകവും വിജ്ഞാനവും നല്‍കിനൽകി. അപ്രകാരമാണ്‌ സദ്‌വൃത്തര്‍ക്ക്‌സദ്‌വൃത്തർക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌നൽകുന്നത്‌.
 
{{verse|15}} പട്ടണവാസികള്‍പട്ടണവാസികൾ അശ്രദ്ധരായിരുന്ന സമയത്ത്‌ മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍അപ്പോൾ അവിടെ രണ്ടുപുരുഷന്‍മാര്‍രണ്ടുപുരുഷൻമാർ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ഒരാൾ തന്‍റെതൻറെ കക്ഷിയില്‍കക്ഷിയിൽ പെട്ടവന്‍പെട്ടവൻ. മറ്റൊരാള്‍മറ്റൊരാൾ തന്‍റെതൻറെ ശത്രുവിഭാഗത്തില്‍ശത്രുവിഭാഗത്തിൽ പെട്ടവനും. അപ്പോള്‍അപ്പോൾ തന്‍റെതൻറെ കക്ഷിയില്‍കക്ഷിയിൽ പെട്ടവന്‍പെട്ടവൻ തന്‍റെതൻറെ ശത്രുവിഭാഗത്തില്‍ശത്രുവിഭാഗത്തിൽ പെട്ടവന്നെതിരില്‍പെട്ടവന്നെതിരിൽ അദ്ദേഹത്തോട്‌ സഹായം തേടി. അപ്പോള്‍അപ്പോൾ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്‍റെഅതവൻറെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത്‌ പിശാചിന്‍റെപിശാചിൻറെ പ്രവര്‍ത്തനത്തില്‍പ്രവർത്തനത്തിൽ പെട്ടതാകുന്നു. അവന്‍അവൻ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.
 
{{verse|16}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ എന്നോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍അതിനാൽ നീ എനിക്ക്‌ പൊറുത്തുതരേണമേ. അപ്പോള്‍അപ്പോൾ അദ്ദേഹത്തിന്‌ അവന്‍അവൻ പൊറുത്തുകൊടുത്തു. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|17}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, നീ എനിക്ക്‌ അനുഗ്രഹം നല്‍കിയിട്ടുള്ളതുനൽകിയിട്ടുള്ളതു കൊണ്ട്‌ ഇനി ഒരിക്കലും ഞാന്‍ഞാൻ കുറ്റവാളികള്‍ക്കുകുറ്റവാളികൾക്കു സഹായം നല്‍കുന്നവനാവുകയില്ലനൽകുന്നവനാവുകയില്ല.
 
{{verse|18}} അങ്ങനെ അദ്ദേഹം പട്ടണത്തില്‍പട്ടണത്തിൽ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചുവർത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട്‌ സഹായം തേടിയവന്‍തേടിയവൻ വീണ്ടും തന്നോട്‌ സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട്‌ പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗിദുർമാർഗി തന്നെയാകുന്നു.
 
{{verse|19}} എന്നിട്ട്‌ അവര്‍അവർ ഇരുവര്‍ക്കുംഇരുവർക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍പിടികൂടാൻ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ഉദ്ദേശിച്ചപ്പോൾ അവന്‍അവൻ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത്‌ പോലെ നീ എന്നെയും കൊല്ലാന്‍കൊല്ലാൻ ഉദ്ദേശിക്കുകയാണോ? നാട്ടില്‍നാട്ടിൽ ഒരു പോക്കിരിയാകാന്‍പോക്കിരിയാകാൻ മാത്രമാണ്‌ നീ ഉദ്ദേശിക്കുന്നത്‌. നന്‍മയുണ്ടാക്കുന്നവരുടെനൻമയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍കൂട്ടത്തിലാകാൻ നീ ഉദ്ദേശിക്കുന്നില്ല.
 
{{verse|20}} പട്ടണത്തിന്‍റെപട്ടണത്തിൻറെ അങ്ങേ അറ്റത്തു നിന്ന്‌ ഒരു പുരുഷന്‍പുരുഷൻ ഓടിവന്നു. അയാള്‍അയാൾ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍കൊല്ലാൻ വേണ്ടി പ്രമുഖവ്യക്തികള്‍പ്രമുഖവ്യക്തികൾ ആലോചന നടത്തികൊണ്ടിരിക്കുന്നുണ്ട്‌. അതിനാല്‍അതിനാൽ താങ്കള്‍താങ്കൾ ( ഈജിപ്തില്‍ഈജിപ്തിൽ നിന്ന്‌ ) പുറത്ത്‌ പോയിക്കൊള്ളുക. തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു.
 
{{verse|21}} അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന്‌ പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ജനതയിൽ നിന്ന്‌ എന്നെ നീ രക്ഷപ്പെടുത്തേണമേ.
 
{{verse|22}} മദ്‌യന്‍റെമദ്‌യൻറെ നേര്‍ക്ക്‌നേർക്ക്‌ യാത്ര തിരിച്ചപ്പോള്‍തിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവ്‌ ശരിയായ മാര്‍ഗത്തിലേക്ക്‌മാർഗത്തിലേക്ക്‌ എന്നെ നയിച്ചേക്കാം.
 
{{verse|23}} മദ്‌യനിലെ ജലാശയത്തിങ്കല്‍ജലാശയത്തിങ്കൽ അദ്ദേഹം ചെന്നെത്തിയപ്പോള്‍ചെന്നെത്തിയപ്പോൾ ആടുകള്‍ക്ക്‌ആടുകൾക്ക്‌ വെള്ളം കൊടുത്ത്‌ കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത്‌ അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി ( തങ്ങളുടെ ആട്ടിന്‍ആട്ടിൻ പറ്റത്തെ ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്നനിർത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ്‌ നിങ്ങളുടെ പ്രശ്നം? അവര്‍അവർ പറഞ്ഞു: ഇടയന്‍മാര്‍ഇടയൻമാർ ( ആടുകള്‍ക്ക്‌ആടുകൾക്ക്‌ വെള്ളം കൊടുത്ത്‌ ) തിരിച്ചു കൊണ്ടു പോകുന്നത്‌ വരെ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌.
 
{{verse|24}} അങ്ങനെ അവര്‍ക്കുഅവർക്കു വേണ്ടി അദ്ദേഹം ( അവരുടെ കാലികള്‍ക്ക്‌കാലികൾക്ക്‌ ) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക്‌ മാറിയിരുന്നിട്ട്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു: എന്‍റെഎൻറെ രക്ഷിതാവേ, നീ എനിക്ക്‌ ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കുംനൻമയ്ക്കും ഞാന്‍ഞാൻ ആവശ്യക്കാരനാകുന്നു.
 
{{verse|25}} അപ്പോള്‍അപ്പോൾ ആ രണ്ട്‌ സ്ത്രീകളില്‍സ്ത്രീകളിൽ ഒരാള്‍ഒരാൾ നാണിച്ചു കൊണ്ട്‌ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ അടുത്ത്‌ നടന്നു ചെന്നിട്ട്‌ പറഞ്ഞു: താങ്കള്‍താങ്കൾ ഞങ്ങള്‍ക്കുഞങ്ങൾക്കു വേണ്ടി ( ആടുകള്‍ക്ക്‌ആടുകൾക്ക്‌ ) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കുതാങ്കൾക്കു നല്‍കുവാനായിനൽകുവാനായി എന്‍റെഎൻറെ പിതാവ്‌ താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ അടുത്ത്‌ ചെന്നിട്ട്‌ തന്‍റെതൻറെ കഥ അദ്ദേഹത്തിന്‌ വിവരിച്ചുകൊടുത്തപ്പോള്‍വിവരിച്ചുകൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന്‌ജനതയിൽനിന്ന്‌ നീ രക്ഷപ്പെട്ടിരിക്കുന്നു.
 
{{verse|26}} ആ രണ്ടുസ്ത്രീകളിലൊരാള്‍രണ്ടുസ്ത്രീകളിലൊരാൾ പറഞ്ഞു: എന്‍റെഎൻറെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍താങ്കൾ കൂലിക്കാരനായി നിര്‍ത്തുകനിർത്തുക. തീര്‍ച്ചയായുംതീർച്ചയായും താങ്കള്‍താങ്കൾ കൂലിക്കാരായി എടുക്കുന്നവരില്‍എടുക്കുന്നവരിൽ ഏറ്റവും ഉത്തമന്‍ഉത്തമൻ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ.
 
{{verse|27}} അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: നീ എട്ടു വര്‍ഷംവർഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍വ്യവസ്ഥയിൽ എന്‍റെഎൻറെ ഈ രണ്ടു പെണ്‍മക്കളില്‍പെൺമക്കളിൽ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍തരാൻ ഞാന്‍ഞാൻ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷംപത്തുവർഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍പൂർത്തിയാക്കുകയാണെങ്കിൽ അത്‌ നിന്‍റെനിൻറെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍പ്രയാസമുണ്ടാക്കാൻ ഞാന്‍ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍നിലയിൽ വര്‍ത്തിക്കുന്നവരില്‍വർത്തിക്കുന്നവരിൽ ഒരാളായി നിനക്ക്‌ എന്നെ കാണാം.
 
{{verse|28}} അദ്ദേഹം ( മൂസാ ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍അവധികളിൽ ഏത്‌ ഞാന്‍ഞാൻ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു.
 
{{verse|29}} അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെതൻറെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ചെയ്തപ്പോൾ പര്‍വ്വതത്തിന്‍റെപർവ്വതത്തിൻറെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെതൻറെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങള്‍നിങ്ങൾ നില്‍ക്കൂനിൽക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കില്‍അല്ലെങ്കിൽ ഒരു തീക്കൊള്ളിയോ ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ തീ കായാമല്ലോ?
 
{{verse|30}} അങ്ങനെ അദ്ദേഹം അതിന്നടുത്ത്‌ ചെന്നപ്പോള്‍ചെന്നപ്പോൾ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത്‌ നിന്ന്‌, ഒരു വൃക്ഷത്തില്‍വൃക്ഷത്തിൽ നിന്ന്‌ അദ്ദേഹത്തോട്‌ വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായുംതീർച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.
 
{{verse|31}} നീ നിന്‍റെനിൻറെ വടി താഴെയിടൂ! എന്നിട്ടത്‌ ഒരു സര്‍പ്പമെന്നോണംസർപ്പമെന്നോണം പിടയുന്നത്‌ കണ്ടപ്പോള്‍കണ്ടപ്പോൾ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ്‌ നോക്കിയത്‌ പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട്‌ വരിക. പേടിക്കേണ്ട. തീര്‍ച്ചയായുംതീർച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.
 
{{verse|32}} നീ നിന്‍റെനിൻറെ കൈ കുപ്പായമാറിലേക്ക്‌ പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത്‌ വരുന്നതാണ്‌. ഭയത്തില്‍ഭയത്തിൽ നിന്ന്‌ മോചനത്തിനായ്‌ നിന്‍റെനിൻറെ പാര്‍ശ്വഭാഗംപാർശ്വഭാഗം നീ ശരീരത്തിലേക്ക്‌ ചേര്‍ത്ത്‌ചേർത്ത്‌ പിടിക്കുകയും ചെയ്യുക. അങ്ങനെ അത്‌ രണ്ടും ഫിര്‍ഔന്‍റെയുംഫിർഔൻറെയും, അവന്‍റെഅവൻറെ പ്രമുഖന്‍മാരുടെയുംപ്രമുഖൻമാരുടെയും അടുത്തേക്ക്‌ നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.
 
{{verse|33}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ഒരാളെ ഞാന്‍ഞാൻ കൊന്നുപോയിട്ടുണ്ട്‌. അതിനാല്‍അതിനാൽ അവര്‍അവർ എന്നെ കൊല്ലുമെന്ന്‌ ഞാന്‍ഞാൻ ഭയപ്പെടുന്നു.
 
{{verse|34}} എന്‍റെഎൻറെ സഹോദരന്‍സഹോദരൻ ഹാറൂന്‍ഹാറൂൻ എന്നെക്കാള്‍എന്നെക്കാൾ വ്യക്തമായി സംസാരിക്കാന്‍സംസാരിക്കാൻ കഴിവുള്ളവനാകുന്നു. അതു കൊണ്ട്‌ എന്നോടൊപ്പം എന്‍റെഎൻറെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി കൊണ്ട്‌ അവനെ നീ നിയോഗിക്കേണമേ. അവര്‍അവർ എന്നെ നിഷേധിച്ച്‌ കളയുമെന്ന്‌ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ ഭയപ്പെടുന്നു.
 
{{verse|35}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: നിന്‍റെനിൻറെ സഹോദരന്‍സഹോദരൻ മുഖേന നിന്‍റെനിൻറെ കൈക്ക്‌ നാം ബലം നല്‍കുകയുംനൽകുകയും, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഇരുവര്‍ക്കുംഇരുവർക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയുംനൽകുകയും ചെയ്യുന്നതാണ്‌. അതിനാല്‍അതിനാൽ അവര്‍അവർ നിങ്ങളുടെ അടുത്ത്‌ എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍വിജയികൾ.
 
{{verse|36}} അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ മൂസാ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ചെന്നപ്പോൾ അവര്‍അവർ പറഞ്ഞു: ഇത്‌ വ്യാജനിര്‍മിതമായവ്യാജനിർമിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വപൂർവ്വ പിതാക്കളില്‍പിതാക്കളിൽ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല.
 
{{verse|37}} മൂസാ പറഞ്ഞു: തന്‍റെതൻറെ പക്കല്‍പക്കൽ നിന്ന്‌ സന്‍മാര്‍ഗവുംസൻമാർഗവും കൊണ്ട്‌ വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്‍റെലോകത്തിൻറെ പര്യവസാനം ആര്‍ക്ക്‌ആർക്ക്‌ അനുകൂലമായിരിക്കുമെന്നും എന്‍റെഎൻറെ രക്ഷിതാവിന്‌ നല്ലപോലെ അറിയാം. അക്രമികള്‍അക്രമികൾ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ചതീർച്ച.
 
{{verse|38}} ഫിര്‍ഔന്‍ഫിർഔൻ പറഞ്ഞു: പ്രമുഖന്‍മാരെപ്രമുഖൻമാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായിനിങ്ങൾക്കുള്ളതായി ഞാന്‍ഞാൻ അറിഞ്ഞിട്ടില്ല. അതുകൊണ്ട്‌ ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട്‌ ( ഇഷ്ടിക ) ചുട്ടെടുക്കുക. എന്നിട്ട്‌ എനിക്ക്‌ നീ ഒരു ഉന്നത സൌധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക്‌ എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ്‌ ഞാന്‍ഞാൻ വിചാരിക്കുന്നത്‌.
 
{{verse|39}} അവനും അവന്‍റെഅവൻറെ സൈന്യങ്ങളും ഭൂമിയില്‍ഭൂമിയിൽ അന്യായമായി അഹങ്കരിക്കുകയും, നമ്മുടെ അടുക്കലേക്ക്‌ അവര്‍അവർ മടക്കപ്പെടുകയില്ലെന്ന്‌ അവര്‍അവർ വിചാരിക്കുകയും ചെയ്തു.
 
{{verse|40}} അതിനാല്‍അതിനാൽ അവനെയും അവന്‍റെഅവൻറെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍കടലിൽ എറിഞ്ഞ്‌ കളഞ്ഞു. അപ്പോള്‍അപ്പോൾ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കൂ.
 
{{verse|41}} അവരെ നാം നരകത്തിലേക്ക്‌ ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കിനേതാക്കൻമാരാക്കി. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവര്‍ക്കൊരുഅവർക്കൊരു സഹായവും നല്‍കപ്പെടുന്നതല്ലനൽകപ്പെടുന്നതല്ല.
 
{{verse|42}} ഈ ഐഹികജീവിതത്തില്‍ഐഹികജീവിതത്തിൽ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവര്‍അവർ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
 
{{verse|43}} പൂര്‍വ്വതലമുറകളെപൂർവ്വതലമുറകളെ നാം നശിപ്പിച്ചതിന്‌ ശേഷം, ജനങ്ങള്‍ക്കുജനങ്ങൾക്കു ഉള്‍കാഴ്ചഉൾകാഴ്ച നല്‍കുന്നനൽകുന്ന തെളിവുകളും മാര്‍ഗദര്‍ശനവുംമാർഗദർശനവും കാരുണ്യവുമായിക്കൊണ്ട്‌ മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നല്‍കുകയുണ്ടായിനൽകുകയുണ്ടായി. അവര്‍അവർ ചിന്തിച്ച്‌ ഗ്രഹിച്ചേക്കാമല്ലോ.
 
{{verse|44}} ( നബിയേ, ) മൂസായ്ക്ക്‌ നാം കല്‍പനകൽപന ഏല്‍പിച്ച്‌ഏൽപിച്ച്‌ കൊടുത്ത സമയത്ത്‌ ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍പാർശ്വത്തിൽ നീ ഉണ്ടായിരുന്നില്ല. ( ആ സംഭവത്തിന്‌ ) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ നീ ഉണ്ടായിരുന്നതുമില്ല.
 
{{verse|45}} പക്ഷെ നാം ( പിന്നീട്‌ ) പല തലമുറകളെയും വളര്‍ത്തിയെടുത്തുവളർത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍യുഗങ്ങൾ ദീര്‍ഘിച്ചുദീർഘിച്ചു. മദ്‌യങ്കാര്‍ക്ക്‌മദ്‌യങ്കാർക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ ഓതികേള്‍പിച്ചുഓതികേൾപിച്ചു കൊടുത്തു കൊണ്ട്‌ നീ അവര്‍ക്കിടയില്‍അവർക്കിടയിൽ താമസിച്ചിരുന്നില്ല.പക്ഷെ നാം ദൂതന്‍മാരെദൂതൻമാരെ നിയോഗിക്കുന്നവനായിരിക്കുന്നു.
 
{{verse|46}} നാം ( മൂസായെ ) വിളിച്ച സമയത്ത്‌ ആ പര്‍വ്വതത്തിന്‍റെപർവ്വതത്തിൻറെ പാര്‍ശ്വത്തില്‍പാർശ്വത്തിൽ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താല്‍കാരുണ്യത്താൽ ( ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു. ) നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍നൽകുവാൻ വേണ്ടിയത്രെ ഇത്‌. അവര്‍അവർ ആലോചിച്ച്‌ മനസ്സിലാക്കിയേക്കാം.
 
{{verse|47}} തങ്ങളുടെ കൈകള്‍കൈകൾ മുന്‍കൂട്ടിചെയ്തുമുൻകൂട്ടിചെയ്തു വെച്ചതിന്‍റെവെച്ചതിൻറെ ഫലമായി അവര്‍ക്കുഅവർക്കു വല്ല വിപത്തും നേരിടുകയും അപ്പോള്‍അപ്പോൾ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക്‌ നിനക്ക്‌ ഒരു ദൂതനെ അയച്ചുകൂടായിരുന്നോ, എങ്കില്‍എങ്കിൽ ഞങ്ങള്‍ഞങ്ങൾ നിന്‍റെനിൻറെ തെളിവുകള്‍തെളിവുകൾ പിന്തുടരുകയും, ഞങ്ങള്‍ഞങ്ങൾ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്തേനെ എന്ന്‌ അവര്‍അവർ പറയുകയും ചെയ്യില്ലായിരുന്നുവെങ്കില്‍ചെയ്യില്ലായിരുന്നുവെങ്കിൽ ( നാം നിന്നെ ദൂതനായി അയക്കുമായിരുന്നില്ല. )
 
{{verse|48}} എന്നാല്‍എന്നാൽ നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള സത്യം ( മുഹമ്മദ്‌ നബി മുഖേന ) അവര്‍ക്ക്‌അവർക്ക്‌ വന്നെത്തിയപ്പോള്‍വന്നെത്തിയപ്പോൾ അവര്‍അവർ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌നൽകപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ ഇവന്ന്‌ നല്‍കപ്പെടാത്തത്‌നൽകപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍എന്നാൽ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍നൽകപ്പെട്ടതിൽ അവര്‍അവർ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍അവർ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയനൽകിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ഞങ്ങൾ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍അവർ പറഞ്ഞു.
 
{{verse|49}} ( നബിയേ, ) പറയുക: എന്നാല്‍എന്നാൽ അവ രണ്ടിനെക്കാളും നേര്‍വഴിനേർവഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പക്കല്‍പക്കൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ കൊണ്ട്‌ വരൂ; ഞാനത്‌ പിന്‍പറ്റിക്കൊള്ളാംപിൻപറ്റിക്കൊള്ളാം. നിങ്ങള്‍നിങ്ങൾ സത്യവാന്‍മാരാണെങ്കില്‍സത്യവാൻമാരാണെങ്കിൽ.
 
{{verse|50}} ഇനി നിനക്ക്‌ അവര്‍അവർ ഉത്തരം നല്‍കിയില്ലെങ്കില്‍നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ്‌ അവര്‍അവർ പിന്തുടരുന്നത്‌ എന്ന്‌ നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവുംമാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവന്‍വഴിപിഴച്ചവൻ ആരുണ്ട്‌? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ലനേർവഴിയിലാക്കുകയില്ല; തീര്‍ച്ചതീർച്ച.
 
{{verse|51}} അവര്‍അവർ ആലോചിച്ച്‌ മനസ്സിലാക്കേണ്ടതിന്നായി വചനം അവര്‍ക്ക്‌അവർക്ക്‌ നാം നിരന്തരമായി എത്തിച്ചുകൊടുത്തിട്ടുണ്ട്‌.
 
{{verse|52}} ഇതിന്‌ മുമ്പ്‌ നാം ആര്‍ക്ക്‌ആർക്ക്‌ വേദഗ്രന്ഥം നല്‍കിയോനൽകിയോ അവര്‍അവർ ഇതില്‍ഇതിൽ വിശ്വസിക്കുന്നു.
 
{{verse|53}} ഇതവര്‍ക്ക്‌ഇതവർക്ക്‌ ഓതികേള്‍പിക്കപ്പെടുമ്പോള്‍ഓതികേൾപിക്കപ്പെടുമ്പോൾ അവര്‍അവർ പറയും: ഞങ്ങള്‍ഞങ്ങൾ ഇതില്‍ഇതിൽ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും ഇത്‌ ഞങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ കീഴ്പെടുന്നവരായിരിക്കുന്നു.
 
{{verse|54}} അത്തരക്കാര്‍ക്ക്‌അത്തരക്കാർക്ക്‌ അവര്‍അവർ ക്ഷമിച്ചതിന്‍റെക്ഷമിച്ചതിൻറെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്‌നൽകപ്പെടുന്നതാണ്‌. അവര്‍അവർ നന്‍മകൊണ്ട്‌നൻമകൊണ്ട്‌ തിന്‍മയെതിൻമയെ തടുക്കുകയും, നാം അവര്‍ക്ക്‌അവർക്ക്‌ നല്‍കിയിട്ടുള്ളതില്‍നൽകിയിട്ടുള്ളതിൽ നിന്ന്‌ ചെലവഴിക്കുകയും ചെയ്യും.
 
{{verse|55}} വ്യര്‍ത്ഥമായവ്യർത്ഥമായ വാക്കുകള്‍വാക്കുകൾ അവര്‍അവർ കേട്ടാല്‍കേട്ടാൽ അതില്‍അതിൽ നിന്നവര്‍നിന്നവർ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങള്‍ക്കുള്ളത്‌ഞങ്ങൾക്കുള്ളത്‌ ഞങ്ങളുടെ കര്‍മ്മങ്ങളാണ്‌കർമ്മങ്ങളാണ്‌. നിങ്ങള്‍ക്കുള്ളത്‌നിങ്ങൾക്കുള്ളത്‌ നിങ്ങളുടെ കര്‍മ്മങ്ങളുംകർമ്മങ്ങളും. നിങ്ങള്‍ക്കുനിങ്ങൾക്കു സലാം. മൂഢന്‍മാരെമൂഢൻമാരെ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ആാ‍വശ്യമില്ല.
 
{{verse|56}} തീര്‍ച്ചയായുംതീർച്ചയായും നിനക്ക്‌ ഇഷ്ടപ്പെട്ടവരെ നിനക്ക്‌ നേര്‍വഴിയിലാക്കാനാവില്ലനേർവഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നുനേർവഴിയിലാക്കുന്നു. സന്‍മാര്‍ഗംസൻമാർഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍അവൻ ( അല്ലാഹു ) നല്ലവണ്ണം അറിയുന്നവനാകുന്നു.
 
{{verse|57}} നിന്നോടൊപ്പം ഞങ്ങള്‍ഞങ്ങൾ സന്‍മാര്‍ഗംസൻമാർഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍നാട്ടിൽ നിന്ന്‌ ഞങ്ങള്‍ഞങ്ങൾ എടുത്തെറിയപ്പെടും. എന്ന്‌ അവര്‍അവർ പറഞ്ഞു. നിര്‍ഭയമായനിർഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക്‌അവർക്ക്‌ അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ഫലങ്ങൾ അവിടേക്ക്‌ ശേഖരിച്ച്‌ കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള ഉപജീവനമത്രെ അത്‌. പക്ഷെ അവരില്‍അവരിൽ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.
 
{{verse|58}} സ്വന്തം ജീവിതസുഖത്തില്‍ജീവിതസുഖത്തിൽ മതിമറന്ന്‌ അഹങ്കരിച്ച എത്രരാജ്യങ്ങള്‍എത്രരാജ്യങ്ങൾ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്കുഅവർക്കു ശേഷം അപൂര്‍വ്വമായല്ലാതെഅപൂർവ്വമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി ( അവയുടെ ) അവകാശി.
 
{{verse|59}} രാജ്യങ്ങളുടെ കേന്ദ്രത്തില്‍കേന്ദ്രത്തിൽ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ ഓതികേള്‍പിക്കുന്നഓതികേൾപിക്കുന്ന ഒരു ദൂതനെ അയക്കുന്നത്‌ വരേക്കും നിന്‍റെനിൻറെ രക്ഷിതാവ്‌ ആ രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ല. രാജ്യക്കാര്‍രാജ്യക്കാർ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല.
 
{{verse|60}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ ഐഹികജീവിതത്തിന്‍റെഐഹികജീവിതത്തിൻറെ സുഖഭോഗവും, അതിന്‍റെഅതിൻറെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത്‌ കൂടുതല്‍കൂടുതൽ ഉത്തമവും നീണ്ടുനില്‍ക്കുന്നതുമത്രെനീണ്ടുനിൽക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങള്‍നിങ്ങൾ ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ലേ?
 
{{verse|61}} അപ്പോള്‍അപ്പോൾ നാം ഏതൊരുവന്‌ നല്ലൊരു വാഗ്ദാനം നല്‍കുകയുംനൽകുകയും എന്നിട്ട്‌ അവന്‍അവൻ അത്‌ ( നിറവേറിയതായി ) കണ്ടെത്തുകയും ചെയ്തുവോ അവന്‍അവൻ ഐഹികജീവിതത്തിന്‍റെഐഹികജീവിതത്തിൻറെ സുഖാനുഭവം നാം അനുഭവിപ്പിക്കുകയും, പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ ( ശിക്ഷയ്ക്ക്‌ ) ഹാജരാക്കപ്പെടുന്നവരുടെ കൂട്ടത്തിലാവുകയും ചെയ്തവനെപ്പോലെയാണോ?
 
{{verse|62}} അവന്‍അവൻ ( അല്ലാഹു ) അവരെ വിളിക്കുകയും, എന്‍റെഎൻറെ പങ്കുകാര്‍പങ്കുകാർ എന്ന്‌ നിങ്ങള്‍നിങ്ങൾ ജല്‍പിച്ചിരുന്നവര്‍ജൽപിച്ചിരുന്നവർ എവിടെ? എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമത്രെ. )
 
{{verse|63}} ( ശിക്ഷയെപ്പറ്റിയുള്ള ) വാക്ക്‌ ആരുടെ മേല്‍മേൽ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍അവർ ( അന്ന്‌ ) ഇപ്രകാരം പറയുന്നതാണ്‌: ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ്‌ ഞങ്ങള്‍ഞങ്ങൾ വഴിപിഴപ്പിച്ചത്‌. ഞങ്ങള്‍ഞങ്ങൾ വഴിപിഴച്ചത്‌ പോലെ അവരെയും വഴിപിഴപ്പിച്ചതാണ്‌. ഞങ്ങള്‍ഞങ്ങൾ നിന്‍റെനിൻറെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവര്‍അവർ ആരാധിച്ചിരുന്നത്‌.
 
{{verse|64}} നിങ്ങള്‍നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന്‌ ( ബഹുദൈവവാദികളോട്‌ ) പറയപ്പെടും. അപ്പോള്‍അപ്പോൾ ഇവര്‍ഇവർ അവരെ വിളിക്കും. എന്നാല്‍എന്നാൽ അവര്‍അവർ ( പങ്കാളികള്‍പങ്കാളികൾ ) ഇവര്‍ക്കുഇവർക്കു ഉത്തരം നല്‍കുന്നതല്ലനൽകുന്നതല്ല. ശിക്ഷ ഇവര്‍ഇവർ നേരില്‍നേരിൽ കാണുകയും ചെയ്യും. ഇവര്‍ഇവർ സന്‍മാര്‍ഗംസൻമാർഗം പ്രാപിച്ചിരുന്നെങ്കില്‍പ്രാപിച്ചിരുന്നെങ്കിൽ.
 
{{verse|65}} അവന്‍അവൻ ( അല്ലാഹു ) അവരെ വിളിക്കുകയും, ദൈവദൂതന്‍മാര്‍ക്ക്‌ദൈവദൂതൻമാർക്ക്‌ എന്ത്‌ ഉത്തരമാണ്‌ നിങ്ങള്‍നിങ്ങൾ നല്‍കിയത്‌നൽകിയത്‌ എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം.( ശ്രദ്ധേയമാകുന്നു. )
 
{{verse|66}} അന്നത്തെ ദിവസം വര്‍ത്തമാനങ്ങള്‍വർത്തമാനങ്ങൾ അവര്‍ക്ക്‌അവർക്ക്‌ അവ്യക്തമായിത്തീരുന്നതാണ്‌. അപ്പോള്‍അപ്പോൾ അവര്‍അവർ അന്യോന്യം ചോദിച്ചറിയുകയില്ല.
 
{{verse|67}} എന്നാല്‍എന്നാൽ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവനാരോ, അവന്‍അവൻ വിജയികളുടെ കൂട്ടത്തിലായേക്കാം.
 
{{verse|68}} നിന്‍റെനിൻറെ രക്ഷിതാവ്‌ താന്‍താൻ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുകയും, ( ഇഷ്ടമുള്ളത്‌ ) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക്‌അവർക്ക്‌ തെരഞ്ഞെടുക്കുവാന്‍തെരഞ്ഞെടുക്കുവാൻ അര്‍ഹതയില്ലഅർഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍അവർ പങ്കുചേര്‍ക്കുന്നതിനെല്ലാംപങ്കുചേർക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.
 
{{verse|69}} അവരുടെ മനസ്സുകള്‍മനസ്സുകൾ ഒളിച്ചുവെക്കുന്നതും അവര്‍അവർ പരസ്യമാക്കുന്നതും നിന്‍റെനിൻറെ രക്ഷിതാവ്‌ അറിയുന്നു.
 
{{verse|70}} അവനത്രെ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. ഈ ലോകത്തും പരലോകത്തും അവന്നാകുന്നു സ്തുതി. അവന്നാണ്‌ വിധികര്‍ത്തൃത്വവുംവിധികർത്തൃത്വവും. അവങ്കലേക്ക്‌ തന്നെ നിങ്ങള്‍നിങ്ങൾ മടക്കപ്പെടുന്നതുമാണ്‌.
 
{{verse|71}} ( നബിയേ, ) പറയുക: നിങ്ങള്‍നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍മേൽ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ശാശ്വതമാക്കിത്തീർത്തിരുന്നെങ്കിൽ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വെളിച്ചം കൊണ്ട്‌ വന്നു തരിക? എന്നിരിക്കെ നിങ്ങള്‍നിങ്ങൾ കേട്ടുമനസ്സിലാക്കുന്നില്ലേ?
 
{{verse|72}} പറയുക: നിങ്ങള്‍നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍മേൽ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ശാശ്വതമാക്കിയിരുന്നുവെങ്കിൽ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വിശ്രമിക്കുവാന്‍വിശ്രമിക്കുവാൻ ഒരു രാത്രികൊണ്ട്‌ വന്ന്‌ തരിക? എന്നിരിക്കെ നിങ്ങള്‍നിങ്ങൾ കണ്ടുമനസ്സിലാക്കുന്നില്ലേ?
 
{{verse|73}} അവന്‍റെഅവൻറെ കാരുണ്യത്താല്‍കാരുണ്യത്താൽ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍രാത്രിയിൽ നിങ്ങള്‍നിങ്ങൾ വിശ്രമിക്കുവാനും ( പകല്‍പകൽ സമയത്ത്‌ ) അവന്‍റെഅവൻറെ അനുഗ്രഹത്തില്‍അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ തേടിക്കൊണ്ട്‌ വരാനും, നിങ്ങള്‍നിങ്ങൾ നന്ദികാണിക്കുവാനും വേണ്ടി.
 
{{verse|74}} അവന്‍അവൻ ( അല്ലാഹു ) അവരെ വിളിക്കുകയും എന്‍റെഎൻറെ പങ്കാളികളെന്ന്‌ നിങ്ങള്‍നിങ്ങൾ ജല്‍പിച്ചുജൽപിച്ചു കൊണ്ടിരുന്നവര്‍കൊണ്ടിരുന്നവർ എവിടെ? എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. )
 
{{verse|75}} ഓരോ സമുദായത്തില്‍സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ ( അന്ന്‌ ) നാം പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. എന്നിട്ട്‌ ( ആ സമുദായങ്ങളോട്‌ ) നിങ്ങളുടെ തെളിവ്‌ നിങ്ങള്‍നിങ്ങൾ കൊണ്ട്‌ വരൂ എന്ന്‌ നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന്‌ അപ്പോള്‍അപ്പോൾ അവര്‍അവർ മനസ്സിലാക്കും. അവര്‍അവർ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും.
 
{{verse|76}} തീര്‍ച്ചയായുംതീർച്ചയായും ഖാറൂന്‍ഖാറൂൻ മൂസായുടെ ജനതയില്‍ജനതയിൽ പെട്ടവനായിരുന്നു. എന്നിട്ട്‌ അവന്‍അവൻ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെതൻറെ ഖജനാവുകള്‍ഖജനാവുകൾ ശക്തന്‍മാരായശക്തൻമാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ഭാരമാകാൻ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍നിക്ഷേപങ്ങൾ നാം അവന്‌ നല്‍കിയിരുന്നുനൽകിയിരുന്നു. അവനോട്‌ അവന്‍റെഅവൻറെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമത്രെ: ) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായുംതീർച്ചയായും ഇഷ്ടപ്പെടുകയില്ല.
 
{{verse|77}} അല്ലാഹു നിനക്ക്‌ നല്‍കിയിട്ടുള്ളതിലൂടെനൽകിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ഐഹികജീവിതത്തിൽ നിന്ന്‌ നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക്‌ നന്‍മനൻമ ചെയ്തത്‌ പോലെ നീയും നന്‍മചെയ്യുകനൻമചെയ്യുക. നീ നാട്ടില്‍നാട്ടിൽ കുഴപ്പത്തിന്‌ മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായുംതീർച്ചയായും ഇഷ്ടപ്പെടുന്നതല്ല.
 
{{verse|78}} ഖാറൂന്‍ഖാറൂൻ പറഞ്ഞു: എന്‍റെഎൻറെ കൈവശമുള്ള വിദ്യകൊണ്ട്‌ മാത്രമാണ്‌ എനിക്കിതു ലഭിച്ചത്‌. എന്നാല്‍എന്നാൽ അവന്നു മുമ്പ്‌ അവനേക്കാള്‍അവനേക്കാൾ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍കൂടുതൽ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്‌ അവന്‍അവൻ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട്‌ അന്വേഷിക്കപ്പെടുന്നതല്ല.
 
{{verse|79}} അങ്ങനെ അവന്‍അവൻ ജനമദ്ധ്യത്തിലേക്ക്‌ ആര്‍ഭാടത്തോടെആർഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ലക്ഷ്യമാക്കുന്നവർ അത്‌ കണ്ടിട്ട്‌ ഇപ്രകാരം പറഞ്ഞു: ഖാറൂന്‌ ലഭിച്ചത്‌ പോലുള്ളത്‌ ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ഞങ്ങൾക്കുമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ വലിയ ഭാഗ്യമുള്ളവന്‍ഭാഗ്യമുള്ളവൻ തന്നെ!
 
{{verse|80}} ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍നൽകപ്പെട്ടിട്ടുള്ളവർ പറഞ്ഞു: നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ചെയ്തിട്ടുള്ളവർക്ക്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പ്രതിഫലമാണ്‌ കൂടുതല്‍കൂടുതൽ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെക്ഷമാശീലമുള്ളവർക്കല്ലാതെ അത്‌ നല്‍കപ്പെടുകയില്ലനൽകപ്പെടുകയില്ല.
 
{{verse|81}} അങ്ങനെ അവനെയും അവന്‍റെഅവൻറെ ഭവനത്തേയും നാം ഭൂമിയില്‍ഭൂമിയിൽ ആഴ്ത്തികളഞ്ഞു. അപ്പോള്‍അപ്പോൾ അല്ലാഹുവിന്‌ പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍അവൻ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല.
 
{{verse|82}} ഇന്നലെ അവന്‍റെഅവൻറെ സ്ഥാനം കൊതിച്ചിരുന്നവര്‍കൊതിച്ചിരുന്നവർ ( ഇന്ന്‌ ) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നുപറയുന്നവരായിത്തീർന്നു: അഹോ! കഷ്ടം! തന്‍റെതൻറെ ദാസന്‍മാരില്‍ദാസൻമാരിൽ നിന്ന്‌ താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, ( താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ അതു ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട്‌ അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍കാണിച്ചിരുന്നില്ലെങ്കിൽ ഞങ്ങളെയും അവന്‍അവൻ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല.
 
{{verse|83}} ഭൂമിയില്‍ഭൂമിയിൽ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നുആഗ്രഹിക്കാത്തവർക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌ഏർപെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌പാലിക്കുന്നവർക്ക്‌ അനുകൂലമായിരിക്കും.
 
{{verse|84}} ആര്‍ആർ നന്‍മയുംനൻമയും കൊണ്ട്‌ വന്നുവോ അവന്ന്‌ അതിനേക്കാള്‍അതിനേക്കാൾ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയുംതിൻമയും കൊണ്ടാണ്‌ വരുന്നതെങ്കില്‍വരുന്നതെങ്കിൽ തിന്‍മതിൻമ പ്രവര്‍ത്തിച്ചവര്‍ക്ക്‌പ്രവർത്തിച്ചവർക്ക്‌ തങ്ങള്‍തങ്ങൾ പ്രവര്‍ത്തിച്ചിരുന്നതിന്‍റെപ്രവർത്തിച്ചിരുന്നതിൻറെ ഫലമല്ലാതെ നല്‍കപ്പെടുകയില്ലനൽകപ്പെടുകയില്ല.
 
{{verse|85}} തീര്‍ച്ചയായുംതീർച്ചയായും നിനക്ക്‌ ഈ ഖുര്‍ആന്‍ഖുർആൻ നിയമമായി നല്‍കിയവന്‍നൽകിയവൻ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക്‌ നിന്നെ തിരിച്ചു കൊണ്ട്‌ വരിക തന്നെ ചെയ്യും. പറയുക: സന്‍മാര്‍ഗവുംസൻമാർഗവും കൊണ്ട്‌ വന്നതാരെന്നും, സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടത്‌ദുർമാർഗത്തിലകപ്പെട്ടത്‌ ആരെന്നും എന്‍റെഎൻറെ രക്ഷിതാവ്‌ നല്ലവണ്ണം അറിയുന്നവനാണ്‌.
 
{{verse|86}} നിനക്ക്‌ വേദഗ്രന്ഥം നല്‍കപ്പെടണമെന്ന്‌നൽകപ്പെടണമെന്ന്‌ നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യത്താല്‍കാരുണ്യത്താൽ ( അതു ലഭിച്ചു ) ആകയാല്‍ആകയാൽ നീ സത്യനിഷേധികള്‍ക്കുസത്യനിഷേധികൾക്കു സഹായിയായിരിക്കരുത്‌.
 
{{verse|87}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ വചനങ്ങള്‍വചനങ്ങൾ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടതിന്‌ ശേഷം അവര്‍അവർ നിന്നെ അതില്‍അതിൽ നിന്ന്‌ തടയാതിരിക്കട്ടെ. നിന്‍റെനിൻറെ രക്ഷിതാവിങ്കലേക്ക്‌ നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്‌.
 
{{verse|88}} അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയുംപ്രാർത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെഅവൻറെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികര്‍ത്തൃത്വംവിധികർത്തൃത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങള്‍നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഖസസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്