"പരിശുദ്ധ ഖുർആൻ/ഹൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 11}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/യൂനുസ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/യൂസുഫ് |
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്‍വചനങ്ങൾ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത്‌ വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അടുക്കല്‍അടുക്കൽ നിന്നുള്ളതത്രെ അത്‌.
 
{{verse|2}} എന്തെന്നാല്‍എന്തെന്നാൽ അല്ലാഹുവിനെയല്ലാതെ നിങ്ങള്‍നിങ്ങൾ ആരാധിക്കരുത്‌. തീര്‍ച്ചയായുംതീർച്ചയായും അവങ്കല്‍അവങ്കൽ നിന്ന്‌ നിങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെസന്തോഷവാർത്തക്കാരനുമത്രെ ഞാന്‍ഞാൻ.
 
{{verse|3}} നിങ്ങള്‍നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍എങ്കിൽ നിര്‍ണിതമായനിർണിതമായ ഒരു അവധിവരെ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കുംഎല്ലാവർക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയുംനൽകുകയും ചെയ്യുന്നതാണ്‌. നിങ്ങള്‍നിങ്ങൾ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍മേൽ ഞാന്‍ഞാൻ നിശ്ചയമായും ഭയപ്പെടുന്നു.
 
{{verse|4}} അല്ലാഹുവിങ്കലേക്കണ്‌ നിങ്ങളുടെ മടക്കം. അവന്‍അവൻ എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ.
 
{{verse|5}} ശ്രദ്ധിക്കുക: അവനില്‍അവനിൽ നിന്ന്‌ ( അല്ലാഹുവില്‍അല്ലാഹുവിൽ നിന്ന്‌ ) ഒളിക്കാന്‍ഒളിക്കാൻ വേണ്ടി അവര്‍അവർ തങ്ങളുടെ നെഞ്ചുകള്‍നെഞ്ചുകൾ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവര്‍അവർ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട്‌വസ്ത്രങ്ങൾകൊണ്ട്‌ പുതച്ച്‌ മൂടുമ്പോള്‍മൂടുമ്പോൾ പോലും അവര്‍അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍അവൻ അറിയുന്നു. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ നെഞ്ചുകളിലുള്ളത്‌ അറിയുന്നവനാകുന്നു.
 
{{verse|6}} ഭൂമിയില്‍ഭൂമിയിൽ യാതൊരു ജന്തുവും അതിന്‍റെഅതിൻറെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍അവൻ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്‌.
 
{{verse|7}} ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ അവനത്രെ. അവന്‍റെഅവൻറെ അര്‍ശ്‌അർശ്‌ ( സിംഹാസനം ) വെള്ളത്തിന്‍മേലായിരുന്നുവെള്ളത്തിൻമേലായിരുന്നു. നിങ്ങളില്‍നിങ്ങളിൽ ആരാണ്‌ കര്‍മ്മംകർമ്മം കൊണ്ട്‌ ഏറ്റവും നല്ലവന്‍നല്ലവൻ എന്നറിയുന്നതിന്‌ നിങ്ങളെ പരീക്ഷിക്കുവാന്‍പരീക്ഷിക്കുവാൻ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ മരണത്തിന്‌ ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരാണ്‌. എന്ന്‌ നീ പറഞ്ഞാല്‍പറഞ്ഞാൽ അവിശ്വസിച്ചവര്‍അവിശ്വസിച്ചവർ പറയും; ഇത്‌ സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.
 
{{verse|8}} ഒരു നിര്‍ണിതനിർണിത കാലപരിധി വരെ അവരില്‍അവരിൽ നിന്നും നാം ശിക്ഷ മേറ്റീവ്ച്ചാല്‍മേറ്റീവ്ച്ചാൽ അവര്‍അവർ പറയുക തന്നെ ചെയ്യും; അതിനെ തടഞ്ഞു നിര്‍ത്തുന്നനിർത്തുന്ന കാര്യമെന്താണ്‌ എന്ന്‌. ശ്രദ്ധിക്കുക. അതവര്‍ക്ക്‌അതവർക്ക്‌ വന്നെത്തുന്ന ദിവസം അതവരില്‍അതവരിൽ നിന്ന്‌ തിരിച്ചുകളയപ്പെടുന്നതല്ല. എന്തൊന്നിനെപ്പറ്റി അവര്‍അവർ പരിഹസിച്ചിരുന്നുവോ അതവരില്‍അതവരിൽ വന്നെത്തുകയും ചെയ്യും.
 
{{verse|9}} മനുഷ്യന്ന്‌ നാം നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട്‌ നാം അതവനില്‍അതവനിൽ നിന്ന്‌ എടുത്തുനീക്കുകയും ചെയ്താല്‍ചെയ്താൽ തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും.
 
{{verse|10}} അവന്ന്‌ ഒരു കഷ്ടത ബാധിച്ചതിന്‌ ശേഷം നാമവന്ന്‌ ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍അവൻ പറയും; തിന്‍മകള്‍തിൻമകൾ എന്നില്‍എന്നിൽ നിന്ന്‌ ഒഴിഞ്ഞ്‌ പോയിരിക്കുന്നു എന്ന്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു.
 
{{verse|11}} ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നുഅവർക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്‌.
 
{{verse|12}} ഇയാള്‍ക്ക്‌ഇയാൾക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ ( നിന്നെപറ്റി ) അവര്‍അവർ പറയുന്ന കാരണത്താല്‍കാരണത്താൽ നിനക്ക്‌ നല്‍കപ്പെടുന്നനൽകപ്പെടുന്ന സന്ദേശങ്ങളില്‍സന്ദേശങ്ങളിൽ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെഅതിൻറെ പേരില്‍പേരിൽ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍എന്നാൽ നീ ഒരു താക്കീതുകാരന്‍താക്കീതുകാരൻ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയുംഎല്ലാകാര്യത്തിൻറെയും സംരക്ഷണമേറ്റവനാകുന്നു.
 
{{verse|13}} അതല്ല, അദ്ദേഹം അത്‌ കെട്ടിച്ചമച്ചു എന്നാണോ അവര്‍അവർ പറയുന്നത്‌? പറയുക: എന്നാല്‍എന്നാൽ ഇതുപേലെയുള്ള പത്ത്‌ അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ ചമച്ചുണ്ടാക്കിയത്‌ നിങ്ങള്‍നിങ്ങൾ കൊണ്ട്‌ വരൂ. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സാധിക്കുന്നവരെയെല്ലാം നിങ്ങള്‍നിങ്ങൾ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍നിങ്ങൾ സത്യവാന്‍മാരാണെങ്കില്‍സത്യവാൻമാരാണെങ്കിൽ.
 
{{verse|14}} അവരാരും നിങ്ങളുടെ വിളിക്ക്‌ ഉത്തരം നല്‍കിയില്ലെങ്കില്‍നൽകിയില്ലെങ്കിൽ, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അറിവോട്‌ കൂടി മാത്രമാണ്‌ ഇത്‌ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ യാതൊരു ദൈവവുമില്ലെന്നും നിങ്ങള്‍നിങ്ങൾ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങള്‍നിങ്ങൾ കീഴ്പെടാന്‍കീഴ്പെടാൻ സന്നദ്ധരാണോ?
 
{{verse|15}} ഐഹികജീവിതത്തെയും അതിന്‍റെഅതിൻറെ അലങ്കാരത്തെയുമാണ്‌ ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ അവിടെ ( ഇഹലോകത്ത്‌ ) വെച്ച്‌ അവര്‍ക്ക്‌അവർക്ക്‌ നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെഅവർക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.
 
{{verse|16}} പരലോകത്ത്‌ നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍അക്കൂട്ടർ. അവര്‍അവർ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാംപ്രവർത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍അവർ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ.
 
{{verse|17}} എന്നാല്‍എന്നാൽ ഒരാള്‍ഒരാൾ തന്‍റെതൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കല്‍അവങ്കൽ നിന്നുള്ള ഒരു സാക്ഷി ( ഖുര്‍ആന്‍ഖുർആൻ ) അതിനെ തുടര്‍ന്ന്‌തുടർന്ന്‌ വരുകയും ചെയ്യുന്നു. അതിന്‌ മുമ്പ്‌ മാതൃകയും കാരുണ്യവുമായിക്കൊണ്ട്‌ മൂസായുടെ ഗ്രന്ഥം വന്നിട്ടുമുണ്ട്‌. ( അങ്ങനെയുള്ള ഒരാള്‍ഒരാൾദുന്‍യാദുൻയാ പ്രേമികളെ പോലെ ഖുര്‍ആന്‍ഖുർആൻ നിഷേധിക്കുമോ? ഇല്ല. ) അത്തരക്കാര്‍അത്തരക്കാർ അതില്‍അതിൽ വിശ്വസിക്കും. വിവിധ സംഘങ്ങളില്‍സംഘങ്ങളിൽ നിന്ന്‌ അതില്‍അതിൽ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാല്‍ആകയാൽ നീ അതിനെപ്പറ്റി സംശയത്തിലാവരുത്‌. തീര്‍ച്ചയായുംതീർച്ചയായും അത്‌ നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാകുന്നു. പക്ഷെ ജനങ്ങളില്‍ജനങ്ങളിൽ അധികപേരും വിശ്വസിക്കുന്നില്ല.
 
{{verse|18}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍കെട്ടിച്ചമച്ചവനേക്കാൾ അക്രമിയായി ആരുണ്ട്‌? അവര്‍അവർ അവരുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ മുമ്പില്‍മുമ്പിൽ ഹാജരാക്കപ്പെടുന്നതാണ്‌. സാക്ഷികള്‍സാക്ഷികൾ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ പേരില്‍പേരിൽ കള്ളം പറഞ്ഞവര്‍പറഞ്ഞവർ, ശ്രദ്ധിക്കുക: അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും.
 
{{verse|19}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ തടയുകയും, അതിന്‌ വക്രത വരുത്താന്‍വരുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നവരത്രെ അവര്‍അവർ. അവരാകട്ടെ പരലോകത്തില്‍പരലോകത്തിൽ വിശ്വാസമില്ലാത്തവരുമാണ്‌.
 
{{verse|20}} അക്കൂട്ടര്‍അക്കൂട്ടർ ഭൂമിയില്‍ഭൂമിയിൽ ( അല്ലാഹുവെ ) തോല്‍പിക്കാന്‍തോൽപിക്കാൻ കഴിയുന്നവരായിട്ടില്ല. അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌അവർക്ക്‌ രക്ഷാധികാരികളാരും ഉണ്ടായിട്ടുമില്ല. അവര്‍ക്ക്‌അവർക്ക്‌ ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്‌. അവര്‍അവർ കേള്‍ക്കാന്‍കേൾക്കാൻ കഴിയുന്നവരായില്ല. അവര്‍അവർ കണ്ടറിയുന്നവരുമായില്ല.
 
{{verse|21}} അത്തരക്കാരാകുന്നു ആത്മനഷ്ടം പറ്റിയവര്‍പറ്റിയവർ. അവര്‍അവർ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുകയും ചെയ്തു.
 
{{verse|22}} നിസ്സംശയം, അവര്‍അവർ തന്നെയാണ്‌ പരലോകത്തില്‍പരലോകത്തിൽ ഏറ്റവും നഷ്ടം പറ്റിയവര്‍പറ്റിയവർ.
 
{{verse|23}} തീര്‍ച്ചയായുംതീർച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ വിനയപൂര്‍വ്വംവിനയപൂർവ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍സ്വർഗാവകാശികൾ. അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും.
 
{{verse|24}} ഈ രണ്ട്‌ വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും, കാഴ്ചയും കേള്‍വിയുമുള്ളകേൾവിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവര്‍ഇവർ ഇരുവരും ഉപമയില്‍ഉപമയിൽ തുല്യരാകുമോ? അപ്പോള്‍അപ്പോൾ നിങ്ങള്‍നിങ്ങൾ ചിന്തിച്ചുനോക്കുന്നില്ലേ?
 
{{verse|25}} നൂഹിനെ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ജനതയിലേക്ക്‌ നാം നിയോഗിക്കുകയുണ്ടായി. ( അദ്ദേഹം പറഞ്ഞു: ) തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സ്പഷ്ടമായ താക്കീത്‌ നല്‍കുന്നവനാകുന്നുനൽകുന്നവനാകുന്നു.
 
{{verse|26}} എന്തെന്നാല്‍എന്തെന്നാൽ അല്ലാഹുവെയല്ലാതെ നിങ്ങള്‍നിങ്ങൾ ആരാധിക്കരുത്‌. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍മേൽ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ ഭയപ്പെടുന്നു.
 
{{verse|27}} അപ്പോള്‍അപ്പോൾ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ജനതയില്‍ജനതയിൽ നിന്ന്‌ അവിശ്വസിച്ചവരായ പ്രമാണിമാര്‍പ്രമാണിമാർ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട്‌ മാത്രമേ നിന്നെ ഞങ്ങള്‍ഞങ്ങൾ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍നിസ്സാരൻമാരായിട്ടുള്ളവർ പ്രഥമവീക്ഷണത്തില്‍പ്രഥമവീക്ഷണത്തിൽ ( ശരിയായി ചിന്തിക്കാതെ ) നിന്നെ പിന്തുടര്‍ന്നതായിട്ട്‌പിന്തുടർന്നതായിട്ട്‌ മാത്രമാണ്‌ ഞങ്ങള്‍ഞങ്ങൾ കാണുന്നത്‌. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഞങ്ങളെക്കാള്‍ഞങ്ങളെക്കാൾ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ഞങ്ങൾ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍നിങ്ങൾ വ്യാജവാദികളാണെന്ന്‌ ഞങ്ങള്‍ഞങ്ങൾ കരുതുന്നു.
 
{{verse|28}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, നിങ്ങള്‍നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഞാന്‍ഞാൻ എന്‍റെഎൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍റെഅവൻറെ അടുക്കല്‍അടുക്കൽ നിന്നുള്ള കാരുണ്യം അവന്‍അവൻ എനിക്ക്‌ തന്നിരിക്കുകയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ( അത്‌ കണ്ടറിയാനാവാത്ത വിധം ) അന്ധത വരുത്തപ്പെടുകയുമാണ്‌ ഉണ്ടായിട്ടുള്ളതെങ്കില്‍ഉണ്ടായിട്ടുള്ളതെങ്കിൽ ( ഞാന്‍ഞാൻ എന്ത്‌ ചെയ്യും? ) നിങ്ങള്‍നിങ്ങൾ അത്‌ ഇഷ്ടപ്പെടാത്തവരായിരിക്കെ നിങ്ങളുടെ മേല്‍മേൽ നാം അതിന്‌ നിര്‍ബന്ധംനിർബന്ധം ചെലുത്തുകയോ ?
 
{{verse|29}} എന്‍റെഎൻറെ ജനങ്ങളേ, ഇതിന്‍റെഇതിൻറെ പേരില്‍പേരിൽ നിങ്ങളോട്‌ ഞാന്‍ഞാൻ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത്‌ മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ഞാൻ ആട്ടിയോടിക്കുന്നതല്ല. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍കണ്ടുമുട്ടാൻ പോകുന്നവരാണ്‌. എന്നാല്‍എന്നാൽ ഞാന്‍ഞാൻ നിങ്ങളെ കാണുന്നത്‌ വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്‌.
 
{{verse|30}} എന്‍റെഎൻറെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ശിക്ഷയില്‍ശിക്ഷയിൽ നിന്ന്‌ എന്നെ രക്ഷിക്കുവാനാരാണുള്ളത്‌. നിങ്ങള്‍നിങ്ങൾ ആലോചിച്ച്‌ നോക്കുന്നില്ലേ?
 
{{verse|31}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ഖജനാവുകള്‍ഖജനാവുകൾ എന്‍റെഎൻറെ പക്കലുണ്ടെന്ന്‌ ഞാന്‍ഞാൻ നിങ്ങളോട്‌ പറയുന്നുമില്ല. ഞാന്‍ഞാൻ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍കണ്ണുകൾ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക്‌അവർക്ക്‌ അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ലനൽകുന്നതേയല്ല എന്നും ഞാന്‍ഞാൻ പറയുകയില്ല. അല്ലാഹുവാണ്‌ അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍അറിയുന്നവൻ. അപ്പോള്‍അപ്പോൾ ( അവരെ ദുഷിച്ച്‌ പറയുന്ന പക്ഷം ) തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ അക്രമികളില്‍അക്രമികളിൽ പെട്ടവനായിരിക്കും.
 
{{verse|32}} അവര്‍അവർ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട്‌ തര്‍ക്കിച്ചുതർക്കിച്ചു. വളരെയേറെ തര്‍ക്കിച്ചുതർക്കിച്ചു. എന്നാല്‍എന്നാൽ നീ സത്യവാന്‍മാരുടെസത്യവാൻമാരുടെ കൂട്ടത്തിലാണെങ്കില്‍കൂട്ടത്തിലാണെങ്കിൽ നീ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ താക്കീത്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌നൽകിക്കൊണ്ടിരിക്കുന്നത്‌ ( ശിക്ഷ ) ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ നീ ഇങ്ങു കൊണ്ട്‌ വരൂ.
 
{{verse|33}} അദ്ദേഹം പറഞ്ഞു: അല്ലാഹു മാത്രമാണ്‌ നിങ്ങള്‍ക്കത്‌നിങ്ങൾക്കത്‌ കൊണ്ട്‌ വരുക; അവന്‍അവൻ ഉദ്ദേശിച്ചെങ്കില്‍ഉദ്ദേശിച്ചെങ്കിൽ, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ( അവനെ ) തോല്‍പിച്ച്‌തോൽപിച്ച്‌ കളയാനാവില്ല.
 
{{verse|34}} അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍വഴിതെറ്റിച്ചുവിടാൻ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഉപദേശം നല്‍കാന്‍നൽകാൻ ഉദ്ദേശിച്ചാലും എന്‍റെഎൻറെ ഉപദേശം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പ്രയോജനപ്പെടുകയില്ല. അവനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അവങ്കലേക്കാണ്‌ നിങ്ങള്‍നിങ്ങൾ മടക്കപ്പെടുന്നത്‌.
 
{{verse|35}} അതല്ല, അദ്ദേഹമത്‌ കെട്ടിച്ചമച്ചു എന്നാണോ അവര്‍അവർ പറയുന്നത്‌? പറയുക: ഞാനത്‌ കെട്ടിച്ചമച്ചുവെങ്കില്‍കെട്ടിച്ചമച്ചുവെങ്കിൽ ഞാന്‍ഞാൻ കുറ്റം ചെയ്യുന്നതിന്‍റെചെയ്യുന്നതിൻറെ ദോഷം എനിക്കു തന്നെയായിരിക്കും. നിങ്ങള്‍നിങ്ങൾ ചെയ്യുന്ന കുറ്റത്തിന്‍റെകുറ്റത്തിൻറെ കാര്യത്തില്‍കാര്യത്തിൽ ഞാന്‍ഞാൻ നിരപരാധിയുമാണ്‌.
 
{{verse|36}} നിന്‍റെനിൻറെ ജനതയില്‍ജനതയിൽ നിന്ന്‌ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍അതിനാൽ അവര്‍അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത്‌ എന്ന്‌ നൂഹിന്‌ സന്ദേശം നല്‍കപ്പെട്ടുനൽകപ്പെട്ടു.
 
{{verse|37}} നമ്മുടെ മേല്‍നോട്ടത്തിലുംമേൽനോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവുംനിർദേശപ്രകാരവും നീ കപ്പല്‍കപ്പൽ നിര്‍മിക്കുകനിർമിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍കാര്യത്തിൽ നീ എന്നോട്‌ സംസാരിക്കരുത്‌. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ മുക്കി നശിപ്പിക്കപ്പെടാന്‍നശിപ്പിക്കപ്പെടാൻ പോകുകയാണ്‌.
 
{{verse|38}} അദ്ദേഹം കപ്പല്‍കപ്പൽ നിര്‍മിച്ചുകൊണ്ടിരിക്കുന്നുനിർമിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ അടുത്ത്‌ കൂടി കടന്ന്‌ പോയപ്പോഴല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍നിങ്ങൾ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ പരിഹസിക്കുന്നത്‌ പോലെത്തന്നെ ഞങ്ങള്‍ഞങ്ങൾ നിങ്ങളെയും പരിഹസിക്കുന്നതാണ്‌.
 
{{verse|39}} അപമാനകരമായ ശിക്ഷ ആര്‍ക്കാണ്‌ആർക്കാണ്‌ വന്നെത്തുന്നതെന്നും, സ്ഥിരമായ ശിക്ഷ ആരുടെ മേലാണ്‌ വന്നുഭവിക്കുന്നതെന്നും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വഴിയെ അറിയാം.
 
{{verse|40}} അങ്ങനെ നമ്മുടെ കല്‍പനകൽപന വരികയും അടുപ്പ്‌ ഉറവപൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ചെയ്തപ്പോൾ നാം പറഞ്ഞു: എല്ലാ വര്‍ഗത്തില്‍വർഗത്തിൽ നിന്നും രണ്ട്‌ ഇണകളെ വീതവും, നിന്‍റെനിൻറെ കുടുംബാംഗങ്ങളെയും അതില്‍അതിൽ കയറ്റികൊള്ളുക. ( അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിന്ന്‌ ) ആര്‍ക്കെതിരില്‍ആർക്കെതിരിൽ ( ശിക്ഷയുടെ ) വചനം മുന്‍കൂട്ടിമുൻകൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും ( കയറ്റികൊള്ളുക. ) അദ്ദേഹത്തോടൊപ്പം കുറച്ച്‌ പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.
 
{{verse|41}} അദ്ദേഹം ( അവരോട്‌ ) പറഞ്ഞു: നിങ്ങളതില്‍നിങ്ങളതിൽ കയറിക്കൊള്ളുക. അതിന്‍റെഅതിൻറെ ഓട്ടവും നിര്‍ത്തവുംനിർത്തവും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരിലാകുന്നു. തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
 
{{verse|42}} പര്‍വ്വതതുല്യമായപർവ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെതിരമാലകൾക്കിടയിലൂടെ അത്‌ ( കപ്പല്‍കപ്പൽ ) അവരെയും കൊണ്ട്‌ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. നൂഹ്‌ തന്‍റെതൻറെ മകനെ വിളിച്ചു. അവന്‍അവൻ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെഎൻറെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌
 
{{verse|43}} അവന്‍അവൻ പറഞ്ഞു: വെള്ളത്തില്‍വെള്ളത്തിൽ നിന്ന്‌ എനിക്ക്‌ രക്ഷനല്‍കുന്നരക്ഷനൽകുന്ന വല്ല മലയിലും ഞാന്‍ഞാൻ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കല്‍പനയില്‍കൽപനയിൽ നിന്ന്‌ ഇന്ന്‌ രക്ഷനല്‍കാന്‍രക്ഷനൽകാൻ ആരുമില്ല; അവന്‍അവൻ കരുണ ചെയ്തവര്‍ക്കൊഴികെചെയ്തവർക്കൊഴികെ. ( അപ്പോഴേക്കും ) അവര്‍അവർ രണ്ട്‌ പേര്‍ക്കുമിടയില്‍പേർക്കുമിടയിൽ തിരമാല മറയിട്ടു. അങ്ങനെ അവന്‍അവൻ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി.
 
{{verse|44}} ഭൂമീ! നിന്‍റെനിൻറെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ! മഴ നിര്‍ത്തൂനിർത്തൂ! എന്ന്‌ കല്‍പനകൽപന നല്‍കപ്പെട്ടുനൽകപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ്‌ നിറവേറ്റപ്പെടുകയും ചെയ്തു. അത്‌ ( കപ്പല്‍കപ്പൽ ) ജൂദി പര്‍വ്വതത്തിന്‌പർവ്വതത്തിന്‌ മേല്‍മേൽ ഉറച്ചുനില്‍ക്കുകയുംഉറച്ചുനിൽക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക്‌ നാശം എന്ന്‌ പറയപ്പെടുകയും ചെയ്തു.
 
{{verse|45}} നൂഹ്‌ തന്‍റെതൻറെ രക്ഷിതാവിനെ വിളിച്ചുകൊണ്ട്‌ പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, എന്‍റെഎൻറെ മകന്‍മകൻ എന്‍റെഎൻറെ കുടുംബാംഗങ്ങളില്‍കുടുംബാംഗങ്ങളിൽ പെട്ടവന്‍പെട്ടവൻ തന്നെയാണല്ലോ. തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍വിധികർത്താക്കളിൽ വെച്ച്‌ ഏറ്റവും നല്ല വിധികര്‍ത്താവുമാണ്‌വിധികർത്താവുമാണ്‌
 
{{verse|46}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: നൂഹേ, തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ നിന്‍റെനിൻറെ കുടുംബത്തില്‍കുടുംബത്തിൽ പെട്ടവനല്ല. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ശരിയല്ലാത്തത്‌ ചെയ്തവനാണ്‌. അതിനാല്‍അതിനാൽ നിനക്ക്‌ അറിവില്ലാത്ത കാര്യം എന്നോട്‌ ആവശ്യപ്പെടരുത്‌. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന്‌ ഞാന്‍ഞാൻ നിന്നോട്‌ ഉപദേശിക്കുകയാണ്‌.
 
{{verse|47}} അദ്ദേഹം ( നൂഹ്‌ ) പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, എനിക്ക്‌ അറിവില്ലാത്ത കാര്യം നിന്നോട്‌ ആവശ്യപ്പെടുന്നതില്‍ആവശ്യപ്പെടുന്നതിൽ നിന്ന്‌ ഞാന്‍ഞാൻ നിന്നോട്‌ ശരണം തേടുന്നു. നീ എനിക്ക്‌ പൊറുത്തുതരികയും, നീ എന്നോട്‌ കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ഞാൻ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.
 
{{verse|48}} ( അദ്ദേഹത്തോട്‌ ) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിന്‍റെനിൻറെ കൂടെയുള്ളവരില്‍കൂടെയുള്ളവരിൽ നിന്നുള്ള സമൂഹങ്ങള്‍ക്കുംസമൂഹങ്ങൾക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാല്‍എന്നാൽ ( വേറെ ) ചില സമൂഹങ്ങളുണ്ട്‌. അവര്‍ക്ക്‌അവർക്ക്‌ നാം സൌഖ്യം നല്‍കുന്നതാണ്‌നൽകുന്നതാണ്‌. പിന്നീട്‌ നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള വേദനയേറിയ ശിക്ഷയും അവര്‍ക്ക്‌അവർക്ക്‌ ബാധിക്കുന്നതാണ്‌.
 
{{verse|49}} ( നബിയേ, ) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു. നിനക്ക്‌ നാം അത്‌ സന്ദേശമായി നല്‍കുന്നുനൽകുന്നു. നീയോ, നിന്‍റെനിൻറെ ജനതയോ ഇതിനു മുമ്പ്‌ അതറിയുമായിരുന്നില്ല. അതുകൊണ്ട്‌ ക്ഷമിക്കുക. തീര്‍ച്ചയായുംതീർച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌പാലിക്കുന്നവർക്ക്‌ അനുകൂലമായിരിക്കും.
 
{{verse|50}} ആദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ ഹൂദിനെയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, നിങ്ങള്‍നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍നിങ്ങൾ കെട്ടിച്ചമച്ച്‌ പറയുന്നവര്‍പറയുന്നവർ മാത്രമാകുന്നു.
 
{{verse|51}} എന്‍റെഎൻറെ ജനങ്ങളേ, ഞാന്‍ഞാൻ നിങ്ങളോട്‌ ഇതിന്‍റെഇതിൻറെ പേരില്‍പേരിൽ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍സൃഷ്ടിച്ചവൻ തരേണ്ടത്‌ മാത്രമാണ്‌. നിങ്ങള്‍നിങ്ങൾ ചിന്തിച്ച്‌ ഗ്രഹിക്കുന്നില്ലേ?
 
{{verse|52}} എന്‍റെഎൻറെ ജനങ്ങളേ, നിങ്ങള്‍നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. എന്നിട്ട്‌ അവങ്കലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍എങ്കിൽ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക്‌ അവന്‍അവൻ കൂടുതല്‍കൂടുതൽ ശക്തി ചേര്‍ത്തുതരികയുംചേർത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍നിങ്ങൾ കുറ്റവാളികളായിക്കൊണ്ട്‌ പിന്തിരിഞ്ഞ്‌ പോകരുത്‌.
 
{{verse|53}} അവര്‍അവർ പറഞ്ഞു: ഹൂടേ, നീ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ വ്യക്തമായ ഒരു തെളിവും കൊണ്ടു വന്നിട്ടില്ല. നീ പറഞ്ഞതിനാല്‍പറഞ്ഞതിനാൽ മാത്രം ഞങ്ങള്‍ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ വിട്ടുകളയുന്നതല്ല. ഞങ്ങള്‍ഞങ്ങൾ നിന്നെ വിശ്വസിക്കുന്നതുമല്ല.
 
{{verse|54}} ഞങ്ങളുടെ ദൈവങ്ങളില്‍ദൈവങ്ങളിൽ ഒരാള്‍ഒരാൾ നിനക്ക്‌ എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന്‌ മാത്രമാണ്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ പറയാനുള്ളത്‌. ഹൂദ്‌ പറഞ്ഞു: നിങ്ങള്‍നിങ്ങൾ പങ്കാളികളായി ചേര്‍ക്കുന്നചേർക്കുന്ന യാതൊന്നുമായും എനിക്ക്‌ ബന്ധമില്ല എന്നതിന്‌ ഞാന്‍ഞാൻ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നുനിർത്തുന്നു. ( നിങ്ങളും ) അതിന്ന്‌ സാക്ഷികളായിരിക്കുക.
 
{{verse|55}} അല്ലാഹുവിന്‌ പുറമെ. അതുകൊണ്ട്‌ നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍എനിക്കെതിരിൽ തന്ത്രം പ്രയോഗിച്ച്‌ കൊള്ളുക. എന്നിട്ട്‌ നിങ്ങള്‍നിങ്ങൾ എനിക്ക്‌ ഇടതരികയും വേണ്ട.
 
{{verse|56}} എന്‍റെയുംഎൻറെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മേല്‍മേൽ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നുഭരമേൽപിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍അവൻ അതിന്‍റെഅതിൻറെ നെറുകയില്‍നെറുകയിൽ പിടിക്കുന്ന ( നിയന്ത്രിക്കുന്ന ) തായിട്ടില്ലാതെയില്ല. തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ രക്ഷിതാവ്‌ നേരായ പാതയിലാകുന്നു.
 
{{verse|57}} ഇനി നിങ്ങള്‍നിങ്ങൾ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍കളയുകയാണെങ്കിൽ, ഞാന്‍ഞാൻ നിങ്ങളുടെ അടുത്തേക്ക്‌ അയക്കപ്പെട്ടത്‌ ഏതൊരു കാര്യവുമായിട്ടാണോ അത്‌ ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ എത്തിച്ചുതന്നിട്ടുണ്ട്‌. നിങ്ങളല്ലാത്ത ഒരു ജനതയെ എന്‍റെഎൻറെ രക്ഷിതാവ്‌ പകരം കൊണ്ടുവരുന്നതുമാണ്‌. അവന്ന്‌ യാതൊരു ഉപദ്രവവും വരുത്താന്‍വരുത്താൻ നിങ്ങള്‍ക്കാവില്ലനിങ്ങൾക്കാവില്ല. തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ രക്ഷിതാവ്‌ എല്ലാ കാര്യവും സംരക്ഷിച്ച്‌ പോരുന്നവനാകുന്നു.
 
{{verse|58}} നമ്മുടെ കല്‍പനകൽപന വന്നപ്പോള്‍വന്നപ്പോൾ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷിച്ചു. കഠിനമായ ശിക്ഷയില്‍ശിക്ഷയിൽ നിന്ന്‌ നാം അവരെ രക്ഷപ്പെടുത്തി.
 
{{verse|59}} അതാണ്‌ ആദ്‌ ജനത. തങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളെ അവര്‍അവർ നിഷേധിക്കുകയും, അവന്‍റെഅവൻറെ ദൂതന്‍മാരെദൂതൻമാരെ അവര്‍അവർ ധിക്കരിക്കുകയും, മര്‍ക്കടമുഷ്ടിക്കാരായമർക്കടമുഷ്ടിക്കാരായ എല്ലാ സ്വേച്ഛാധിപതികളുടെയും കല്‍പനകൽപന അവന്‍അവൻ പിന്‍പറ്റുകയുംപിൻപറ്റുകയും ചെയ്തു.
 
{{verse|60}} ഈ ഐഹികജീവിതത്തിലും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടു. ശ്രദ്ധിക്കുക: തീര്‍ച്ചയായുംതീർച്ചയായും ആദ്‌ ജനത തങ്ങളുടെ രക്ഷിതാവിനോട്‌ നന്ദികേട്‌ കാണിച്ചിരിക്കുന്നു. ശ്രദ്ധിക്കുക: ഹൂദിന്‍റെഹൂദിൻറെ ജനതയായ ആദിന്‌ നാശം!
 
{{verse|61}} ഥമൂദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, നിങ്ങള്‍നിങ്ങൾ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍അവൻ നിങ്ങളെ ഭൂമിയില്‍ഭൂമിയിൽ നിന്ന്‌ സൃഷ്ടിച്ച്‌ വളര്‍ത്തുകയുംവളർത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ അവനോട്‌ പാപമോചനം തേടുകയും, എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ രക്ഷിതാവ്‌ അടുത്തു തന്നെയുള്ളവനും ( പ്രാര്‍ത്ഥനക്ക്‌പ്രാർത്ഥനക്ക്‌ ) ഉത്തരം നല്‍കുന്നവനുമാകുന്നുനൽകുന്നവനുമാകുന്നു.
 
{{verse|62}} അവര്‍അവർ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ്‌ നീ ഞങ്ങള്‍ക്കിടയില്‍ഞങ്ങൾക്കിടയിൽ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍പിതാക്കൻമാർ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ഞങ്ങൾ ആരാധിക്കുന്നതില്‍ആരാധിക്കുന്നതിൽ നിന്ന്‌ നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച്‌ കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ഞങ്ങൾ അവിശ്വാസജനകമായ സംശയത്തിലാണ്‌.
 
{{verse|63}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, നിങ്ങള്‍നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ഞാൻ എന്‍റെഎൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍റെഅവൻറെ പക്കല്‍പക്കൽ നിന്നുള്ള കാരുണ്യം അവനെനിക്ക്‌ നല്‍കിയിരിക്കുകയുമാണെങ്കില്‍നൽകിയിരിക്കുകയുമാണെങ്കിൽ -അല്ലാഹുവോട്‌ ഞാന്‍ഞാൻ അനുസരണക്കേട്‌ കാണിക്കുന്ന പക്ഷം- അവന്‍റെഅവൻറെ ശിക്ഷയില്‍ശിക്ഷയിൽ നിന്ന്‌ ( രക്ഷിച്ചുകൊണ്ട്‌ ) എന്നെ സഹായിക്കാനാരുണ്ട്‌? അപ്പോള്‍അപ്പോൾ ( കാര്യം ഇങ്ങനെയാണെങ്കില്‍ഇങ്ങനെയാണെങ്കിൽ ) നിങ്ങള്‍നിങ്ങൾ എനിക്ക്‌ കൂടുതല്‍കൂടുതൽ നഷ്ടം വരുത്തിവെക്കുക മാത്രമേ ചെയ്യൂ.
 
{{verse|64}} എന്‍റെഎൻറെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കുനിങ്ങൾക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ഒട്ടകം. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ഭൂമിയില്‍ഭൂമിയിൽ നടന്ന്‌ തിന്നുവാന്‍തിന്നുവാൻ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന്‌ ഒരു ദോഷവും വരുത്തിവെക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്‌.
 
{{verse|65}} എന്നിട്ട്‌ അവരതിനെ വെട്ടിക്കൊന്നു. അപ്പോള്‍അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങള്‍നിങ്ങൾ മൂന്ന്‌ ദിവസം നിങ്ങളുടെ വീടുകളില്‍വീടുകളിൽ സൌഖ്യമനുഭവിച്ചു കൊള്ളുക. ( അതോടെ ശിക്ഷ വന്നെത്തും. ) തെറ്റാകാനിടയില്ലാത്ത ഒരു വാഗ്ദാനമാണിത്‌.
 
{{verse|66}} അങ്ങനെ നമ്മുടെ കല്‍പനകൽപന വന്നപ്പോള്‍വന്നപ്പോൾ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍അപമാനത്തിൽ നിന്നും ( അവരെ നാം മോചിപ്പിച്ചു. ) തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌ തന്നെയാണ്‌ ശക്തനും പ്രതാപവാനും.
 
{{verse|67}} അക്രമം പ്രവര്‍ത്തിച്ചവരെപ്രവർത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോള്‍പ്രഭാതമായപ്പോൾ അവര്‍അവർ അവരുടെ വീടുകളില്‍വീടുകളിൽ കമിഴ്ന്ന്‌ വീണ അവസ്ഥയിലായിരുന്നു.
 
{{verse|68}} അവര്‍അവർ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ ( അവര്‍അവർ ഉന്‍മൂലനംഉൻമൂലനം ചെയ്യപ്പെട്ടു. ) ശ്രദ്ധിക്കുക: തീര്‍ച്ചയായുംതീർച്ചയായും ഥമൂദ്‌ ജനത തങ്ങളുടെ രക്ഷിതാവിനോട്‌ നന്ദികേട്‌ കാണിച്ചു.ശ്രദ്ധിക്കുക: ഥമൂദ്‌ ജനതയ്ക്ക്‌ നാശം!
 
{{verse|69}} നമ്മുടെ ദൂതന്‍മാര്‍ദൂതൻമാർ ഇബ്രാഹീമിന്‍റെഇബ്രാഹീമിൻറെ അടുത്ത്‌ സന്തോഷവാര്‍ത്തയുംസന്തോഷവാർത്തയും കൊണ്ട്‌ വരികയുണ്ടായി. അവര്‍അവർ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട്‌ വന്നു.
 
{{verse|70}} എന്നിട്ട്‌ അവരുടെ കൈകള്‍കൈകൾ അതിലേക്ക്‌ നീളുന്നില്ലെന്ന്‌ കണ്ടപ്പോള്‍കണ്ടപ്പോൾ അദ്ദേഹത്തിന്‌ അവരുടെ കാര്യത്തില്‍കാര്യത്തിൽ പന്തികേട്‌ തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍അവർ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ഞങ്ങൾ ലൂത്വിന്‍റെലൂത്വിൻറെ ജനതയിലേക്ക്‌ നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌.
 
{{verse|71}} അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ( ഇബ്രാഹീം നബി ( അ ) യുടെ ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നുനിൽക്കുന്നുണ്ടായിരുന്നു. അവര്‍അവർ ചിരിച്ചു. അപ്പോള്‍അപ്പോൾ അവര്‍ക്ക്‌അവർക്ക്‌ ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെഇഷാഖിൻറെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിച്ചു.
 
{{verse|72}} അവര്‍അവർ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്‍റെഎൻറെ ഭര്‍ത്താവ്‌ഭർത്താവ്‌ ഇതാ ഒരു വൃദ്ധന്‍വൃദ്ധൻ! തീര്‍ച്ചയായുംതീർച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ.
 
{{verse|73}} അവര്‍അവർ ( ദൂതന്‍മാര്‍ദൂതൻമാർ ) പറഞ്ഞു: അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കല്‍പനയെപ്പറ്റികൽപനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍നിങ്ങളിൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ സ്തുത്യര്‍ഹനുംസ്തുത്യർഹനും മഹത്വമേറിയവനും ആകുന്നു.
 
{{verse|74}} അങ്ങനെ ഇബ്രാഹീമില്‍ഇബ്രാഹീമിൽ നിന്ന്‌ ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്തസന്തോഷവാർത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ചെയ്തപ്പോൾ അദ്ദേഹമതാ ലൂത്വിന്‍റെലൂത്വിൻറെ ജനതയുടെ കാര്യത്തില്‍കാര്യത്തിൽ നമ്മോട്‌ തര്‍ക്കിക്കുന്നുതർക്കിക്കുന്നു.
 
{{verse|75}} തീര്‍ച്ചയായുംതീർച്ചയായും ഇബ്രാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്‌.
 
{{verse|76}} ഇബ്രാഹീമേ, ഇതില്‍ഇതിൽ നിന്ന്‌ പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കല്‍പനകൽപന വന്നു കഴിഞ്ഞു. തീര്‍ച്ചയായുംതീർച്ചയായും അവര്‍ക്ക്‌അവർക്ക്‌ റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു.
 
{{verse|77}} നമ്മുടെ ദൂതന്‍മാര്‍ദൂതൻമാർ ( മലക്കുകള്‍മലക്കുകൾ ) ലൂത്വിന്‍റെലൂത്വിൻറെ അടുക്കല്‍അടുക്കൽ ചെന്നപ്പോള്‍ചെന്നപ്പോൾ അവരുടെ കാര്യത്തില്‍കാര്യത്തിൽ അദ്ദേഹത്തിന്‌ ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട്‌ അദ്ദേഹത്തിന്‌ മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന്‌ അദ്ദേഹം പറയുകയും ചെയ്തു.
 
{{verse|78}} ലൂത്വിന്‍റെലൂത്വിൻറെ ജനങ്ങള്‍ജനങ്ങൾ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ അടുത്തേക്ക്‌ ഓടിവന്നു. മുമ്പു തന്നെ അവര്‍അവർ ദുര്‍നടപ്പുകാരായിരുന്നുദുർനടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, ഇതാ എന്‍റെഎൻറെ പെണ്‍മക്കള്‍പെൺമക്കൾ. അവരാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കൂടുതല്‍കൂടുതൽ പരിശുദ്ധിയുള്ളവര്‍പരിശുദ്ധിയുള്ളവർ. ( അവരെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വിവാഹം കഴിക്കാമല്ലോ? ) അതിനാല്‍അതിനാൽ നിങ്ങള്‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്‍റെഎൻറെ അതിഥികളുടെ കാര്യത്തില്‍കാര്യത്തിൽ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ വിവേകമുള്ള ഒരു പുരുഷനുമില്ലേ?
 
{{verse|79}} അവര്‍അവർ പറഞ്ഞു: നിന്‍റെനിൻറെ പെണ്‍മക്കളെപെൺമക്കളെ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ആവശ്യമില്ലെന്ന്‌ നിനക്ക്‌ അറിവുണ്ടല്ലോ? തീര്‍ച്ചയായുംതീർച്ചയായും നിനക്കറിയാം; ഞങ്ങള്‍ഞങ്ങൾ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌.
 
{{verse|80}} അദ്ദേഹം പറഞ്ഞു: എനിക്ക്‌ നിങ്ങളെ തടയുവാന്‍തടയുവാൻ ശക്തിയുണ്ടായിരുന്നുവെങ്കില്‍ശക്തിയുണ്ടായിരുന്നുവെങ്കിൽ! അല്ലെങ്കില്‍അല്ലെങ്കിൽ ശക്തനായ ഒരു സഹായിയെ എനിക്ക്‌ ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍ആശ്രയിക്കാനുണ്ടായിരുന്നുവെങ്കിൽ.
 
{{verse|81}} അവര്‍അവർ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ദൂതന്‍മാരാണ്‌ദൂതൻമാരാണ്‌. അവര്‍ക്ക്‌അവർക്ക്‌ ( ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ ) നിന്‍റെനിൻറെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ആകയാൽ നീ രാത്രിയില്‍രാത്രിയിൽ നിന്നുള്ള ഒരു യാമത്തില്‍യാമത്തിൽ നിന്‍റെനിൻറെ കുടുംബത്തേയും കൊണ്ട്‌ യാത്ര പുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിന്ന്‌ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിന്‍റെനിൻറെ ഭാര്യയൊഴികെ. തീര്‍ച്ചയായുംതീർച്ചയായും അവര്‍ക്ക്‌അവർക്ക്‌ ( ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ ) വന്നുഭവിച്ച ശിക്ഷ അവള്‍ക്കുംഅവൾക്കും വന്നുഭവിക്കുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അവര്‍ക്ക്‌അവർക്ക്‌ നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത്‌ തന്നെയല്ലേ?
 
{{verse|82}} അങ്ങനെ നമ്മുടെ കല്‍പനകൽപന വന്നപ്പോള്‍വന്നപ്പോൾ ആ രാജ്യത്തെ നാം കീഴ്മേല്‍കീഴ്മേൽ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ഇഷ്ടികക്കല്ലുകൾ നാം അവരുടെ മേല്‍മേൽ വര്‍ഷിക്കുകയുംവർഷിക്കുകയും ചെയ്തു.
 
{{verse|83}} നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അടുക്കല്‍അടുക്കൽ അടയാളം വെക്കപ്പെട്ടവയത്രെ ( ആ കല്ലുകള്‍കല്ലുകൾ ) അത്‌ ഈ അക്രമികളില്‍അക്രമികളിൽ നിന്ന്‌ അകലെയല്ല.
 
{{verse|84}} മദ്‌യങ്കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനേയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, നിങ്ങള്‍നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങള്‍നിങ്ങൾ കുറവ്‌ വരുത്തരുത്‌. തീര്‍ച്ചയായുംതീർച്ചയായും നിങ്ങളെ ഞാന്‍ഞാൻ കാണുന്നത്‌ ക്ഷേമത്തിലായിട്ടാണ്‌. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍മേൽ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ ഭയപ്പെടുന്നു.
 
{{verse|85}} എന്‍റെഎൻറെ ജനങ്ങളേ, നിങ്ങള്‍നിങ്ങൾ അളവും തൂക്കവും നീതിപൂര്‍വ്വംനീതിപൂർവ്വം പൂര്‍ണ്ണമാക്കികൊടുക്കുകപൂർണ്ണമാക്കികൊടുക്കുക. ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ അവരുടെ സാധനങ്ങളില്‍സാധനങ്ങളിൽ നിങ്ങള്‍നിങ്ങൾ കമ്മിവരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട്‌ ഭൂമിയില്‍ഭൂമിയിൽ നിങ്ങള്‍നിങ്ങൾ കുഴപ്പമുണ്ടാക്കരുത്‌.
 
{{verse|86}} അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഗുണകരമായിട്ടുള്ളത്‌; നിങ്ങള്‍നിങ്ങൾ വിശ്വാസികളാണെങ്കില്‍വിശ്വാസികളാണെങ്കിൽ. ഞാന്‍ഞാൻ നിങ്ങളുടെ മേല്‍മേൽ കാവല്‍ക്കാരനൊന്നുമല്ലകാവൽക്കാരനൊന്നുമല്ല.
 
{{verse|87}} അവര്‍അവർ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍പിതാക്കൻമാർ ആരാധിച്ച്‌ വരുന്നതിനെ ഞങ്ങള്‍ഞങ്ങൾ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍സ്വത്തുക്കളിൽ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍പ്രവർത്തിക്കാൻ പാടില്ലെന്നോ നിനക്ക്‌ കല്‍പനകൽപന നല്‍കുന്നത്‌നൽകുന്നത്‌ നിന്‍റെനിൻറെ ഈ നമസ്കാരമാണോ? തീര്‍ച്ചയായുംതീർച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ ?
 
{{verse|88}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, നിങ്ങള്‍നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഞാന്‍ഞാൻ എന്‍റെഎൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍അവൻ എനിക്ക്‌ അവന്‍റെഅവൻറെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍നൽകിയിരിക്കുകയുമാണെങ്കിൽ ( എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍വെക്കാൻ കഴിയും. ) നിങ്ങളെ ഞാന്‍ഞാൻ ഒരു കാര്യത്തില്‍കാര്യത്തിൽ നിന്ന്‌ വിലക്കുകയും, എന്നിട്ട്‌ നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ വ്യത്യസ്തനായിക്കൊണ്ട്‌ ഞാന്‍ഞാൻ തന്നെ അത്‌ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്യണമെന്ന്‌ ഉദ്ദേശിക്കുന്നുമില്ല. എനിക്ക്‌ സാധ്യമായത്ര നന്‍മവരുത്താനല്ലാതെനൻമവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ്‌ എനിക്ക്‌ ( അതിന്‌ ) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെഅവൻറെ മേലാണ്‌ ഞാന്‍ഞാൻ ഭരമേല്‍പിച്ചിരിക്കുന്നത്‌ഭരമേൽപിച്ചിരിക്കുന്നത്‌. അവനിലേക്ക്‌ ഞാന്‍ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.
 
{{verse|89}} എന്‍റെഎൻറെ ജനങ്ങളേ, നൂഹിന്‍റെനൂഹിൻറെ ജനതയ്ക്കോ, ഹൂദിന്‍റെഹൂദിൻറെ ജനതയ്ക്കോ, സ്വാലിഹിന്‍റെസ്വാലിഹിൻറെ ജനതയ്ക്കോ ബാധിച്ചത്‌ പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കുംനിങ്ങൾക്കും ബാധിക്കുവാന്‍ബാധിക്കുവാൻ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്‍റെലൂത്വിൻറെ ജനത നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ അകലെയല്ല താനും.
 
{{verse|90}} നിങ്ങള്‍നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ രക്ഷിതാവ്‌ ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ.
 
{{verse|91}} അവര്‍അവർ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍പറയുന്നതിൽ നിന്ന്‌ അധികഭാഗവും ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ മനസ്സിലാകുന്നില്ല. തീര്‍ച്ചയായുംതീർച്ചയായും ഞങ്ങളില്‍ഞങ്ങളിൽ ബലഹീനനായിട്ടാണ്‌ നിന്നെ ഞങ്ങള്‍ഞങ്ങൾ കാണുന്നത്‌. നിന്‍റെനിൻറെ കുടുംബങ്ങള്‍കുടുംബങ്ങൾ ഇല്ലായിരുന്നെങ്കില്‍ഇല്ലായിരുന്നെങ്കിൽ നിന്നെ ഞങ്ങള്‍ഞങ്ങൾ എറിഞ്ഞ്‌ കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല.
 
{{verse|92}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, എന്‍റെഎൻറെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാള്‍അല്ലാഹുവെക്കാൾ കൂടുതല്‍കൂടുതൽ പ്രതാപമുള്ളവര്‍പ്രതാപമുള്ളവർ? എന്നിട്ട്‌ അവനെ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ പിന്നിലേക്ക്‌ പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ? തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ രക്ഷിതാവ്‌ നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതെല്ലാംപ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{verse|93}} എന്‍റെഎൻറെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച്‌ നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊള്ളുക. തീര്‍ച്ചയായുംതീർച്ചയായും ഞാനും പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ആര്‍ക്കാണ്‌ആർക്കാണ്‌ അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ്‌ കള്ളം പറയുന്നവരെന്നും പുറകെ നിങ്ങള്‍ക്കറിയാംനിങ്ങൾക്കറിയാം. നിങ്ങള്‍നിങ്ങൾ കാത്തിരിക്കുക. തീര്‍ച്ചയായുംതീർച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌.
 
{{verse|94}} നമ്മുടെ കല്‍പനകൽപന വന്നപ്പോള്‍വന്നപ്പോൾ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍പുലർന്നപ്പോൾ അവര്‍അവർ തങ്ങളുടെ പാര്‍പ്പിടങ്ങളില്‍പാർപ്പിടങ്ങളിൽ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു.
 
{{verse|95}} അവര്‍അവർ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ ( സ്ഥലം ശൂന്യമായി ) ശ്രദ്ധിക്കുക: ഥമൂദ്‌ നശിച്ചത്‌ പോലെതന്നെ മദ്‌യനിന്നും നാശം.
 
{{verse|96}} നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി മൂസായെ നാം നിയോഗിക്കുകയുണ്ടായി.
 
{{verse|97}} ഫിര്‍ഔന്‍റെയുംഫിർഔൻറെയും അവന്‍റെഅവൻറെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട്‌ അവര്‍അവർ ( പ്രമാണിമാര്‍പ്രമാണിമാർ ) ഫിര്‍ഔന്‍റെഫിർഔൻറെ കല്‍പനകൽപന പിന്‍പറ്റുകയാണ്‌പിൻപറ്റുകയാണ്‌ ചെയ്തത്‌. ഫിര്‍ഔന്‍റെഫിർഔൻറെ കല്‍പനയാകട്ടെകൽപനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനുംവിവേകപൂർണ്ണമല്ലതാനും.
 
{{verse|98}} ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവന്‍അവൻ ( ഫിര്‍ഔന്‍ഫിർഔൻ ) തന്‍റെതൻറെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട്‌ അവരെ അവന്‍അവൻ നരകത്തിലേക്കാനയിക്കും. ( അവര്‍അവർ ) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!
 
{{verse|99}} ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. ( അവര്‍ക്ക്‌അവർക്ക്‌ ) നല്‍കപ്പെട്ടനൽകപ്പെട്ട ആ സമ്മാനം എത്ര ചീത്ത!
 
{{verse|100}} വിവിധ രാജ്യങ്ങളുടെ വൃത്താന്തങ്ങളില്‍വൃത്താന്തങ്ങളിൽ ചിലതത്രെ അത്‌. നാമത്‌ നിനക്ക്‌ വിവരിച്ചുതരുന്നു. അവയില്‍അവയിൽ ( ആ രാജ്യങ്ങളില്‍രാജ്യങ്ങളിൽ ) ചിലതു നിലനില്‍ക്കുന്നുണ്ട്‌നിലനിൽക്കുന്നുണ്ട്‌. ചിലത്‌ ഉന്‍മൂലനംഉൻമൂലനം ചെയ്യപ്പെട്ടിട്ടുമുണ്ട്‌.
 
{{verse|101}} നാം അവരോട്‌ അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍അവർ അവരോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്‌പ്രവർത്തിക്കുകയാണുണ്ടായത്‌. എന്നാല്‍എന്നാൽ നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കല്‍പനകൽപന വന്ന സമയത്ത്‌ അല്ലാഹുവിന്‌ പുറമെ അവര്‍അവർ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങള്‍ദൈവങ്ങൾ അവര്‍ക്ക്‌അവർക്ക്‌ യാതൊരു ഉപകാരവും ചെയ്തില്ല. അവര്‍അവർ ( ദൈവങ്ങള്‍ദൈവങ്ങൾ ) അവര്‍ക്ക്‌അവർക്ക്‌ നാശം വര്‍ദ്ധിപ്പിക്കുകവർദ്ധിപ്പിക്കുക മാത്രമാണ്‌ ചെയ്തത്‌.
 
{{verse|102}} വിവിധ രാജ്യക്കാര്‍രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ശിക്ഷിക്കുമ്പോൾ നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായുംതീർച്ചയായും അവന്‍റെഅവൻറെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്‌.
 
{{verse|103}} പരലോകശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക്‌ഭയപ്പെടുന്നവർക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തമുണ്ട്‌. സര്‍വ്വസർവ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്‌. ( സര്‍വ്വരുടെയുംസർവ്വരുടെയും ) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്‌.
 
{{verse|104}} നിര്‍ണിതമായനിർണിതമായ ഒരു അവധിവരെ മാത്രമാണ്‌ നാമത്‌ നീട്ടിവെക്കുന്നത്‌.
 
{{verse|105}} ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെഅവൻറെ ( അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍അപ്പോൾ അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിര്‍ഭാഗ്യവാനുംനിർഭാഗ്യവാനും സൌഭാഗ്യവാനുമുണ്ടാകും.
 
{{verse|106}} എന്നാല്‍എന്നാൽ നിര്‍ഭാഗ്യമടഞ്ഞവരാകട്ടെനിർഭാഗ്യമടഞ്ഞവരാകട്ടെ അവര്‍അവർ നരകത്തിലായിരിക്കും. അവര്‍ക്കവിടെഅവർക്കവിടെ നെടുവീര്‍പ്പുംനെടുവീർപ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക.
 
{{verse|107}} ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളംനിലനിൽക്കുന്നേടത്തോളം () അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും. നിന്‍റെനിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌ താന്‍താൻ ഉദ്ദേശിക്കുന്നത്‌ തികച്ചും നടപ്പിലാക്കുന്നവനാകുന്നു.
 
{{verse|108}} എന്നാല്‍എന്നാൽ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍അവർ സ്വര്‍ഗത്തിലായിരിക്കുംസ്വർഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളംനിലനിൽക്കുന്നിടത്തോളം അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും. നിന്‍റെനിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌.
 
{{verse|109}} അപ്പോള്‍അപ്പോൾ ഇക്കൂട്ടര്‍ഇക്കൂട്ടർ ആരാധിച്ച്‌ വരുന്നതിനെ സംബന്ധിച്ച്‌ നീ യാതൊരു സംശയത്തിലും അകപ്പെടരുത്‌. മുമ്പ്‌ ഇവരുടെ പിതാക്കന്‍മാര്‍പിതാക്കൻമാർ ആരാധിച്ചിരുന്ന അതേ രീതിയില്‍രീതിയിൽ ആരാധന നടത്തുക മാത്രമാണിവര്‍മാത്രമാണിവർ ചെയ്യുന്നത്‌. തീര്‍ച്ചയായുംതീർച്ചയായും അവര്‍ക്കുള്ളഅവർക്കുള്ള ഓഹരി കുറവൊന്നും വരുത്താതെ നാമവര്‍ക്ക്‌നാമവർക്ക്‌ നിറവേറ്റികൊടുക്കുന്നതാണ്‌.
 
{{verse|110}} മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നല്‍കുകയുണ്ടായിനൽകുകയുണ്ടായി. എന്നിട്ട്‌ അതിന്‍റെഅതിൻറെ കാര്യത്തില്‍കാര്യത്തിൽ അഭിപ്രായഭിന്നതകള്‍അഭിപ്രായഭിന്നതകൾ ഉണ്ടായി. നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ ഒരു വചനം മുന്‍കൂട്ടിമുൻകൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ഉണ്ടായിരുന്നില്ലെങ്കിൽ അവര്‍ക്കിടയില്‍അവർക്കിടയിൽ വിധി നടത്തപ്പെടുമായിരുന്നു. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.
 
{{verse|111}} തീര്‍ച്ചയായുംതീർച്ചയായും അവരില്‍അവരിൽ ഓരോ വിഭാഗത്തിനും നിന്‍റെനിൻറെ രക്ഷിതാവ്‌ അവരവരുടെ കര്‍മ്മങ്ങള്‍ക്കുള്ളകർമ്മങ്ങൾക്കുള്ള പ്രതിഫലം പൂര്‍ണ്ണമായിപൂർണ്ണമായി നല്‍കുകതന്നെനൽകുകതന്നെ ചെയ്യും. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ അവര്‍അവർ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{verse|112}} ആകയാല്‍ആകയാൽ നീ കല്‍പിക്കപ്പെട്ടതുകൽപിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം ( അല്ലാഹുവിങ്കലേക്ക്‌ ) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍മാർഗത്തിൽ നിലകൊള്ളുക. നിങ്ങള്‍നിങ്ങൾ അതിരുവിട്ട്‌ പ്രവര്‍ത്തിക്കരുത്‌പ്രവർത്തിക്കരുത്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതെല്ലാംപ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്‌.
 
{{verse|113}} അക്രമം പ്രവര്‍ത്തിച്ചവരുടെപ്രവർത്തിച്ചവരുടെ പക്ഷത്തേക്ക്‌ നിങ്ങള്‍നിങ്ങൾ ചായരുത്‌. എങ്കില്‍എങ്കിൽ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്‌സ്പർശിക്കുന്നതാണ്‌. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ രക്ഷാധികാരികളേയില്ല. പിന്നീട്‌ നിങ്ങള്‍നിങ്ങൾ സഹായിക്കപ്പെടുന്നതല്ല.
 
{{verse|114}} പകലിന്‍റെപകലിൻറെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകനിർവഹിക്കുക. തീര്‍ച്ചയായുംതീർച്ചയായും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ ദുഷ്കര്‍മ്മങ്ങളെദുഷ്കർമ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക്‌ഗ്രഹിക്കുന്നവർക്ക്‌ ഒരു ഉല്‍ബോധനമാണത്‌ഉൽബോധനമാണത്‌.
 
{{verse|115}} നീ ക്ഷമിക്കുക. സുകൃതവാന്‍മാരുടെസുകൃതവാൻമാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല;തീര്‍ച്ചതീർച്ച.
 
{{verse|116}} ഭൂമിയില്‍ഭൂമിയിൽ നാശമുണ്ടാക്കുന്നതില്‍നാശമുണ്ടാക്കുന്നതിൽ നിന്ന്‌ ( ജനങ്ങളെ ) തടയുന്ന, ( നന്‍മയുടെനൻമയുടെ ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങള്‍ക്കുമുമ്പുള്ളനിങ്ങൾക്കുമുമ്പുള്ള തലമുറകളില്‍തലമുറകളിൽ നിന്ന്‌ എന്തുകൊണ്ട്‌ ഉണ്ടായില്ല? അവരില്‍അവരിൽ നിന്ന്‌ നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തില്‍കൂട്ടത്തിൽ പെട്ട ചുരുക്കം ചിലരൊഴികെ. എന്നാല്‍എന്നാൽ അക്രമകാരികള്‍അക്രമകാരികൾ തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ നല്‍കപ്പെട്ടനൽകപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോകുകയാണ്‌ ചെയ്തത്‌. അവര്‍അവർ കുറ്റവാളികളായിരിക്കുന്നു.
 
{{verse|117}} നാട്ടുകാര്‍നാട്ടുകാർ സല്‍പ്രവൃത്തികള്‍സൽപ്രവൃത്തികൾ ചെയ്യുന്നവരായിരിക്കെ നിന്‍റെനിൻറെ രക്ഷിതാവ്‌ അന്യായമായി രാജ്യങ്ങള്‍രാജ്യങ്ങൾ നശിപ്പിക്കുന്നതല്ല.
 
{{verse|118}} നിന്‍റെനിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ഉദ്ദേശിച്ചിരുന്നെങ്കിൽ മനുഷ്യരെ അവന്‍അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. ( എന്നാല്‍എന്നാൽ ) അവര്‍അവർ ഭിന്നിച്ചുകൊണേ്ടയിരിക്കുന്നതാണ്‌.
 
{{verse|119}} നിന്‍റെനിൻറെ രക്ഷിതാവ്‌ കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ്‌ അവന്‍അവൻ അവരെ സൃഷ്ടിച്ചത്‌. ജിന്നുകള്‍ജിന്നുകൾ, മനുഷ്യര്‍മനുഷ്യർ എന്നീ രണ്ട്‌ വിഭാഗത്തെയും കൊണ്ട്‌ ഞാന്‍ഞാൻ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ്‌ എന്ന നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ വചനം നിറവേറിയിരിക്കുന്നു.
 
{{verse|120}} ദൈവദൂതന്‍മാരുടെദൈവദൂതൻമാരുടെ വൃത്താന്തങ്ങളില്‍വൃത്താന്തങ്ങളിൽ നിന്ന്‌ നിന്‍റെനിൻറെ മനസ്സിന്‌ സൈ്ഥര്യം നല്‍കുന്നതെല്ലാംനൽകുന്നതെല്ലാം നിനക്ക്‌ നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ത്ഥയഥാർത്ഥ വിവരവും, സത്യവിശ്വാസികള്‍ക്ക്‌സത്യവിശ്വാസികൾക്ക്‌ വേണ്ട സദുപദേശവും, ഉല്‍ബോധനവുംഉൽബോധനവും നിനക്ക്‌ വന്നുകിട്ടിയിരിക്കുകയാണ്‌.
 
{{verse|121}} വിശ്വസിക്കാത്തവരോട്‌ നീ പറയുക: നിങ്ങള്‍നിങ്ങൾ നിങ്ങളുടെ നിലപാടനുസരിച്ച്‌ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊള്ളുക. തീര്‍ച്ചയായുംതീർച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുകയാണ്‌പ്രവർത്തിക്കുകയാണ്‌.
 
{{verse|122}} നിങ്ങള്‍നിങ്ങൾ കാത്തിരിക്കുക. തീര്‍ച്ചയായുംതീർച്ചയായും ഞങ്ങളും കാത്തിരിക്കുകയാണ്‌.
 
{{verse|123}} ആകാശഭൂമികളിലെ അദൃശ്യയാഥാര്‍ത്ഥ്യങ്ങളെഅദൃശ്യയാഥാർത്ഥ്യങ്ങളെ പറ്റിയുള്ള അറിവ്‌ അല്ലാഹുവിന്നുള്ളതാണ്‌. അവങ്കലേക്ക്‌ തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ആകയാൽ നീ അവനെ ആരാധിക്കുകയും, അവന്‍റെഅവൻറെ മേല്‍മേൽ ഭരമേല്‍പിക്കുകയുംഭരമേൽപിക്കുകയും ചെയ്യുക. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നുംപ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെനിൻറെ രക്ഷിതാവ്‌ അശ്രദ്ധനല്ല.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഹൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്