"പരിശുദ്ധ ഖുർആൻ/ലൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 92}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ശംസ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ളുഹാ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} രാവിനെതന്നെയാണ സത്യം ; അത്‌ മൂടികൊണ്ടിരിക്കുമ്പോള്‍മൂടികൊണ്ടിരിക്കുമ്പോൾ
 
{{verse|2}} പകലിനെ തന്നെയാണ സത്യം ; അത്‌ പ്രത്യക്ഷപ്പെടുമ്പോള്‍പ്രത്യക്ഷപ്പെടുമ്പോൾ
 
{{verse|3}} ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
 
{{verse|4}} തീര്‍ച്ചയായുംതീർച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
 
{{verse|5}} എന്നാല്‍എന്നാൽ ഏതൊരാള്‍ഏതൊരാൾ ദാനം നല്‍കുകയുംനൽകുകയും, സൂക്ഷ്മത പാലിക്കുകയും
 
{{verse|6}} ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
വരി 20:
{{verse|7}} അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക്‌ സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.
 
{{verse|8}} എന്നാല്‍എന്നാൽ ആര്‍ആർ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
 
{{verse|9}} ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
വരി 26:
{{verse|10}} അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക്‌ സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.
 
{{verse|11}} അവന്‍അവൻ നാശത്തില്‍നാശത്തിൽ പതിക്കുമ്പോള്‍പതിക്കുമ്പോൾ അവന്‍റെഅവൻറെ ധനം അവന്ന്‌ പ്രയോജനപ്പെടുന്നതല്ല.
 
{{verse|12}} തീര്‍ച്ചയായുംതീർച്ചയായും മാര്‍ഗദര്‍ശനംമാർഗദർശനം നമ്മുടെ ബാധ്യതയാകുന്നു.
 
{{verse|13}} തീര്‍ച്ചയായുംതീർച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
 
{{verse|14}} അതിനാല്‍അതിനാൽ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ താക്കീത്‌ നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു.
 
{{verse|15}} ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍അതിൽ പ്രവേശിക്കുകയില്ല.
 
{{verse|16}} നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും ( വ്യക്തി )
 
{{verse|17}} ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍അതിൽ നിന്ന്‌ അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌നിർത്തപ്പെടുന്നതാണ്‌.
 
{{verse|18}} പരിശുദ്ധിനേടുവാനായി തന്‍റെതൻറെ ധനം നല്‍കുന്നനൽകുന്ന ( വ്യക്തി )
 
{{verse|19}} പ്രത്യുപകാരം നല്‍കപ്പെടേണ്ടതായനൽകപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെഅവൻറെ പക്കല്‍പക്കൽ ഒരാള്‍ക്കുമില്ലഒരാൾക്കുമില്ല.
 
{{verse|20}} തന്‍റെതൻറെ അത്യുന്നതനായ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ പ്രീതി തേടുക എന്നതല്ലാതെ.
 
{{verse|21}} വഴിയെ അവന്‍അവൻ തൃപ്തിപ്പെടുന്നതാണ്‌.
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ശംസ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ളുഹാ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ലൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്