"ബാഷ്പാഞ്ജലി/സല്ലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> സല്ലാപം മധുരസ്വരത്തിലെന്‍ കാമുകന്‍ ചോദി...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
<poem>
സല്ലാപം
"മദിരോത്സവം നിനക്കോമലേ മതിയായോ?
മതിയായെങ്കിലൊന്നു തല ചായ്ക്കണ്ടേ?-
അവശേ,
തവിടെക്കിടന്നോട്ടെ,ശൂന്യമത്തങ്കക്കിണ്ണം.
മേദുരാമോദം നിന്നെ നിശ്ശബ്ദമോരോ പാട്ടു
സദരംപാടിപ്പാടിയുമ്മവച്ചുറക്കാം
പരിചോടെന്നുംനിനക്കത്യനർഗ്ഘമാമോരോ
പരമാനന്ദസ്വപ്നം കണ്ടു കണ്ടുറങ്ങീടാം.
ലോലനീയെൻമാറത്തു പൂവുപോൽകിടക്കുമ്പോൾ,
പുളകോൽഗമകാരിയായ നിന്നംഗസ്പർശം
മിളിതോത്സവം ഞാനുമാസ്വദിച്ചാനന്ദിക്കാം.
അങ്ങനെയന്യോന്യസംസിക്തമാമനുരാഗ-
എന്തിനാണെന്നോ?
ന്നെന്തിനെങ്കിലുമൊരു സാന്ത്വനമായാലായി.
ഇന്നു നീയുറങ്ങുന്നതൊക്കെയും
പിന്നെ നീയുണരുന്നതൊക്കെയും
ഈ വിധം മറവിയും പിന്നത്തെ സ്മരണയും
കേവലം നാം തമ്മിലുള്ളൊളിച്ചുകളിമാത്രം!
വരി 28:
വെറുതേ കണ്ണീരിലിട്ടെന്തിനു കഴുകുന്നു?-
പോരികെന്മാറത്തേ,യ്ക്കെന്നോമനയല്ലേ? ബാഷ്പ-
ധാര
åå *åå *åå *
കാമുക, വരുന്നു ഞാ,നാ വിശാലമാം
എവിടെയും കാണ്മൂ മഹിതമാമൊരു
ഹതഹൃദയമേ, സതതം നീമാത്രം
കദനഗർത്തത്തിലടിയുന്നോ?åå 5-2-1108
</poem>
|