"ലീലാങ്കണം/ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) പുതിയ ചിൽ ... |
||
വരി 2:
വിജ്ഞാനദീപം കരസ്ഥമാണെങ്കിലേ-
യജ്ഞാതജ്യോതിസ്സേ! നിന്നെക്കാണൂ.
ദേവി!
ലീവിധത്തിലോതിത്തന്നീലാരും.
എത്രനടന്നു ഞാനെത്ര വലഞ്ഞു ഞാ-
നത്ര നിൻ കീർത്തികൾ കേൾക്കുവാനായ്?
അന്നൊരു നാളിലും നിന്നുടെ മാഹാത്മ്യ-
മെന്നോടൊരുവനും ചൊന്നതില്ല.
എന്തിനു ഞാനേവം തെണ്ടിയലഞ്ഞു
ചിന്തിതമെല്ലാം
ആരും പറഞ്ഞുതരേണ്ട
മാരും
എങ്ങു തിരിഞ്ഞാലും തങ്ങുന്നതാവക-
തിങ്ങും പ്രഭാംശുക്കളല്ലീ കാണ്മൂ?
ഏതൊരു ദിക്കിലും
പൂതമാം
മാനുഷരെങ്ങനെ വാഴ്ത്തിടും നിന്നുടെ
മാഹാത്മ്യമത്രയ്ക്കധികമല്ലേ?
തായേ!
കള്ളപ്പുറമ്പൂച്ചു കാണുവാനല്ലാതെ
യുള്ളം
മാനുഷന്മാരുടെ
നൂനമെന്നംബികേ ദുരം.--
വിശ്വചൈതന്യം വികസിച്ചിടും നേരം
നശ്വരദീപ്തിയിലുൾഭ്രമത്താൽ,
മാനിനെപ്പോലെ മയങ്ങുകെന്നോ!
യീ നൽപ്രകൃതിയും കൊണ്ടാടുമ്പോൾ!
മർത്ത്യനേത്രങ്ങളാൽ കാണാൻകഴിയാത്തോ-
രുത്തുംഗമാം കുഴലൂതിയൂതി,
ചാലേ
അല്ലിന്റെയന്തിമയാമം
ചൊല്ലെഴും
പാടിപ്പഠിക്കുന്നൂ
ദിവ്യനൃത്തം ചെയ്വൂ
ദിവ്യചൈതന്യമേ!
ഭവ്യമതിപ്പരമെന്തു വേണ്ടൂ?
മൂന്നുലോകത്തിനും മൂലമായ് രാജിക്കും
നിന്നണിവെൺകരാലിംഗനത്താൽ,
ഏതൊരു
പൂതാഭം മിന്നിവിരിയുകില്ല?
ആദിമദ്ധ്യാന്തവിഹീനസ്വരൂപമേ!
വേദവേദാന്തപ്പൊരുളേ ദേവീ!
ഗീതാഞ്ജലിചെയ്തു
പൂതഹൃദന്തനായ്
</poem>
[[
|