"പരിശുദ്ധ ഖുർആൻ/സ്വാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 38}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സ്വാഫ്ഫാത്ത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സുമര്‍സുമർ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} സ്വാദ്‌- ഉല്‍ബോധനംഉൽബോധനം ഉള്‍കൊള്ളുന്നഉൾകൊള്ളുന്ന ഖുര്‍ആന്‍ഖുർആൻ തന്നെ സത്യം.
 
{{verse|2}} എന്നാല്‍എന്നാൽ സത്യനിഷേധികള്‍സത്യനിഷേധികൾ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു.
 
{{verse|3}} അവര്‍ക്ക്‌അവർക്ക്‌ മുമ്പ്‌ എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍അപ്പോൾ അവര്‍അവർ മുറവിളികൂട്ടി. എന്നാല്‍എന്നാൽ അത്‌ രക്ഷപ്രാപിക്കാനുള്ള സമയമല്ല.
 
{{verse|4}} അവരില്‍അവരിൽ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍താക്കീതുകാരൻ അവരുടെ അടുത്തു വന്നതില്‍വന്നതിൽ അവര്‍ക്ക്‌അവർക്ക്‌ ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍സത്യനിഷേധികൾ പറഞ്ഞു: ഇവന്‍ഇവൻ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു
 
{{verse|5}} ഇവന്‍ഇവൻ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായുംതീർച്ചയായും ഇത്‌ ഒരു അത്ഭുതകരമായ കാര്യം തന്നെ
 
{{verse|6}} അവരിലെ പ്രധാനികള്‍പ്രധാനികൾ ( ഇപ്രകാരം പറഞ്ഞു കൊണ്ട്‌ ) പോയി: നിങ്ങള്‍നിങ്ങൾ മുന്നോട്ട്‌ പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍കാര്യത്തിൽ നിങ്ങള്‍നിങ്ങൾ ക്ഷമാപൂര്‍വ്വംക്ഷമാപൂർവ്വം ഉറച്ചുനില്‍ക്കുകയുംഉറച്ചുനിൽക്കുകയും ചെയ്യുക. തീര്‍ച്ചയായുംതീർച്ചയായും ഇത്‌ ഉദ്ദേശപൂര്‍വ്വംഉദ്ദേശപൂർവ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു.
 
{{verse|7}} അവസാനത്തെ മതത്തില്‍മതത്തിൽ ഇതിനെ പറ്റി ഞങ്ങള്‍ഞങ്ങൾ കേള്‍ക്കുകയുണ്ടായിട്ടില്ലകേൾക്കുകയുണ്ടായിട്ടില്ല. ഇത്‌ ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു.
 
{{verse|8}} ഞങ്ങളുടെ ഇടയില്‍ഇടയിൽ നിന്ന്‌ ഉല്‍ബോധനംഉൽബോധനം ഇറക്കപ്പെട്ടത്‌ ഇവന്‍റെഇവൻറെ മേലാണോ? അങ്ങനെയൊന്നുമല്ല. അവര്‍അവർ എന്‍റെഎൻറെ ഉല്‍ബോധനത്തെപ്പറ്റിഉൽബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു. അല്ല, അവര്‍അവർ എന്‍റെഎൻറെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.
 
{{verse|9}} അതല്ല, പ്രതാപിയും അത്യുദാരനുമായ നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കാരുണ്യത്തിന്‍റെകാരുണ്യത്തിൻറെ ഖജനാവുകള്‍ഖജനാവുകൾ അവരുടെ പക്കലാണോ?
 
{{verse|10}} അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയുംഅവയ്ക്കിടയിലുള്ളതിൻറെയും ആധിപത്യം അവര്‍ക്കാണോഅവർക്കാണോ? എങ്കില്‍എങ്കിൽമാര്‍ഗങ്ങളിലൂടെമാർഗങ്ങളിലൂടെ അവര്‍അവർ കയറിനോക്കട്ടെ.
 
{{verse|11}} പല കക്ഷികളില്‍കക്ഷികളിൽ പെട്ട പരാജയപ്പെടാന്‍പരാജയപ്പെടാൻ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌.
 
{{verse|12}} അവര്‍ക്ക്‌അവർക്ക്‌ മുമ്പ്‌ നൂഹിന്‍റെനൂഹിൻറെ ജനതയും, ആദ്‌ സമുദായവും, ആണികളുറപ്പിച്ചിരുന്ന ഫിര്‍ഔനുംഫിർഔനും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌,
 
{{verse|13}} ഥമൂദ്‌ സമുദായവും, ലൂത്വിന്‍റെലൂത്വിൻറെ ജനതയും, മരക്കൂട്ടങ്ങളില്‍മരക്കൂട്ടങ്ങളിൽ വസിച്ചിരുന്നവരും ( സത്യത്തെ നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. ) അക്കൂട്ടരത്രെ ( സത്യത്തിനെതിരില്‍സത്യത്തിനെതിരിൽ അണിനിരന്ന ) കക്ഷികള്‍കക്ഷികൾ.
 
{{verse|14}} ഇവരാരും തന്നെ ദൂതന്‍മാരെദൂതൻമാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല. അങ്ങനെ എന്‍റെഎൻറെ ശിക്ഷ ( അവരില്‍അവരിൽ ) അനിവാര്യമായിത്തീര്‍ന്നുഅനിവാര്യമായിത്തീർന്നു.
 
{{verse|15}} ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടര്‍ഇക്കൂട്ടർ നോക്കിയിരിക്കുന്നില്ല. ( അതു സംഭവിച്ചു കഴിഞ്ഞാല്‍കഴിഞ്ഞാൽ ) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.
 
{{verse|16}} അവര്‍അവർ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ്‌ തന്നെ ഞങ്ങള്‍ക്കുള്ളഞങ്ങൾക്കുള്ള ( ശിക്ഷയുടെ ) വിഹിതം ഞങ്ങള്‍ക്കൊന്നുഞങ്ങൾക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്‌.
 
{{verse|17}} ( നബിയേ, ) അവര്‍അവർ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു.
 
{{verse|18}} സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും സ്തോത്രകീര്‍ത്തനംസ്തോത്രകീർത്തനം നടത്തുന്ന നിലയില്‍നിലയിൽ നാം പര്‍വ്വതങ്ങളെപർവ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു.
 
{{verse|19}} ശേഖരിക്കപ്പെട്ട നിലയില്‍നിലയിൽ പറവകളെയും ( നാം കീഴ്പെടുത്തി. ) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക്‌ ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു.
 
{{verse|20}} അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ആധിപത്യം നാം സുശക്തമാക്കുകയും, അദ്ദേഹത്തിന്‌ നാം തത്വജ്ഞാനവും തീര്‍പ്പുകല്‍പിക്കുവാന്‍തീർപ്പുകൽപിക്കുവാൻ വേണ്ട സംസാരവൈഭവവും നല്‍കുകയുംനൽകുകയും ചെയ്തു.
 
{{verse|21}} വഴക്ക്‌ കൂടുന്ന കക്ഷികള്‍കക്ഷികൾ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെപ്രാർത്ഥനാമണ്ഡപത്തിൻറെ മതില്‍മതിൽ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനംവർത്തമാനം നിനക്ക്‌ ലഭിച്ചിട്ടുണ്ടോ?
 
{{verse|22}} അവര്‍അവർ ദാവൂദിന്‍റെദാവൂദിൻറെ അടുത്ത്‌ കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭംസന്ദർഭം! അവര്‍അവർ പറഞ്ഞു. താങ്കള്‍താങ്കൾ ഭയപ്പെടേണ്ട. ഞങ്ങള്‍ഞങ്ങൾ രണ്ട്‌ എതിര്‍എതിർ കക്ഷികളാകുന്നു. ഞങ്ങളില്‍ഞങ്ങളിൽ ഒരു കക്ഷി മറുകക്ഷിയോട്‌ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍അതിനാൽ ഞങ്ങള്‍ക്കിടയില്‍ഞങ്ങൾക്കിടയിൽ താങ്കള്‍താങ്കൾ ന്യായപ്രകാരം വിധി കല്‍പിക്കണംകൽപിക്കണം. താങ്കള്‍താങ്കൾ നീതികേട്‌ കാണിക്കരുത്‌. ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ നേരായ പാതയിലേക്ക്‌ വഴി കാണിക്കണം.
 
{{verse|23}} ഇതാ, ഇവന്‍ഇവൻ എന്‍റെഎൻറെ സഹോദരനാകുന്നു. അവന്ന്‌ തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക്‌ ഒരു പെണ്ണാടും. എന്നിട്ട്‌ അവന്‍അവൻ പറഞ്ഞു; അതിനെയും കൂടി എനിക്ക്‌ ഏല്‍പിച്ചുഏൽപിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍സംഭാഷണത്തിൽ അവന്‍അവൻ എന്നെ തോല്‍പിച്ച്‌തോൽപിച്ച്‌ കളയുകയും ചെയ്തു.
 
{{verse|24}} അദ്ദേഹം ( ദാവൂദ്‌ ) പറഞ്ഞു: തന്‍റെതൻറെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്‌ നിന്‍റെനിൻറെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍അവൻ നിന്നോട്‌ അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും പങ്കാളികളില്‍പങ്കാളികളിൽ ( കൂട്ടുകാരില്‍കൂട്ടുകാരിൽ ) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ്‌ ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച്‌ പേരേയുള്ളു അത്തരക്കാര്‍അത്തരക്കാർ. ദാവൂദ്‌ വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ്‌ ചെയ്തതെന്ന്‌. തുടര്‍ന്ന്‌തുടർന്ന്‌ അദ്ദേഹം തന്‍റെതൻറെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട്‌ വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.
 
{{verse|25}} അപ്പോള്‍അപ്പോൾ അദ്ദേഹത്തിന്‌ നാം അത്‌ പൊറുത്തുകൊടുത്തു. തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹത്തിന്‌ നമ്മുടെ അടുക്കല്‍അടുക്കൽ സാമീപ്യവും മടങ്ങിവരാന്‍മടങ്ങിവരാൻ ഉത്തമമായ സ്ഥാനവുമുണ്ട്‌
 
{{verse|26}} ( അല്ലാഹു പറഞ്ഞു: ) ഹേ; ദാവൂദ്‌, തീര്‍ച്ചയായുംതീർച്ചയായും നിന്നെ നാം ഭൂമിയില്‍ഭൂമിയിൽ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ആകയാൽ ജനങ്ങള്‍ക്കിടയില്‍ജനങ്ങൾക്കിടയിൽ ന്യായപ്രകാരം നീ വിധികല്‍പിക്കുകവിധികൽപിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നുപിന്തുടർന്നു പോകരുത്‌. കാരണം അത്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക്‌അവർക്ക്‌ തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. കണക്കുനോക്കുന്ന ദിവസത്തെ അവര്‍അവർ മറന്നുകളഞ്ഞതിന്‍റെമറന്നുകളഞ്ഞതിൻറെ ഫലമത്രെ അത്‌.
 
{{verse|27}} ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരര്‍ത്ഥകമായിനിരർത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്‌. ആകയാല്‍ആകയാൽ സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ നരകശിക്ഷയാല്‍നരകശിക്ഷയാൽ മഹാനാശം!
 
{{verse|28}} അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെദുഷ്ടൻമാരെ പോലെ നാം ആക്കുമോ?
 
{{verse|29}} നിനക്ക്‌ നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ബുദ്ധിമാൻമാർ ഉല്‍ബുദ്ധരാകേണ്ടതിനുംഉൽബുദ്ധരാകേണ്ടതിനും വേണ്ടി.
 
{{verse|30}} ദാവൂദിന്‌ നാം സുലൈമാനെ ( പുത്രന്‍പുത്രൻ ) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍ദാസൻ! തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം ( അല്ലാഹുവിങ്കലേക്ക്‌ ) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു.
 
{{verse|31}} കുതിച്ചോടാന്‍കുതിച്ചോടാൻ തയ്യാറായി നില്‍ക്കുന്നനിൽക്കുന്ന വിശിഷ്ടമായ കുതിരകള്‍കുതിരകൾ വൈകുന്നേരം അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ മുമ്പില്‍മുമ്പിൽ പ്രദര്‍ശിപ്പിക്കപ്പെട്ടപ്രദർശിപ്പിക്കപ്പെട്ട സന്ദര്‍ഭംസന്ദർഭം.
 
{{verse|32}} അപ്പോള്‍അപ്പോൾ അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ സ്മരണയുടെ അടിസ്ഥാനത്തിലാണ്‌ ഐശ്വര്യത്തെ ഞാന്‍ഞാൻ സ്നേഹിച്ചിട്ടുള്ളത്‌. അങ്ങനെ അവ ( കുതിരകള്‍കുതിരകൾ ) മറവില്‍മറവിൽ പോയി മറഞ്ഞു.
 
{{verse|33}} ( അപ്പോള്‍അപ്പോൾ അദ്ദേഹം പറഞ്ഞു: ) നിങ്ങള്‍നിങ്ങൾ അവയെ എന്‍റെഎൻറെ അടുത്തേക്ക്‌ തിരിച്ചു കൊണ്ട്‌ വരൂ. എന്നിട്ട്‌ അദ്ദേഹം ( അവയുടെ ) കണങ്കാലുകളിലും കഴുത്തുകളിലും തടവാന്‍തടവാൻ തുടങ്ങി.
 
{{verse|34}} സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ സിംഹാസനത്തിന്‍മേല്‍സിംഹാസനത്തിൻമേൽ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട്‌ അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി.
 
{{verse|35}} അദ്ദേഹം പറഞ്ഞു. എന്‍റെഎൻറെ രക്ഷിതാവേ, നീ എനിക്ക്‌ പൊറുത്തുതരികയും എനിക്ക്‌ ശേഷം ഒരാള്‍ക്കുംഒരാൾക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക്‌ പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായുംതീർച്ചയായും നീ തന്നെയാണ്‌ ഏറ്റവും വലിയ ദാനശീലന്‍ദാനശീലൻ.
 
{{verse|36}} അപ്പോള്‍അപ്പോൾ അദ്ദേഹത്തിന്‌ കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ കല്‍പനകൽപന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക്‌ സൌമ്യമായ നിലയില്‍നിലയിൽ അത്‌ സഞ്ചരിക്കുന്നു.
 
{{verse|37}} എല്ലാ കെട്ടിടനിര്‍മാണകെട്ടിടനിർമാണ വിദഗ്ദ്ധരും മുങ്ങല്‍മുങ്ങൽ വിദഗ്ദ്ധരുമായ പിശാചുക്കളെയും ( അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു. )
 
{{verse|38}} ചങ്ങലകളില്‍ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മറ്റു ചിലരെ ( പിശാചുക്കളെ )യും ( അധീനപ്പെടുത്തികൊടുത്തു. )
 
{{verse|39}} ഇത്‌ നമ്മുടെ ദാനമാകുന്നു. ആകയാല്‍ആകയാൽ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച്‌ കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ചോദിക്കൽ ഉണ്ടാവില്ല. ( എന്ന്‌ നാം സുലൈമാനോട്‌ പറയുകയും ചെയ്തു. )
 
{{verse|40}} തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹത്തിന്‌ നമ്മുടെ അടുക്കല്‍അടുക്കൽ സാമീപ്യമുണ്ട്‌. മടങ്ങിയെത്താന്‍മടങ്ങിയെത്താൻ ഉത്തമമായ സ്ഥാനവും.
 
{{verse|41}} നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുകഓർമിക്കുക. പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നുഏൽപിച്ചിരിക്കുന്നു എന്ന്‌ തന്‍റെതൻറെ രക്ഷിതാവിനെ വിളിച്ച്‌ അദ്ദേഹം പറഞ്ഞ സന്ദര്‍ഭംസന്ദർഭം.
 
{{verse|42}} ( നാം നിര്‍ദേശിച്ചുനിർദേശിച്ചു: ) നിന്‍റെനിൻറെ കാലുകൊണ്ട്‌ നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും
 
{{verse|43}} അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക്‌ബുദ്ധിമാൻമാർക്ക്‌ ഒരു ഉല്‍ബോധനവുമെന്നഉൽബോധനവുമെന്ന നിലയില്‍നിലയിൽ.
 
{{verse|44}} നീ ഒരു പിടി പുല്ല്‌ നിന്‍റെനിൻറെ കൈയില്‍കൈയിൽ എടുക്കുക. എന്നിട്ട്‌ അതു കൊണ്ട്‌ നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍ദാസൻ! തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.
 
{{verse|45}} കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായദാസൻമാരായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരെയും ഓര്‍ക്കുകഓർക്കുക.
 
{{verse|46}} നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട്‌ നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നുഉൽകൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌.
 
{{verse|47}} തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ നമ്മുടെ അടുക്കല്‍അടുക്കൽ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ഉത്തമൻമാരിൽ പെട്ടവരാകുന്നു.
 
{{verse|48}} ഇസ്മാഈല്‍ഇസ്മാഈൽ, അല്‍യസഅ്‌അൽയസഅ്‌, ദുല്‍കിഫ്ല്ദുൽകിഫ്ല് എന്നിവരെയും ഓര്‍ക്കുകഓർക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ഉത്തമൻമാരിൽ പെട്ടവരാകുന്നു.
 
{{verse|49}} ഇതൊരു ഉല്‍ബോധനമത്രെഉൽബോധനമത്രെ. തീര്‍ച്ചയായുംതീർച്ചയായും സൂക്ഷ്മതയുള്ളവര്‍ക്ക്‌സൂക്ഷ്മതയുള്ളവർക്ക്‌ മടങ്ങിച്ചെല്ലാന്‍മടങ്ങിച്ചെല്ലാൻ ഉത്തമമായ സ്ഥാനമുണ്ട്‌.
 
{{verse|50}} അവര്‍ക്ക്‌അവർക്ക്‌ വേണ്ടി കവാടങ്ങള്‍കവാടങ്ങൾ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്‍റെസ്ഥിരവാസത്തിൻറെ സ്വര്‍ഗത്തോപ്പുകള്‍സ്വർഗത്തോപ്പുകൾ.
 
{{verse|51}} അവര്‍അവർ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട്‌ സമൃദ്ധമായുള്ള ഫലവര്‍ഗങ്ങള്‍ക്കുംഫലവർഗങ്ങൾക്കും പാനീയത്തിനും ആവശ്യപ്പെട്ട്‌ കൊണ്ടിരിക്കും.
 
{{verse|52}} അവരുടെ അടുത്ത്‌ ദൃഷ്ടി നിയന്ത്രിക്കുന്ന സമവയസ്ക്കരായ സ്ത്രീകളുണ്ടായിരിക്കും.
 
{{verse|53}} ഇതത്രെ വിചാരണയുടെ ദിവസത്തേക്ക്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വാഗ്ദാനം നല്‍കപ്പെടുന്നത്‌നൽകപ്പെടുന്നത്‌.
 
{{verse|54}} തീര്‍ച്ചയായുംതീർച്ചയായും ഇത്‌ നാം നല്‍കുന്നനൽകുന്ന ഉപജീവനമാകുന്നു. അത്‌ തീര്‍ന്നുതീർന്നു പോകുന്നതല്ല.
 
{{verse|55}} ഇതത്രെ ( അവരുടെ അവസ്ഥ ). തീര്‍ച്ചയായുംതീർച്ചയായും ധിക്കാരികള്‍ക്ക്‌ധിക്കാരികൾക്ക്‌ മടങ്ങിച്ചെല്ലാന്‍മടങ്ങിച്ചെല്ലാൻ മോശപ്പെട്ട സ്ഥാനമാണുള്ളത്‌.
 
{{verse|56}} നരകമത്രെ അത്‌. അവര്‍അവർ അതില്‍അതിൽ കത്തിഎരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം!
 
{{verse|57}} ഇതാണവര്‍ക്കുള്ളത്‌ഇതാണവർക്കുള്ളത്‌. ആകയാല്‍ആകയാൽ അവര്‍അവർ അത്‌ ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവും.
 
{{verse|58}} ഇത്തരത്തില്‍പ്പെട്ടഇത്തരത്തിൽപ്പെട്ട മറ്റു പല ഇനം ശിക്ഷകളും.
 
{{verse|59}} ( നരകത്തില്‍നരകത്തിൽ ആദ്യമെത്തിയവരോട്‌ അല്ലാഹു പറയും: ) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. ( അപ്പോള്‍അപ്പോൾ അവര്‍അവർ പറയും: ) അവര്‍ക്ക്‌അവർക്ക്‌ സ്വാഗതമില്ല. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ നരകത്തില്‍നരകത്തിൽ കത്തിഎരിയുന്നവരത്രെ.
 
{{verse|60}} അവര്‍അവർ ( ആ കടന്ന്‌ വരുന്നവര്‍വരുന്നവർ ) പറയും; അല്ല, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ തന്നെയാണ്‌ സ്വാഗതമില്ലാത്തത്‌. നിങ്ങളാണ്‌ ഞങ്ങള്‍ക്കിത്‌ഞങ്ങൾക്കിത്‌ വരുത്തിവെച്ചത്‌. അപ്പോള്‍അപ്പോൾ വാസസ്ഥലം ചീത്ത തന്നെ.
 
{{verse|61}} അവര്‍അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ഇത്‌ ( ശിക്ഷ ) വരുത്തിവെച്ചതാരോ അവന്ന്‌ നീ നരകത്തില്‍നരകത്തിൽ ഇരട്ടി ശിക്ഷ വര്‍ദ്ധിപ്പിച്ചുവർദ്ധിപ്പിച്ചു കൊടുക്കേണമേ.
 
{{verse|62}} അവര്‍അവർ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ദുർജനങ്ങളിൽ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.
 
{{verse|63}} നാം അവരെ ( അബദ്ധത്തില്‍അബദ്ധത്തിൽ ) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട്‌ കണ്ണുകള്‍കണ്ണുകൾ തെന്നിപ്പോയതാണോ?
 
{{verse|64}} നരകവാസികള്‍നരകവാസികൾ തമ്മിലുള്ള വഴക്ക്‌- തീര്‍ച്ചയായുംതീർച്ചയായും അതൊരു യാഥാര്‍ത്ഥ്യംയാഥാർത്ഥ്യം തന്നെയാണ്‌.
 
{{verse|65}} ( നബിയേ, ) പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍മുന്നറിയിപ്പുകാരൻ മാത്രമാണ്‌. ഏകനും സര്‍വ്വാധിപതിയുമായസർവ്വാധിപതിയുമായ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല.
 
{{verse|66}} ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയുംഅവയ്ക്കിടയിലുള്ളതിൻറെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവന്‍അവൻ.
 
{{verse|67}} പറയുക: അത്‌ ഒരു ഗൌരവമുള്ള വര്‍ത്തമാനമാകുന്നുവർത്തമാനമാകുന്നു.
 
{{verse|68}} നിങ്ങള്‍നിങ്ങൾ അത്‌ അവഗണിച്ചു കളയുന്നവരാകുന്നു.
 
{{verse|69}} അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റിസന്ദർഭത്തെപ്പറ്റി എനിക്ക്‌ യാതൊരു അറിവും ഉണ്ടായിരുന്നില്ല.
 
{{verse|70}} ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന്‌ മാത്രമാണ്‌ എനിക്ക്‌ സന്ദേശം നല്‍കപ്പെടുന്നത്‌നൽകപ്പെടുന്നത്‌.
 
{{verse|71}} നിന്‍റെനിൻറെ രക്ഷിതാവ്‌ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭംസന്ദർഭം: തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ കളിമണ്ണില്‍കളിമണ്ണിൽ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍സൃഷ്ടിക്കാൻ പോകുകയാണ്‌.
 
{{verse|72}} അങ്ങനെ ഞാന്‍ഞാൻ അവനെ സംവിധാനിക്കുകയും, അവനില്‍അവനിൽ എന്‍റെഎൻറെ ആത്മാവില്‍ആത്മാവിൽ നിന്ന്‌ ഞാന്‍ഞാൻ ഊതുകയും ചെയ്താല്‍ചെയ്താൽ നിങ്ങള്‍നിങ്ങൾ അവന്ന്‌ പ്രണാമം ചെയ്യുന്നവരായി വീഴണം.
 
{{verse|73}} അപ്പോള്‍അപ്പോൾ മലക്കുകള്‍മലക്കുകൾ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു;
 
{{verse|74}} ഇബ്ലീസ്‌ ഒഴികെ. അവന്‍അവൻ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.
 
{{verse|75}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: ഇബ്ലീസേ, എന്‍റെഎൻറെ കൈകൊണ്ട്‌ ഞാന്‍ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന്‌ നിനക്കെന്ത്‌ തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ പെട്ടിരിക്കുകയാണോ?
 
{{verse|76}} അവന്‍അവൻ ( ഇബ്ലീസ്‌ ) പറഞ്ഞു: ഞാന്‍ഞാൻ അവനെ ( മനുഷ്യനെ )ക്കാള്‍ക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍അഗ്നിയിൽ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍കളിമണ്ണിൽ നിന്നും സൃഷ്ടിച്ചു.
 
{{verse|77}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: എന്നാല്‍എന്നാൽ നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോകണം. തീര്‍ച്ചയായുംതീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
 
{{verse|78}} തീര്‍ച്ചയായുംതീർച്ചയായും ന്യായവിധിയുടെ നാള്‍നാൾ വരെയും നിന്‍റെനിൻറെ മേല്‍മേൽ എന്‍റെഎൻറെ ശാപം ഉണ്ടായിരിക്കുന്നതാണ്‌.
 
{{verse|79}} അവന്‍അവൻ ( ഇബ്ലീസ്‌ ) പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, എന്നാല്‍എന്നാൽ അവര്‍അവർ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ.
 
{{verse|80}} ( അല്ലാഹു ) പറഞ്ഞു: എന്നാല്‍എന്നാൽ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ തന്നെയാകുന്നു.
 
{{verse|81}} നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ.
 
{{verse|82}} അവന്‍അവൻ ( ഇബ്ലീസ്‌ ) പറഞ്ഞു: നിന്‍റെനിൻറെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍മുഴുവൻ ഞാന്‍ഞാൻ വഴിതെറ്റിക്കുക തന്നെ ചെയ്യും.
 
{{verse|83}} അവരില്‍അവരിൽ നിന്‍റെനിൻറെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെദാസൻമാരൊഴികെ
 
{{verse|84}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: അപ്പോള്‍അപ്പോൾ സത്യം ഇതത്രെ- സത്യമേ ഞാന്‍ഞാൻ പറയുകയുള്ളൂ-
 
{{verse|85}} നിന്നെയും അവരില്‍അവരിൽ നിന്ന്‌ നിന്നെ പിന്തുടര്‍ന്നപിന്തുടർന്ന മുഴുവന്‍മുഴുവൻ പേരെയും കൊണ്ട്‌ ഞാന്‍ഞാൻ നരകം നിറക്കുക തന്നെ ചെയ്യും.
 
{{verse|86}} ( നബിയേ, ) പറയുക: ഇതിന്‍റെഇതിൻറെ പേരില്‍പേരിൽ നിങ്ങളോട്‌ ഞാന്‍ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല.
 
{{verse|87}} ഇത്‌ ലോകര്‍ക്കുള്ളലോകർക്കുള്ള ഒരു ഉല്‍ബോധനംഉൽബോധനം മാത്രമാകുന്നു.
 
{{verse|88}} ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ മനസ്സിലാവുക തന്നെ ചെയ്യും.
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സ്വാഫ്ഫാത്ത്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സുമര്‍സുമർ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/സ്വാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്