"പരിശുദ്ധ ഖുർആൻ/ശൂറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 42}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഫുസ്സിലത്ത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സുഖ്റുഫ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} ഹാമീം.
 
{{verse|2}} ഐന്‍ഐൻ സീന്‍സീൻ ഖാഫ്‌.
 
{{verse|3}} അപ്രകാരം നിനക്കും നിന്‍റെനിൻറെ മുമ്പുള്ളവര്‍ക്കുംമുമ്പുള്ളവർക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നല്‍കുന്നുനൽകുന്നു.
 
{{verse|4}} അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവന്‍മഹാനുമായിട്ടുള്ളവൻ.
 
{{verse|5}} ആകാശങ്ങള്‍ആകാശങ്ങൾ അവയുടെ ഉപരിഭാഗത്ത്‌ നിന്ന്‌ പൊട്ടിപ്പിളരുമാറാകുന്നു. മലക്കുകള്‍മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചുപ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു.ഭൂമിയിലുള്ളവര്‍ക്ക്‌ഭൂമിയിലുള്ളവർക്ക്‌ വേണ്ടി അവര്‍അവർ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക! തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
 
{{verse|6}} അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ, അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. നീ അവരുടെ കാര്യത്തില്‍കാര്യത്തിൽ ചുമതല ഏല്‍പിക്കപ്പെട്ടവനേഏൽപിക്കപ്പെട്ടവനേ അല്ല.
 
{{verse|7}} അപ്രകാരം നിനക്ക്‌ നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ഖുർആൻ ബോധനം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. ഉമ്മുല്‍ഖുറാഉമ്മുൽഖുറാ ( മക്ക ) യിലുള്ളവര്‍ക്കുംയിലുള്ളവർക്കും അതിനു ചുറ്റുമുള്ളവര്‍ക്കുംചുറ്റുമുള്ളവർക്കും നീ താക്കീത്‌ നല്‍കുവാന്‍നൽകുവാൻ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത്‌ നല്‍കുവാന്‍നൽകുവാൻ വേണ്ടിയും. അന്ന്‌ ഒരു വിഭാഗക്കാര്‍വിഭാഗക്കാർ സ്വര്‍ഗത്തിലായിരിക്കുംസ്വർഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍വിഭാഗക്കാർ കത്തിജ്വലിക്കുന്ന നരകത്തിലും.
 
{{verse|8}} അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ഉദ്ദേശിച്ചിരുന്നെങ്കിൽ അവരെ ( മനുഷ്യരെ ) യെല്ലാം അവന്‍അവൻ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷെ, താന്‍താൻ ഉദ്ദേശിക്കുന്നവരെ തന്‍റെതൻറെ കാരുണ്യത്തില്‍കാരുണ്യത്തിൽ അവന്‍അവൻ പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവര്‍ക്ക്‌അവർക്ക്‌ യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.
 
{{verse|9}} അതല്ല, അവര്‍അവർ അവന്നുപുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണോ? എന്നാല്‍എന്നാൽ അല്ലാഹു തന്നെയാകുന്നു രക്ഷാധികാരി. അവന്‍അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍അവൻ ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.
 
{{verse|10}} നിങ്ങള്‍നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത്‌ ഏത്‌ കാര്യത്തിലാവട്ടെ അതില്‍അതിൽ തീര്‍പ്പുകല്‍പിക്കാനുള്ളതീർപ്പുകൽപിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ്‌ എന്‍റെഎൻറെ രക്ഷിതാവായ അല്ലാഹു. അവന്‍റെഅവൻറെ മേല്‍മേൽ ഞാന്‍ഞാൻ ഭരമേല്‍പിച്ചിരിക്കുന്നുഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക്‌ ഞാന്‍ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.
 
{{verse|11}} ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു ( അവന്‍അവൻ. ) നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍വർഗത്തിൽ നിന്നു തന്നെ അവന്‍അവൻ ഇണകളെ ( ഉണ്ടാക്കിത്തന്നിരിക്കുന്നു. ) അതിലൂടെ നിങ്ങളെ അവന്‍അവൻ സൃഷ്ടിച്ച്‌ വര്‍ധിപ്പിക്കുന്നുവർധിപ്പിക്കുന്നു. അവന്‌ തുല്യമായി യാതൊന്നുമില്ല. അവന്‍അവൻ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നുകേൾക്കുന്നവനുമാകുന്നു.
 
{{verse|12}} ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍താക്കോലുകൾ അവന്‍റെഅവൻറെ അധീനത്തിലാകുന്നു. അവന്‍അവൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ ഉപജീവനം അവന്‍അവൻ വിശാലമാക്കുന്നു. ( മറ്റുള്ളവര്‍ക്ക്‌മറ്റുള്ളവർക്ക്‌ ) അവന്‍അവൻ അത്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
 
{{verse|13}} നൂഹിനോട്‌ കല്‍പിച്ചതുംകൽപിച്ചതും നിനക്ക്‌ നാം ബോധനം നല്‍കിയതുംനൽകിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട്‌ നാം കല്‍പിച്ചതുമായകൽപിച്ചതുമായ കാര്യം - നിങ്ങള്‍നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുകനിലനിർത്തുക, അതില്‍അതിൽ നിങ്ങള്‍നിങ്ങൾ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍നിങ്ങൾ ഏതൊരു കാര്യത്തിലേക്ക്‌ ക്ഷണിക്കുന്നുവോ അത്‌ അവര്‍ക്ക്‌അവർക്ക്‌ വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെതൻറെ അടുക്കലേക്ക്‌ തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍മാർഗത്തിൽ നയിക്കുകയും ചെയ്യുന്നു.
 
{{verse|14}} പൂര്‍വ്വവേദക്കാര്‍പൂർവ്വവേദക്കാർ ഭിന്നിച്ചത്‌ അവര്‍ക്ക്‌അവർക്ക്‌ അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌. അവര്‍അവർ തമ്മിലുള്ള വിരോധം നിമിത്തമാണത്‌. നിര്‍ണിതമായനിർണിതമായ ഒരു അവധിവരേക്ക്‌ ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ മുമ്പ്‌ തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അവര്‍ക്കിടയില്‍അവർക്കിടയിൽ ( ഉടനെ ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നുതീർപ്പുകൽപിക്കപ്പെടുമായിരുന്നു. അവര്‍ക്ക്‌അവർക്ക്‌ ശേഷം വേദഗ്രന്ഥത്തിന്‍റെവേദഗ്രന്ഥത്തിൻറെ അനന്തരാവകാശം നല്‍കപ്പെട്ടവര്‍നൽകപ്പെട്ടവർ തീര്‍ച്ചയായുംതീർച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.
 
{{verse|15}} അതിനാല്‍അതിനാൽ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത്‌കൽപിക്കപ്പെട്ടത്‌ പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന്‌പിന്തുടർന്ന്‌ പോകരുത്‌. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത്‌ ഗ്രന്ഥത്തിലും ഞാന്‍ഞാൻ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍നിങ്ങൾക്കിടയിൽ നീതിപുലര്‍ത്തുവാന്‍നീതിപുലർത്തുവാൻ ഞാന്‍ഞാൻ കല്‍പിക്കപ്പെടുകയുംകൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത്‌ഞങ്ങൾക്കുള്ളത്‌ ഞങ്ങളുടെ കര്‍മ്മങ്ങളുംകർമ്മങ്ങളും നിങ്ങള്‍ക്കുള്ളത്‌നിങ്ങൾക്കുള്ളത്‌ നിങ്ങളുടെ കര്‍മ്മങ്ങളുംകർമ്മങ്ങളും. ഞങ്ങള്‍ക്കുംഞങ്ങൾക്കും നിങ്ങള്‍ക്കുമിടയില്‍നിങ്ങൾക്കുമിടയിൽ യാതൊരു തര്‍ക്കപ്രശ്നവുമില്ലതർക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍തമ്മിൽ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്‌.
 
{{verse|16}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ആഹ്വാനത്തിന്‌ സ്വീകാര്യത ലഭിച്ചതിന്‌ ശേഷം അവന്‍റെഅവൻറെ കാര്യത്തില്‍കാര്യത്തിൽ തര്‍ക്കിക്കുന്നവരാരോതർക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കംതർക്കം അവരുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിഷ്ഫലമാകുന്നു. അവരുടെ മേല്‍മേൽ കോപമുണ്ടായിരിക്കും.അവര്‍ക്കാണ്‌അവർക്കാണ്‌ കഠിനമായ ശിക്ഷ.
 
{{verse|17}} അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും ( തെറ്റും ശരിയും തൂക്കിനോക്കാനുള്ള ) തുലാസും ഇറക്കിത്തന്നവന്‍ഇറക്കിത്തന്നവൻ. നിനക്ക്‌ എന്തറിയാം. ആ അന്ത്യസമയം അടുത്ത്‌ തന്നെ ആയിരിക്കാം.
 
{{verse|18}} അതില്‍അതിൽ ( അന്ത്യസമയത്തില്‍അന്ത്യസമയത്തിൽ ) വിശ്വസിക്കാത്തവര്‍വിശ്വസിക്കാത്തവർ അതിന്‍റെഅതിൻറെ കാര്യത്തില്‍കാര്യത്തിൽ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു.വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവര്‍ക്കറിയാംഅവർക്കറിയാം അത്‌ സത്യമാണെന്ന്‌. ശ്രദ്ധിക്കുക: തീര്‍ച്ചയായുംതീർച്ചയായും അന്ത്യസമയത്തിന്‍റെഅന്ത്യസമയത്തിൻറെ കാര്യത്തില്‍കാര്യത്തിൽ തര്‍ക്കംതർക്കം നടത്തുന്നവര്‍നടത്തുന്നവർ വിദൂരമായ പിഴവില്‍പിഴവിൽ തന്നെയാകുന്നു.
 
{{verse|19}} അല്ലാഹു തന്‍റെതൻറെ ദാസന്‍മാരോട്‌ദാസൻമാരോട്‌ കനിവുള്ളവനാകുന്നു. അവന്‍അവൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ അവന്‍അവൻ ഉപജീവനം നല്‍കുന്നുനൽകുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവന്‍പ്രതാപശാലിയുമായിട്ടുള്ളവൻ.
 
{{verse|20}} വല്ലവനും പരലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ഉദ്ദേശിക്കുന്നതെങ്കിൽ അവന്‍റെഅവൻറെ കൃഷിയില്‍കൃഷിയിൽ നാം അവന്‌ വര്‍ദ്ധനവർദ്ധന നല്‍കുന്നതാണ്‌നൽകുന്നതാണ്‌. വല്ലവനും ഇഹലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ഉദ്ദേശിക്കുന്നതെങ്കിൽ നാം അവന്‌ അതില്‍അതിൽ നിന്ന്‌ നല്‍കുന്നതാണ്‌നൽകുന്നതാണ്‌.അവന്‌ പരലോകത്ത്‌ യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.
 
{{verse|21}} അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക്‌അവർക്ക്‌ നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോഅവർക്കുണ്ടോ? നിര്‍ണായകനിർണായക വിധിയെ പറ്റിയുള്ള കല്‍പനകൽപന നിലവിലില്ലായിരുന്നെങ്കില്‍നിലവിലില്ലായിരുന്നെങ്കിൽ അവര്‍ക്കിടയില്‍അവർക്കിടയിൽ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നുവിധികൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക്‌അവർക്ക്‌ തീര്‍ച്ചയായുംതീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌.
 
{{verse|22}} ( പരലോകത്ത്‌ വെച്ച്‌ ) ആ അക്രമകാരികളെ തങ്ങള്‍തങ്ങൾ സമ്പാദിച്ചു വെച്ചതിനെപ്പറ്റി ഭയചകിതരായ നിലയില്‍നിലയിൽ നിനക്ക്‌ കാണാം. അത്‌ ( സമ്പാദിച്ചു വെച്ചതിനുള്ള ശിക്ഷ ) അവരില്‍അവരിൽ വന്നുഭവിക്കുക തന്നെചെയ്യും. വിശ്വസിക്കുകയും സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവര്‍ചെയ്തവർ സ്വര്‍ഗത്തോപ്പുകളിലായിരിക്കുംസ്വർഗത്തോപ്പുകളിലായിരിക്കും. അവര്‍അവർ ഉദ്ദേശിക്കുന്നതെന്തോ അത്‌ അവരുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ അവര്‍ക്കുണ്ടായിരിക്കുംഅവർക്കുണ്ടായിരിക്കും. അതത്രെ മഹത്തായ അനുഗ്രഹം.
 
{{verse|23}} വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്ത തന്‍റെതൻറെ ദാസന്‍മാര്‍ക്ക്‌ദാസൻമാർക്ക്‌ അല്ലാഹു സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്‍റെഅതിൻറെ പേരില്‍പേരിൽ നിങ്ങളോട്‌ ഞാന്‍ഞാൻ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെബന്ധത്തിൻറെ പേരിലുള്ള സ്നേഹമല്ലാതെ. വല്ലവനും ഒരു നന്‍മനൻമ പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന്‌ നാം ഗുണം വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.
 
{{verse|24}} അതല്ല, അദ്ദേഹം ( പ്രവാചകന്‍പ്രവാചകൻ ) അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവര്‍അവർ പറയുന്നത്‌? എന്നാല്‍എന്നാൽ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ഉദ്ദേശിച്ചിരുന്നെങ്കിൽ നിന്‍റെനിൻറെ ഹൃദയത്തിനുമേല്‍ഹൃദയത്തിനുമേൽ അവന്‍അവൻ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ മായ്ച്ചുകളയുകയും തന്‍റെതൻറെ വചനങ്ങള്‍വചനങ്ങൾ കൊണ്ട്‌ സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ഹൃദങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.
 
{{verse|25}} അവനാകുന്നു തന്‍റെതൻറെ ദാസന്‍മാരില്‍ദാസൻമാരിൽ നിന്ന്‌ പശ്ചാത്താപം സ്വീകരിക്കുന്നവന്‍സ്വീകരിക്കുന്നവൻ. അവന്‍അവൻ ദുഷ്കൃത്യങ്ങള്‍ക്ക്‌ദുഷ്കൃത്യങ്ങൾക്ക്‌ മാപ്പുനല്‍കുകയുംമാപ്പുനൽകുകയും ചെയ്യുന്നു. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതെന്തോപ്രവർത്തിക്കുന്നതെന്തോ അത്‌ അവന്‍അവൻ അറിയുകയും ചെയ്യുന്നു.
 
{{verse|26}} വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവര്‍ക്ക്‌ചെയ്തവർക്ക്‌ അവന്‍അവൻ ( പ്രാര്‍ത്ഥനയ്ക്ക്‌പ്രാർത്ഥനയ്ക്ക്‌ ) ഉത്തരം നല്‍കുകയുംനൽകുകയും, തന്‍റെതൻറെ അനുഗ്രഹത്തില്‍അനുഗ്രഹത്തിൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ കൂടുതല്‍കൂടുതൽ നല്‍കുകയുംനൽകുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്‌ശിക്ഷയാണവർക്കുള്ളത്‌.
 
{{verse|27}} അല്ലാഹു തന്‍റെതൻറെ ദാസന്‍മാര്‍ക്ക്‌ദാസൻമാർക്ക്‌ ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കില്‍വിശാലമാക്കികൊടുത്തിരുന്നെങ്കിൽ ഭൂമിയില്‍ഭൂമിയിൽ അവര്‍അവർ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നുപ്രവർത്തിക്കുമായിരുന്നു. പക്ഷെ, അവന്‍അവൻ ഒരു കണക്കനുസരിച്ച്‌ താന്‍താൻ ഉദ്ദേശിക്കുന്നത്‌ ഇറക്കി കൊടുക്കുന്നുഠീര്‍ച്ചയായുംകൊടുക്കുന്നുഠീർച്ചയായും അവന്‍അവൻ തന്‍റെതൻറെ ദാസന്‍മാരെപ്പറ്റിദാസൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു.
 
{{verse|28}} അവന്‍അവൻ തന്നെയാകുന്നു മനുഷ്യര്‍മനുഷ്യർ നിരാശപ്പെട്ടുകഴിഞ്ഞതിനു ശേഷം മഴ വര്‍ഷിപ്പിക്കുകയുംവർഷിപ്പിക്കുകയും, തന്‍റെതൻറെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍ചെയ്യുന്നവൻ. അവന്‍അവൻ തന്നെയാകുന്നു സ്തുത്യര്‍ഹനായസ്തുത്യർഹനായ രക്ഷാധികാരി.
 
{{verse|29}} ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെഅവൻറെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ . അവന്‍അവൻ ഉദ്ദേശിക്കുമ്പോള്‍ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചുകൂട്ടുവാന്‍ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനാണ്‌ അവന്‍അവൻ.
 
{{verse|30}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഏതൊരു ആപത്ത്‌ ബാധിച്ചിട്ടുണ്ടെങ്കിലും അത്‌ നിങ്ങളുടെ കൈകള്‍കൈകൾ പ്രവര്‍ത്തിച്ചതിന്‍റെപ്രവർത്തിച്ചതിൻറെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍അവൻ മാപ്പാക്കുകയും ചെയ്യുന്നു.
 
{{verse|31}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഭൂമിയില്‍ഭൂമിയിൽ വെച്ച്‌ ( അല്ലാഹുവിനെ ) തോല്‍പിച്ച്‌തോൽപിച്ച്‌ കളയാനാവില്ല.അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ യാതൊരു രക്ഷാധികാരിയും സഹായിയുമില്ലതാനും.
 
{{verse|32}} കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്‍റെഅവൻറെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.
 
{{verse|33}} അവന്‍അവൻ ഉദ്ദേശിക്കുന്ന പക്ഷം അവന്‍അവൻ കാറ്റിനെ അടക്കി നിര്‍ത്തുംനിർത്തും. അപ്പോള്‍അപ്പോൾ അവ കടല്‍കടൽ പരപ്പില്‍പരപ്പിൽ നിശ്ചലമായി നിന്നുപോകും. തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കുംഏവർക്കും ദൃഷ്ടാന്തങ്ങളുണ്ട്‌.
 
{{verse|34}} അല്ലെങ്കില്‍അല്ലെങ്കിൽ അവര്‍അവർ പ്രവര്‍ത്തിച്ചതിന്‍റെപ്രവർത്തിച്ചതിൻറെ ഫലമായി അവയെ (കപ്പലുകളെ) അവന്‍അവൻ തകര്‍ത്തുകളയുംതകർത്തുകളയും. മിക്കതും അവന്‍അവൻ മാപ്പാക്കുകയും ചെയ്യും.
 
{{verse|35}} നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍കാര്യത്തിൽ തര്‍ക്കംതർക്കം നടത്തുന്നവര്‍നടത്തുന്നവർ തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ രക്ഷപ്രാപിക്കുവാന്‍രക്ഷപ്രാപിക്കുവാൻ ഒരു സ്ഥാനവുമില്ലെന്ന്‌ മനസ്സിലാക്കേണ്ടതിനുമാണത്‌.
 
{{verse|36}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ ഐഹികജീവിതത്തിലെ ( താല്‍ക്കാലികതാൽക്കാലിക ) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പക്കലുള്ളത്‌ കൂടുതല്‍കൂടുതൽ ഉത്തമവും കൂടുതല്‍കൂടുതൽ നീണ്ടുനില്‍ക്കുന്നതുമാകുന്നുനീണ്ടുനിൽക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ മേല്‍മേൽ ഭരമേല്‍പിക്കുകയുംഭരമേൽപിക്കുകയും ചെയ്തവര്‍ക്കുള്ളതത്രെചെയ്തവർക്കുള്ളതത്രെ അത്‌.
 
{{verse|37}} മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരുംവർജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്‌പൊറുക്കുന്നവരുമായിട്ടുള്ളവർക്ക്‌.
 
{{verse|38}} തങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയുംനിർവഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത്‌ അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍നൽകിയിട്ടുള്ളതിൽ നിന്ന്‌ ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കുംഅവർക്കും.
 
{{verse|39}} തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ വല്ല മര്‍ദ്ദനവുംമർദ്ദനവും നേരിട്ടാല്‍നേരിട്ടാൽ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കുംസ്വീകരിക്കുന്നവർക്കും.
 
{{verse|40}} ഒരു തിന്‍മയ്ക്കുള്ളതിൻമയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നുതിൻമതന്നെയാകുന്നു. എന്നാല്‍എന്നാൽ ആരെങ്കിലും മാപ്പുനല്‍കുകയുംമാപ്പുനൽകുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ആണെങ്കിൽ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ അക്രമം പ്രവര്‍ത്തിക്കുന്നവരെപ്രവർത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
 
{{verse|41}} താന്‍താൻ മര്‍ദ്ദിക്കപ്പെട്ടതിന്‌മർദ്ദിക്കപ്പെട്ടതിന്‌ ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍അത്തരക്കാർക്കെതിരിൽ ( കുറ്റം ചുമത്താന്‍ചുമത്താൻ ) യാതൊരു മാര്‍ഗവുമില്ലമാർഗവുമില്ല.
 
{{verse|42}} ജനങ്ങളോട്‌ അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയില്‍ഭൂമിയിൽ അതിക്രമം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ചെയ്യുന്നവർക്കെതിരിൽ മാത്രമേ (കുറ്റം ചുമത്താന്‍ചുമത്താൻ) മാര്‍ഗമുള്ളൂമാർഗമുള്ളൂ. അത്തരക്കാര്‍ക്ക്‌അത്തരക്കാർക്ക്‌ തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും.
 
{{verse|43}} വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും അത്‌ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍കാര്യങ്ങളിൽ പെട്ടതാകുന്നു.
 
{{verse|44}} അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന്ന്‌ അതിന്‌ ശേഷം യാതൊരു രക്ഷാധികാരിയുമില്ല. ശിക്ഷ നേരില്‍നേരിൽ കാണുമ്പോള്‍കാണുമ്പോൾ ഒരു തിരിച്ചുപോക്കിന്‌ വല്ല മാര്‍ഗവുമുണ്ടോമാർഗവുമുണ്ടോ എന്ന്‌ അക്രമകാരികള്‍അക്രമകാരികൾ പറയുന്നതായി നിനക്ക്‌ കാണാം.
 
{{verse|45}} നിന്ദ്യതയാല്‍നിന്ദ്യതയാൽ കീഴൊതുങ്ങിയവരായിക്കൊണ്ട്‌ അവര്‍അവർ അതിന്‌ (നരകത്തിന്‌) മുമ്പില്‍മുമ്പിൽ പ്രദര്‍ശിപ്പിക്കപ്പെടുന്നത്‌പ്രദർശിപ്പിക്കപ്പെടുന്നത്‌ നിനക്ക്‌ കാണാം. ഒളികണ്ണിട്ടായിരിക്കും അവര്‍അവർ നോക്കുന്നത്‌. വിശ്വസിച്ചവര്‍വിശ്വസിച്ചവർ പറയും: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവര്‍അവർ തന്നെയാകുന്നു തീര്‍ച്ചയായുംതീർച്ചയായും നഷ്ടക്കാര്‍നഷ്ടക്കാർ. ശ്രദ്ധിക്കുക; തീര്‍ച്ചയായുംതീർച്ചയായും അക്രമികള്‍അക്രമികൾ നിരന്തരമായ ശിക്ഷയിലാകുന്നു.
 
{{verse|46}} അല്ലാഹുവിന്‌ പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളാരും അവര്‍ക്ക്‌അവർക്ക്‌ ഉണ്ടായിരിക്കുകയുമില്ല. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കിയോ അവന്ന്‌ ( ലക്ഷ്യപ്രാപ്തിക്ക്‌ ) യാതൊരു മാര്‍ഗവുമില്ലമാർഗവുമില്ല.
 
{{verse|47}} ഒരു ദിവസം വന്നെത്തുന്നതിന്‌ മുമ്പായി നിങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ആഹ്വാനം നിങ്ങള്‍നിങ്ങൾ സ്വീകരിക്കുക. അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നുള്ള ആ ദിവസത്തെ തടുക്കുക സാധ്യമല്ല. അന്ന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ യാതൊരു അഭയസ്ഥാനവുമുണ്ടാവില്ല. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ( കുറ്റങ്ങള്‍കുറ്റങ്ങൾ ) നിഷേധിക്കാനുമാവില്ല.
 
{{verse|48}} ഇനി അവര്‍അവർ തിരിഞ്ഞുകളയുകയാണെങ്കില്‍തിരിഞ്ഞുകളയുകയാണെങ്കിൽ ( നബിയേ, ) നിന്നെ നാം അവരുടെ മേല്‍മേൽ കാവല്‍ക്കാരനായികാവൽക്കാരനായി അയച്ചിട്ടില്ല. നിന്‍റെനിൻറെ മേല്‍മേൽ പ്രബോധന ബാധ്യത മാത്രമേയുള്ളു. തീര്‍ച്ചയായുംതീർച്ചയായും നാം മനുഷ്യന്‌ നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ആസ്വദിപ്പിച്ചാൽ അതിന്‍റെഅതിൻറെ പേരില്‍പേരിൽ അവന്‍അവൻ ആഹ്ലാദം കൊള്ളുന്നു. അവരുടെ കൈകള്‍കൈകൾ മുമ്പ്‌ ചെയ്തു വെച്ചതിന്‍റെവെച്ചതിൻറെ ഫലമായി അവര്‍ക്ക്‌അവർക്ക്‌ വല്ല തിന്‍മയുംതിൻമയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യന്‍മനുഷ്യൻ നന്ദികെട്ടവന്‍നന്ദികെട്ടവൻ തന്നെയാകുന്നു.
 
{{verse|49}} അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍അവൻ ഉദ്ദേശിക്കുന്നത്‌ അവന്‍അവൻ സൃഷ്ടിക്കുന്നു. അവന്‍അവൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ അവന്‍അവൻ പെണ്‍മക്കളെപെൺമക്കളെ പ്രദാനം ചെയ്യുന്നു. അവന്‍അവൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ ആണ്‍മക്കളെയുംആൺമക്കളെയും പ്രദാനം ചെയ്യുന്നു.
 
{{verse|50}} അല്ലെങ്കില്‍അല്ലെങ്കിൽ അവര്‍ക്ക്‌അവർക്ക്‌ അവന്‍അവൻ ആണ്‍മക്കളെയുംആൺമക്കളെയും പെണ്‍മക്കളെയുംപെൺമക്കളെയും ഇടകലര്‍ത്തികൊടുക്കുന്നുഇടകലർത്തികൊടുക്കുന്നു. അവന്‍അവൻ ഉദ്ദേശിക്കുന്നവരെ അവന്‍അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ സര്‍വ്വജ്ഞനുംസർവ്വജ്ഞനും സര്‍വ്വശക്തനുമാകുന്നുസർവ്വശക്തനുമാകുന്നു.
 
{{verse|51}} ( നേരിട്ടുള്ള ) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍പിന്നിൽ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുവാദപ്രകാരം അവന്‍അവൻ ഉദ്ദേശിക്കുന്നത്‌ അദ്ദേഹം ( ദൂതന്‍ദൂതൻ ) ബോധനം നല്‍കുകനൽകുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ഉന്നതനും യുക്തിമാനുമാകുന്നു.
 
{{verse|52}} അപ്രകാരം തന്നെ നിനക്ക്‌ നാം നമ്മുടെ കല്‍പനയാല്‍കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്‌ നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ദാസൻമാരിൽ നിന്ന്‌ നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ നാം വഴി കാണിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനംമാർഗദർശനം നല്‍കുന്നത്‌നൽകുന്നത്‌.
 
{{verse|53}} ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പാതയിലേക്ക്‌. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍കാര്യങ്ങൾ ചെന്നെത്തുന്നത്‌.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഫുസ്സിലത്ത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സുഖ്റുഫ്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ശൂറാ" എന്ന താളിൽനിന്ന് ശേഖരിച്ചത്