"പരിശുദ്ധ ഖുർആൻ/ത്വാഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 20}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മര്‍യംമർയം|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അന്‍ബിയാഅ്അൻബിയാഅ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} ത്വാഹാ
 
{{verse|2}} നിനക്ക്‌ നാം ഖുര്‍ആന്‍ഖുർആൻ അവതരിപ്പിച്ച്‌ തന്നത്‌ നീ കഷ്ടപ്പെടാന്‍കഷ്ടപ്പെടാൻ വേണ്ടിയല്ല.
 
{{verse|3}} ഭയപ്പെടുന്നവര്‍ക്ക്‌ഭയപ്പെടുന്നവർക്ക്‌ ഉല്‍ബോധനംഉൽബോധനം നല്‍കാന്‍നൽകാൻ വേണ്ടി മാത്രമാണത്‌.
 
{{verse|4}} ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെസൃഷ്ടിച്ചവൻറെ പക്കല്‍പക്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.
 
{{verse|5}} പരമകാരുണികന്‍പരമകാരുണികൻ സിംഹാസനസ്ഥനായിരിക്കുന്നു.
 
{{verse|6}} അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.
 
{{verse|7}} നീ വാക്ക്‌ ഉച്ചത്തിലാക്കുകയാണെങ്കില്‍ഉച്ചത്തിലാക്കുകയാണെങ്കിൽ തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ( അല്ലാഹു ) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും ( എന്ന്‌ നീ മനസ്സിലാക്കുക )
 
{{verse|8}} അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാകുന്നുഅവൻറെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായഉൽകൃഷ്ടമായ നാമങ്ങള്‍നാമങ്ങൾ.
 
{{verse|9}} മൂസായുടെ വര്‍ത്തമാനംവർത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?
 
{{verse|10}} അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭംസന്ദർഭം. അപ്പോള്‍അപ്പോൾ തന്‍റെതൻറെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍നിങ്ങൾ നില്‍ക്കൂനിൽക്കൂ; ഞാന്‍ഞാൻ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ഞാൻ അതില്‍അതിൽ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍അല്ലെങ്കിൽ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ഞാൻ കണ്ടേക്കും.
 
{{verse|11}} അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ചെന്നപ്പോൾ ( ഇപ്രകാരം ) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.
 
{{verse|12}} തീര്‍ച്ചയായുംതീർച്ചയായും ഞാനാണ്‌ നിന്‍റെനിൻറെ രക്ഷിതാവ്‌. അതിനാല്‍അതിനാൽ നീ നിന്‍റെനിൻറെ ചെരിപ്പുകള്‍ചെരിപ്പുകൾ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.
 
{{verse|13}} ഞാന്‍ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍അതിനാൽ ബോധനം നല്‍കപ്പെടുന്നത്‌നൽകപ്പെടുന്നത്‌ നീ ശ്രദ്ധിച്ച്‌ കേട്ടുകൊള്ളുക.
 
{{verse|14}} തീര്‍ച്ചയായുംതീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍അതിനാൽ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായിഓർമിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയുംനിർവഹിക്കുകയും ചെയ്യുക.
 
{{verse|15}} തീര്‍ച്ചയായുംതീർച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍താൻ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍നൽകപ്പെടാൻ വേണ്ടി ഞാനത്‌ ഗോപ്യമാക്കി വെച്ചേക്കാം.
 
{{verse|16}} ആകയാല്‍ആകയാൽ അതില്‍അതിൽ ( അന്ത്യസമയത്തില്‍അന്ത്യസമയത്തിൽ ) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയുംപിൻപറ്റുകയും ചെയ്തവര്‍ചെയ്തവർ അതില്‍അതിൽ ( വിശ്വസിക്കുന്നതില്‍വിശ്വസിക്കുന്നതിൽ ) നിന്ന്‌ നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌.
 
{{verse|17}} അല്ലാഹു പറഞ്ഞു: ) ഹേ; മൂസാ, നിന്‍റെനിൻറെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?
 
{{verse|18}} അദ്ദേഹം പറഞ്ഞു: ഇത്‌ എന്‍റെഎൻറെ വടിയാകുന്നു. ഞാനതിന്‍മേല്‍ഞാനതിൻമേൽ ഊന്നി നില്‍ക്കുകയുംനിൽക്കുകയും, അത്‌ കൊണ്ട്‌ എന്‍റെഎൻറെ ആടുകള്‍ക്ക്‌ആടുകൾക്ക്‌ ( ഇല ) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ എനിക്ക്‌ വേറെയും ഉപയോഗങ്ങളുണ്ട്‌.
 
{{verse|19}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ.
 
{{verse|20}} അദ്ദേഹം അത്‌ താഴെയിട്ടു. അപ്പോഴതാ അത്‌ ഒരു പാമ്പായി ഓടുന്നു.
 
{{verse|21}} അവന്‍അവൻ പറഞ്ഞു: അതിനെ പിടിച്ച്‌ കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്‍റെഅതിൻറെ ആദ്യസ്ഥിതിയിലേക്ക്‌ തന്നെ മടക്കുന്നതാണ്‌.
 
{{verse|22}} നീ നിന്‍റെനിൻറെ കൈ കക്ഷത്തിലേക്ക്‌ ചേര്‍ത്ത്‌ചേർത്ത്‌ പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത്‌ പുറത്ത്‌ വരുന്നതാണ്‌. അത്‌ മറ്റൊരു ദൃഷ്ടാന്തമത്രെ.
 
{{verse|23}} നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ ചിലത്‌ നിനക്ക്‌ നം കാണിച്ചുതരുവാന്‍കാണിച്ചുതരുവാൻ വേണ്ടിയത്രെ അത്‌.
 
{{verse|24}} നീ ഫിര്‍ഔന്‍റെഫിർഔൻറെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ അതിക്രമകാരിയായിരിക്കുന്നു.
 
{{verse|25}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, നീ എനിക്ക്‌ ഹൃദയവിശാലത നല്‍കേണമേനൽകേണമേ.
 
{{verse|26}} എനിക്ക്‌ എന്‍റെഎൻറെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.
 
{{verse|27}} എന്‍റെഎൻറെ നാവില്‍നാവിൽ നിന്ന്‌ നീ കെട്ടഴിച്ച്‌ തരേണമേ.
 
{{verse|28}} ജനങ്ങള്‍ജനങ്ങൾ എന്‍റെഎൻറെ സംസാരം മനസ്സിലാക്കേണ്ടതിന്‌.
 
{{verse|29}} എന്‍റെഎൻറെ കുടുംബത്തില്‍കുടുംബത്തിൽ നിന്ന്‌ എനിക്ക്‌ ഒരു സഹായിയെ നീ ഏര്‍പെടുത്തുകയുംഏർപെടുത്തുകയും ചെയ്യേണമേ.
 
{{verse|30}} അതായത്‌ എന്‍റെഎൻറെ സഹോദരന്‍സഹോദരൻ ഹാറൂനെ.
 
{{verse|31}} അവന്‍അവൻ മുഖേന എന്‍റെഎൻറെ ശക്തി നീ ദൃഢമാക്കുകയും,
 
{{verse|32}} എന്‍റെഎൻറെ കാര്യത്തില്‍കാര്യത്തിൽ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ.
 
{{verse|33}} ഞങ്ങള്‍ഞങ്ങൾ ധാരാളമായി നിന്‍റെനിൻറെ പരിശുദ്ധിയെ വാഴ്ത്തുവാനും,
 
{{verse|34}} ധാരാളമായി നിന്നെ ഞങ്ങള്‍ഞങ്ങൾ സ്മരിക്കുവാനും വേണ്ടി.
 
{{verse|35}} തീര്‍ച്ചയായുംതീർച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
 
{{verse|36}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത്‌ നിനക്ക്‌ നല്‍കപ്പെട്ടിരിക്കുന്നുനൽകപ്പെട്ടിരിക്കുന്നു.
 
{{verse|37}} മറ്റൊരിക്കലും നിനക്ക്‌ നാം അനുഗ്രഹം ചെയ്ത്‌ തന്നിട്ടുണ്ട്‌.
 
{{verse|38}} അതായത്‌ നിന്‍റെനിൻറെ മാതാവിന്‌ ബോധനം നല്‍കപ്പെടേണ്ടനൽകപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയനൽകിയ സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ.
 
{{verse|39}} നീ അവനെ ( കുട്ടിയെ ) പെട്ടിയിലാക്കിയിട്ട്‌ നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍കരയിൽ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ഒരാൾ അവനെ എടുത്ത്‌ കൊള്ളും. ( ഹേ; മൂസാ, ) എന്‍റെഎൻറെ പക്കല്‍പക്കൽ നിന്നുള്ള സ്നേഹം നിന്‍റെനിൻറെ മേല്‍മേൽ ഞാന്‍ഞാൻ ഇട്ടുതരികയും ചെയ്തു. എന്‍റെഎൻറെ നോട്ടത്തിലായിക്കൊണ്ട നീ വളര്‍ത്തിയെടുക്കപ്പെടാന്‍വളർത്തിയെടുക്കപ്പെടാൻ വേണ്ടിയും കൂടിയാണത്‌.
 
{{verse|40}} നിന്‍റെനിൻറെ സഹോദരി നടന്ന്‌ ചെല്ലുകയും ഇവന്‍റെഇവൻറെ ( കുട്ടിയുടെ ) സംരക്ഷണമേല്‍ക്കാന്‍സംരക്ഷണമേൽക്കാൻ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിയിച്ച്‌ തരട്ടെയോ എന്ന്‌ പറയുകയും ചെയ്യുന്ന സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമാകുന്നു. ) അങ്ങനെ നിന്‍റെനിൻറെ മാതാവിങ്കലേക്ക്‌ തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചുതിരിച്ചേൽപിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനുംകൺകുളിർക്കുവാനും, അവള്‍അവൾ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട്‌ ( അതു സംബന്ധിച്ച്‌ ) മനഃക്ലേശത്തില്‍മനഃക്ലേശത്തിൽ നിന്ന്‌ നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട്‌ ഹേ; മൂസാ, നീ ( എന്‍റെഎൻറെ ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു.
 
{{verse|41}} എന്‍റെഎൻറെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ഞാൻ വളര്‍ത്തിയെടുത്തിരിക്കുന്നുവളർത്തിയെടുത്തിരിക്കുന്നു.
 
{{verse|42}} എന്‍റെഎൻറെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെനിൻറെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍സ്മരിക്കുന്നതിൽ നിങ്ങള്‍നിങ്ങൾ അമാന്തിക്കരുത്‌.
 
{{verse|43}} നിങ്ങള്‍നിങ്ങൾ രണ്ടുപേരും ഫിര്‍ഔന്‍റെഫിർഔൻറെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ അതിക്രമകാരിയായിരിക്കുന്നു.
 
{{verse|44}} എന്നിട്ട്‌ നിങ്ങള്‍നിങ്ങൾ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍അവൻ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന്‌ വരാം.
 
{{verse|45}} അവര്‍അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍അവൻ ( ഫിര്‍ഔന്‍ഫിർഔൻ ) ഞങ്ങളുടെ നേര്‍ക്ക്‌നേർക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാന്‍ഞാൻ ഭയപ്പെടുന്നു.
 
{{verse|46}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍നിങ്ങൾ ഭയപ്പെടേണ്ട. തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ഞാൻ കേള്‍ക്കുകയുംകേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌.
 
{{verse|47}} അതിനാല്‍അതിനാൽ നിങ്ങള്‍നിങ്ങൾ ഇരുവരും അവന്‍റെഅവൻറെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ദൂതന്‍മാരാകുന്നുദൂതൻമാരാകുന്നു. അതിനാല്‍അതിനാൽ ഇസ്രായീല്‍ഇസ്രായീൽ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌മർദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌നിൻറെയടുത്ത്‌ ഞങ്ങള്‍ഞങ്ങൾ വന്നിട്ടുള്ളത്‌ നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗംസൻമാർഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കുംപിന്തുടർന്നവർക്കായിരിക്കും സമാധാനം.
 
{{verse|48}} നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയുംപിൻമാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ചെയ്തവർക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നുനൽകപ്പെട്ടിരിക്കുന്നു.
 
{{verse|49}} അവന്‍അവൻ ( ഫിര്‍ഔന്‍ഫിർഔൻ ) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍അപ്പോൾ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌?
 
{{verse|50}} അദ്ദേഹം ( മൂസാ ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെഅതിൻറെ പ്രകൃതം നല്‍കുകയുംനൽകുകയും, എന്നിട്ട്‌ ( അതിന്‌ ) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.
 
{{verse|51}} അവന്‍അവൻ പറഞ്ഞു: അപ്പോള്‍അപ്പോൾ മുന്‍മുൻ തലമുറകളുടെ അവസ്ഥയെന്താണ്‌ ?
 
{{verse|52}} അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ്‌ എന്‍റെഎൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ ഒരു രേഖയിലുണ്ട്‌. എന്‍റെഎൻറെ രക്ഷിതാവ്‌ പിഴച്ച്‌ പോകുകയില്ല. അവന്‍അവൻ മറന്നുപോകുകയുമില്ല.
 
{{verse|53}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അതില്‍അതിൽ വഴികള്‍വഴികൾ ഏര്‍പെടുത്തിത്തരികയുംഏർപെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍അവൻ. അങ്ങനെ അത്‌ ( വെള്ളം ) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ജോടികൾ നാം ( അല്ലാഹു ) ഉല്‍പാദിപ്പിക്കുകയുംഉൽപാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|54}} നിങ്ങള്‍നിങ്ങൾ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക്‌ബുദ്ധിമാൻമാർക്ക്‌ അതില്‍അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.
 
{{verse|55}} അതില്‍അതിൽ (ഭൂമിയില്‍ഭൂമിയിൽ ) നിന്നാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക്‌ തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍അതിൽ നിന്ന്‌ തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട്‌ വരികയും ചെയ്യും.
 
{{verse|56}} നമ്മുടെ ദൃഷ്ടാന്തങ്ങളോരോന്നും നാം അവന്ന്‌ ( ഫിര്‍ഔന്ന്‌ഫിർഔന്ന്‌ ) കാണിച്ചുകൊടുക്കുക തന്നെ ചെയ്തു. എന്നിട്ടും അവന്‍അവൻ നിഷേധിച്ച്‌ തള്ളുകയും നിരസിക്കുകയുമാണ്‌ ചെയ്തത്‌.
 
{{verse|57}} അവന്‍അവൻ പറഞ്ഞു: ഓ മൂസാ, നിന്‍റെനിൻറെ ജാലവിദ്യകൊണ്ട്‌ ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍നാട്ടിൽ നിന്ന്‌ പുറന്തള്ളാന്‍പുറന്തള്ളാൻ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌?
 
{{verse|58}} എന്നാല്‍എന്നാൽ ഇത്‌ പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ നിന്‍റെനിൻറെ അടുത്ത്‌ കൊണ്ട്‌ വന്ന്‌ കാണിക്കാം. അത്‌ കൊണ്ട്‌ ഞങ്ങള്‍ക്കുംഞങ്ങൾക്കും നിനക്കുമിടയില്‍നിനക്കുമിടയിൽ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത്‌ ലംഘിക്കാവുന്നതല്ല. മദ്ധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്‌.
 
{{verse|59}} അദ്ദേഹം ( മൂസാ ) പറഞ്ഞു: നിങ്ങള്‍ക്കുള്ളനിങ്ങൾക്കുള്ള അവധി ഉത്സവ ദിവസമാകുന്നു. പൂര്‍വ്വാഹ്നത്തില്‍പൂർവ്വാഹ്നത്തിൽ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്‌.
 
{{verse|60}} എന്നിട്ട്‌ ഫിര്‍ഔന്‍ഫിർഔൻ പിരിഞ്ഞ്‌ പോയി. തന്‍റെതൻറെ തന്ത്രങ്ങള്‍തന്ത്രങ്ങൾ സംഘടിപ്പിച്ചു. എന്നിട്ടവന്‍എന്നിട്ടവൻ ( നിശ്ചിത സമയത്ത്‌ ) വന്നു.
 
{{verse|61}} മൂസാ അവരോട്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാശം! നിങ്ങള്‍നിങ്ങൾ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ കള്ളം കെട്ടിച്ചമയ്ക്കരുത്‌. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍അവൻ നിങ്ങളെ ഉന്‍മൂലനംഉൻമൂലനം ചെയ്തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍അവൻ തീര്‍ച്ചയായുംതീർച്ചയായും പരാജയപ്പെട്ടിരിക്കുന്നു.
 
{{verse|62}} ( ഇത്‌ കേട്ടപ്പോള്‍കേട്ടപ്പോൾ ) അവര്‍അവർ ( ആളുകള്‍ആളുകൾ ) തമ്മില്‍തമ്മിൽ അവരുടെ കാര്യത്തില്‍കാര്യത്തിൽ ഭിന്നതയിലായി. അവര്‍അവർ രഹസ്യസംഭാഷണത്തില്‍രഹസ്യസംഭാഷണത്തിൽ ഏര്‍പെടുകയുംഏർപെടുകയും ചെയ്തു.
 
{{verse|63}} ( ചര്‍ച്ചയ്ക്ക്‌ചർച്ചയ്ക്ക്‌ ശേഷം ) അവര്‍അവർ പറഞ്ഞു: തീര്‍ച്ചയായുംതീർച്ചയായും ഇവര്‍ഇവർ രണ്ടുപേരും ജാലവിദ്യക്കാര്‍ജാലവിദ്യക്കാർ തന്നെയാണ്‌. അവരുടെ ജാലവിദ്യകൊണ്ട്‌ നിങ്ങളുടെ നാട്ടില്‍നാട്ടിൽ നിന്ന്‌ നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെമാർഗത്തെ നശിപ്പിച്ചുകളയാനും അവര്‍അവർ ഉദ്ദേശിക്കുന്നു.
 
{{verse|64}} അതിനാല്‍അതിനാൽ നിങ്ങളുടെ തന്ത്രം നിങ്ങള്‍നിങ്ങൾ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട്‌ നിങ്ങള്‍നിങ്ങൾ ഒരൊറ്റ അണിയായി ( രംഗത്ത്‌ ) വരുകയും ചെയ്യുക. മികവ്‌ നേടിയവരാരോ അവരാണ്‌ ഇന്ന്‌ വിജയികളായിരിക്കുക.
 
{{verse|65}} അവര്‍അവർ ( ജാലവിദ്യക്കാര്‍ജാലവിദ്യക്കാർ ) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്‍ഒന്നുകിൽ നീ ഇടുക. അല്ലെങ്കില്‍അല്ലെങ്കിൽ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍ഇടുന്നവർ.
 
{{verse|66}} അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട്‌ കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന്‌ അദ്ദേഹത്തിന്‌ തോന്നുന്നു.
 
{{verse|67}} അപ്പോള്‍അപ്പോൾ മൂസായ്ക്ക്‌ തന്‍റെതൻറെ മനസ്സില്‍മനസ്സിൽ ഒരു പേടി തോന്നി.
 
{{verse|68}} നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായുംതീർച്ചയായും നീ തന്നെയാണ്‌ കൂടുതല്‍കൂടുതൽ ഔന്നത്യം നേടുന്നവന്‍നേടുന്നവൻ.
 
{{verse|69}} നിന്‍റെനിൻറെ വലതുകയ്യിലുള്ളത്‌ ( വടി ) നീ ഇട്ടേക്കുക. അവര്‍അവർ ഉണ്ടാക്കിയതെല്ലാം അത്‌ വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത്‌ ജാലവിദ്യക്കാരന്‍റെജാലവിദ്യക്കാരൻറെ തന്ത്രം മാത്രമാണ്‌. ജാലവിദ്യക്കാരന്‍ജാലവിദ്യക്കാരൻ എവിടെച്ചെന്നാലും വിജയിയാവുകയില്ല.
 
{{verse|70}} ഉടനെ ആ ജാലവിദ്യക്കാര്‍ജാലവിദ്യക്കാർ പ്രണമിച്ചുകൊണ്ട്‌ താഴെ വീണു. അവര്‍അവർ പറഞ്ഞു: ഞങ്ങള്‍ഞങ്ങൾ ഹാറൂന്‍റെയുംഹാറൂൻറെയും മൂസായുടെയും രക്ഷിതാവില്‍രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു.
 
{{verse|71}} അവന്‍അവൻ ( ഫിര്‍ഔന്‍ഫിർഔൻ ) പറഞ്ഞു: ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സമ്മതം തരുന്നതിന്‌ മുമ്പ്‌ നിങ്ങള്‍നിങ്ങൾ അവനെ വിശ്വസിച്ച്‌ കഴിഞ്ഞെന്നോ? തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ്‌ തന്നെയാണവന്‍തന്നെയാണവൻ. ആകയാല്‍ആകയാൽ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍എതിർവശങ്ങളിൽ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ഈന്തപ്പനത്തടികളിൽ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌. ഞങ്ങളില്‍ഞങ്ങളിൽ ആരാണ്‌ ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായനീണ്ടുനിൽക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍നൽകുന്നവൻ എന്ന്‌ തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ മനസ്സിലാകുകയും ചെയ്യും.
 
{{verse|72}} അവര്‍അവർ പറഞ്ഞു: ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക്‌ ഞങ്ങള്‍ഞങ്ങൾ മുന്‍ഗണനമുൻഗണന നല്‍കുകയില്ലനൽകുകയില്ല തന്നെ. അതിനാല്‍അതിനാൽ നീ വിധിക്കുന്നതെന്തോ അത്‌ വിധിച്ച്‌ കൊള്ളുക. ഈ ഐഹികജീവിതത്തില്‍ഐഹികജീവിതത്തിൽ മാത്രമേ നീ വിധിക്കുകയുള്ളൂ.
 
{{verse|73}} ഞങ്ങള്‍ഞങ്ങൾ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിര്‍ബന്ധിച്ച്‌നിർബന്ധിച്ച്‌ ചെയ്യിച്ച ജാലവിദ്യയും അവന്‍അവൻ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവില്‍രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ്‌ ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനുംനിലനിൽക്കുന്നവനും
 
{{verse|74}} തീര്‍ച്ചയായുംതീർച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട്‌ തന്‍റെതൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അടുത്ത്‌ ചെല്ലുന്ന പക്ഷം അവന്നുള്ളത്‌ നരകമത്രെ. അതിലവന്‍അതിലവൻ മരിക്കുകയില്ല.ജീവിക്കുകയുമില്ല.
 
{{verse|75}} സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിച്ചിട്ടാണ്‌പ്രവർത്തിച്ചിട്ടാണ്‌ വല്ലവനും അവന്‍റെയടുത്ത്‌അവൻറെയടുത്ത്‌ ചെല്ലുന്നതെങ്കില്‍ചെല്ലുന്നതെങ്കിൽ അത്തരക്കാര്‍ക്കുള്ളതാകുന്നുഅത്തരക്കാർക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍പദവികൾ.
 
{{verse|76}} അതായത്‌ താഴ്ഭാഗത്ത്‌ കൂടി നദികള്‍നദികൾ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍സ്വർഗത്തോപ്പുകൾ. അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും. അതാണ്‌ പരിശുദ്ധി നേടിയവര്‍ക്കുള്ളനേടിയവർക്കുള്ള പ്രതിഫലം.
 
{{verse|77}} മൂസായ്ക്ക്‌ നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായിനൽകുകയുണ്ടായി: എന്‍റെഎൻറെ ദാസന്‍മാരെയുംദാസൻമാരെയും കൊണ്ട്‌ രാത്രിയില്‍രാത്രിയിൽ നീ പോകുക. എന്നിട്ട്‌ അവര്‍ക്ക്‌അവർക്ക്‌ വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുകഏർപെടുത്തികൊടുക്കുക. ( ശത്രുക്കള്‍ശത്രുക്കൾ ) പിന്തുടര്‍ന്ന്‌പിന്തുടർന്ന്‌ എത്തുമെന്ന്‌ നീ പേടിക്കേണ്ടതില്ല. ( യാതൊന്നും ) നീ ഭയപ്പെടേണ്ടതുമില്ല.
 
{{verse|78}} അപ്പോള്‍അപ്പോൾ ഫിര്‍ഔന്‍ഫിർഔൻ തന്‍റെതൻറെ സൈന്യങ്ങളോട്‌ കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍അപ്പോൾ കടലില്‍കടലിൽ നിന്ന്‌ അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു.
 
{{verse|79}} ഫിര്‍ഔന്‍ഫിർഔൻ തന്‍റെതൻറെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കിദുർമാർഗത്തിലാക്കി. അവന്‍അവൻ നേര്‍വഴിയിലേക്ക്‌നേർവഴിയിലേക്ക്‌ നയിച്ചില്ല.
 
{{verse|80}} ഇസ്രായീല്‍ഇസ്രായീൽ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ശത്രുവിൽ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ത്വൂർ പര്‍വ്വതത്തിന്‍റെപർവ്വതത്തിൻറെ വലതുഭാഗം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം നിശ്ചയിച്ച്‌ തരികയും, മന്നായും സല്‍വായുംസൽവായും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം ഇറക്കിത്തരികയും ചെയ്തു.
 
{{verse|81}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍വസ്തുക്കളിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ ഭക്ഷിച്ച്‌ കൊള്ളുക. അതില്‍അതിൽ നിങ്ങള്‍നിങ്ങൾ അതിരുകവിയരുത്‌. ( നിങ്ങള്‍നിങ്ങൾ അതിരുകവിയുന്ന പക്ഷം ) എന്‍റെഎൻറെ കോപം നിങ്ങളുടെ മേല്‍മേൽ വന്നിറങ്ങുന്നതാണ്‌. എന്‍റെഎൻറെ കോപം ആരുടെമേല്‍ആരുടെമേൽ വന്നിറങ്ങുന്നുവോ അവന്‍അവൻ നാശത്തില്‍നാശത്തിൽ പതിച്ചു.
 
{{verse|82}} പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍നേർമാർഗത്തിൽ നിലകൊള്ളുകയും ചെയ്തവര്‍ക്ക്‌ചെയ്തവർക്ക്‌ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.
 
{{verse|83}} ( അല്ലാഹു ചോദിച്ചു: ) ഹേ; മൂസാ, നിന്‍റെനിൻറെ ജനങ്ങളെ വിട്ടേച്ച്‌ നീ ധൃതിപ്പെട്ട്‌ വരാന്‍വരാൻ കാരണമെന്താണ്‌?
 
{{verse|84}} അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെഎൻറെ പിന്നില്‍പിന്നിൽ തന്നെയുണ്ട്‌. എന്‍റെഎൻറെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന്‌ വേണ്ടിയാണ്‌ ഞാന്‍ഞാൻ നിന്‍റെനിൻറെ അടുത്തേക്ക്‌ ധൃതിപ്പെട്ട്‌ വന്നിരിക്കുന്നത്‌.
 
{{verse|85}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: എന്നാല്‍എന്നാൽ നീ പോന്ന ശേഷം നിന്‍റെനിൻറെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ച്‌ കളഞ്ഞിരിക്കുന്നു.
 
{{verse|86}} അപ്പോള്‍അപ്പോൾ മൂസാ തന്‍റെതൻറെ ജനങ്ങളുടെ അടുത്തേക്ക്‌ കുപിതനും, ദുഃഖിതനുമായിക്കൊണ്ട്‌ തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേനൽകിയില്ലേ? എന്നിട്ട്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കാലം ദീര്‍ഘമായിപ്പോയോദീർഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള കോപം നിങ്ങളില്‍നിങ്ങളിൽ ഇറങ്ങണമെന്ന്‌ ആഗ്രഹിച്ച്‌ കൊണ്ട്‌ തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍നിങ്ങൾ ലംഘിച്ചതാണോ?
 
{{verse|87}} അവര്‍അവർ പറഞ്ഞു: ഞങ്ങള്‍ഞങ്ങൾ ഞങ്ങളുടെ ഹിതമനുസരിച്ച്‌ താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍എന്നാൽ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ആഭരണചുമടുകൾ ഞങ്ങള്‍ഞങ്ങൾ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളത്‌ ( തീയില്‍തീയിൽ ) എറിഞ്ഞുകളഞ്ഞു. അപ്പോള്‍അപ്പോൾ സാമിരിയും അപ്രകാരം അത്‌ ( തീയില്‍തീയിൽ ) ഇട്ടു.
 
{{verse|88}} എന്നിട്ട്‌ അവര്‍ക്ക്‌അവർക്ക്‌ അവന്‍അവൻ ( ആ ലോഹം കൊണ്ട്‌ ) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോള്‍അപ്പോൾ അവര്‍അവർ ( അന്യോന്യം ) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്‌. എന്നാല്‍എന്നാൽ അദ്ദേഹം മറന്നുപോയിരിക്കുകയാണ്‌.
 
{{verse|89}} എന്നാല്‍എന്നാൽ അത്‌ ഒരു വാക്ക്‌ പോലും അവരോട്‌ മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക്‌അവർക്ക്‌ യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ചെയ്യാൻ അതിന്‌ കഴിയില്ലെന്നും അവര്‍അവർ കാണുന്നില്ലേ?
 
{{verse|90}} മുമ്പ്‌ തന്നെ ഹാറൂന്‍ഹാറൂൻ അവരോട്‌ പറഞ്ഞിട്ടുണ്ടായിരുന്നു: എന്‍റെഎൻറെ ജനങ്ങളേ, ഇത്‌ ( കാളക്കുട്ടി ) മൂലം നിങ്ങള്‍നിങ്ങൾ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്‌. തീര്‍ച്ചയായുംതീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ പരമകാരുണികനത്രെ. അതുകൊണ്ട്‌ നിങ്ങളെന്നെ പിന്തുടരുകയും,എന്‍റെഎൻറെ കല്‍പനകള്‍കൽപനകൾ നിങ്ങള്‍നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
 
{{verse|91}} അവര്‍അവർ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക്‌ മടങ്ങിവരുവോളം ഞങ്ങള്‍ഞങ്ങൾ ഇതിനുള്ള ആരാധനയില്‍ആരാധനയിൽ നിരതരായി തന്നെയിരിക്കുന്നതാണ്‌.
 
{{verse|92}} അദ്ദേഹം ( മൂസാ ) പറഞ്ഞു: ഹാറൂനേ, ഇവര്‍ഇവർ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍കണ്ടപ്പോൾ നിനക്ക്‌ എന്ത്‌ തടസ്സമാണുണ്ടായത്‌?
 
{{verse|93}} എന്നെ നീ പിന്തുടരാതിരിക്കാന്‍പിന്തുടരാതിരിക്കാൻ. നീ എന്‍റെഎൻറെ കല്‍പനയ്ക്ക്‌കൽപനയ്ക്ക്‌ എതിര്‌ പ്രവര്‍ത്തിക്കുകയാണോപ്രവർത്തിക്കുകയാണോ ചെയ്തത്‌?
 
{{verse|94}} അദ്ദേഹം ( ഹാറൂന്‍ഹാറൂൻ ) പറഞ്ഞു: എന്‍റെഎൻറെ ഉമ്മയുടെ മകനേ, നീ എന്‍റെഎൻറെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ഇസ്രായീൽ സന്തതികള്‍ക്കിടയില്‍സന്തതികൾക്കിടയിൽ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെഎൻറെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാന്‍ഞാൻ ഭയപ്പെടുകയാണുണ്ടായത്‌.
 
{{verse|95}} ( തുടര്‍ന്ന്‌തുടർന്ന്‌ സാമിരിയോട്‌ ) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്‍റെനിൻറെ കാര്യം എന്താണ്‌?
 
{{verse|96}} അവന്‍അവൻ പറഞ്ഞു: അവര്‍അവർ ( ജനങ്ങള്‍ജനങ്ങൾ ) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ഞാൻ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്‍റെദൈവദൂതൻറെ കാല്‍പാടില്‍കാൽപാടിൽ നിന്ന്‌ ഞാനൊരു പിടിപിടിക്കുകയും എന്നിട്ടത്‌ ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ്‌ എന്‍റെഎൻറെ മനസ്സ്‌ എന്നെ പ്രേരിപ്പിച്ചത്‌.
 
{{verse|97}} അദ്ദേഹം ( മൂസാ ) പറഞ്ഞു: എന്നാല്‍എന്നാൽ നീ പോ. തീര്‍ച്ചയായുംതീർച്ചയായും നിനക്ക്‌ ഈ ജീവിതത്തിലുള്ളത്‌ തൊട്ടുകൂടാ എന്ന്‌ പറയലായിരിക്കും. തീര്‍ച്ചയായുംതീർച്ചയായും നിനക്ക്‌ നിശ്ചിതമായ ഒരു അവധിയുണ്ട്‌. അത്‌ അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ച്‌ കൊണേ്ടയിരിക്കുന്ന നിന്‍റെനിൻറെദൈവത്തിന്‍റെദൈവത്തിൻറെ നേരെ നോക്കൂ. തീര്‍ച്ചയായുംതീർച്ചയായും നാം അതിനെ ചുട്ടെരിക്കുകയും, എന്നിട്ട്‌ നാം അത്‌ പൊടിച്ച്‌ കടലില്‍കടലിൽ വിതറിക്കളയുകയും ചെയ്യുന്നതാണ്‌.
 
{{verse|98}} നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെഅവൻറെ അറിവ്‌ എല്ലാകാര്യത്തേയും ഉള്‍കൊള്ളാന്‍ഉൾകൊള്ളാൻ മാത്രം വിശാലമായിരിക്കുന്നു.
 
{{verse|99}} അപ്രകാരം മുമ്പ്‌ കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റിയുള്ള വൃത്താന്തങ്ങളില്‍വൃത്താന്തങ്ങളിൽ നിന്ന്‌ നാം നിനക്ക്‌ വിവരിച്ചുതരുന്നു. തീര്‍ച്ചയായുംതീർച്ചയായും നാം നിനക്ക്‌ നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള ബോധനം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു.
 
{{verse|100}} ആരെങ്കിലും അതില്‍അതിൽ നിന്ന്‌ തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവന്‍അവൻ ( പാപത്തിന്‍റെപാപത്തിൻറെ ) ഭാരം വഹിക്കുന്നതാണ്‌.
 
{{verse|101}} അതില്‍അതിൽ അവര്‍അവർ നിത്യവാസികളായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ ആ ഭാരം അവര്‍ക്കെത്രഅവർക്കെത്ര ദുസ്സഹം!
 
{{verse|102}} അതായത്‌ കാഹളത്തില്‍കാഹളത്തിൽ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട്‌നീലവർണമുള്ളവരായിക്കൊണ്ട്‌ നാം ഒരുമിച്ചുകൂട്ടുന്നതാണ്‌.
 
{{verse|103}} അവര്‍അവർ അന്യോന്യം പതുക്കെ പറയും: പത്ത്‌ ദിവസമല്ലാതെ നിങ്ങള്‍നിങ്ങൾ ഭൂമിയില്‍ഭൂമിയിൽ താമസിക്കുകയുണ്ടായിട്ടില്ല എന്ന്‌.
 
{{verse|104}} അവരില്‍അവരിൽ ഏറ്റവും ന്യായമായ നിലപാടുകാരന്‍നിലപാടുകാരൻ ഒരൊറ്റ ദിവസം മാത്രമേ നിങ്ങള്‍നിങ്ങൾ താമസിച്ചിട്ടുള്ളു എന്ന്‌ പറയുമ്പോള്‍പറയുമ്പോൾ അവര്‍അവർ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
 
{{verse|105}} പര്‍വ്വതങ്ങളെപർവ്വതങ്ങളെ സംബന്ധിച്ച്‌ അവര്‍അവർ നിന്നോട്‌ ചോദിക്കുന്നു. പറയുക: എന്‍റെഎൻറെ രക്ഷിതാവ്‌ അവയെ പൊടിച്ച്‌ പാറ്റിക്കളയുന്നതാണ്‌.
 
{{verse|106}} എന്നിട്ട്‌ അവന്‍അവൻ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്‌.
 
{{verse|107}} ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല.
 
{{verse|108}} അന്നേ ദിവസം വിളിക്കുന്നവന്‍റെവിളിക്കുന്നവൻറെ പിന്നാലെ അവനോട്‌ യാതൊരു വക്രതയും കാണിക്കാതെ അവര്‍അവർ പോകുന്നതാണ്‌. എല്ലാ ശബ്ദങ്ങളും പരമകാരുണികന്‌ കീഴടങ്ങുന്നതുമാണ്‌. അതിനാല്‍അതിനാൽ ഒരു നേര്‍ത്തനേർത്ത ശബ്ദമല്ലാതെ നീ കേള്‍ക്കുകയില്ലകേൾക്കുകയില്ല.
 
{{verse|109}} അന്നേ ദിവസം പരമകാരുണികന്‍പരമകാരുണികൻ ആരുടെ കാര്യത്തില്‍കാര്യത്തിൽ അനുമതി നല്‍കുകയുംനൽകുകയും ആരുടെ വാക്ക്‌ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാര്‍ശശുപാർശ പ്രയോജനപ്പെടുകയില്ല.
 
{{verse|110}} അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍അവൻ അറിയുന്നു. അവര്‍ക്കാകട്ടെഅവർക്കാകട്ടെ അതിനെപ്പറ്റിയൊന്നും പരിപൂര്‍ണ്ണമായിപരിപൂർണ്ണമായി അറിയാനാവുകയില്ല.
 
{{verse|111}} എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആയുള്ളവന്ന്‌ മുഖങ്ങള്‍മുഖങ്ങൾ കീഴൊതുങ്ങിയിരിക്കുന്നു. അക്രമത്തിന്‍റെഅക്രമത്തിൻറെ ഭാരം ചുമന്നവന്‍ചുമന്നവൻ പരാജയമടയുകയും ചെയ്തിരിക്കുന്നു.
 
{{verse|112}} ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മങ്ങളില്‍സൽകർമ്മങ്ങളിൽ വല്ലതും പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന പക്ഷം അവന്‍അവൻ അക്രമത്തെയോ അനീതിയെയോ ഭയപ്പെടേണ്ടി വരില്ല.
 
{{verse|113}} അപ്രകാരം അറബിയില്‍അറബിയിൽ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ഇതിൽ നാം താക്കീത്‌ വിവിധ തരത്തില്‍തരത്തിൽ വിവരിച്ചിരിക്കുന്നു. അവര്‍അവർ സൂക്ഷ്മതയുള്ളവരാകുകയോ, അവര്‍ക്ക്‌അവർക്ക്‌ ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി.
 
{{verse|114}} സാക്ഷാല്‍സാക്ഷാൽ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍ഖുർആൻ- അത്‌ നിനക്ക്‌ ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായിനൽകപ്പെട്ടുകഴിയുന്നതിനുമുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌. എന്‍റെഎൻറെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു തരേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.
 
{{verse|115}} മുമ്പ്‌ നാം ആദമിനോട്‌ കരാര്‍കരാർ ചെയ്യുകയുണ്ടായി. എന്നാല്‍എന്നാൽ അദ്ദേഹം അതു മറന്നുകളഞ്ഞു. അദ്ദേഹത്തിന്‌ നിശ്ചയദാര്‍ഢ്യമുള്ളതായിനിശ്ചയദാർഢ്യമുള്ളതായി നാം കണ്ടില്ല.
 
{{verse|116}} നിങ്ങള്‍നിങ്ങൾ ആദമിന്‌ സുജൂദ്‌ ചെയ്യൂ എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമത്രെ. ) അപ്പോള്‍അപ്പോൾ അവര്‍അവർ സുജൂദ്‌ ചെയ്തു. ഇബ്ലീസൊഴികെ. അവന്‍അവൻ വിസമ്മതിച്ചു.
 
{{verse|117}} അപ്പോള്‍അപ്പോൾ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായുംതീർച്ചയായും ഇവന്‍ഇവൻ നിന്‍റെയുംനിൻറെയും നിന്‍റെനിൻറെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍അതിനാൽ നിങ്ങളെ രണ്ട്‌ പേരെയും അവന്‍അവൻ സ്വര്‍ഗത്തില്‍സ്വർഗത്തിൽ നിന്ന്‌ പുറം തള്ളാതിരിക്കട്ടെ ( അങ്ങനെ സംഭവിക്കുന്ന പക്ഷം ) നീ കഷ്ടപ്പെടും.
 
{{verse|118}} തീര്‍ച്ചയായുംതീർച്ചയായും നിനക്ക്‌ ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.
 
{{verse|119}} നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.
 
{{verse|120}} അപ്പോള്‍അപ്പോൾ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനംദുർബോധനം നല്‍കിനൽകി: ആദമേ, അനശ്വരത നല്‍കുന്നനൽകുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ഞാൻ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ?
 
{{verse|121}} അങ്ങനെ അവര്‍അവർ ( ആദമും ഭാര്യയും ) ആ വൃക്ഷത്തില്‍വൃക്ഷത്തിൽ നിന്ന്‌ ഭക്ഷിച്ചു. അപ്പോള്‍അപ്പോൾ അവര്‍അവർ ഇരുവര്‍ക്കുംഇരുവർക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ഗുഹ്യഭാഗങ്ങൾ വെളിപ്പെടുകയും, സ്വര്‍ഗത്തിലെസ്വർഗത്തിലെ ഇലകള്‍ഇലകൾ കൂട്ടിചേര്‍ത്ത്‌കൂട്ടിചേർത്ത്‌ തങ്ങളുടെ ദേഹം അവര്‍അവർ പൊതിയാന്‍പൊതിയാൻ തുടങ്ങുകയും ചെയ്തു. ആദം തന്‍റെതൻറെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുകയും, അങ്ങനെ പിഴച്ച്‌ പോകുകയും ചെയ്തു.
 
{{verse|122}} അനന്തരം അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ രക്ഷിതാവ്‌ അദ്ദേഹത്തെ ഉല്‍കൃഷ്ടനായിഉൽകൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനംമാർഗദർശനം നല്‍കുകയുംനൽകുകയും ചെയ്തു.
 
{{verse|123}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍നിങ്ങൾ രണ്ട്‌ പേരും ഒന്നിച്ച്‌ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുകണിങ്ങളില്‍ഇറങ്ങിപ്പോകുകണിങ്ങളിൽ ചിലര്‍ചിലർ ചിലര്‍ക്ക്‌ചിലർക്ക്‌ ശത്രുക്കളാകുന്നു. എന്നാല്‍എന്നാൽ എന്‍റെഎൻറെ പക്കല്‍പക്കൽ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവുംമാർഗദർശനവും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍അപ്പോൾ എന്‍റെഎൻറെ മാര്‍ഗദര്‍ശനംമാർഗദർശനം ആര്‍ആർ പിന്‍പറ്റുന്നുവോപിൻപറ്റുന്നുവോ അവന്‍അവൻ പിഴച്ച്‌ പോകുകയില്ല, കഷ്ടപ്പെടുകയുമില്ല.
 
{{verse|124}} എന്‍റെഎൻറെ ഉല്‍ബോധനത്തെഉൽബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും അവന്ന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവനെ നാം അന്ധനായ നിലയില്‍നിലയിൽ എഴുന്നേല്‍പിച്ച്‌എഴുന്നേൽപിച്ച്‌ കൊണ്ട്‌ വരുന്നതുമാണ്‌.
 
{{verse|125}} അവന്‍അവൻ പറയും: എന്‍റെഎൻറെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍നിലയിൽ എഴുന്നേല്‍പിച്ച്‌എഴുന്നേൽപിച്ച്‌ കൊണ്ട്‌ വന്നത്‌? ഞാന്‍ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ!
 
{{verse|126}} അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ വന്നെത്തുകയുണ്ടായി. എന്നിട്ട്‌ നീ അത്‌ മറന്നുകളഞ്ഞു. അത്‌ പോലെ ഇന്ന്‌ നീയും വിസ്മരിക്കപ്പെടുന്നു.
 
{{verse|127}} അതിരുകവിയുകയും, തന്‍റെതൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക്‌ചെയ്തവർക്ക്‌ അപ്രകാരമാണ്‌ നാം പ്രതിഫലം നല്‍കുന്നത്‌നൽകുന്നത്‌. പരലോകത്തെ ശിക്ഷ കൂടുതല്‍കൂടുതൽ കഠിനമായതും നിലനില്‍ക്കുന്നതുംനിലനിൽക്കുന്നതും തന്നെയാകുന്നു.
 
{{verse|128}} അവര്‍ക്ക്‌അവർക്ക്‌ മുമ്പ്‌ നാം എത്രയോ തലമുറകളെ നശിപ്പിച്ച്‌ കളഞ്ഞിട്ടുണ്ട്‌ എന്ന വസ്തുത അവര്‍ക്ക്‌അവർക്ക്‌ മാര്‍ഗദര്‍ശകമായിട്ടില്ലേമാർഗദർശകമായിട്ടില്ലേ ? അവരുടെ വാസസ്ഥലങ്ങളില്‍വാസസ്ഥലങ്ങളിൽ കൂടി ഇവര്‍ഇവർ സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്‌. ബുദ്ധിമാന്‍മാര്‍ക്ക്‌ബുദ്ധിമാൻമാർക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.
 
{{verse|129}} നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ ഒരു വാക്കും നിശ്ചിതമായ ഒരു അവധിയും മുമ്പേ പ്രഖ്യാപിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍പ്രഖ്യാപിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ അത്‌ ( ശിക്ഷാനടപടി ഇവര്‍ക്കുംഇവർക്കും ) അനിവാര്യമാകുമായിരുന്നു.
 
{{verse|130}} ആയതിനാല്‍ആയതിനാൽ ഇവര്‍ഇവർ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന്‌ മുമ്പും നിന്‍റെനിൻറെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെഅവൻറെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയുംപ്രകീർത്തിക്കുകയും ചെയ്യുക. രാത്രിയില്‍രാത്രിയിൽ ചില നാഴികകളിലും, പകലിന്‍റെപകലിൻറെ ചില ഭാഗങ്ങളിലും നീ അവന്‍റെഅവൻറെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകപ്രകീർത്തിക്കുക. നിനക്ക്‌ സംതൃപ്തി കൈവന്നേക്കാം.
 
{{verse|131}} അവരില്‍അവരിൽ ( മനുഷ്യരില്‍മനുഷ്യരിൽ ) പല വിഭാഗങ്ങള്‍ക്ക്‌വിഭാഗങ്ങൾക്ക്‌ നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക്‌ നിന്‍റെനിൻറെ ദൃഷ്ടികള്‍ദൃഷ്ടികൾ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍പരീക്ഷിക്കാൻ ( ഉദ്ദേശിക്കുന്നു. ) നിന്‍റെനിൻറെ രക്ഷിതാവ്‌ നല്‍കുന്നനൽകുന്ന ഉപജീവനമാകുന്നു കൂടുതല്‍കൂടുതൽ ഉത്തമവും നിലനില്‍ക്കുന്നതുംനിലനിൽക്കുന്നതും.
 
{{verse|132}} നിന്‍റെനിൻറെ കുടുംബത്തോട്‌ നീ നമസ്കരിക്കാന്‍നമസ്കരിക്കാൻ കല്‍പിക്കുകയുംകൽപിക്കുകയും, അതില്‍അതിൽ( നമസ്കാരത്തില്‍നമസ്കാരത്തിൽ ) നീ ക്ഷമാപൂര്‍വ്വംക്ഷമാപൂർവ്വം ഉറച്ചുനില്‍ക്കുകയുംഉറച്ചുനിൽക്കുകയും ചെയ്യുക. നിന്നോട്‌ നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക്‌ ഉപജീവനം നല്‍കുകയാണ്‌നൽകുകയാണ്‌ ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നുധർമ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം.
 
{{verse|133}} അവര്‍അവർ പറഞ്ഞു: അദ്ദേഹം ( പ്രവാചകന്‍പ്രവാചകൻ ) എന്തുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ തന്‍റെതൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ ഒരു ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെപൂർവ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ്‌ അവര്‍ക്ക്‌അവർക്ക്‌ വന്നുകിട്ടിയില്ലേ?
 
{{verse|134}} ഇതിനു മുമ്പ്‌ വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍നശിപ്പിച്ചിരുന്നുവെങ്കിൽ അവര്‍അവർ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട്‌ ഞങ്ങളുടെ അടുത്തേക്ക്‌ ഒരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍എങ്കിൽ ഞങ്ങള്‍ഞങ്ങൾ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന്‌ മുമ്പ്‌ നിന്‍റെനിൻറെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ഞങ്ങൾ പിന്തുടരുമായിരുന്നു.
 
{{verse|135}} ( നബിയേ, ) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സന്‍മാര്‍ഗംസൻമാർഗം പ്രാപിച്ചവരാരെന്നും അപ്പോള്‍അപ്പോൾ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിയാറാകും.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ത്വാഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്