"ബാഷ്പാഞ്ജലി/സല്ലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> സല്ലാപം മധുരസ്വരത്തിലെന്‍ കാമുകന്‍ ചോദി...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
സല്ലാപം
മധുരസ്വരത്തിലെന്‍മധുരസ്വരത്തിലെൻ കാമുകന്‍കാമുകൻ ചോദിക്കുന്നു:-
"മദിരോത്സവം നിനക്കോമലേ മതിയായോ?
മതിയായെങ്കിലൊന്നു തല ചായ്ക്കണ്ടേ?- പനീര്‍പനീർ-
മലര്‍മലർ ചിന്നിയോരെന്റെ മാര്‍ത്തടംപോരേമാർത്തടംപോരേ? പോരൂ!
അവശേ, നീയിന്നെന്തിനിത്രമേല്‍നീയിന്നെന്തിനിത്രമേൽ പരുങ്ങുന്നു,-
തവിടെക്കിടന്നോട്ടെ,ശൂന്യമത്തങ്കക്കിണ്ണം.
മേദുരാമോദം നിന്നെ നിശ്ശബ്ദമോരോ പാട്ടു
സദരംപാടിപ്പാടിയുമ്മവച്ചുറക്കാം ഞാന്‍ഞാൻ!
പരിചോടെന്നുംനിനക്കത്യനർഗ്ഘമാമോരോ
പരിചോടെന്നുംനിനക്കത്യനര്‍ഗ്ഘമാമോരോ
പരമാനന്ദസ്വപ്നം കണ്ടു കണ്ടുറങ്ങീടാം.
കാലത്തിന്‍കാലത്തിൻ ചിറകടിയൊച്ചകേട്ടുണരാതെ
ലോലനീയെൻമാറത്തു പൂവുപോൽകിടക്കുമ്പോൾ,
ലോലനീയെന്‍മാറത്തു പൂവുപോല്‍കിടക്കുമ്പോള്‍,
പുളകോൽഗമകാരിയായ നിന്നംഗസ്പർശം
പുളകോല്‍ഗമകാരിയായ നിന്നംഗസ്പര്‍ശം
മിളിതോത്സവം ഞാനുമാസ്വദിച്ചാനന്ദിക്കാം.
അങ്ങനെയന്യോന്യസംസിക്തമാമനുരാഗ-
മഗളമലര്‍വല്ലിമഗളമലർവല്ലി പുഷ്പിച്ചുലസിക്കട്ടെ!
എന്തിനാണെന്നോ? ദിവ്യമാമതിന്‍സുഗന്ധമിദിവ്യമാമതിൻസുഗന്ധമി-
ന്നെന്തിനെങ്കിലുമൊരു സാന്ത്വനമായാലായി.
ഇന്നു നീയുറങ്ങുന്നതൊക്കെയും മറക്കുവാന്‍മറക്കുവാൻ;
പിന്നെ നീയുണരുന്നതൊക്കെയും പുതുക്കുവാന്‍പുതുക്കുവാൻ-
ഈ വിധം മറവിയും പിന്നത്തെ സ്മരണയും
കേവലം നാം തമ്മിലുള്ളൊളിച്ചുകളിമാത്രം!
വരി 28:
വെറുതേ കണ്ണീരിലിട്ടെന്തിനു കഴുകുന്നു?-
പോരികെന്മാറത്തേ,യ്ക്കെന്നോമനയല്ലേ? ബാഷ്പ-
ധാര ഞാന്‍ഞാൻ ത്യ്ടച്ചോളാം, നാണമെ,ന്തയേ്യാ പോരൂ!...."
åå *åå *åå *
പ്രേമപൂര്‍ണ്ണമായൊരിസ്സല്ലാപംപ്രേമപൂർണ്ണമായൊരിസ്സല്ലാപം!- ഹാഹാ,നോക്കൂ,
രോമാഞ്ചത്താലെന്‍രോമാഞ്ചത്താലെൻ തനുവല്ലരി തളിര്‍ത്തല്ലോതളിർത്തല്ലോ!
കാമുക, വരുന്നു ഞാ,നാ വിശാലമാം മാറില്‍മാറിൽ
കാമദമായീടുമെന്‍കാമദമായീടുമെൻ ചുംബനം വിതറുവാന്‍വിതറുവാൻ!!åå7-1-1108
 
എവിടെയും കാണ്മൂ മഹിതമാമൊരു
പരമാനന്ദത്തിന്‍പരമാനന്ദത്തിൻ നിഴലാട്ടം;
ഹതഹൃദയമേ, സതതം നീമാത്രം
കദനഗർത്തത്തിലടിയുന്നോ?åå 5-2-1108
കദനഗര്‍ത്തത്തിലടിയുന്നോ?åå 5-2-1108
</poem>
"https://ml.wikisource.org/wiki/ബാഷ്പാഞ്ജലി/സല്ലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്