"ബാഷ്പാഞ്ജലി/ആ പൂമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> ആ പൂമാല 'ആരു വാങ്ങു,മിന്നാരു വ...' ഉപയോഗിച്ച് താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 6:
യാരാമത്തിന്റെ രോമാഞ്ചം? . . . . '
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിന്‍സുപ്രഭാതത്തിൻ സുസ്മിതം
പൂവര്‍്യദിങ്ങ്പൂവർ്യദിങ്ങ് മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍പൂശുമ്പോൾ,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിർദ്ദയം വിട്ടുപോകയാൽ
നിര്‍ദ്ദയം വിട്ടുപോകയാല്‍
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്‍ഞാൻ
മന്ദിരാങ്കണവീഥിയിൽ.
മന്ദിരാങ്കണവീഥിയില്‍.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം....
വരി 18:
യാരാമത്തിന്റെ രോമാഞ്ചം? . . . . '
 
പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന
പച്ചപ്പുല്‍ക്കൊടിത്തുഞ്ചില്‍ത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകൾ
കൊച്ചുമാണിക്യക്കല്ലുകള്‍
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെന്‍ന്നെൻ-
മാനസം കവര്‍ന്നീലൊട്ടുംകവർന്നീലൊട്ടും.
അല്ലെങ്കില്‍അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെല്‍കവെൽക, വെല്‍കവെൽക, നീ
മാനസോല്ലാസദായികേ!
ഇത്രനാളും നുകര്‍ന്നതില്ലനുകർന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വരി 35:
നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത
പൊന്മുകുളമേ, ധന്യ നീ!
തിന്മതന്‍തിന്മതൻ നിഴല്‍നിഴൽ തീണ്ടിടാതുള്ള
നിര്‍മ്മലത്വമേനിർമ്മലത്വമേ, ധന്യ നീ!
പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നെന്‍നെൻ-
പിഞ്ചുകൈയിലൊതുങ്ങിയോ?
മാനവന്മാർ നിൻ ചുറ്റുമായുടൻ
മാനവന്മാര്‍ നിന്‍ ചുറ്റുമായുടന്‍
മാലികയ്ക്കായ് വന്നെത്തിടാം.
ഉത്തമേ, നിന്‍നിൻ മുഖത്തു നോക്കുമ്പോ-
ളെത്രചിത്തം തുടിച്ചിടാ!
ഹാ, മലീമസമാനസർപോലു-
ഹാ, മലീമസമാനസര്‍പോലു-
മോമനേ, നിന്നെക്കാണുമ്പോള്‍നിന്നെക്കാണുമ്പോൾ
പൂതചിത്തരായ്ത്തീരുമാറുള്ളോ-
രേതുശക്തി നീ, നിര്‍മ്മലേനിർമ്മലേ?
നില്‍ക്കനിൽക്ക, നില്‍ക്കൂനിൽക്കൂ, ഞാന്‍ഞാൻ കാണട്ടേ നിന്നെ,
നിഷ്കളങ്കസൌന്ദര്യമേ!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
 
രാജപാതയിൽ, പൊന്നുഷസ്സുപോൽ,
രാജപാതയില്‍, പൊന്നുഷസ്സുപോല്‍,
രാജിച്ചീടിനാള്‍രാജിച്ചീടിനാൾ ബാലിക.
സംഖ്യയില്ലാതെ കൂടിനാര്‍കൂടിനാർ ചുറ്റും
തങ്കനാണയം തങ്കുവോര്‍തങ്കുവോർ.
ആശയുൾത്താരിലേവനുമുണ്ടാ-
ആശയുള്‍ത്താരിലേവനുമുണ്ടാ-
പ്പേശലമാല്യം വാങ്ങുവാന്‍വാങ്ങുവാൻ.
എന്തതിന്‍എന്തതിൻ വിലയാകട്ടെ, വാങ്ങാന്‍വാങ്ങാൻ
സന്തോഷം ചെറ്റല്ലേവനും!
സുന്ദരാധരപല്ലവങ്ങളിൽ
സുന്ദരാധരപല്ലവങ്ങളില്‍
മന്ദഹാസം വിരിയവേ;
നീലലോലാളകങ്ങള്‍നീലലോലാളകങ്ങൾ നന്മൃദു-
ഫാലകത്തിലിളകവേ;
മന്ദവായുവിലംശുകാഞ്ചലം
മന്ദമന്ദമിളകവേ;
വിണ്ണിനുള്ള വിശുദ്ധകാന്തിയാ-
ക്കണ്ണിണയില്‍ക്കണ്ണിണയിൽ വഴിയവേ;
മാലികയുമായ് മംഗലാംഗിയാള്‍മംഗലാംഗിയാൾ
ലാലസിച്ചിതാപ്പാതയിൽ!
ലാലസിച്ചിതാപ്പാതയില്‍!
താരുണ്യ,മല്‍പനാളിനുള്ളിലാമൽപനാളിനുള്ളിലാ-
ത്താരെതിരുടൽ പുൽകിടാം.
ത്താരെതിരുടല്‍ പുല്‍കിടാം.
ഇന്നൊരാനന്ദസാരമാമിളം-
കുന്ദകോരകംതാനവൾ!
കുന്ദകോരകംതാനവള്‍!
രാജപാതയില്ത്തിങ്ങിക്കൂടിയോ-
രാ ജനാവലിയൊന്നുപോൽ,
രാ ജനാവലിയൊന്നുപോല്‍,
ആനന്ദസ്തബ്ധമായി, സുന്ദര-
ഗാനമീവിധം കേള്‍ക്കവേകേൾക്കവേ.....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
വരി 83:
ചേലെഴുന്നൊരത്തൂമലര്മാല്യ-
മാളില്ലേ, വാങ്ങാനാരുമേ?
തങ്കനാണ്യങ്ങളായതിന്നവർ
തങ്കനാണ്യങ്ങളായതിന്നവര്‍
ശങ്കിയാതെത്ര നല്‍കീലനൽകീല!
പൊന്നുനല്‍കുന്നുപൊന്നുനൽകുന്നു പൂവിനായിക്കൊ-
ണ്ടെന്നാലും മതിവന്നീലേ?
ഓമലേ, നിന്‍നിൻ ധനാഭിലാഷത്തിന്‍ധനാഭിലാഷത്തിൻ-
സീമ നീപോലും കാണ്മീലേ?
അന്തരീക്ഷാന്തരം പിളര്‍ന്നുനീപിളർന്നുനീ,
ഹന്ത, പായുന്നൂമോഹമേ!.
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
 
പൊൻപുലരിയെത്തെല്ലിടമുൻപു
പൊന്‍പുലരിയെത്തെല്ലിടമുന്‍പു
ചുമ്പനം ചെയ്ത ഭാനുമാന്‍ഭാനുമാൻ,
നീലവാനിന്‍നീലവാനിൻ നടുവില്‍നിനടുവിൽനി,ന്നതാ
തീയെതിർവെയില്തൂകുന്നൂ.
തീയെതിര്‍വെയില്തൂകുന്നൂ.
പച്ചിലച്ചാർത്തിനുൾലിലായോരോ
പച്ചിലച്ചാര്‍ത്തിനുള്‍ലിലായോരോ
പക്ഷികള്‍പക്ഷികൾ കൊള്‍വൂകൊൾവൂ വിശ്രമം.
ചൂടുകൊണ്ടു വരണ്ട വായുവി-
ലാടിടുന്നു ലതാളികള്‍ലതാളികൾ
- ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി-
ന്നാരാമശ്രീതൻസൌഭാഗ്യം?....."
ന്നാരാമശ്രീതന്‍സൌഭാഗ്യം?....."
കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ-
രാട്ടിടയകുമാരകൻ,
രാട്ടിടയകുമാരകന്‍,
ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു
ഉച്ചവെയിലേല്‍ക്കാതുല്ലസിക്കുന്നു
പച്ചപ്പുൽത്തട്ടിലേകനായ്!
പച്ചപ്പുല്‍ത്തട്ടിലേകനായ്!
മുന്‍പിലായിതാമുൻപിലായിതാ, മോഹനാംഗിയാം
വെമ്പലാര്‍ന്നൊരുവെമ്പലാർന്നൊരു ബാലിക!
ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല-
പ്പൊൽപ്പുതുമലര്മാലിക!
പ്പൊല്‍പ്പുതുമലര്മാലിക!
ആനതാനനയായി നിന്നവ-
ളാദരാൽ, മന്ദമോതിനാൾ:-
ളാദരാല്‍, മന്ദമോതിനാള്‍:-
"ബാല,മത്തുച്ഛസമ്മാനമാകും
മാല- നീയിതു വാങ്ങുമോ?"
വിസ്മയസ്തബ്ധനായതില്ലവൻ
വിസ്മയസ്തബ്ധനായതില്ലവന്‍
വിസ്തരിച്ചതില്ലൊന്നുമേ
സ്വീയമാം ശാന്തഭാവത്തില്‍ശാന്തഭാവത്തിൽ,സ്മിത-
പീയൂഷം തൂകിയോതിനാന്‍തൂകിയോതിനാൻ:-
'ഇല്ലല്ലോനിനകേകുവാനൊരു
ചില്ലിക്കാശുമെൻകൈവശം!...'
ചില്ലിക്കാശുമെന്‍കൈവശം!...'
അസ്സുമാംഗിതനക്ഷികളി,ലി-
തശ്രുബിന്ദുക്കൾ ചേർത്തുപോയ്!
തശ്രുബിന്ദുക്കള്‍ ചേര്‍ത്തുപോയ്!
അഗ്ഗളനാളത്തിങ്കല്‍അഗ്ഗളനാളത്തിങ്കൽ നിന്നിദം
നിര്‍ഗ്ഗളിച്ചുനിർഗ്ഗളിച്ചു സഗദ്ഗദം:
'ഒന്നുരണ്ടല്ല തങ്കനാണയം
മുന്നില്‍മുന്നിൽ വെച്ചതാ മാനുഷര്‍മാനുഷർ;
ആയവര്‍ക്കാര്‍ക്കുംആയവർക്കാർക്കും വിറ്റീല, ഞാനീ-
യാരാമത്തിന്റെ രോമാഞ്ചം!-'
'ഓമനേ, മാപ്പിരന്നിടുന്നു ഞാ-
നാ മലര്മാല്യം വാങ്ങിയാല്‍വാങ്ങിയാൽ
എന്തു നല്‍കേണ്ടുനൽകേണ്ടു പിന്നെ ഞാ,നെന്റെ
സന്തോഷത്തിന്റെ മുദ്രയായ്?... '
പുഞ്ചിരിയിൽക്കുളിർത്ത, നൽക്കിളി-
പുഞ്ചിരിയില്‍ക്കുളിര്‍ത്ത, നല്‍ക്കിളി-
ക്കൊഞ്ചല്‍ക്കൊഞ്ചൽ തൂകിനാള്‍തൂകിനാൾ കണ്മണിഃ-
'ആ മുരളിയില്‍നിന്നൊരുമുരളിയിൽനിന്നൊരു വെറും
കാമളഗാനം പോരുകേ!....'åå6-9-1108
 
പൂവിനെ നോക്കിച്ചിരിക്കും ചിലപ്പോള്‍ചിലപ്പോൾ ഞാന്‍ഞാൻ
ദ്യോവിനെ നോക്കി ഞാന്‍ഞാൻ വിസ്മയിക്കും;
ആശിക്കും ചന്ദ്രനെ മാറോടു ചേര്‍ക്കുവാചേർക്കുവാ-
നാമ്പല്‍പ്പൂവൊന്നിനാല്ത്തൃപ്തിനാമ്പൽപ്പൂവൊന്നിനാല്ത്തൃപ്തി നേടും! 17-4-1109
</poem>
"https://ml.wikisource.org/wiki/ബാഷ്പാഞ്ജലി/ആ_പൂമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്