"പരിശുദ്ധ ഖുർആൻ/ദുഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 44}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സുഖ്റുഫ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ജാഥിയ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} ഹാമീം,
വരി 11:
{{verse|2}} സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം;
 
{{verse|3}} തീര്‍ച്ചയായുംതീർച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും നാം മുന്നറിയിപ്പ്‌ നല്‍കുന്നവനാകുന്നുനൽകുന്നവനാകുന്നു.
 
{{verse|4}} ആ രാത്രിയില്‍രാത്രിയിൽ യുക്തിപൂര്‍ണ്ണമായയുക്തിപൂർണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചുവേർതിരിച്ചു വിവരിക്കപ്പെടുന്നു.
 
{{verse|5}} അതെ, നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള കല്‍പനകൽപന. തീര്‍ച്ചയായുംതീർച്ചയായും നാം ( ദൂതന്‍മാരെദൂതൻമാരെ ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
 
{{verse|6}} നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള ഒരു കാരുണ്യമത്രെ അത്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നനുംകേൾക്കുന്നനും അറിയുന്നവനും.
 
{{verse|7}} ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയുംഅവയ്ക്കിടയിലുള്ളതിൻറെയും രക്ഷിതാവ്‌. നിങ്ങള്‍നിങ്ങൾ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍ദൃഢവിശ്വാസമുള്ളവരാണെങ്കിൽ.
 
{{verse|8}} അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെപൂർവ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍ആയിട്ടുള്ളവൻ.
 
{{verse|9}} എങ്കിലും അവര്‍അവർ സംശയത്തില്‍സംശയത്തിൽ കളിക്കുകയാകുന്നു.
 
{{verse|10}} അതിനാല്‍അതിനാൽ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട്‌ വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക.
 
{{verse|11}} മനുഷ്യരെ അത്‌ പൊതിയുന്നതാണ്‌. ഇത്‌ വേദനയേറിയ ഒരു ശിക്ഷയായിരിക്കും.
 
{{verse|12}} ( അവര്‍അവർ പറയും: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ഞങ്ങളിൽ നിന്ന്‌ നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ വിശ്വസിച്ചു കൊള്ളാം.
 
{{verse|13}} എങ്ങനെയാണ്‌ അവര്‍ക്ക്‌അവർക്ക്‌ ഉല്‍ബോധനംഉൽബോധനം ഫലപ്പെടുക? ( കാര്യം ) വ്യക്തമാക്കുന്ന ഒരു ദൂതന്‍ദൂതൻ അവരുടെ അടുക്കല്‍അടുക്കൽ ചെന്നിട്ടുണ്ട്‌.
 
{{verse|14}} എന്നിട്ട്‌ അദ്ദേഹത്തെ വിട്ട്‌ അവന്‍അവൻ പിന്തിരിഞ്ഞു കളയുകയാണ്‌ ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍പഠിപ്പിച്ചുവിട്ടവൻ, ഭ്രാന്തന്‍ഭ്രാന്തൻ എന്നൊക്കെ അവര്‍അവർ പറയുകയും ചെയ്തു.
 
{{verse|15}} തീര്‍ച്ചയായുംതീർച്ചയായും നാം ശിക്ഷ അല്‍പംഅൽപം ഒഴിവാക്കിത്തരാം. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ ( പഴയ അവസ്ഥയിലേക്ക്‌ ) മടങ്ങുക തന്നെ ചെയ്യുമല്ലോ.
 
{{verse|16}} ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായുംതീർച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌.
 
{{verse|17}} ഇവര്‍ക്ക്‌ഇവർക്ക്‌ മുമ്പ്‌ ഫിര്‍ഔന്‍റെഫിർഔൻറെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്‌. മാന്യനായ ഒരു ദൂതന്‍ദൂതൻ അവരുടെ അടുത്ത്‌ ചെന്നു.
 
{{verse|18}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദാസന്‍മാരെദാസൻമാരെ നിങ്ങള്‍നിങ്ങൾ എനിക്ക്‌ ഏല്‍പിച്ചുഏൽപിച്ചു തരണം. തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാകുന്നു. ( എന്ന്‌ അദ്ദേഹം പറഞ്ഞു. )
 
{{verse|19}} അല്ലാഹുവിനെതിരില്‍അല്ലാഹുവിനെതിരിൽ നിങ്ങള്‍നിങ്ങൾ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ സ്പഷ്ടമായ തെളിവും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വരാം.
 
{{verse|20}} നിങ്ങളെന്നെ കല്ലെറിയാതിരിക്കാന്‍കല്ലെറിയാതിരിക്കാൻ എന്‍റെഎൻറെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട്‌ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ ശരണം തേടിയിരിക്കുന്നു.
 
{{verse|21}} നിങ്ങള്‍ക്കെന്നെനിങ്ങൾക്കെന്നെ വിശ്വാസമായില്ലെങ്കില്‍വിശ്വാസമായില്ലെങ്കിൽ എന്നില്‍എന്നിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ വിട്ടുമാറുക.
 
{{verse|22}} ഇക്കൂട്ടര്‍ഇക്കൂട്ടർ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ജനവിഭാഗമാണെന്നതിനാൽ അദ്ദേഹം തന്‍റെതൻറെ രക്ഷിതാവിനെ വിളിച്ച്‌ ( സഹായത്തിനായി ) പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു.
 
{{verse|23}} ( അപ്പോള്‍അപ്പോൾ അല്ലാഹു നിര്‍ദേശിച്ചുനിർദേശിച്ചു: ) എന്‍റെഎൻറെ ദാസന്‍മാരെയുംദാസൻമാരെയും കൊണ്ട്‌ നീ രാത്രിയില്‍രാത്രിയിൽ പ്രയാണം ചെയ്തുകൊള്ളുക. തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ ( ശത്രുക്കളാല്‍ശത്രുക്കളാൽ ) പിന്തുടരപ്പെടുന്നതാണ്‌.
 
{{verse|24}} സമുദ്രത്തെ ശാന്തമായ നിലയില്‍നിലയിൽ നീ വിട്ടേക്കുകയും ചെയ്യുക തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ മുക്കിനശിപ്പിക്കപ്പെടാന്‍മുക്കിനശിപ്പിക്കപ്പെടാൻ പോകുന്ന ഒരു സൈന്യമാകുന്നു.
 
{{verse|25}} എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ്‌ അവര്‍അവർ വിട്ടേച്ചു പോയത്‌.!
 
{{verse|26}} ( എത്രയെത്ര ) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളുംപാർപ്പിടങ്ങളും!
 
{{verse|27}} അവര്‍അവർ ആഹ്ലാദപൂര്‍വ്വംആഹ്ലാദപൂർവ്വം അനുഭവിച്ചിരുന്ന ( എത്രയെത്ര ) സൌഭാഗ്യങ്ങള്‍സൌഭാഗ്യങ്ങൾ!
 
{{verse|28}} അങ്ങനെയാണത്‌ ( കലാശിച്ചത്‌. ) അതെല്ലാം മറ്റൊരു ജനതയ്ക്ക്‌ നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.
 
{{verse|29}} അപ്പോള്‍അപ്പോൾ അവരുടെ പേരില്‍പേരിൽ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക്‌അവർക്ക്‌ ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.
 
{{verse|30}} ഇസ്രായീല്‍ഇസ്രായീൽ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ശിക്ഷയിൽ നിന്ന്‌ നാം രക്ഷിക്കുക തന്നെ ചെയ്തു.
 
{{verse|31}} ഫിര്‍ഔനില്‍ഫിർഔനിൽ നിന്ന്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ അഹങ്കാരിയായിരുന്നു. അതിക്രമകാരികളില്‍അതിക്രമകാരികളിൽ പെട്ടവനുമായിരുന്നു.
 
{{verse|32}} അറിഞ്ഞു കൊണ്ട്‌ തന്നെ തീര്‍ച്ചയായുംതീർച്ചയായും അവരെ നാം ലോകരെക്കാള്‍ലോകരെക്കാൾ ഉല്‍കൃഷ്ടരായിഉൽകൃഷ്ടരായി തെരഞ്ഞെടുക്കുകയുണ്ടായി.
 
{{verse|33}} വ്യക്തമായ പരീക്ഷണം ഉള്‍കൊള്ളുന്നഉൾകൊള്ളുന്ന ചില ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നാം അവര്‍ക്ക്‌അവർക്ക്‌ നല്‍കുകയുമുണ്ടായിനൽകുകയുമുണ്ടായി.
 
{{verse|34}} എന്നാല്‍എന്നാൽ ഇക്കൂട്ടരിതാ പറയുന്നു;
 
{{verse|35}} നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ലഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരുമല്ല.
 
{{verse|36}} അതിനാല്‍അതിനാൽ നിങ്ങള്‍നിങ്ങൾ സത്യവാന്‍മാരാണെങ്കില്‍സത്യവാൻമാരാണെങ്കിൽ ഞങ്ങളുടെ പിതാക്കളെ നിങ്ങള്‍നിങ്ങൾ ( ജീവിപ്പിച്ചു ) കൊണ്ട്‌ വരിക എന്ന്‌.
 
{{verse|37}} ഇവരാണോ കൂടുതല്‍കൂടുതൽ മെച്ചപ്പെട്ടവര്‍മെച്ചപ്പെട്ടവർ, അതല്ല തുബ്ബഇന്‍റെതുബ്ബഇൻറെ ജനതയും അവര്‍ക്കുഅവർക്കു മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവര്‍അവർ കുറ്റവാളികളായിരുന്നത്‌ തന്നെ.
 
{{verse|38}} ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട്‌ സൃഷ്ടിച്ചതല്ല.
 
{{verse|39}} ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ്‌ നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍അവരിൽ അധികപേരും അറിയുന്നില്ല.
 
{{verse|40}} തീര്‍ച്ചയായുംതീർച്ചയായുംനിര്‍ണായകനിർണായക തീരുമാനത്തിന്‍റെതീരുമാനത്തിൻറെ ദിവസമാകുന്നു അവര്‍ക്കെല്ലാമുള്ളഅവർക്കെല്ലാമുള്ള നിശ്ചിത സമയം.
 
{{verse|41}} അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന്‌ യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക്‌അവർക്ക്‌ ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം.
 
{{verse|42}} അല്ലാഹു ആരോട്‌ കരുണ കാണിച്ചുവോ അവര്‍ക്കൊഴികെഅവർക്കൊഴികെ. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.
 
{{verse|43}} തീര്‍ച്ചയായുംതീർച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു.
 
{{verse|44}} ( നരകത്തില്‍നരകത്തിൽ ) പാപിയുടെ ആഹാരം.
 
{{verse|45}} ഉരുകിയ ലോഹം പോലിരിക്കും ( അതിന്‍റെഅതിൻറെ കനി. ) അത്‌ വയറുകളില്‍വയറുകളിൽ തിളയ്ക്കും.
 
{{verse|46}} ചുടുവെള്ളം തിളയ്ക്കുന്നത്‌ പോലെ
 
{{verse|47}} നിങ്ങള്‍നിങ്ങൾ അവനെ പിടിക്കൂ. എന്നിട്ട്‌ നരകത്തിന്‍റെനരകത്തിൻറെ മദ്ധ്യത്തിലേക്ക്‌ വലിച്ചിഴക്കൂ.
 
{{verse|48}} അനന്തരം ചുടുവെള്ളം കൊണ്ടുള്ള ശിക്ഷ അവന്‍റെഅവൻറെ തലയ്ക്കുമീതെ നിങ്ങള്‍നിങ്ങൾ ചൊരിഞ്ഞേക്കൂ. ( എന്ന്‌ നിര്‍ദേശിക്കപ്പെടുംനിർദേശിക്കപ്പെടും. )
 
{{verse|49}} ഇത്‌ ആസ്വദിച്ചോളൂ. തീര്‍ച്ചയായുംതീർച്ചയായും നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും.
 
{{verse|50}} നിങ്ങള്‍നിങ്ങൾ ഏതൊരു കാര്യത്തില്‍കാര്യത്തിൽ സംശയാലുക്കളായിരുന്നുവോ ആ കാര്യമത്രെ ഇത്‌.
 
{{verse|51}} സൂക്ഷ്മത പാലിച്ചവര്‍പാലിച്ചവർ തീര്‍ച്ചയായുംതീർച്ചയായും നിര്‍ഭയമായനിർഭയമായ വാസസ്ഥലത്താകുന്നു.
 
{{verse|52}} തോട്ടങ്ങൾക്കും അരുവികൾക്കുമിടയിൽ
{{verse|52}} തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍
 
{{verse|53}} നേര്‍ത്തനേർത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍അവർ ധരിക്കും. അവര്‍അവർ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്‌.
 
{{verse|54}} അങ്ങനെയാകുന്നു ( അവരുടെ അവസ്ഥ. ) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക്‌അവർക്ക്‌ ഇണകളായി നല്‍കുകയുംനൽകുകയും ചെയ്യും.
 
{{verse|55}} സുരക്ഷിതത്വ ബോധത്തോട്‌ കൂടി എല്ലാവിധ പഴങ്ങളും അവര്‍അവർ അവിടെ വെച്ച്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
 
{{verse|56}} ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെഅവർക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍നരകശിക്ഷയിൽ നിന്ന്‌ അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|57}} നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള ഔദാര്യമത്രെ അത്‌. അത്‌ തന്നെയാണ്‌ മഹത്തായ ഭാഗ്യം.
 
{{verse|58}} നിനക്ക്‌ നിന്‍റെനിൻറെ ഭാഷയില്‍ഭാഷയിൽ ഇതിനെ ( ഖുര്‍ആനിനെഖുർആനിനെ ) നാം ലളിതമാക്കിത്തന്നിട്ടുള്ളത്‌ അവര്‍അവർ ആലോചിച്ചു മനസ്സിലാക്കാന്‍മനസ്സിലാക്കാൻ വേണ്ടി മാത്രമാകുന്നു.
 
{{verse|59}} ആകയാല്‍ആകയാൽ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നവര്‍കാത്തിരിക്കുന്നവർ തന്നെയാകുന്നു.
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സുഖ്റുഫ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ജാഥിയ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ദുഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്