"പരിശുദ്ധ ഖുർആൻ/ഹാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 69}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഖലം|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മആരിജ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} ആ യഥാര്‍ത്ഥയഥാർത്ഥ സംഭവം!
 
{{verse|2}} എന്താണ്‌ ആ യഥാര്‍ത്ഥയഥാർത്ഥ സംഭവം?
 
{{verse|3}} ആ യഥാര്‍ത്ഥയഥാർത്ഥ സംഭവം എന്താണെന്ന്‌ നിനക്കെന്തറിയാം?
 
{{verse|4}} ഥമൂദ്‌ സമുദായവും ആദ്‌ സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.
 
{{verse|5}} എന്നാല്‍എന്നാൽ ഥമൂദ്‌ സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.
 
{{verse|6}} എന്നാല്‍എന്നാൽ ആദ്‌ സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ്‌ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.
 
{{verse|7}} തുടര്‍ച്ചയായതുടർച്ചയായ ഏഴു രാത്രിയും എട്ടു പകലും അത്‌ ( കാറ്റ്‌ ) അവരുടെ നേര്‍ക്ക്‌നേർക്ക്‌ അവന്‍അവൻ തിരിച്ചുവിട്ടു. അപ്പോള്‍അപ്പോൾ കടപുഴകി വീണ ഈന്തപ്പനത്തടികള്‍ഈന്തപ്പനത്തടികൾ പോലെ ആ കാറ്റില്‍കാറ്റിൽ ജനങ്ങള്‍ജനങ്ങൾ വീണുകിടക്കുന്നതായി നിനക്ക്‌ കാണാം.
 
{{verse|8}} ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?
 
{{verse|9}} ഫിര്‍ഔനുംഫിർഔനും, അവന്‍റെഅവൻറെ മുമ്പുള്ളവരും കീഴ്മേല്‍കീഴ്മേൽ മറിഞ്ഞ രാജ്യങ്ങളും (തെറ്റായ പ്രവര്‍ത്തനംപ്രവർത്തനം കൊണ്ടു വന്നു.
 
{{verse|10}} അവര്‍അവർ അവരുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍അപ്പോൾ അവന്‍അവൻ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.
 
{{verse|11}} തീര്‍ച്ചയായുംതീർച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത്‌ നിങ്ങളെ കപ്പലില്‍കപ്പലിൽ കയറ്റി രക്ഷിക്കുകയുണ്ടായി.
 
{{verse|12}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍കാതുകൾ അത്‌ ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.
 
{{verse|13}} കാഹളത്തില്‍കാഹളത്തിൽ ഒരു ഊത്ത്‌ ഊതപ്പെട്ടാല്‍ഊതപ്പെട്ടാൽ,
 
{{verse|14}} ഭൂമിയും പര്‍വ്വതങ്ങളുംപർവ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട്‌ അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന്‌തകർക്കലിന്‌ വിധേയമാക്കപ്പെടുകയും ചെയ്താല്‍ചെയ്താൽ!
 
{{verse|15}} അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.
 
{{verse|16}} ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന്‌ അത്‌ ദുര്‍ബലമായിരിക്കുംദുർബലമായിരിക്കും.
 
{{verse|17}} മലക്കുകള്‍മലക്കുകൾ അതിന്‍റെഅതിൻറെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍എട്ടുകൂട്ടർ വഹിക്കുന്നതാണ്‌.
 
{{verse|18}} അന്നേ ദിവസം നിങ്ങള്‍നിങ്ങൾ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌പ്രദർശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ മറഞ്ഞു പോകുന്നതകല്ല.
 
{{verse|19}} എന്നാല്‍എന്നാൽ വലതുകൈയില്‍വലതുകൈയിൽ തന്‍റെതൻറെ രേഖ നല്‍കപ്പെട്ടവന്‍നൽകപ്പെട്ടവൻ പറയും: ഇതാ എന്‍റെഎൻറെ ഗ്രന്ഥം വായിച്ചുനോക്കൂ.
 
{{verse|20}} തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ വിചാരിച്ചിരുന്നു. ഞാന്‍ഞാൻ എന്‍റെഎൻറെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌.
 
{{verse|21}} അതിനാല്‍അതിനാൽ അവന്‍അവൻ തൃപ്തികരമായ ജീവിതത്തിലാകുന്നു.
 
{{verse|22}} ഉന്നതമായ സ്വര്‍ഗത്തില്‍സ്വർഗത്തിൽ.
 
{{verse|23}} അവയിലെ പഴങ്ങള്‍പഴങ്ങൾ അടുത്തു വരുന്നവയാകുന്നു.
 
{{verse|24}} കഴിഞ്ഞുപോയ ദിവസങ്ങളില്‍ദിവസങ്ങളിൽ നിങ്ങള്‍നിങ്ങൾ മുന്‍കൂട്ടിമുൻകൂട്ടി ചെയ്തതിന്‍റെചെയ്തതിൻറെ ഫലമായി നിങ്ങള്‍നിങ്ങൾ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ( എന്ന്‌ അവരോട്‌ പറയപ്പെടും. )
 
{{verse|25}} എന്നാല്‍എന്നാൽ ഇടതു കയ്യില്‍കയ്യിൽ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെനൽകപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എന്‍റെഎൻറെ ഗ്രന്ഥം എനിക്ക്‌ നല്‍കപ്പെടാതിരുന്നെങ്കില്‍നൽകപ്പെടാതിരുന്നെങ്കിൽ,
 
{{verse|26}} എന്‍റെഎൻറെ വിചാരണ എന്താണെന്ന്‌ ഞാന്‍ഞാൻ അറിയാതിരുന്നെങ്കില്‍അറിയാതിരുന്നെങ്കിൽ ( എത്ര നന്നായിരുന്നു. )
 
{{verse|27}} അത്‌ ( മരണം ) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍അവസാനിപ്പിക്കുന്നതായിരുന്നെങ്കിൽ ( എത്ര നന്നായിരുന്നു! )
 
{{verse|28}} എന്‍റെഎൻറെ ധനം എനിക്ക്‌ പ്രയോജനപ്പെട്ടില്ല.
 
{{verse|29}} എന്‍റെഎൻറെ അധികാരം എന്നില്‍എന്നിൽ നിന്ന്‌ നഷ്ടപ്പെട്ടുപോയി.
 
{{verse|30}} ( അപ്പോള്‍അപ്പോൾ ഇപ്രകാരം കല്‍പനയുണ്ടാകുംകൽപനയുണ്ടാകും: ) നിങ്ങള്‍നിങ്ങൾ അവനെ പിടിച്ച്‌ ബന്ധനത്തിലിടൂ.
 
{{verse|31}} പിന്നെ അവനെ നിങ്ങള്‍നിങ്ങൾ ജ്വലിക്കുന്ന നരകത്തില്‍നരകത്തിൽ പ്രവേശിപ്പിക്കൂ.
 
{{verse|32}} പിന്നെ, എഴുപത്‌ മുഴം നീളമുള്ള ഒരു ചങ്ങലയില്‍ചങ്ങലയിൽ അവനെ നിങ്ങള്‍നിങ്ങൾ പ്രവേശിപ്പിക്കൂ.
 
{{verse|33}} തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ മഹാനായ അല്ലാഹുവില്‍അല്ലാഹുവിൽ വിശ്വസിച്ചിരുന്നില്ല.
 
{{verse|34}} സാധുവിന്‌ ഭക്ഷണം കൊടുക്കുവാന്‍കൊടുക്കുവാൻ അവന്‍അവൻ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.
 
{{verse|35}} അതിനാല്‍അതിനാൽ ഇന്ന്‌ ഇവിടെ അവന്ന്‌ ഒരു ഉറ്റബന്ധുവുമില്ല.
 
{{verse|36}} ദുര്‍നീരുകള്‍ദുർനീരുകൾ ഒലിച്ചു കൂടിയതില്‍കൂടിയതിൽ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.
 
{{verse|37}} തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.
 
{{verse|38}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ കാണുന്നവയെക്കൊണ്ട്‌ ഞാന്‍ഞാൻ സത്യം ചെയ്ത്‌ പറയുന്നു:
 
{{verse|39}} നിങ്ങള്‍നിങ്ങൾ കാണാത്തവയെക്കൊണ്ടും
 
{{verse|40}} തീര്‍ച്ചയായുംതീർച്ചയായും ഇത്‌ മാന്യനായ ഒരു ദൂതന്‍റെദൂതൻറെ വാക്കു തന്നെയാകുന്നു.
 
{{verse|41}} ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍നിങ്ങൾ വിശ്വസിക്കുന്നുള്ളൂ.
 
{{verse|42}} ഒരു ജ്യോത്സ്യന്‍റെജ്യോത്സ്യൻറെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
 
{{verse|43}} ഇത്‌ ലോകരക്ഷിതാവിങ്കല്‍ലോകരക്ഷിതാവിങ്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതാകുന്നു.
 
{{verse|44}} നമ്മുടെ പേരില്‍പേരിൽ അദ്ദേഹം ( പ്രവാചകന്‍പ്രവാചകൻ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍പറഞ്ഞിരുന്നെങ്കിൽ
 
{{verse|45}} അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും,
 
{{verse|46}} എന്നിട്ട്‌ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
 
{{verse|47}} അപ്പോള്‍അപ്പോൾ നിങ്ങളില്‍നിങ്ങളിൽ ആര്‍ക്കുംആർക്കും അദ്ദേഹത്തില്‍അദ്ദേഹത്തിൽ നിന്ന്‌ ( ശിക്ഷയെ ) തടയാനാവില്ല.
 
{{verse|48}} തീര്‍ച്ചയായുംതീർച്ചയായും ഇത്‌ ( ഖുര്‍ആന്‍ഖുർആൻ ) ഭയഭക്തിയുള്ളവര്‍ക്ക്‌ഭയഭക്തിയുള്ളവർക്ക്‌ ഒരു ഉല്‍ബോധനമാകുന്നുഉൽബോധനമാകുന്നു.
 
{{verse|49}} തീര്‍ച്ചയായുംതീർച്ചയായും നിങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ ( ഇതിനെ ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന്‌ നമുക്കറിയാം.
 
{{verse|50}} തീര്‍ച്ചയായുംതീർച്ചയായും ഇത്‌ സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ ഖേദത്തിന്‌ കാരണവുമാകുന്നു.
 
{{verse|51}} തീര്‍ച്ചയായുംതീർച്ചയായും ഇത്‌ ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നുയാഥാർത്ഥ്യമാകുന്നു.
 
{{verse|52}} അതിനാല്‍അതിനാൽ നീ നിന്‍റെനിൻറെ മഹാനായ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ നാമത്തെ പ്രകീര്‍ത്തിക്കുകപ്രകീർത്തിക്കുക.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഖലം|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മആരിജ്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഹാഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്