"താൾ:Doothavakyam Gadyam.djvu/44" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Pywikibot touch edit |
|||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 15: | വരി 15: | ||
എൻറ സംഗം സർവ്വപ്രകാരെണെ കളെവാൻ യൊഗ്യമ്. അതു കളെവാൻ അരുതാതെ ഇരിക്കിൻ സത്തുക്കളൊടെ വെണ്ടും സംഗമൊണ്ടാവാൻ. സത്തുക്കളെല്ലൊ സംഗനാശത്തിന്നവുഷധമ്. എൻറാൽ ശാന്തമതികളായിരിക്കിൻറ സൽജനത്താൽ സേവിക്കപ്പട്ടിരിക്കിൻറ ആശ്രമത്തെ പ്രാപിക്ക, ശമത്തിന്നായ്ക്കൊണ്ടു. ശമശ്ചിത്തപ്രശാന്തതാ. ശമമെൻറു മനസ്സിനുടെ അടക്കമ്. എൻറാൽ സുഖിച്ച ആശ്രമംങളിൽ വസിപ്പൊരാക പാണ്ഡവകള്. എൻറരുളിച്ചെയിതാന്ദുര്യൊധനന്തിരുവടി. |
എൻറ സംഗം സർവ്വപ്രകാരെണെ കളെവാൻ യൊഗ്യമ്. അതു കളെവാൻ അരുതാതെ ഇരിക്കിൻ സത്തുക്കളൊടെ വെണ്ടും സംഗമൊണ്ടാവാൻ. സത്തുക്കളെല്ലൊ സംഗനാശത്തിന്നവുഷധമ്. എൻറാൽ ശാന്തമതികളായിരിക്കിൻറ സൽജനത്താൽ സേവിക്കപ്പട്ടിരിക്കിൻറ ആശ്രമത്തെ പ്രാപിക്ക, ശമത്തിന്നായ്ക്കൊണ്ടു. ശമശ്ചിത്തപ്രശാന്തതാ. ശമമെൻറു മനസ്സിനുടെ അടക്കമ്. എൻറാൽ സുഖിച്ച ആശ്രമംങളിൽ വസിപ്പൊരാക പാണ്ഡവകള്. എൻറരുളിച്ചെയിതാന്ദുര്യൊധനന്തിരുവടി. |
||
വാസു:- എടൊ സുയൊധനാ! ബന്ധുജനമ്‌ബിഷയമായ് പർഷവ്യവഹാരഞ്ചെയ്യാതെ പുണ്യസമൂഹംകൊണ്ടു അഴകുതായ് പ്രാ |
വാസു:- എടൊ സുയൊധനാ! ബന്ധുജനമ്‌ബിഷയമായ് പർഷവ്യവഹാരഞ്ചെയ്യാതെ പുണ്യസമൂഹംകൊണ്ടു അഴകുതായ് പ്രാ |