"പരിശുദ്ധ ഖുർആൻ/നജ്മ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 53}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ത്വൂര്‍ത്വൂർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഖമര്‍ഖമർ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} നക്ഷത്രം അസ്തമിക്കുമ്പോള്‍അസ്തമിക്കുമ്പോൾ, അതിനെ തന്നെയാണ, സത്യം.
 
{{verse|2}} നിങ്ങളുടെ കൂട്ടുകാരന്‍കൂട്ടുകാരൻ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ലദുർമാർഗിയായിട്ടുമില്ല.
 
{{verse|3}} അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
 
{{verse|4}} അത്‌ അദ്ദേഹത്തിന്‌ ദിവ്യസന്ദേശമായി നല്‍കപ്പെടുന്നനൽകപ്പെടുന്ന ഒരു ഉല്‍ബോധനംഉൽബോധനം മാത്രമാകുന്നു.
 
{{verse|5}} ശക്തിമത്തായ കഴിവുള്ളവനാണ്‌ ( ജിബ്‌രീല്‍ജിബ്‌രീൽ എന്ന മലക്കാണ്‌ ) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.
 
{{verse|6}} കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം ( സാക്ഷാല്‍സാക്ഷാൽ രൂപത്തില്‍രൂപത്തിൽ ) നിലകൊണ്ടു.
 
{{verse|7}} അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.
 
{{verse|8}} പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍കൂടുതൽ അടുത്തു.
 
{{verse|9}} അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍അതിനെക്കാൾ അടുത്തോ ആയിരുന്നു.
 
{{verse|10}} അപ്പോള്‍അപ്പോൾ അവന്‍അവൻ ( അല്ലാഹു ) തന്‍റെതൻറെ ദാസന്‌ അവന്‍അവൻ ബോധനം നല്‍കിയതെല്ലാംനൽകിയതെല്ലാം ബോധനം നല്‍കിനൽകി.
 
{{verse|11}} അദ്ദേഹം കണ്ട ആ കാഴ്ച ( അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ) ഹൃദയം നിഷേധിച്ചിട്ടില്ല.
 
{{verse|12}} എന്നിരിക്കെ അദ്ദേഹം ( നേരില്‍നേരിൽ ) കാണുന്നതിന്‍റെകാണുന്നതിൻറെ പേരില്‍പേരിൽ നിങ്ങള്‍നിങ്ങൾ അദ്ദേഹത്തോട്‌ തര്‍ക്കിക്കുകയാണോതർക്കിക്കുകയാണോ?
 
{{verse|13}} മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.
വരി 34:
{{verse|14}} അറ്റത്തെ ഇലന്തമരത്തിനടുത്ത്‌ വെച്ച്‌
 
{{verse|15}} അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗംസ്വർഗം.
 
{{verse|16}} ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍ചെയ്തിരുന്നപ്പോൾ.
 
{{verse|17}} ( നബിയുടെ ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.
 
{{verse|18}} തീര്‍ച്ചയായുംതീർച്ചയായും തന്‍റെതൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ ചിലത്‌ അദ്ദേഹം കാണുകയുണ്ടായി.
 
{{verse|19}} ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
 
{{verse|20}} വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും
 
{{verse|21}} ( സന്താനമായി ) നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
 
{{verse|22}} എങ്കില്‍എങ്കിൽ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍വെക്കൽ തന്നെ.
 
{{verse|23}} നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ ( ദേവതകള്‍ദേവതകൾ. ) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍മനസ്സുകൾ ഇച്ഛിക്കുന്നതിനെയും മാത്രമാണ്‌ അവര്‍അവർ പിന്തുടരുന്നത്‌. അവര്‍ക്ക്‌അവർക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ സന്‍മാര്‍ഗംസൻമാർഗം വന്നിട്ടുണ്ട്‌ താനും.
 
{{verse|24}} അതല്ല, മനുഷ്യന്‌ അവന്‍അവൻ മോഹിച്ചതാണോ ലഭിക്കുന്നത്‌?
 
{{verse|25}} എന്നാല്‍എന്നാൽ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.
 
{{verse|26}} ആകാശങ്ങളില്‍ആകാശങ്ങളിൽ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശശുപാർശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍അവൻ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക്‌ചെയ്യുന്നവർക്ക്‌ ( ശുപാര്‍ശയ്ക്ക്‌ശുപാർശയ്ക്ക്‌ ) അനുവാദം നല്‍കിയതിന്‍റെനൽകിയതിൻറെ ശേഷമല്ലാതെ.
 
{{verse|27}} തീര്‍ച്ചയായുംതീർച്ചയായും പരലോകത്തില്‍പരലോകത്തിൽ വിശ്വസിക്കാത്തവര്‍വിശ്വസിക്കാത്തവർ മലക്കുകള്‍ക്ക്‌മലക്കുകൾക്ക്‌ പേരിടുന്നത്‌ സ്ത്രീ നാമങ്ങളാകുന്നു.
 
{{verse|28}} അവര്‍ക്ക്‌അവർക്ക്‌ അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍അവർ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായുംതീർച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.
 
{{verse|29}} ആകയാല്‍ആകയാൽ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ചെയ്തവരിൽ നിന്ന്‌ നീ തിരിഞ്ഞുകളയുക.
 
{{verse|30}} അറിവില്‍നിന്ന്‌അറിവിൽനിന്ന്‌ അവര്‍അവർ ആകെ എത്തിയിട്ടുള്ളത്‌ അത്രത്തോളമാകുന്നു. തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവാകുന്നു അവന്‍റെഅവൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍കൂടുതൽ അറിവുള്ളവന്‍അറിവുള്ളവൻ. സന്‍മാര്‍ഗംസൻമാർഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍കൂടുതൽ അറിവുള്ളവനും അവന്‍അവൻ തന്നെയാകുന്നു.
 
{{verse|31}} അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മതിൻമ പ്രവര്‍ത്തിച്ചവര്‍ക്ക്‌പ്രവർത്തിച്ചവർക്ക്‌ അവര്‍അവർ ചെയ്യുന്നതിനനുസരിച്ച്‌ പ്രതിഫലം നല്‍കുവാന്‍നൽകുവാൻ വേണ്ടിയത്രെ അത്‌. നന്‍മനൻമ പ്രവര്‍ത്തിച്ചവര്‍ക്ക്‌പ്രവർത്തിച്ചവർക്ക്‌ ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍നൽകുവാൻ വേണ്ടിയും.
 
{{verse|32}} അതായത്‌ വലിയ പാപങ്ങളില്‍പാപങ്ങളിൽ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍നീചവൃത്തികളിൽ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌നിൽക്കുന്നവർക്ക്‌. തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌ വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നുനൽകുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ഭൂമിയിൽ നിന്ന്‌ സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലുംസന്ദർഭത്തിലും, നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍വയറുകളിൽ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്നഗർഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലുംസന്ദർഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍കൂടുതൽ അറിവുള്ളവന്‍അറിവുള്ളവൻ. അതിനാല്‍അതിനാൽ നിങ്ങള്‍നിങ്ങൾ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍അറിയുന്നവൻ.
 
{{verse|33}} എന്നാല്‍എന്നാൽ പിന്‍മാറിക്കളഞ്ഞപിൻമാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?
 
{{verse|34}} അല്‍പമൊക്കെഅൽപമൊക്കെ അവന്‍അവൻ ദാനം നല്‍കുകയുംനൽകുകയും എന്നിട്ട്‌ അത്‌ നിര്‍ത്തിക്കളയുകയുംനിർത്തിക്കളയുകയും ചെയ്തു.
 
{{verse|35}} അവന്‍റെഅവൻറെ അടുക്കല്‍അടുക്കൽ അദൃശ്യജ്ഞാനമുണ്ടായിട്ട്‌ അതു മുഖേന അവന്‍അവൻ കണ്ടറിഞ്ഞ്‌ കൊണ്ടിരിക്കുകയാണോ?
 
{{verse|36}} അതല്ല, മൂസായുടെ പത്രികകളില്‍പത്രികകളിൽ ഉള്ളതിനെ പറ്റി അവന്‌ വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?
 
{{verse|37}} ( കടമകള്‍കടമകൾ ) നിറവേറ്റിയ ഇബ്രാഹീമിന്‍റെയുംഇബ്രാഹീമിൻറെയും ( പത്രികകളില്‍പത്രികകളിൽ )
 
{{verse|38}} അതായത്‌ പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,
 
{{verse|39}} മനുഷ്യന്ന്‌ താന്‍താൻ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.
 
{{verse|40}} അവന്‍റെഅവൻറെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.
 
{{verse|41}} പിന്നീട്‌ അവന്‌ അതിന്‌ ഏറ്റവും പൂര്‍ണ്ണമായപൂർണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നുംനൽകപ്പെടുന്നതാണെന്നും,
 
{{verse|42}} നിന്‍റെനിൻറെ രക്ഷിതാവിങ്കലേക്കാണ്‌ എല്ലാം ചെന്ന്‌ അവസാനിക്കുന്നതെന്നും,
 
{{verse|43}} അവന്‍അവൻ തന്നെയാണ്‌ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും,
 
{{verse|44}} അവന്‍അവൻ തന്നെയാണ്‌ മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും,
 
{{verse|45}} ആണ്‍‍ആൺ‍ , പെണ്‍‍പെൺ‍ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്ടിച്ചതെന്നും
 
{{verse|46}} ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍സ്രവിക്കപ്പെടുമ്പോൾ അതില്‍അതിൽ നിന്ന്‌
 
{{verse|47}} രണ്ടാമത്‌ ജനിപ്പിക്കുക എന്നത്‌ അവന്‍റെഅവൻറെ ചുമതലയിലാണെന്നും,
 
{{verse|48}} ഐശ്വര്യം നല്‍കുകയുംനൽകുകയും സംതൃപ്തി വരുത്തുകയും ചെയ്തത്‌ അവന്‍അവൻ തന്നെയാണ്‌ എന്നും,
 
{{verse|49}} അവന്‍അവൻ തന്നെയാണ്‌ ശിഅ്‌റാ നക്ഷത്രത്തിന്‍റെനക്ഷത്രത്തിൻറെ രക്ഷിതാവ്‌. എന്നുമുള്ള കാര്യങ്ങള്‍കാര്യങ്ങൾ.
 
{{verse|50}} ആദിമ ജനതയായ ആദിനെ അവനാണ്‌ നശിപ്പിച്ചതെന്നും,
 
{{verse|51}} ഥമൂദിനെയും. എന്നിട്ട്‌ ( ഒരാളെയും ) അവന്‍അവൻ അവശേഷിപ്പിച്ചില്ല.
 
{{verse|52}} അതിന്‌ മുമ്പ്‌ നൂഹിന്‍റെനൂഹിൻറെ ജനതയെയും ( അവന്‍അവൻ നശിപ്പിച്ചു. ) തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ കൂടുതല്‍കൂടുതൽ അക്രമവും, കൂടുതല്‍കൂടുതൽ ധിക്കാരവും കാണിച്ചവരായിരുന്നു.
 
{{verse|53}} കീഴ്മേല്‍കീഴ്മേൽ മറിഞ്ഞ രാജ്യത്തെയും, അവന്‍അവൻ തകര്‍ത്തുതകർത്തു കളഞ്ഞു.
 
{{verse|54}} അങ്ങനെ ആ രാജ്യത്തെ അവന്‍അവൻ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട്‌ പൊതിഞ്ഞു.
 
{{verse|55}} അപ്പോള്‍അപ്പോൾ നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അനുഗ്രഹങ്ങളില്‍അനുഗ്രഹങ്ങളിൽ ഏതൊന്നിനെപ്പറ്റിയാണ്‌ നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്‌തർക്കിച്ചുകൊണ്ടിരിക്കുന്നത്‌?
 
{{verse|56}} ഇദ്ദേഹം ( മുഹമ്മദ്‌ നബി ) പൂര്‍വ്വികരായപൂർവ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ പെട്ട ഒരു താക്കീതുകാരന്‍താക്കീതുകാരൻ ആകുന്നു.
 
{{verse|57}} സമീപസ്ഥമായ ആ സംഭവം ആസന്നമായിരിക്കുന്നു.
 
{{verse|58}} അല്ലാഹുവിന്‌ പുറമെ അതിനെ തട്ടിനീക്കാന്‍തട്ടിനീക്കാൻ ആരുമില്ല.
 
{{verse|59}} അപ്പോള്‍അപ്പോൾവാര്‍ത്തയെപ്പറ്റിവാർത്തയെപ്പറ്റി നിങ്ങള്‍നിങ്ങൾ അത്ഭുതപ്പെടുകയും,
 
{{verse|60}} നിങ്ങള്‍നിങ്ങൾ ചിരിച്ച്‌ കൊണ്ടിരിക്കുകയും നിങ്ങള്‍നിങ്ങൾ കരയാതിരിക്കുകയും,
 
{{verse|61}} നിങ്ങള്‍നിങ്ങൾ അശ്രദ്ധയില്‍അശ്രദ്ധയിൽ കഴിയുകയുമാണോ?.
 
{{verse|62}} അതിനാല്‍അതിനാൽ നിങ്ങള്‍നിങ്ങൾ അല്ലാഹുവിന്‌ പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍ചെയ്യുവിൻ.
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ത്വൂര്‍ത്വൂർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഖമര്‍ഖമർ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/നജ്മ്" എന്ന താളിൽനിന്ന് ശേഖരിച്ചത്