"പരിശുദ്ധ ഖുർആൻ/ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 22}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അന്‍ബിയാഅ്അൻബിയാഅ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ മുഅ്മിനൂന്‍മുഅ്മിനൂൻ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} മനുഷ്യരേ, നിങ്ങള്‍നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായുംതീർച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു.
 
{{verse|2}} നിങ്ങള്‍നിങ്ങൾ അത്‌ കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍താൻ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായഗർഭവതിയായ ഏതൊരു സ്ത്രീയും തന്‍റെതൻറെ ഗര്‍ഭത്തിലുള്ളത്‌ഗർഭത്തിലുള്ളത്‌ പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക്‌ കാണുകയും ചെയ്യാം. ( യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ ) അവര്‍അവർ ലഹരി ബാധിച്ചവരല്ല.പക്ഷെ, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ശിക്ഷ കഠിനമാകുന്നു.
 
{{verse|3}} യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കാര്യത്തില്‍കാര്യത്തിൽ തര്‍ക്കിക്കുകയുംതർക്കിക്കുകയും, ധിക്കാരിയായ ഏത്‌ പിശാചിനെയും പിന്‍പറ്റുകയുംപിൻപറ്റുകയും ചെയ്യുന്ന ചിലര്‍ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌.
 
{{verse|4}} അവനെ ( പിശാചിനെ ) വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം അവന്‍അവൻ ( പിശാച്‌ ) തീര്‍ച്ചയായുംതീർച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക്‌ അവനെ നയിക്കുകയും ചെയ്യുന്നതാണ്‌ എന്ന്‌ അവനെ സംബന്ധിച്ച്‌ എഴുതപ്പെട്ടിരിക്കുന്നു.
 
{{verse|5}} മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങള്‍നിങ്ങൾ സംശയത്തിലാണെങ്കില്‍സംശയത്തിലാണെങ്കിൽ ( ആലോചിച്ച്‌ നോക്കുക: ) തീര്‍ച്ചയായുംതീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍മണ്ണിൽ നിന്നും,പിന്നീട്‌ ബീജത്തില്‍ബീജത്തിൽ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതുംനൽകപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായനൽകപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കാര്യങ്ങള്‍കാര്യങ്ങൾ വിശദമാക്കിത്തരാന്‍വിശദമാക്കിത്തരാൻ വേണ്ടി ( പറയുകയാകുന്നു. ) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍നിങ്ങൾ നിങ്ങളുടെ പൂര്‍ണ്ണപൂർണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളര്‍ത്തുന്നുവളർത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായിനിർജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിന്‍മേല്‍അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാല്‍ചൊരിഞ്ഞാൽ അത്‌ ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു.
 
{{verse|6}} അതെന്തുകൊണ്ടെന്നാല്‍അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ്‌ സത്യമായുള്ളവന്‍സത്യമായുള്ളവൻ. അവന്‍അവൻ മരിച്ചവരെ ജീവിപ്പിക്കും. അവന്‍അവൻ ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌.
 
{{verse|7}} അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍അതിൽ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയുംഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും.
 
{{verse|8}} യാതൊരു അറിവോ, മാര്‍ഗദര്‍ശനമോമാർഗദർശനമോ, വെളിച്ചം നല്‍കുന്നനൽകുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കാര്യത്തില്‍കാര്യത്തിൽ തര്‍ക്കിക്കുന്നവനുംതർക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌.
 
{{verse|9}} അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തെറ്റിച്ചുകളയാന്‍തെറ്റിച്ചുകളയാൻ വേണ്ടിയത്രെ ( അവന്‍അവൻ അങ്ങനെ ചെയ്യുന്നത്‌. ) ഇഹലോകത്ത്‌ അവന്ന്‌ നിന്ദ്യതയാണുള്ളത്‌. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന്‌ നാം ആസ്വദിപ്പിക്കുകയും ചെയ്യും.
 
{{verse|10}} ( അന്നവനോട്‌ ഇപ്രകാരം പറയപ്പെടും: ) നിന്‍റെനിൻറെ കൈകള്‍കൈകൾ മുന്‍കൂട്ടിമുൻകൂട്ടി ചെയ്തത്‌ നിമിത്തവും, അല്ലാഹു ( തന്‍റെതൻറെ ) ദാസന്‍മാരോട്‌ദാസൻമാരോട്‌ ഒട്ടും അനീതി ചെയ്യുന്നവനല്ല എന്നതിനാലുമത്രെ അത്‌.
 
{{verse|11}} ഒരു വക്കിലിരുന്നുകൊണ്ട്‌ അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന്‌ വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍അതിൽ അവന്‍അവൻ സമാധാനമടഞ്ഞു കൊള്ളും. അവന്ന്‌ വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍അവൻ അവന്‍റെഅവൻറെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന്‌ നഷ്ടപ്പെട്ടു. അതു തന്നെയാണ്‌ വ്യക്തമായ നഷ്ടം.
 
{{verse|12}} അല്ലാഹുവിന്‌ പുറമെ അവന്ന്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍അവൻ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുപ്രാർത്ഥിക്കുന്നു. അതു തന്നെയാണ്‌ വിദൂരമായ വഴികേട്‌.
 
{{verse|13}} ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ഉപകാരത്തേക്കാൾ അടുത്ത്‌ നില്‍ക്കുന്നുവോനിൽക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവന്‍അവൻ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നുപ്രാർത്ഥിക്കുന്നു. അവന്‍അവൻ എത്ര ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരന്‍കൂട്ടുകാരൻ!
 
{{verse|14}} വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികള്‍നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളില്‍സ്വർഗത്തോപ്പുകളിൽ അല്ലാഹു പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നത്‌ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
 
{{verse|15}} ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ ( നബിയെ ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന്‌ വല്ലവനും വിചാരിക്കുന്നുവെങ്കില്‍വിചാരിക്കുന്നുവെങ്കിൽ അവന്‍അവൻ ആകാശത്തേക്ക്‌ ഒരു കയര്‍കയർ നീട്ടിക്കെട്ടിയിട്ട്‌ ( നബിക്ക്‌ കിട്ടുന്ന സഹായം ) വിച്ഛേദിച്ചുകൊള്ളട്ടെ. എന്നിട്ട്‌ തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ ( നബിയുടെ വിജയത്തെ ) തന്‍റെതൻറെ തന്ത്രം കൊണ്ട്‌ ഇല്ലാതാക്കാന്‍ഇല്ലാതാക്കാൻ കഴിയുമോ എന്ന്‌ അവന്‍അവൻ നോക്കട്ടെ.
 
{{verse|16}} അപ്രകാരം വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ നാം ഇത്‌ ( ഗ്രന്ഥം ) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലേക്ക്‌നേർവഴിയിലേക്ക്‌ നയിക്കുന്നതുമാണ്‌.
 
{{verse|17}} സത്യവിശ്വാസികള്‍സത്യവിശ്വാസികൾ, യഹൂദന്‍മാര്‍യഹൂദൻമാർ, സാബീമതക്കാര്‍സാബീമതക്കാർ, ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ, മജൂസികള്‍മജൂസികൾ, ബഹുദൈവവിശ്വാസികള്‍ബഹുദൈവവിശ്വാസികൾ എന്നിവര്‍ക്കിടയില്‍എന്നിവർക്കിടയിൽ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്‌തീർപ്പുകൽപിക്കുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
 
{{verse|18}} ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളുംപർവ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍മനുഷ്യരിൽ കുറെപേരും അല്ലാഹുവിന്‌ പ്രണാമം അര്‍പ്പിച്ചുഅർപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? ( വേറെ ) കുറെ പേരുടെ കാര്യത്തില്‍കാര്യത്തിൽ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ബഹുമാനിക്കുവാൻ ആരും തന്നെയില്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു.
 
{{verse|19}} ഈ രണ്ടു വിഭാഗം രണ്ട്‌ എതിര്‍കക്ഷികളാകുന്നുഎതിർകക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കാര്യത്തില്‍കാര്യത്തിൽ അവര്‍അവർ എതിര്‍വാദക്കാരായിഎതിർവാദക്കാരായി. എന്നാല്‍എന്നാൽ അവിശ്വസിച്ചവരാരോ അവര്‍ക്ക്‌അവർക്ക്‌ അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍വസ്ത്രങ്ങൾ മുറിച്ചുകൊടുക്കപ്പെടുന്നതാണ്‌. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്‌.
 
{{verse|20}} അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളുംചർമ്മങ്ങളും ഉരുക്കപ്പെടും.
 
{{verse|21}} അവര്‍ക്ക്‌അവർക്ക്‌ ഇരുമ്പിന്‍റെഇരുമ്പിൻറെ ദണ്ഡുകളുമുണ്ടായിരിക്കും.
 
{{verse|22}} അതില്‍അതിൽ നിന്ന്‌ കഠിനക്ലേശം നിമിത്തം പുറത്ത്‌ പോകാന്‍പോകാൻ അവര്‍അവർ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക്‌ തന്നെ അവര്‍അവർ മടക്കപ്പെടുന്നതാണ്‌. എരിച്ച്‌ കളയുന്ന ശിക്ഷ നിങ്ങള്‍നിങ്ങൾ ആസ്വദിച്ചു കൊള്ളുക. ( എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. )
 
{{verse|23}} വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍നദികൾ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍സ്വർഗത്തോപ്പുകളിൽ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ക്കവിടെഅവർക്കവിടെ സ്വര്‍ണവളകളുംസ്വർണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്‌. പട്ടായിരിക്കും അവര്‍ക്ക്‌അവർക്ക്‌ അവിടെയുള്ള വസ്ത്രം.
 
{{verse|24}} വാക്കുകളില്‍വാക്കുകളിൽ വെച്ച്‌ ഉത്തമമായതിലേക്കാണ്‌ അവര്‍ക്ക്‌അവർക്ക്‌ മാര്‍ഗദര്‍ശനംമാർഗദർശനം നല്‍കപ്പെട്ടത്‌നൽകപ്പെട്ടത്‌. സ്തുത്യര്‍ഹനായസ്തുത്യർഹനായ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പാതയിലേക്കാണ്‌ അവര്‍ക്ക്‌അവർക്ക്‌ മാര്‍ഗദര്‍ശനംമാർഗദർശനം നല്‍കപ്പെട്ടത്‌നൽകപ്പെട്ടത്‌.
 
{{verse|25}} തീര്‍ച്ചയായുംതീർച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്നും, മനുഷ്യര്‍ക്ക്‌മനുഷ്യർക്ക്‌ -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍മസ്ജിദുൽ ഹറാമില്‍ഹറാമിൽ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍അവർ ( കരുതിയിരിക്കട്ടെ ). അവിടെ വെച്ച്‌ വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായധർമ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ചെയ്യാൻ ഉദ്ദേശിക്കുന്ന പക്ഷം അവന്ന്‌ വേദനയേറിയ ശിക്ഷയില്‍ശിക്ഷയിൽ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌.
 
{{verse|26}} ഇബ്രാഹീമിന്‌ ആ ഭവനത്തിന്‍റെഭവനത്തിൻറെ ( കഅ്ബയുടെ ) സ്ഥാനം നാം സൌകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമത്രെ. ) യാതൊരു വസ്തുവെയും എന്നോട്‌ നീ പങ്കുചേര്‍ക്കരുത്‌പങ്കുചേർക്കരുത്‌ എന്നും, ത്വവാഫ്‌ ( പ്രദിക്ഷിണം ) ചെയ്യുന്നവര്‍ക്ക്‌ചെയ്യുന്നവർക്ക്‌ വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌പ്രാർത്ഥിക്കുന്നവർക്ക്‌ വേണ്ടിയും എന്‍റെഎൻറെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും ( നാം അദ്ദേഹത്തോട്‌ നിര്‍ദേശിച്ചുനിർദേശിച്ചു. )
 
{{verse|27}} ( നാം അദ്ദേഹത്തോട്‌ പറഞ്ഞു: ) ജനങ്ങള്‍ക്കിടയില്‍ജനങ്ങൾക്കിടയിൽ നീ തീര്‍ത്ഥാടനത്തെപറ്റിതീർത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവര്‍അവർ നിന്‍റെയടുത്ത്‌നിൻറെയടുത്ത്‌ വന്നു കൊള്ളും.
 
{{verse|28}} അവര്‍ക്ക്‌അവർക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍രംഗങ്ങളിൽ അവര്‍അവർ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌അവർക്ക്‌ നല്‍കിയിട്ടുള്ളനൽകിയിട്ടുള്ള നാല്‍കാലിനാൽകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ദിവസങ്ങളിൽ അവന്‍റെഅവൻറെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍അവയിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക.
 
{{verse|29}} പിന്നെ അവര്‍അവർ തങ്ങളുടെ അഴുക്ക്‌ നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍നേർച്ചകൾ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ.
 
{{verse|30}} അത്‌ ( നിങ്ങള്‍നിങ്ങൾ ഗ്രഹിക്കുക. ) അല്ലാഹു പവിത്രത നല്‍കിയനൽകിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്‍റെതൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അടുക്കല്‍അടുക്കൽ അവന്ന്‌ ഗുണകരമായിരിക്കും. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഓതികേള്‍പിക്കപ്പെടുന്നതൊഴിച്ചുള്ളഓതികേൾപിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികള്‍കന്നുകാലികൾ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ആകയാൽ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍മാലിന്യത്തിൽ നിന്നും നിങ്ങള്‍നിങ്ങൾ അകന്ന്‌ നില്‍ക്കുകനിൽക്കുക. വ്യാജവാക്കില്‍വ്യാജവാക്കിൽ നിന്നും നിങ്ങള്‍നിങ്ങൾ അകന്ന്‌ നില്‍ക്കുകനിൽക്കുക.
 
{{verse|31}} വക്രതയില്ലാതെ ( ഋജുമാനസരായി ) അല്ലാഹുവിലേക്ക്‌ തിരിഞ്ഞവരും, അവനോട്‌ യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണംപങ്കുചേർക്കാത്തവരുമായിരിക്കണം ( നിങ്ങള്‍നിങ്ങൾ. ) അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്നപങ്കുചേർക്കുന്ന പക്ഷം അവന്‍അവൻ ആകാശത്തു നിന്ന്‌ വീണത്‌ പോലെയാകുന്നു. അങ്ങനെ പക്ഷികള്‍പക്ഷികൾ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍അല്ലെങ്കിൽ കാറ്റ്‌ അവനെ വിദൂരസ്ഥലത്തേക്ക്‌ കൊണ്ടു പോയി തള്ളുന്നു.
 
{{verse|32}} അത്‌ ( നിങ്ങള്‍നിങ്ങൾ ഗ്രഹിക്കുക. ) വല്ലവനും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും അത്‌ ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ.
 
{{verse|33}} അവയില്‍അവയിൽ നിന്ന്‌ ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പ്രയോജനങ്ങളെടുക്കാം. പിന്നെ അവയെ ബലികഴിക്കേണ്ട സ്ഥലം ആ പുരാതന ഭവന ( കഅ്ബഃ ) ത്തിങ്കലാകുന്നു.
 
{{verse|34}} ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മംആരാധനാകർമ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌അവർക്ക്‌ ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക്‌അവർക്ക്‌ നല്‍കിയിട്ടുള്ളനൽകിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെഅവൻറെ നാമം ഉച്ചരിച്ചു കൊണ്ട്‌ അവര്‍അവർ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍അതിനാൽ അവന്നു മാത്രം നിങ്ങള്‍നിങ്ങൾ കീഴ്പെടുക. ( നബിയേ, ) വിനീതര്‍ക്ക്‌വിനീതർക്ക്‌ നീ സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുക.
 
{{verse|35}} അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍പരാമർശിക്കപ്പെട്ടാൽ ഹൃദയങ്ങള്‍ഹൃദയങ്ങൾ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വംക്ഷമാപൂർവ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരുംനിർവഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍നൽകിയിട്ടുള്ളതിൽ നിന്ന്‌ ചെലവ്‌ ചെയ്യുന്നവരുമത്രെ അവര്‍അവർ.
 
{{verse|36}} ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ചിഹ്നങ്ങളില്‍ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍നിങ്ങൾക്കവയിൽ ഗുണമുണ്ട്‌. അതിനാല്‍അതിനാൽ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട്‌നിർത്തിക്കൊണ്ട്‌ അവയുടെ മേല്‍മേൽ നിങ്ങള്‍നിങ്ങൾ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ നാമം ഉച്ചരി( ച്ചുകൊണ്ട്‌ ബലിയര്‍പ്പിബലിയർപ്പി )ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍പാർശ്വങ്ങളിൽ വീണ്‌ കഴിഞ്ഞാല്‍കഴിഞ്ഞാൽ അവയില്‍അവയിൽ നിന്നെടുത്ത്‌ നിങ്ങള്‍നിങ്ങൾ ഭക്ഷിക്കുകയും, ( യാചിക്കാതെ ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍നിങ്ങൾ ഭക്ഷിക്കാന്‍ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍നിങ്ങൾ നന്ദികാണിക്കുവാന്‍നന്ദികാണിക്കുവാൻ വേണ്ടി അവയെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.
 
{{verse|37}} അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാല്‍എന്നാൽ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്‌ധർമ്മനിഷ്ഠയാണ്‌ അവങ്കല്‍അവങ്കൽ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ മാര്‍ഗദര്‍ശനംമാർഗദർശനം നല്‍കിയതിന്‍റെനൽകിയതിൻറെ പേരില്‍പേരിൽ നിങ്ങള്‍നിങ്ങൾ അവന്‍റെഅവൻറെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായിപ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവന്‍അവൻ അവയെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കീഴ്പെടുത്തി തന്നിരിക്കുന്നു. ( നബിയേ, ) സദ്‌വൃത്തര്‍ക്ക്‌സദ്‌വൃത്തർക്ക്‌ നീ സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുക.
 
{{verse|38}} തീര്‍ച്ചയായുംതീർച്ചയായും സത്യവിശ്വാസികള്‍ക്ക്‌സത്യവിശ്വാസികൾക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്‌ഏർപെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ചതീർച്ച
 
{{verse|39}} യുദ്ധത്തിന്ന്‌ ഇരയാകുന്നവര്‍ക്ക്‌ഇരയാകുന്നവർക്ക്‌, അവര്‍അവർ മര്‍ദ്ദിതരായതിനാല്‍മർദ്ദിതരായതിനാൽ ( തിരിച്ചടിക്കാന്‍തിരിച്ചടിക്കാൻ ) അനുവാദം നല്‍കപ്പെട്ടിരിക്കുന്നുനൽകപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍സഹായിക്കാൻ കഴിവുള്ളവന്‍കഴിവുള്ളവൻ തന്നെയാകുന്നു.
 
{{verse|40}} യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിന്‍റെപറയുന്നതിൻറെ പേരില്‍പേരിൽ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ഭവനങ്ങളിൽ നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവര്‍അവർ. മനുഷ്യരില്‍മനുഷ്യരിൽ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍തടുക്കുന്നില്ലായിരുന്നുവെങ്കിൽ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്നപ്രകീർത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നുതകർക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.
 
{{verse|41}} ഭൂമിയില്‍ഭൂമിയിൽ നാം സ്വാധീനം നല്‍കിയാല്‍നൽകിയാൽ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയുംനിർവഹിക്കുകയും, സകാത്ത്‌ നല്‍കുകയുംനൽകുകയും, സദാചാരം സ്വീകരിക്കാന്‍സ്വീകരിക്കാൻ കല്‍പിക്കുകയുംകൽപിക്കുകയും, ദുരാചാരത്തില്‍ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍അവർ ( ആ മര്‍ദ്ദിതര്‍മർദ്ദിതർ ). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു.
 
{{verse|42}} ( നബിയേ, ) നിന്നെ ഇവര്‍ഇവർ നിഷേധിച്ചു തള്ളുന്ന പക്ഷം ഇവര്‍ക്ക്‌ഇവർക്ക്‌ മുമ്പ്‌ നൂഹിന്‍റെനൂഹിൻറെ ജനതയും, ആദും, ഥമൂദും ( പ്രവാചകന്‍മാരെപ്രവാചകൻമാരെ ) നിഷേധിച്ച്‌ തള്ളിയിട്ടുണ്ട്‌.
 
{{verse|43}} ഇബ്രാഹീമിന്‍റെഇബ്രാഹീമിൻറെ ജനതയും, ലൂത്വിന്‍റെലൂത്വിൻറെ ജനതയും.
 
{{verse|44}} മദ്‌യന്‍മദ്‌യൻ നിവാസികളും ( നിഷേധിച്ചിട്ടുണ്ട്‌. ) മൂസായും അവിശ്വസിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍എന്നാൽ അവിശ്വാസികള്‍ക്ക്‌അവിശ്വാസികൾക്ക്‌ ഞാന്‍ഞാൻ സമയം നീട്ടികൊടുക്കുകയും, പിന്നെ ഞാനവരെ പിടികൂടുകയുമാണ്‌ ചെയ്തത്‌. അപ്പോള്‍അപ്പോൾ എന്‍റെഎൻറെ പ്രതിഷേധം എങ്ങനെയുണ്ടായിരുന്നു.?
 
{{verse|45}} എത്രയെത്ര നാടുകള്‍നാടുകൾ അവിടത്തുകാര്‍അവിടത്തുകാർ അക്രമത്തില്‍അക്രമത്തിൽ ഏര്‍പെട്ടിരിക്കെഏർപെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേല്‍പുരകളോടെമേൽപുരകളോടെ വീണടിഞ്ഞ്‌ കിടക്കുന്നു. ഉപയോഗശൂന്യമായിത്തീര്‍ന്നഉപയോഗശൂന്യമായിത്തീർന്ന എത്രയെത്ര കിണറുകള്‍കിണറുകൾ! പടുത്തുയര്‍ത്തിയപടുത്തുയർത്തിയ എത്രയെത്ര കോട്ടകള്‍കോട്ടകൾ!
 
{{verse|46}} ഇവര്‍ഇവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍എങ്കിൽ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നുഅവർക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായുംതീർച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌.
 
{{verse|47}} ( നബിയേ, ) നിന്നോട്‌ അവര്‍അവർ ശിക്ഷയുടെ കാര്യത്തില്‍കാര്യത്തിൽ ധൃതികൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെതൻറെ വാഗ്ദാനം ലംഘിക്കുകയേ ഇല്ല. തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അടുക്കല്‍അടുക്കൽ ഒരു ദിവസമെന്നാല്‍ദിവസമെന്നാൽ നിങ്ങള്‍നിങ്ങൾ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു.)
 
{{verse|48}} എത്രയോ നാടുകള്‍ക്ക്‌നാടുകൾക്ക്‌ അവിടത്തുകാര്‍അവിടത്തുകാർ അക്രമികളായിരിക്കെതന്നെ ഞാന്‍ഞാൻ സമയം നീട്ടികൊടുക്കുകയും, പിന്നീട്‌ ഞാന്‍ഞാൻ അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്‌. എന്‍റെഎൻറെ അടുത്തേക്കാകുന്നു ( എല്ലാറ്റിന്‍റെയുംഎല്ലാറ്റിൻറെയും ) മടക്കം.
 
{{verse|49}} ( നബിയേ, ) പറയുക: മനുഷ്യരേ, ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വ്യക്തമായ ഒരു താക്കീതുകാരന്‍താക്കീതുകാരൻ മാത്രമാകുന്നു.
 
{{verse|50}} എന്നാല്‍എന്നാൽ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌അവർക്ക്‌ പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കുന്നതാണ്‌.
 
{{verse|51}} ( നമ്മെ ) തോല്‍പിച്ച്‌തോൽപിച്ച്‌ കളയാമെന്ന ഭാവത്തില്‍ഭാവത്തിൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ വളച്ചൊടിക്കാന്‍വളച്ചൊടിക്കാൻ ശ്രമിക്കുന്നവരാരോ അവരത്രെ നരകാവകാശികള്‍നരകാവകാശികൾ.
 
{{verse|52}} നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്നഓതികേൾപിക്കുന്ന സമയത്ത്‌ ആ ഓതികേള്‍പിക്കുന്നഓതികേൾപിക്കുന്ന കാര്യത്തില്‍കാര്യത്തിൽ പിശാച്‌ ( തന്‍റെതൻറെ ദുര്‍ബോധനംദുർബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍എന്നാൽ പിശാച്‌ ചെലുത്തിവിടുന്നത്‌ അല്ലാഹു മായ്ച്ചുകളയുകയും, എന്നിട്ട്‌ അല്ലാഹു തന്‍റെതൻറെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
 
{{verse|53}} ആ പിശാച്‌ കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ഹൃദയങ്ങളിൽ രോഗമുള്ളവര്‍ക്കുംരോഗമുള്ളവർക്കും, ഹൃദയങ്ങള്‍ഹൃദയങ്ങൾ കടുത്തുപോയവര്‍ക്കുംകടുത്തുപോയവർക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍പരീക്ഷണമാക്കിത്തീർക്കുവാൻ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായുംതീർച്ചയായും അക്രമികള്‍അക്രമികൾ ( സത്യത്തില്‍സത്യത്തിൽ നിന്ന്‌ ) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു.
 
{{verse|54}} വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെനൽകപ്പെട്ടിട്ടുള്ളവർക്കാകട്ടെ ഇത്‌ നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള സത്യം തന്നെയാണെന്ന്‌ മനസ്സിലാക്കിയിട്ട്‌ ഇതില്‍ഇതിൽ വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങള്‍ഹൃദയങ്ങൾ ഇതിന്ന്‌ കീഴ്പെടുവാനുമാണ്‌ ( അത്‌ ഇടയാക്കുക. ) തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക്‌ നയിക്കുന്നവനാകുന്നു.
 
{{verse|55}} തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ അന്ത്യസമയം പെട്ടെന്ന്‌ വന്നെത്തുകയോ, വിനാശകരമായ ഒരു ദിവസത്തെ ശിക്ഷ തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ വന്നെത്തുകയോ ചെയ്യുന്നത്‌ വരെ ആ അവിശ്വാസികള്‍അവിശ്വാസികൾ ഇതിനെ ( സത്യത്തെ ) പ്പറ്റി സംശയത്തിലായിക്കൊണേ്ടയിരിക്കും.
 
{{verse|56}} അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍അവൻ അവര്‍ക്കിടയില്‍അവർക്കിടയിൽ വിധികല്‍പിക്കുംവിധികൽപിക്കും. എന്നാല്‍എന്നാൽ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരാരോ അവര്‍അവർ സുഖാനുഭവത്തിന്‍റെസുഖാനുഭവത്തിൻറെ സ്വര്‍ഗത്തോപ്പുകളിലായിരിക്കുംസ്വർഗത്തോപ്പുകളിലായിരിക്കും.
 
{{verse|57}} അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ്‌അവർക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.
 
{{verse|58}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ സ്വദേശം വെടിഞ്ഞതിന്‌ ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക്‌ചെയ്തവർക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്‌നൽകുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു തന്നെയാണ്‌ ഉപജീവനം നല്‍കുന്നവരില്‍നൽകുന്നവരിൽ ഏറ്റവും ഉത്തമന്‍ഉത്തമൻ.
 
{{verse|59}} അവര്‍ക്ക്‌അവർക്ക്‌ തൃപ്തികരമായ ഒരു സ്ഥലത്ത്‌ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു സര്‍വ്വജ്ഞനുംസർവ്വജ്ഞനും ക്ഷമാശീലനുമാകുന്നു.
 
{{verse|60}} അത്‌ ( അങ്ങനെതന്നെയാകുന്നു. ) താന്‍താൻ ശിക്ഷിക്കപ്പെട്ടതിന്‌ തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം ചെയ്യുകയും, പിന്നീട്‌ അവന്‍അവൻ അതിക്രമത്തിന്‌ ഇരയാവുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏറെ മാപ്പ്‌ ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ.
 
{{verse|61}} അതെന്തുകൊണ്ടെന്നാല്‍അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ്‌ രാവിനെ പകലില്‍പകലിൽ പ്രവേശിപ്പിക്കുകയും, പകലിനെ രാവില്‍രാവിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹുവാണ്‌ എല്ലാം കേള്‍ക്കുകയുംകേൾക്കുകയും കാണുകയും ചെയ്യുന്നവന്‍ചെയ്യുന്നവൻ.
 
{{verse|62}} അതെന്തുകൊണ്ടെന്നാല്‍അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ്‌ സത്യമായിട്ടുള്ളവന്‍സത്യമായിട്ടുള്ളവൻ. അവനു പുറമെ അവര്‍അവർ ഏതൊന്നിനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നുവോപ്രാർത്ഥിക്കുന്നുവോ അതുതന്നെയാണ്‌ നിരര്‍ത്ഥകമായിട്ടുള്ളത്‌നിരർത്ഥകമായിട്ടുള്ളത്‌. അല്ലാഹു തന്നെയാണ്‌ ഉന്നതനും മഹാനുമായിട്ടുള്ളവന്‍മഹാനുമായിട്ടുള്ളവൻ.
 
{{verse|63}} അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളമിറക്കിയിട്ട്‌ അതുകൊണ്ടാണ്‌ ഭൂമി പച്ചപിടിച്ചതായിത്തീരുന്നത്‌ എന്ന്‌ നീ മനസ്സിലാക്കിയിട്ടില്ലേ? തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
 
{{verse|64}} അവന്റേതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നുസ്തുത്യർഹനുമാകുന്നു.
 
{{verse|65}} അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന്‌ നീ മനസ്സിലാക്കിയില്ലേ? അവന്‍റെഅവൻറെ കല്‍പനകൽപന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും ( അവന്‍അവൻ കീഴ്പെടുത്തി തന്നിരിക്കുന്നു. ) അവന്‍റെഅവൻറെ അനുമതി കൂടാതെ ഭൂമിയില്‍ഭൂമിയിൽ വീണുപോകാത്ത വിധം ഉപരിലോകത്തെ അവന്‍അവൻ പിടിച്ചു നിര്‍ത്തുകയുംനിർത്തുകയും ചെയ്യുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു മനുഷ്യരോട്‌ ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു.
 
{{verse|66}} അവനാണ്‌ നിങ്ങളെ ജീവിപ്പിച്ചവന്‍ജീവിപ്പിച്ചവൻ. പിന്നെ അവന്‍അവൻ നിങ്ങളെ മരിപ്പിക്കും. പിന്നെയും അവന്‍അവൻ നിങ്ങളെ ജീവിപ്പിക്കുംഠീര്‍ച്ചയായുംജീവിപ്പിക്കുംഠീർച്ചയായും മനുഷ്യന്‍മനുഷ്യൻ ഏറെ നന്ദികെട്ടവന്‍നന്ദികെട്ടവൻ തന്നെയാകുന്നു.
 
{{verse|67}} ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്‌. അവര്‍അവർ അതാണ്‌ അനുഷ്ഠിച്ചു വരുന്നത്‌. അതിനാല്‍അതിനാൽകാര്യത്തില്‍കാര്യത്തിൽ അവര്‍അവർ നിന്നോട്‌ വഴക്കിടാതിരിക്കട്ടെ. നീ നിന്‍റെനിൻറെ രക്ഷിതാവിങ്കലേക്ക്‌ ക്ഷണിച്ചു കൊള്ളുക. തീര്‍ച്ചയായുംതീർച്ചയായും നീ വക്രതയില്ലാത്ത സന്‍മാര്‍ഗത്തിലാകുന്നുസൻമാർഗത്തിലാകുന്നു.
 
{{verse|68}} അവര്‍അവർ നിന്നോട്‌ തര്‍ക്കിക്കുകയാണെങ്കില്‍തർക്കിക്കുകയാണെങ്കിൽ നീ പറഞ്ഞേക്കുക: നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
 
{{verse|69}} നിങ്ങള്‍നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍വിഷയത്തിൽ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അല്ലാഹു നിങ്ങള്‍ക്കിടയില്‍നിങ്ങൾക്കിടയിൽ വിധികല്‍പിച്ചുവിധികൽപിച്ചു കൊള്ളും.
 
{{verse|70}} ആകാശത്തിലും ഭൂമിയിലുമുള്ളത്‌ അല്ലാഹു അറിയുന്നുണ്ടെന്ന്‌ നിനക്ക്‌ അറിഞ്ഞ്കൂടേ? തീര്‍ച്ചയായുംതീർച്ചയായും അത്‌ ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായുംതീർച്ചയായും അത്‌ അല്ലാഹുവിന്‌ എളുപ്പമുള്ള കാര്യമത്രെ.
 
{{verse|71}} അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതും, അവര്‍ക്ക്‌അവർക്ക്‌ തന്നെ യാതൊരു അറിവുമില്ലാത്തതുമായ വസ്തുക്കളെ അവന്ന്‌ പുറമെ അവര്‍അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. അക്രമകാരികള്‍ക്ക്‌അക്രമകാരികൾക്ക്‌ യാതൊരു സഹായിയും ഇല്ല.
 
{{verse|72}} വ്യക്തമായ നിലയില്‍നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ അവര്‍ക്കുഅവർക്കു വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍വായിച്ചുകേൾപിക്കപ്പെടുകയാണെങ്കിൽ അവിശ്വാസികളുടെ മുഖങ്ങളില്‍മുഖങ്ങളിൽ അനിഷ്ടം ( പ്രകടമാകുന്നത്‌ ) നിനക്ക്‌ മനസ്സിലാക്കാം. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ അവര്‍ക്ക്‌അവർക്ക്‌ വായിച്ചുകേള്‍പിക്കുന്നവരെവായിച്ചുകേൾപിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍ചെയ്യാൻ തന്നെ അവര്‍അവർ മുതിര്‍ന്നേക്കാംമുതിർന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിയിച്ച്‌ തരട്ടെയോ? നരകാഗ്നിയത്രെ അത്‌. അവിശ്വാസികള്‍ക്ക്‌അവിശ്വാസികൾക്ക്‌ അതാണ്‌ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്‌. ചെന്നുചേരാനുള്ള ആ സ്ഥലം എത്ര ചീത്ത!
 
{{verse|73}} മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍നിങ്ങൾ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുകകേൾക്കുക. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍നിങ്ങൾ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍പ്രാർത്ഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കല്‍പക്കൽ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍തട്ടിയെടുത്താൽ അതിന്‍റെഅതിൻറെ പക്കല്‍പക്കൽ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌അവർക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ദുർബലർ തന്നെ.
 
{{verse|74}} അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍അവർ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.
 
{{verse|75}} മലക്കുകളില്‍മലക്കുകളിൽ നിന്നും മനുഷ്യരില്‍മനുഷ്യരിൽ നിന്നും അല്ലാഹു ദൂതന്‍മാരെദൂതൻമാരെ തെരഞ്ഞെടുക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു കേള്‍ക്കുന്നവനുംകേൾക്കുന്നവനും കാണുന്നവനുമത്രെ.
 
{{verse|76}} അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍അവൻ അറിയുന്നു. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങള്‍കാര്യങ്ങൾ മടക്കപ്പെടുന്നത്‌.
 
{{verse|77}} സത്യവിശ്വാസികളേ, നിങ്ങള്‍നിങ്ങൾ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മനൻമ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്യുക. നിങ്ങള്‍നിങ്ങൾ വിജയം പ്രാപിച്ചേക്കാം.
 
{{verse|78}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍നിങ്ങൾ സമരം ചെയ്യുക. അവന്‍അവൻ നിങ്ങളെ ഉല്‍കൃഷ്ടരായിഉൽകൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍മേൽ അവന്‍അവൻ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെഇബ്രാഹീമിൻറെ മാര്‍ഗമത്രെമാർഗമത്രെ അത്‌. മുമ്പും ( മുന്‍വേദങ്ങളിലുംമുൻവേദങ്ങളിലും ) ഇതിലും ( ഈ വേദത്തിലും ) അവന്‍അവൻ ( അല്ലാഹു ) നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ മുസ്ലിംകളെന്ന്‌ പേര്‌ നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. റസൂല്‍റസൂൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സാക്ഷിയായിരിക്കുവാനും, നിങ്ങള്‍നിങ്ങൾ ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയുംനിർവഹിക്കുകയും, സകാത്ത്‌ നല്‍കുകയുംനൽകുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ്‌ നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്