"പരിശുദ്ധ ഖുർആൻ/മുംതഹന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 60}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹഷ്ര്‍ഹഷ്ർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സ്വഫ്ഫ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} ഹേ; സത്യവിശ്വാസികളേ, എന്‍റെഎൻറെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍നിങ്ങൾ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കുനിങ്ങൾക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍സത്യത്തിൽ അവര്‍അവർ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍നിങ്ങൾ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍അല്ലാഹുവിൽ വിശ്വസിക്കുന്നതിനാല്‍വിശ്വസിക്കുന്നതിനാൽ റസൂലിനെയും നിങ്ങളെയും അവര്‍അവർ നാട്ടില്‍നാട്ടിൽ നിന്നു പുറത്താക്കുന്നു. എന്‍റെഎൻറെ മാര്‍ഗത്തില്‍മാർഗത്തിൽ സമരം ചെയ്യുവാനും എന്‍റെഎൻറെ പ്രീതിതേടുവാനും നിങ്ങള്‍നിങ്ങൾ പുറപ്പെട്ടിരിക്കുകയാണെങ്കില്‍പുറപ്പെട്ടിരിക്കുകയാണെങ്കിൽ ( നിങ്ങള്‍നിങ്ങൾ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌. ) നിങ്ങള്‍നിങ്ങൾ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍നിങ്ങൾ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ഞാൻ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന പക്ഷം അവന്‍അവൻ നേര്‍മാര്‍ഗത്തില്‍നേർമാർഗത്തിൽ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു.
 
{{verse|2}} അവര്‍അവർ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍അവർ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക്‌നേർക്ക്‌ ദുഷ്ടതയും കൊണ്ട്‌ അവരുടെ കൈകളും നാവുകളും അവര്‍അവർ നീട്ടുകയും നിങ്ങള്‍നിങ്ങൾ അവിശ്വസിച്ചിരുന്നെങ്കില്‍അവിശ്വസിച്ചിരുന്നെങ്കിൽ എന്ന്‌ അവര്‍അവർ ആഗ്രഹിക്കുകയും ചെയ്യും.
 
{{verse|3}} ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ നിങ്ങളുടെ രക്ത ബന്ധങ്ങളോ നിങ്ങളുടെ സന്താനങ്ങളോ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പ്രയോജനപ്പെടുകയില്ല തന്നെ. അല്ലാഹു നിങ്ങളെ തമ്മില്‍തമ്മിൽ വേര്‍പിരിക്കുംവേർപിരിക്കും. അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നത്‌പ്രവർത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.
 
{{verse|4}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്‌. അവര്‍അവർ തങ്ങളുടെ ജനതയോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭംസന്ദർഭം: നിങ്ങളുമായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍നിങ്ങൾ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ബന്ധത്തിൽ നിന്നു തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ ഒഴിവായവരാകുന്നു. നിങ്ങളില്‍നിങ്ങളിൽ ഞങ്ങള്‍ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍നിങ്ങൾ അല്ലാഹുവില്‍അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നത്‌ വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍തമ്മിൽ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ താങ്കള്‍ക്ക്‌താങ്കൾക്ക്‌ വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക്‌താങ്കൾക്ക്‌ വേണ്ടി അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്ന്‌ യാതൊന്നും എനിക്ക്‌ അധീനപ്പെടുത്താനാവില്ല എന്ന്‌ ഇബ്രാഹീം തന്‍റെതൻറെ പിതാവിനോട്‌ പറഞ്ഞ വാക്കൊഴികെ. ( അവര്‍അവർ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നുപ്രാർത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെനിൻറെ മേല്‍മേൽ ഞങ്ങള്‍ഞങ്ങൾ ഭരമേല്‍പിക്കുകയുംഭരമേൽപിക്കുകയും, നിങ്കലേക്ക്‌ ഞങ്ങള്‍ഞങ്ങൾ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക്‌ തന്നെയാണ്‌ തിരിച്ചുവരവ്‌.
 
{{verse|5}} ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന്‌ ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായുംതീർച്ചയായും നീ തന്നെയാണ്‌ പ്രതാപിയും യുക്തിമാനും
 
{{verse|6}} തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ -അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക്‌പ്രതീക്ഷിക്കുന്നവർക്ക്‌ -അവരില്‍അവരിൽ ഉത്തമ മാതൃകയുണ്ടായിട്ടുണ്ട്‌. ആരെങ്കിലും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു തന്നെയാകുന്നു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്‍സ്തുത്യർഹനുമായിട്ടുള്ളവൻ.
 
{{verse|7}} നിങ്ങള്‍ക്കുംനിങ്ങൾക്കും അവരില്‍അവരിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ ശത്രുത പുലര്‍ത്തിയവര്‍ക്കുമിടയില്‍പുലർത്തിയവർക്കുമിടയിൽ അല്ലാഹു സ്നേഹബന്ധമുണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|8}} മതകാര്യത്തില്‍മതകാര്യത്തിൽ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍വീടുകളിൽ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌നിങ്ങളവർക്ക്‌ നന്‍മനൻമ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
 
{{verse|9}} മതകാര്യത്തില്‍മതകാര്യത്തിൽ നിങ്ങളോട്‌ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍വീടുകളിൽ നിന്ന്‌ നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍പുറത്താക്കുന്നതിൽ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ്‌ -അവരോട്‌ മൈത്രികാണിക്കുന്നത്‌ - അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട്‌ മൈത്രീ ബന്ധം പുലര്‍ത്തുന്നപുലർത്തുന്ന പക്ഷം അവര്‍അവർ തന്നെയാകുന്നു അക്രമകാരികള്‍അക്രമകാരികൾ.
 
{{verse|10}} സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍സ്ത്രീകൾ അഭയാര്‍ത്ഥികളായിഅഭയാർത്ഥികളായി കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍വന്നാൽ നിങ്ങള്‍നിങ്ങൾ അവരെ പരീക്ഷിച്ച്‌ നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്‌. എന്നിട്ട്‌ അവര്‍അവർ വിശ്വാസിനികളാണെന്ന്‌ അറിഞ്ഞ്‌ കഴിഞ്ഞാല്‍കഴിഞ്ഞാൽ അവരെ നിങ്ങള്‍നിങ്ങൾ സത്യനിഷേധികളുടെ അടുത്തേക്ക്‌ മടക്കി അയക്കരുത്‌. ആ സ്ത്രീകള്‍സ്ത്രീകൾ അവര്‍ക്ക്‌അവർക്ക്‌ അനുവദനീയമല്ല. അവര്‍ക്ക്‌അവർക്ക്‌ അവര്‍അവർ ചെലവഴിച്ചത്‌ നിങ്ങള്‍നിങ്ങൾ നല്‍കുകയുംനൽകുകയും വേണം. ആ സ്ത്രീകള്‍ക്ക്‌സ്ത്രീകൾക്ക്‌ അവരുടെ പ്രതിഫലങ്ങള്‍പ്രതിഫലങ്ങൾ നിങ്ങള്‍നിങ്ങൾ കൊടുത്താല്‍കൊടുത്താൽ അവരെ നിങ്ങള്‍നിങ്ങൾ വിവാഹം കഴിക്കുന്നതിന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍നിങ്ങൾ മുറുകെപിടിച്ചു കൊണ്ടിരിക്കുകയും ചെയ്യരുത്‌. നിങ്ങള്‍നിങ്ങൾ ചെലവഴിച്ചതെന്തോ, അത്‌ നിങ്ങള്‍നിങ്ങൾ ചോദിച്ചു കൊള്ളുക. അവര്‍അവർ ചെലവഴിച്ചതെന്തോ അത്‌ അവരും ചോദിച്ച്‌ കൊള്ളട്ടെ. അതാണ്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ വിധി. അവന്‍അവൻ നിങ്ങള്‍ക്കിടയില്‍നിങ്ങൾക്കിടയിൽ വിധികല്‍പിക്കുന്നുവിധികൽപിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനുംസർവ്വജ്ഞനും യുക്തിമാനുമാകുന്നു.
 
{{verse|11}} നിങ്ങളുടെ ഭാര്യമാരില്‍ഭാര്യമാരിൽ നിന്ന്‌ വല്ലവരും അവിശ്വാസികളുടെ കൂട്ടത്തിലേക്ക്‌ ( പോയിട്ട്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ) നഷ്ടപ്പെടുകയും എന്നിട്ട്‌ നിങ്ങള്‍നിങ്ങൾ അനന്തര നടപടിയെടുക്കുകയും ചെയ്യുകയാണെങ്കില്‍ചെയ്യുകയാണെങ്കിൽ ആരുടെ ഭാര്യമാരാണോ നഷ്ടപ്പെട്ട്‌ പോയത്‌, അവര്‍ക്ക്‌അവർക്ക്‌ അവര്‍അവർ ചെലവഴിച്ച തുക ( മഹ്ര് ) പോലുള്ളത്‌ നിങ്ങള്‍നിങ്ങൾ നല്‍കുകനൽകുക. ഏതൊരു അല്ലാഹുവില്‍അല്ലാഹുവിൽ നിങ്ങള്‍നിങ്ങൾ വിശ്വസിക്കുന്നുവോ അവനെ നിങ്ങള്‍നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.
 
{{verse|12}} ഓ; നബീ, അല്ലാഹുവോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നുംപങ്കുചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍കൈകാലുകൾക്കിടയിൽ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ലെന്നും, യാതൊരു നല്ലകാര്യത്തിലും നിന്നോട്‌ അനുസരണക്കേട്‌ കാണിക്കുകയില്ലെന്നും നിന്നോട്‌ പ്രതിജ്ഞ ചെയ്തുകൊണ്ട്‌ സത്യവിശ്വാസിനികള്‍സത്യവിശ്വാസിനികൾ നിന്‍റെനിൻറെ അടുത്ത്‌ വന്നാല്‍വന്നാൽ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും, അവര്‍ക്കുഅവർക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|13}} സത്യവിശ്വാസികളേ, അല്ലാഹു കോപിച്ചിട്ടുള്ള ഒരു ജനതയോട്‌ നിങ്ങള്‍നിങ്ങൾ മൈത്രിയില്‍മൈത്രിയിൽ ഏര്‍പെടരുത്‌ഏർപെടരുത്‌. ഖബ്‌റുകളിലുള്ളവരെ സംബന്ധിച്ച്‌ അവിശ്വാസികള്‍അവിശ്വാസികൾ നിരാശപ്പെട്ടത്‌ പോലെ പരലോകത്തെപ്പറ്റി അവര്‍അവർ നിരാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹഷ്ര്‍ഹഷ്ർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സ്വഫ്ഫ്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മുംതഹന" എന്ന താളിൽനിന്ന് ശേഖരിച്ചത്