"പരിശുദ്ധ ഖുർആൻ/ഖാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 50}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹുജുറാത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ദാരിയാത്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} ഖാഫ്‌. മഹത്വമേറിയ ഖുര്‍ആന്‍ഖുർആൻ തന്നെയാണ, സത്യം.
 
{{verse|2}} എന്നാല്‍എന്നാൽ അവരില്‍അവരിൽ നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍താക്കീതുകാരൻ അവരുടെ അടുത്ത്‌ വന്നതിനാല്‍വന്നതിനാൽ അവര്‍അവർ ആശ്ചര്യപ്പെട്ടു. എന്നിട്ട്‌ സത്യനിഷേധികള്‍സത്യനിഷേധികൾ പറഞ്ഞു: ഇത്‌ അത്ഭുതകരമായ കാര്യമാകുന്നു.
 
{{verse|3}} നാം മരിച്ച്‌ മണ്ണായിക്കഴിഞ്ഞിട്ടോ ( ഒരു പുനര്‍പുനർ ജന്‍മംജൻമം? ) അത്‌ വിദൂരമായ ഒരു മടക്കമാകുന്നു.
 
{{verse|4}} അവരില്‍അവരിൽ നിന്ന്‌ ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത്‌ നാം അറിഞ്ഞിട്ടുണ്ട്‌; തീര്‍ച്ചതീർച്ച നമ്മുടെ അടുക്കല്‍അടുക്കൽ (വിവരങ്ങള്‍വിവരങ്ങൾ) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്‌.
 
{{verse|5}} എന്നാല്‍എന്നാൽ സത്യം അവര്‍ക്കുഅവർക്കു വന്നെത്തിയപ്പോള്‍വന്നെത്തിയപ്പോൾ അവര്‍അവർ അത്‌ നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍അവർ ഇളകികൊണ്ടിരിക്കുന്ന (അനിശ്ചിതമായ) ഒരു നിലപാടിലാകുന്നു.
 
{{verse|6}} അവര്‍ക്കുഅവർക്കു മുകളിലുള്ള ആകാശത്തേക്ക്‌ അവര്‍അവർ നോക്കിയിട്ടില്ലേ; എങ്ങനെയാണ്‌ നാം അതിനെ നിര്‍മിക്കുകയുംനിർമിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന്‌ വിടവുകളൊന്നുമില്ല.
 
{{verse|7}} ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍അതിൽ ഉറച്ചുനില്‍ക്കുന്നഉറച്ചുനിൽക്കുന്ന പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളുംസസ്യവർഗങ്ങളും നാം അതില്‍അതിൽ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|8}} ( സത്യത്തിലേക്ക്‌ ) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.
 
{{verse|9}} ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയുംവർഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.
 
{{verse|10}} അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.
 
{{verse|11}} ( നമ്മുടെ ) ദാസന്‍മാര്‍ക്ക്‌ദാസൻമാർക്ക്‌ ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായനിർജീവമായ നാടിനെ അത്‌ മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു ( ഖബ്‌റുകളില്‍ഖബ്‌റുകളിൽ നിന്നുള്ള ) പുറപ്പാട്‌.
 
{{verse|12}} ഇവരുടെ മുമ്പ്‌ നൂഹിന്‍റെനൂഹിൻറെ ജനതയും റസ്സുകാരും, ഥമൂദ്‌ സമുദായവും സത്യം നിഷേധിക്കുകയുണ്ടായി.
 
{{verse|13}} ആദ്‌ സമുദായവും, ഫിര്‍ഔനുംഫിർഔനും, ലൂത്വിന്‍റെലൂത്വിൻറെ സഹോദരങ്ങളും,
 
{{verse|14}} മരക്കൂട്ടങ്ങള്‍ക്കിടയില്‍മരക്കൂട്ടങ്ങൾക്കിടയിൽ വസിച്ചിരുന്നവരും, തുബ്ബഇന്‍റെതുബ്ബഇൻറെ ജനതയും. ഇവരെല്ലാം ദൈവദൂതന്‍മാരെദൈവദൂതൻമാരെ നിഷേധിച്ചു തള്ളി. അപ്പോള്‍അപ്പോൾ( അവരില്‍അവരിൽ ) എന്‍റെഎൻറെ താക്കീത്‌ സത്യമായി പുലര്‍ന്നുപുലർന്നു.
 
{{verse|15}} അപ്പോള്‍അപ്പോൾ ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട്‌ നാം ക്ഷീണിച്ച്‌ പോയോ? അല്ല, അവര്‍അവർ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു.
 
{{verse|16}} തീര്‍ച്ചയായുംതീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെഅവൻറെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെഅവൻറെ ) കണ്ഠനാഡി യെക്കാള്‍യെക്കാൾ അവനോട്‌ അടുത്തവനും ആകുന്നു.
 
{{verse|17}} വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട്‌ ഏറ്റുവാങ്ങുന്ന രണ്ടുപേര്‍രണ്ടുപേർ ഏറ്റുവാങ്ങുന്ന സന്ദര്‍ഭംസന്ദർഭം.
 
{{verse|18}} അവന്‍അവൻ ഏതൊരു വാക്ക്‌ ഉച്ചരിക്കുമ്പോഴും അവന്‍റെഅവൻറെ അടുത്ത്‌ തയ്യാറായി നില്‍ക്കുന്നനിൽക്കുന്ന നിരീക്ഷകന്‍നിരീക്ഷകൻ ഉണ്ടാവാതിരിക്കുകയില്ല.
 
{{verse|19}} മരണവെപ്രാളം യാഥാര്‍ത്ഥ്യവുംയാഥാർത്ഥ്യവും കൊണ്ട്‌ വരുന്നതാണ്‌. എന്തൊന്നില്‍എന്തൊന്നിൽ നിന്ന്‌ നീ ഒഴിഞ്ഞ്‌ മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്‌.
 
{{verse|20}} കാഹളത്തില്‍കാഹളത്തിൽ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്‍റെതാക്കീതിൻറെ ദിവസം.
 
{{verse|21}} കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും ( അന്ന്‌ ) വരുന്നത്‌.
 
{{verse|22}} ( അന്ന്‌ സത്യനിഷേധിയോടു പറയപ്പെടും: ) തീര്‍ച്ചയായുംതീർച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍എന്നാൽ ഇപ്പോള്‍ഇപ്പോൾ നിന്നില്‍നിന്നിൽ നിന്ന്‌ നിന്‍റെനിൻറെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെനിൻറെ ദൃഷ്ടി ഇന്ന്‌ മൂര്‍ച്ചയുള്ളതാകുന്നുമൂർച്ചയുള്ളതാകുന്നു.
 
{{verse|23}} അവന്‍റെഅവൻറെ സഹചാരി ( മലക്ക്‌ ) പറയും: ഇതാകുന്നു എന്‍റെഎൻറെ പക്കല്‍പക്കൽ തയ്യാറുള്ളത്‌ ( രേഖ )
 
{{verse|24}} ( അല്ലാഹു മലക്കുകളോട്‌ കല്‍പിക്കുംകൽപിക്കും: ) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍നിങ്ങൾ നരകത്തില്‍നരകത്തിൽ ഇട്ടേക്കുക.
 
{{verse|25}} അതായത്‌ നന്‍മയെനൻമയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും.
 
{{verse|26}} അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍അതിനാൽ കഠിനമായ ശിക്ഷയില്‍ശിക്ഷയിൽ അവനെ നിങ്ങള്‍നിങ്ങൾ ഇട്ടേക്കുക.
 
{{verse|27}} അവന്‍റെഅവൻറെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍അവൻ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നുദുർമാർഗത്തിലായിരുന്നു.
 
{{verse|28}} അവന്‍അവൻ ( അല്ലാഹു ) പറയും: നിങ്ങള്‍നിങ്ങൾ എന്‍റെഎൻറെ അടുക്കല്‍അടുക്കൽ തര്‍ക്കിക്കേണ്ടതർക്കിക്കേണ്ട. മുമ്പേ ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ താക്കീത്‌ നല്‍കിയിട്ടുണ്ട്‌നൽകിയിട്ടുണ്ട്‌.
 
{{verse|29}} എന്‍റെഎൻറെ അടുക്കല്‍അടുക്കൽ വാക്ക്‌ മാറ്റപ്പെടുകയില്ല. ഞാന്‍ഞാൻ ദാസന്‍മാരോട്‌ദാസൻമാരോട്‌ ഒട്ടും അനീതി കാണിക്കുന്നവനുമല്ല.
 
{{verse|30}} നീ നിറഞ്ഞ്‌ കഴിഞ്ഞോ എന്ന്‌ നാം നരകത്തോട്‌ പറയുകയും, കൂടുതല്‍കൂടുതൽ എന്തെങ്കിലുമുണ്ടോ എന്ന്‌ അത്‌ ( നരകം ) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്‌.
 
{{verse|31}} സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌പാലിക്കുന്നവർക്ക്‌ അകലെയല്ലാത്ത വിധത്തില്‍വിധത്തിൽ സ്വര്‍ഗംസ്വർഗം അടുത്തു കൊണ്ടു വരപ്പെടുന്നതാണ്‌.
 
{{verse|32}} ( അവരോട്‌ പറയപ്പെടും: ) അല്ലാഹുവിങ്കലേക്ക്‌ ഏറ്റവും അധികം മടങ്ങുന്നവനും, ( ജീവിതം ) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കുംഏതൊരാൾക്കും നല്‍കാമെന്ന്‌നൽകാമെന്ന്‌ നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്‌.
 
{{verse|33}} അതായത്‌ അദൃശ്യമായ നിലയില്‍നിലയിൽ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട്‌ കൂടി വരുകയും ചെയ്തവന്ന്‌.
 
{{verse|34}} ( അവരോട്‌ പറയപ്പെടും: ) സമാധാനപൂര്‍വ്വംസമാധാനപൂർവ്വം നിങ്ങളതില്‍നിങ്ങളതിൽ പ്രവേശിച്ച്‌ കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌.
 
{{verse|35}} അവര്‍ക്കവിടെഅവർക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌.
 
{{verse|36}} ഇവര്‍ക്കുഇവർക്കു മുമ്പ്‌ എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌! അവര്‍അവർ ഇവരെക്കാള്‍ഇവരെക്കാൾ കടുത്ത കൈയ്യൂക്കുള്ളവരായിരുന്നു. എന്നിട്ടവര്‍എന്നിട്ടവർ നാടുകളിലാകെ ചികഞ്ഞു നോക്കി; രക്ഷപ്രാപിക്കാന്‍രക്ഷപ്രാപിക്കാൻ വല്ല ഇടവുമുണ്ടോ എന്ന്‌.
 
{{verse|37}} ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത്‌ കേള്‍ക്കുകയോകേൾക്കുകയോ ചെയ്തവന്ന്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ഒരു ഉല്‍ബോധനമുണ്ട്‌ഉൽബോധനമുണ്ട്‌.
 
{{verse|38}} ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ദിവസങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല.
 
{{verse|39}} അതിനാല്‍അതിനാൽ അവര്‍അവർ പറയുന്നതിന്‍റെപറയുന്നതിൻറെ പേരില്‍പേരിൽ നീ ക്ഷമിച്ചു കൊള്ളുക. സൂര്യോദയത്തിനു മുമ്പും അസ്തമനത്തിനുമുമ്പും നിന്‍റെനിൻറെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം ( അവനെ ) പ്രകീര്‍ത്തിക്കുകയുംപ്രകീർത്തിക്കുകയും ചെയ്യുക.
 
{{verse|40}} രാത്രിയില്‍രാത്രിയിൽ നിന്ന്‌ കുറച്ചു സമയവും അവനെ പ്രകീര്‍ത്തിക്കുകപ്രകീർത്തിക്കുക. സാഷ്ടാംഗ നമസ്കാരത്തിനു ശേഷമുള്ള സമയങ്ങളിലും.
 
{{verse|41}} അടുത്ത ഒരു സ്ഥലത്ത്‌ നിന്ന്‌ വിളിച്ചുപറയുന്നവന്‍വിളിച്ചുപറയുന്നവൻ വിളിച്ചുപറയുന്ന ദിവസത്തെപ്പറ്റി ശ്രദ്ധിച്ചു കേള്‍ക്കുകകേൾക്കുക.
 
{{verse|42}} അതായത്‌ ആ ഘോരശബ്ദം യഥാര്‍ത്ഥമായുംയഥാർത്ഥമായും അവര്‍അവർ കേള്‍ക്കുന്നകേൾക്കുന്ന ദിവസം. അതത്രെ ( ഖബ്‌റുകളില്‍ഖബ്‌റുകളിൽ നിന്നുള്ള ) പുറപ്പാടിന്‍റെപുറപ്പാടിൻറെ ദിവസം.
 
{{verse|43}} തീര്‍ച്ചയായുംതീർച്ചയായും നാം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ അടുത്തേക്ക്‌ തന്നെയാണ്‌ തിരിച്ചെത്തലും.
 
{{verse|44}} അവരെ വിട്ടു ഭൂമി പിളര്‍ന്ന്‌പിളർന്ന്‌ മാറിയിട്ട്‌ അവര്‍അവർ അതിവേഗം വരുന്ന ദിവസം! അത്‌ നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു.
 
{{verse|45}} അവര്‍അവർ പറഞ്ഞ്‌ കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍മേൽ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍അതിനാൽ എന്‍റെഎൻറെ താക്കീത്‌ ഭയപ്പെടുന്നവരെ ഖുര്‍ആന്‍ഖുർആൻ മുഖേന നീ ഉല്‍ബോധിപ്പിക്കുകഉൽബോധിപ്പിക്കുക.
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹുജുറാത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ദാരിയാത്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഖാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്