'''മൂന്നാം കാണ്ഡം'''
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
<poem>
ശ്രീമയമായീടുന്ന വിശ്രമവനത്തിങ്കല്‍വിശ്രമവനത്തിങ്കൽ
പ്രേമസിന്ധുവാം പ്രിയയോടൊത്തു യഥാസുഖം
ആ മനോഹരസൌധങ്ങളിലങ്ങനെ വാണാന്‍വാണാൻ
കാമകോമളരൂപന്‍കാമകോമളരൂപൻ സിദ്ധാര്‍ത്ഥന്‍സിദ്ധാർത്ഥൻ തിരുവടി
ഭീതിയും ദാരിദ്ര്യവും മറ്റോരോ ദുഃഖങ്ങളും
വ്യാധിയും വാര്‍ദ്ധക്യവുമെന്നല്ലവാർദ്ധക്യവുമെന്നല്ല മരണവും
രാത്രിയിലെന്നാൽ നിദ്രാസിന്ധുവിൽ സ്വപ്നക്കപ്പൽ
രാത്രിയിലെന്നാല്‍ നിദ്രാസിന്ധുവില്‍ സ്വപ്നക്കപ്പല്‍
യാത്രയിൽ തളർന്നുഷസ്സാം കരയെത്തീടുവോർ
യാത്രയില്‍ തളര്‍ന്നുഷസ്സാം കരയെത്തീടുവോര്‍
ചിത്രമായിടയ്ക്കിടെ കണ്ടുള്ള വിശേഷങ്ങ
ളത്രയും തന്നോടോതിയിരുന്നിതപ്പോളപ്പോൾ
ളത്രയും തന്നോടോതിയിരുന്നിതപ്പോളപ്പോള്‍
ഈവിധം വാഴുന്നാളിലത്തിരുവടിയോമൽ
ഈവിധം വാഴുന്നാളിലത്തിരുവടിയോമല്‍
പൂവൽമേനിയാം യശോധരതൻ തിരുമാറിൽ
പൂവല്‍മേനിയാം യശോധരതന്‍ തിരുമാറില്‍
ഓമനകരതാരിലേന്തി വീശവേ മിഴി
ത്താമരയിതളുകൾ പൂട്ടിയുമുറങ്ങുമ്പോൾ
ത്താമരയിതളുകള്‍ പൂട്ടിയുമുറങ്ങുമ്പോള്‍
യാകുലാത്മാവായ് ഞെട്ടിയുണരും പലപ്പോഴും
“ലോകമേ ഹാ! ഞാനെന്റെ ലോകമേ ! കേള്‍ക്കുന്നുണ്ടുകേൾക്കുന്നുണ്ടു
നീ കേഴുന്നതു നിനയ്ക്കുന്നുണ്ടു വരുന്നു ഞാന്‍ഞാൻ.”
ഇങ്ങനെ പുലമ്പീടുമുടനേ ദേവിയുള്ളില്‍ദേവിയുള്ളിൽ
തിങ്ങിയ ഭയത്തോടും തന്മുഖാംബുജം നോക്കും
“എന്റയ്യോ ! കേഴുന്നതെന്‍കേഴുന്നതെൻ പ്രാണവല്ലഭ, ഭവാ-
നെന്തൊരു മൂലമഴല്‍മൂലമഴൽ നിന്തിരുമേനി”ക്കെന്നു
ആകുലത്വം തോന്നുമാറന്നേരം മുഖത്തതി
ശൊകവും ദേവതുല്യതേജസ്സും സ്ഫുരിക്കയാല്‍സ്ഫുരിക്കയാൽ
കേണീടുമവൾ നാഥനുണർന്നു തൃക്കൺ പാർത്തു
കേണീടുമവള്‍ നാഥനുണര്‍ന്നു തൃക്കണ്‍ പാര്‍ത്തു
ചേണാര്‍ന്നചേണാർന്ന ചെറുചിരി തൂവിയാശ്വസിപ്പിക്കും
പ്രാണനാഥയെ ചിത്തകാലുഷ്യം നീങ്ങുമാറു
വീണവായിച്ചീടുവാൻ കൽപ്പിക്കും പിന്നെ ദേവൻ
വീണവായിച്ചീടുവാന്‍ കല്‍പ്പിക്കും പിന്നെ ദേവന്‍
അങ്ങനെയിരിക്കേ നൂല്‍ക്കമ്പികള്‍നൂൽക്കമ്പികൾ ശ്രുതികൂട്ടി
യങ്ങുതൻ കിളിവാതില്പടിമേലൊരുരാവിൽ
യങ്ങുതന്‍ കിളിവാതില്പടിമേലൊരുരാവില്‍
വച്ചിരുന്നതു വെള്ളിവീണയൊന്നിളങ്കാറ്റു
സ്വച്ഛന്ദമടിച്ചതിൽ സ്വനങ്ങൾ പൊങ്ങും മട്ടിൽ
സ്വച്ഛന്ദമടിച്ചതില്‍ സ്വനങ്ങള്‍ പൊങ്ങും മട്ടില്‍
കമ്പിയില്‍കമ്പിയിൽ കാറ്റടിച്ചിട്ടോരോരോ വിധം ചെവി
ക്കിമ്പമാമ്മാറു പല നാദങ്ങള്‍നാദങ്ങൾ പൊങ്ങീ മന്ദം
ചുറ്റുമാളുകൾ ശയിച്ചിരുന്നോർ കേട്ടിട്ടതിൽ
ചുറ്റുമാളുകള്‍ ശയിച്ചിരുന്നോര്‍ കേട്ടിട്ടതില്‍
ചെറ്റുമേ വിശേഷം തോന്നീലവര്‍ക്കാര്‍ക്കുന്നാല്‍തോന്നീലവർക്കാർക്കുന്നാൽ
താനേ തന്ത്രികള്‍തന്ത്രികൾ തൂവും കാകളി കുമാരനു
വാനവര്‍വാനവർ വിണ്ണില്‍വിണ്ണിൽ വീണവായിപ്പതെന്നു തോന്നി
മാനസത്തിങ്കലതുമല്ല ദേവകള്‍ദേവകൾ പാടും
ഗാനവുമതിൽ കലർന്നിങ്ങനെ കേട്ടു നാഥൻ
ഗാനവുമതില്‍ കലര്‍ന്നിങ്ങനെ കേട്ടു നാഥന്‍
“ഇണ്ടലാര്‍ന്നോടി“ഇണ്ടലാർന്നോടി വിശ്രമം കൊതിച്ചെല്ലാടവും
തിണ്ടാടും വായുവിന്റെ ശബ്ദങ്ങളല്ലോ ഞങ്ങള്‍ഞങ്ങൾ
കണ്ടീടുന്നില്ലയെങ്ങുമാശ്വാസമതു മൂലം
കുണ്ഠതയാര്‍ന്നിവണ്ണംകുണ്ഠതയാർന്നിവണ്ണം കേഴുന്നതറിഞ്ഞാലും
ഊഴിയിലോര്‍ക്കുമ്പൊഴീകാറ്റിനുംഊഴിയിലോർക്കുമ്പൊഴീകാറ്റിനും മനുഷ്യന്റെ
പാഴാം ജീവിതത്തിനും ഗതിയൊന്നതായത്
കേഴുക, നെടുവീര്‍പ്പിട്ടീടുകനെടുവീർപ്പിട്ടീടുക തേങ്ങീടുക
ചൂഴവും ചീറിക്കുതിച്ചോടുക പിടയുക
എന്തിനായുണ്ടായ് ഞങ്ങളെങ്ങുനിന്നുണ്ടായെന്നും
ചിന്തിച്ചാലാർക്കുമറിയാവതല്ലതുപോലെ
ചിന്തിച്ചാലാര്‍ക്കുമറിയാവതല്ലതുപോലെ
എങ്ങുനിന്നീജ്ജീവിതമുണ്ടായെന്നതും പിന്നെ
യെങ്ങോട്ടേയ്ക്കതു പോകുന്നെന്നുമാര്‍ക്കറിയാവൂപോകുന്നെന്നുമാർക്കറിയാവൂ!
അന്തരമില്ല വിഭോ ! നിങ്ങള്‍ക്കുംനിങ്ങൾക്കും ഞങ്ങള്‍ക്കുംഞങ്ങൾക്കും നാ-
മന്തരാളത്തില്‍മന്തരാളത്തിൽ വൃഥാ തോന്നിയ ഭൂതങ്ങള്‍ഭൂതങ്ങൾ താന്‍താൻ
സന്തതം രൂപം മാറി വരുമിക്ലേശങ്ങളി-
ലെന്തൊരു സൌഖ്യമുള്ളൂ ഞങ്ങള്‍ക്ക്ഞങ്ങൾക്ക് നിരൂപിച്ചാല്‍നിരൂപിച്ചാൽ
പിന്നെയിപ്രേമം തന്നെ ശാശ്വതമായിരുന്നാല്‍ശാശ്വതമായിരുന്നാൽ
സന്ദേഹമില്ല പരമാനന്ദമൊന്നുണ്ടതില്‍പരമാനന്ദമൊന്നുണ്ടതിൽ
ആയുസ്സു തന്നെ വിശ്വാസോസ്പദമല്ലാത്തൊരീ
വായുപോല്‍വായുപോൽ ചപലമല്ലോ പിന്നെ സ്ഥിരമാമോ
കമ്പമാർന്നതിൽ നിൽക്കുമിപ്രേമം കാറ്റാൽ വീണ
കമ്പമാര്‍ന്നതില്‍ നില്‍ക്കുമിപ്രേമം കാറ്റാല്‍ വീണ
ക്കമ്പിമേലുണ്ടാം ക്ഷണസ്ഥായിയാം നാദം പോലെ
ഭൂമിയെചുറ്റി ഞങ്ങളെന്നും സഞ്ചരിക്കയാല്‍സഞ്ചരിക്കയാൽ
ഹേ മായാസുത, വീണമേല്‍വീണമേൽ വന്നു വിലപിപ്പൂ
ഉല്ലാസം പൂണ്ടു ഞങ്ങള്‍ഞങ്ങൾ പാടുകയല്ല പാര്‍ക്കിപാർക്കി
ലില്ലല്ലോ ഹര്‍ഷത്തിനുഹർഷത്തിനു കാരണമൊരേടത്തും
ചെല്ലുന്നദിക്കിലെല്ലാം ദേഹികള്‍ക്കനാരതദേഹികൾക്കനാരത-
മല്ലലല്ലാതെയില്ലയെങ്ങുമേ കാണ്മൂ ഞങ്ങള്‍ഞങ്ങൾ
ആറായിച്ചുടുകണ്ണീരോലും നേത്രങ്ങള്‍നേത്രങ്ങൾ താപം
മാറാതെ തിരുമ്മീടുമെത്രയോ കരങ്ങളും
അഴുതീടിലും പരിഹാസം തോന്നുന്നു ഞങ്ങള്‍ഞങ്ങൾ
ക്കൊഴിയാത്തൊരീ ജനത്തിന്റെയന്ധത കണ്ടാല്‍കണ്ടാൽ
ഉത്സാഹിച്ചവര്‍ഉത്സാഹിച്ചവർ മുറുകെപ്പിടിക്കുമീലോകം
നിസ്സാരമിത്ഥ്യാരൂപമെന്നറിയുന്നീലല്ലോ
വിണ്ണിലോടും മേഘത്തെ വിലക്കും നില്‍ക്കാനിവര്‍നിൽക്കാനിവർ
ദണ്ഡിക്കും കൈയാല്‍കൈയാൽ പുഴയൊഴുക്കു തടുക്കാനും
എന്നാല്‍എന്നാൽ നിന്തിരുവടി ലോകരക്ഷാര്‍ത്ഥമല്ലോലോകരക്ഷാർത്ഥമല്ലോ
വന്നവതരിച്ചിതു കാലവുമായിതല്ലോ
എന്നെഴുന്നള്ളീടുമങ്ങനെന്നു കാത്തിരിക്കുന്നു
ഖിന്നമാം ജീവലോകം കഷ്ടത നീങ്ങീടുവാന്‍നീങ്ങീടുവാൻ
അന്തമില്ലാതെ നീണ്ട സംസാരയാത്രതന്നി-
ആയാസത്തോടുമടിയിടറി വീഴുന്നുതേ
മായാനന്ദനായേല്‍ക്കമായാനന്ദനായേൽക്ക, യങ്ങിനിയുറങ്ങൊലാ
തെണ്ടിമണ്ടും വായുവിന്‍വായുവിൻ ശബ്ദങ്ങളാണു ഞങ്ങള്‍ഞങ്ങൾ
തെണ്ടുകയങ്ങും പോയി നിര്‍വാണംനിർവാണം നൃപാത്മജ !
ബന്ധുരരാജ്യഭോഗം വിട്ടു ദുഃഖിച്ചു ദുഃഖ-
ബന്ധത്തില്‍ബന്ധത്തിൽ നിന്നു മോചിപ്പിക്കുക ഭുവനത്തെ
ഇങ്ങനെ വെള്ളിവീണക്കമ്പിമേല്‍വെള്ളിവീണക്കമ്പിമേൽ തട്ടിത്തേങ്ങി
ഞങ്ങള്‍ഞങ്ങൾ നിന്തിരുവടി കേള്‍ക്കുവാന്‍കേൾക്കുവാൻ കേഴുന്നതാം
അങ്ങുന്നോ ലോകദുഃഖമേതുമേയറിവീല
യിങ്ങതോര്‍ത്തിന്നുയിങ്ങതോർത്തിന്നു ചിരിച്ചും കൊണ്ടു പോവൂ ഞങ്ങള്‍ഞങ്ങൾ
അഴകേറുന്ന കാന്ത തൊട്ടെഴും ഭൊഗമാകും
നിഴലിന്‍നിഴലിൻ നിരയുമായ് ക്രീഡിക്കുന്നല്ലോ ഭവാന്‍ഭവാൻ “
ഇതു സംഭവിച്ചതിന്‍സംഭവിച്ചതിൻ പിന്നെയങ്ങൊരു നാളി-
ലതിമോഹനമാകുമായരമനയ്ക്കുള്ളിൽ
ലതിമോഹനമാകുമായരമനയ്ക്കുള്ളില്‍
മധുരാംഗിയാം യശോധര തന്‍തൻ കൈയും പിടി-
ച്ചുദിത കൌതൂഹലം നല്ലൊരു സായാഹ്നത്തില്‍സായാഹ്നത്തിൽ
സഖിമാരുടെ നടുവില്‍നടുവിൽ സ്വയം വിനോദിച്ചു
സുഖമാർന്നിരുന്നരുളീടിനാൻ മഹാഭാഗൻ
സുഖമാര്‍ന്നിരുന്നരുളീടിനാന്‍ മഹാഭാഗന്‍
അപ്പൊഴുതാളിമാരില്‍അപ്പൊഴുതാളിമാരിൽ സുന്ദരിയൊരു
ചൊൽപ്പൊങ്ങുമിതിഹാസം ഭംഗിയിൽ ചൊല്ലീടിനാൾ
ചൊല്‍പ്പൊങ്ങുമിതിഹാസം ഭംഗിയില്‍ ചൊല്ലീടിനാള്‍
മേദുരകണ്ഠം ക്ഷീണിച്ചീടുമ്പോളിടെ
സാദരം മധുരമായി വീണ വായിച്ചിട്ടവള്‍വായിച്ചിട്ടവൾ
അന്തിനേരം നയിപ്പാന്‍നയിപ്പാൻ ചൊല്ലുമപ്രേമരസ
ബന്ധുര കഥ തന്നിലോരോരോ പ്രസ്താവത്താല്‍പ്രസ്താവത്താൽ
ആശ്ചര്യകരമായൊരു മായാശ്വം ദൂരത്തുള്ള
പാശ്ചാത്യ ദേശങ്ങളെന്നല്ലതുകളില്‍ദേശങ്ങളെന്നല്ലതുകളിൽ വാഴും
വെണ്‍മഞ്ഞവെൺമഞ്ഞ നിറമേലും ജനങ്ങളന്തിയില്‍ജനങ്ങളന്തിയിൽ
ചെമ്മേ പോയ് സൂര്യദേവന്‍സൂര്യദേവൻ മുങ്ങുമക്കടലുകള്‍മുങ്ങുമക്കടലുകൾ
എന്നോരോന്നിനെപ്പറ്റി പറഞ്ഞു കേട്ടീടവേ
വന്നൊരുത്ക്കണ്ഠയോടും ഭവാന്‍ഭവാൻ അരുള്‍ചെയ്തുഅരുൾചെയ്തു.
‘ചിത്ര’ യിച്ചൊന്ന കഥ വീണയില്‍വീണയിൽ സ്വയം കേട്ട
ചിത്രമാം വൃത്താന്തത്തെയോര്‍പ്പിച്ചീടുന്നതേവൃത്താന്തത്തെയോർപ്പിച്ചീടുന്നതേ !
സത്വരമിവള്‍ക്കുസത്വരമിവൾക്കു സമ്മാനമായി നീ ചാര്‍ത്തുന്നചാർത്തുന്ന
മുത്തണിമാല തന്നെ നല്‍കുകനൽകുക യശോധരേ !
എൻ കരൾക്കാമ്പാടുന്നതറിവാൻ, ചൊൽക നീയെൻ
എന്‍ കരള്‍ക്കാമ്പാടുന്നതറിവാന്‍, ചൊല്‍ക നീയെന്‍
തങ്കമേ ഭൂലോകമിതിത്ര വിസ്തീര്‍ണ്ണമാണോവിസ്തീർണ്ണമാണോ?
ഇദ്ധരിത്രിയിലലയാഴിയില്‍ഇദ്ധരിത്രിയിലലയാഴിയിൽ പോയി സൂര്യ
നസ്തമിപ്പതു കാണാവുന്ന രാജ്യവുമുണ്ടോ?
ഉണ്ടെങ്കിലന്നാട്ടിലെജ്ജനങ്ങള്‍ഉണ്ടെങ്കിലന്നാട്ടിലെജ്ജനങ്ങൾ ശീലം കൊണ്ടും
കണ്ടാലും നമ്മെപ്പോലെതന്നെയോ ചൊല്‍കചൊൽക കാന്തേ!
ഉള്ളതാമങ്ങഓര്‍ക്കില്‍ഉള്ളതാമങ്ങഓർക്കിൽ നാമറിയാതസംഖ്യം പേ-
രുള്ളത്തിലവര്‍ക്കാര്‍ക്കുംരുള്ളത്തിലവർക്കാർക്കും സൌഖ്യമില്ലെന്നും വരാം
കണ്ടറിഞ്ഞെന്നാല്‍കണ്ടറിഞ്ഞെന്നാൽ നമ്മളവരെക്കനിഞ്ഞുട-
നിണ്ടൽ തീർത്താശ്വസിപ്പിച്ചെന്നുമാമല്ലീ പ്രിയേ
നിണ്ടല്‍ തീര്‍ത്താശ്വസിപ്പിച്ചെന്നുമാമല്ലീ പ്രിയേ
ദീനനായകൻ നിത്യം കിഴക്കേദ്ദിഗന്തത്തിൽ
ദീനനായകന്‍ നിത്യം കിഴക്കേദ്ദിഗന്തത്തില്‍
ജനതയ്ക്കാനന്ദമെകുന്ന ചെങ്കതിരുകള്‍ചെങ്കതിരുകൾ
അഴകില്‍അഴകിൽ പരത്തിക്കൊണ്ടുയര്‍ന്നുപരത്തിക്കൊണ്ടുയർന്നു ദീപ്തമാകും
വഴിയേ വിണ്ണിലേറിപ്പശ്ചിമദിക്കുനോക്കി
അതുമല്ലര്‍ക്കന്‍അതുമല്ലർക്കൻ പിന്നെ താഴുമ്പോള്‍താഴുമ്പോൾ പടിഞ്ഞാറു
ള്ളതിപാടലമായൊരന്തി ശോഭിക്കും ദിക്കില്‍ദിക്കിൽ
കൂടിച്ചെന്നെത്തുവാനുമങ്ങുള്ള ജനങ്ങളെ
ക്കൂടിക്കാണ്മാനുംനിത്യമേറുമുൽക്കണ്ഠാഗ്നിയാൽ
ക്കൂടിക്കാണ്മാനുംനിത്യമേറുമുല്‍ക്കണ്ഠാഗ്നിയാല്‍
വെന്തീടുമാറുമുണ്ടെന്നുള്‍ക്കാമ്പുവെന്തീടുമാറുമുണ്ടെന്നുൾക്കാമ്പു നീയെന്നെയീ
ചെന്തളിര്‍ചെന്തളിർ വല്ലി തോല്‍ക്കുംതോൽക്കും ചാരുകകളാല്‍ചാരുകകളാൽ കെട്ടി
കൂറൊത്തു തഴുവുമ്പോള്‍തഴുവുമ്പോൾ പോലും ഞാന്‍ഞാൻ നിന്റെ കുളിര്‍കുളിർ
മാറത്തു തങ്ങി വിശ്രമിക്കുമ്പോള്‍വിശ്രമിക്കുമ്പോൾ പോലും പ്രിയേ
ഇല്ല സന്ദേഹം സ്നേഹിക്കേണ്ടവര്‍സ്നേഹിക്കേണ്ടവർ നമുക്കങ്ങു
വല്ലഭേ പലരുമുണ്ടായിരിക്കണം വേറെ
അല്ലെങ്കിലിങ്ങനെ നാം സുഖിച്ചു മരുവുമ്പോള്‍മരുവുമ്പോൾ
വല്ലാത്തൊരീയുത്കണ്ഠ തോന്നുവാനുണ്ടോ ബന്ധം?
പല്ലവസമാധരേ ! നിന്റെ ചുംബനങ്ങള്‍ക്കുംചുംബനങ്ങൾക്കും
തെല്ലുമീയഴല്‍തെല്ലുമീയഴൽ നീക്കാന്‍നീക്കാൻ പാടവം പോരാ നാഥേ
ചൊല്ലുക ചിത്രേ നീ ചൊന്നോരുപാഖ്യാനത്തിലെ
ചൊല്ലുള്ള ദിവ്യാശ്വമതെങ്ങിപ്പോള്‍ദിവ്യാശ്വമതെങ്ങിപ്പോൾ നില്‍പ്പൂനിൽപ്പൂ ബാലേ!
നല്ല ഗന്ധര്‍വഗന്ധർവ ലോകവൃത്താന്തമറിവവ
ളല്ലോ നീ എനിക്കൊരു ദിവസത്തെയ്ക്കായശ്വം
കിട്ടുമോ കേറിയോടിച്ചീടുവാ,നതിന്നായെന്‍നതിന്നായെൻ
കൊട്ടാരമിതു വേണമെങ്കിലും നല്‍കാമെടോനൽകാമെടോ
ത്തട്ടാകെയോടിത്തിരിഞ്ഞെനിക്കു നോക്കാമല്ലോ
എന്നല്ലെന്നെക്കാള്‍ജഡഭോഗങ്ങള്‍എന്നല്ലെന്നെക്കാൾജഡഭോഗങ്ങൾ ഭുജിക്കുവാ
നെന്നുമേ സ്വതന്ത്രനാമിച്ചെറു കഴുകന്റെ
ചിറകിന്നെനിക്കുണ്ടായിരുന്നുവെങ്കിൽ പൊങ്ങി
ചിറകിന്നെനിക്കുണ്ടായിരുന്നുവെങ്കില്‍ പൊങ്ങി
പ്പറക്കാമായിരുന്നു പശ്ചിമദിക്കുനോക്കി
മഞ്ഞാര്‍ന്നമഞ്ഞാർന്ന ഹിമവാന്റെ വന്‍കൊടുമുടികള്‍മേവൻകൊടുമുടികൾമേ
ലഞ്ജസാ ചെന്നിരുന്നു ചൂഴവും കാണ്മതെല്ലാം
ആക്കമാര്‍ന്നുടന്‍ആക്കമാർന്നുടൻ മിഴി തിരിച്ച് തിരിച്ചഹോ
നോക്കാമായിരുന്നു കണ്ണെത്തുന്ന ദൂരം വരെ
എന്തുകൊണ്ടുന്നാള്‍വരെഎന്തുകൊണ്ടുന്നാൾവരെ ദേശങ്ങള്‍ദേശങ്ങൾ കണ്ടീല ഞാ
നെന്തുകൊണ്ടെനിക്കതിലാകാംക്ഷ തോന്നാഞ്ഞതും
കേട്ടീടാന്‍കേട്ടീടാൻ മോഹമിപ്പോളേതെല്ലാം സ്ഥലങ്ങളി-
ക്കോട്ടവാതില്‍വെളിക്കുള്ളതുക്കോട്ടവാതിൽവെളിക്കുള്ളതു സഖിമാരേ !
ഇതുകേട്ടൊരുത്തി ചൊല്ലീടിനാ”ളെന്നാല്‍ചൊല്ലീടിനാ”ളെന്നാൽ കനി
ഞ്ഞതിമോഹനാകൃതേ കേട്ടുകൊണ്ടാലും ഭവാന്‍ഭവാൻ;
ഏറ്റവുമടുത്തുള്ള ദേവാലയങ്ങളാമിളം
കാറ്റില്‍കാറ്റിൽ പൂമണം വീശുമുദ്യാനങ്ങളാം പിന്നെ
വൃക്ഷവാടികളവയ്ക്കപ്പുറമങ്ങേപ്പുറം
ശിക്ഷയില്‍ശിക്ഷയിൽ കൃഷിയേറ്റി വിളങ്ങും വയലുകള്‍വയലുകൾ
പിന്നെയപ്പരപ്പാര്‍ന്നപിന്നെയപ്പരപ്പാർന്ന തരിശുനിലങ്ങളാം
പിന്നെ മൈതാനങ്ങളാം പിന്നെയെത്രയോ കാതം
അംബുധിപോല്‍അംബുധിപോൽ പരന്ന കാടുകളല്ലോ പിന്നെ
ബിംബിസാരനാം നൃപന്തന്നുടെ രാജ്യമല്ലോ;
അതിനപ്പുറം സമദേശങ്ങള്‍സമദേശങ്ങൾ വിലസുന്നു
വിതതമായിക്കോടികോടിയാളുകളോടും“
എന്നതുകേട്ടു ഭഗവാനുടനരുള്‍ഭഗവാനുടനരുൾ ചെയ്തു:
“നന്നിതു നാളെ മദ്ധ്യാഹ്നത്തില്‍ത്താനെനിക്കിനിമദ്ധ്യാഹ്നത്തിൽത്താനെനിക്കിനി
ഒന്നൊഴിയാതെ പുറത്തുള്ളൊരു വിശേഷങ്ങള്‍വിശേഷങ്ങൾ
സന്ദര്‍ശിക്കണംസന്ദർശിക്കണം സംശയമില്ലേതുമേ;
ഛന്ദനെന്‍ഛന്ദനെൻ തേര്‍തേർ തെളിച്ചീടണമിന്നതിനായി
ച്ചെന്നുടന്‍ച്ചെന്നുടൻ നൃപാജ്ഞ വാങ്ങുവിന്‍വാങ്ങുവിൻ മടിയാതെ.”
അതുപോല്‍അതുപോൽ പരിജനമണഞ്ഞു തിരുമുമ്പി-
ലതുരാദരമുടൻ വൃത്താന്തമുണർത്തിനാർ:
ലതുരാദരമുടന്‍ വൃത്താന്തമുണര്‍ത്തിനാര്‍:
“നിന്തിരുമകന്‍“നിന്തിരുമകൻ വിഭോ ! നാളെ മദ്ധ്യാഹ്നത്തിങ്കല്‍മദ്ധ്യാഹ്നത്തിങ്കൽ
സ്വന്തമാം തേരിലേറി വെളിയിലെഴുന്നള്ളി
അന്തികദേശത്തുള്ള ജനങ്ങള്‍ജനങ്ങൾ തമ്മെ കാണ്മാ-
നന്തരംഗത്തിലാശ തേടുന്നു ദയാനിധേ !
എന്നതു കേട്ടു ചിന്തിച്ചോതിനാന്‍ചിന്തിച്ചോതിനാൻ മഹീപതി :
“ന്നനിതു കാലമായി വത്സനായതിന്നിപ്പോള്‍വത്സനായതിന്നിപ്പോൾ
എന്നാല്‍എന്നാൽ ഘോഷകജനം നടന്നു നഗരത്തെ
നന്നായിന്നലങ്കരിച്ചീടുവാന്‍നന്നായിന്നലങ്കരിച്ചീടുവാൻ ചൊല്ലീടട്ടെ
കുഷ്ഠരോഗികളുമന്യാമയങ്ങളാൽ പാരം
കുഷ്ഠരോഗികളുമന്യാമയങ്ങളാല്‍ പാരം
ക്ലിഷ്ടതയനുഭവിപ്പിപ്പവരും എന്നു വേണ്ട
ജരയാലുടന്‍ജരയാലുടൻ ജീര്‍ണ്‍നിച്ചോരുജീർൺനിച്ചോരു വൃദ്ധരുമംഗം
പരിശോഷിച്ചോർ ബലഹീനരായുള്ളോർ പോലും
പരിശോഷിച്ചോര്‍ ബലഹീനരായുള്ളോര്‍ പോലും
തെരുവില്‍തെരുവിൽ കാണുമാറായെങ്ങുമെത്തരുതിതു
വിരവിലവര്‍വിരവിലവർ വിളംബരവും ചെയ്തീട്ടട്ടേ”
വായ്ക്കും കൌതുകത്തോടു പുരവാസികളതു
കേള്‍ക്കവേകേൾക്കവേ കല്‍ത്തളങ്ങളടിച്ചുകൽത്തളങ്ങളടിച്ചു വെടിപ്പാക്കി
തോല്‍ക്കുഴല്‍തോൽക്കുഴൽ വഴി ജലധാരകള്‍ജലധാരകൾ വിട്ടു വീഥി
മേൽക്കുമുത്സാഹമാർന്നൊക്കവേ കഴുകിനാർ
മേല്‍ക്കുമുത്സാഹമാര്‍ന്നൊക്കവേ കഴുകിനാര്‍
മംഗലമായ് കോലങ്ങളെഴുതി മുറ്റത്തെല്ലാം
ഭംഗിയായ് നല്‍കുങ്കുമംനൽകുങ്കുമം തൂറ്റിനാര്‍തൂറ്റിനാർ ഗൃഹിണിമാര്‍ഗൃഹിണിമാർ
വാതിലിൽ പുതിയ പൂമാലകൾ കെട്ടീടിനാർ
വാതിലില്‍ പുതിയ പൂമാലകള്‍ കെട്ടീടിനാര്‍
കോതി മുന്‍പൊരുക്കിമുൻപൊരുക്കി നിര്‍ത്തീടിനാന്‍നിർത്തീടിനാൻ തുളസിയെ
കെല്‍പ്പോടുകെൽപ്പോടു ചുവരിലെച്ചിത്രങ്ങള്‍ചുവരിലെച്ചിത്രങ്ങൾ ചായമിട്ടു
ശില്പവേലക്കാര്‍ശില്പവേലക്കാർ പുതുക്കീടിനാര്‍പുതുക്കീടിനാർ വഴിപോലെ
വൃക്ഷങ്ങള്‍വൃക്ഷങ്ങൾ ചൂഴെജ്ജനം കൊടികള്‍കൊടികൾ തൂക്കീടിനാര്‍തൂക്കീടിനാർ
ശിക്ഷയായ് പൂശി മിനുക്കീടിനാന്‍മിനുക്കീടിനാൻ പ്രതിമകള്‍പ്രതിമകൾ
മെച്ചമായെന്നല്ല നാല്വഴികള്‍കൂടുംനാല്വഴികൾകൂടും ദികില്‍ദികിൽ
പച്ചിലപ്പന്തലുകൾ നിർമ്മിച്ചങ്ങവയ്ക്കുൾലിൽ
പച്ചിലപ്പന്തലുകള്‍ നിര്‍മ്മിച്ചങ്ങവയ്ക്കുള്‍ലില്‍
മിന്നും സൂര്യാദിദേവബിംബങ്ങള്‍വെച്ചുസൂര്യാദിദേവബിംബങ്ങൾവെച്ചു ബഹൌ-
സന്നാഹമോടാരാധിച്ചീടിനാരങ്ങങ്ങെല്ലാം
എന്തിനു വിസ്തരിപ്പൂ കപിലവസ്തുവൊരു
ഗന്ധര്‍വനഗരിപോല്‍ഗന്ധർവനഗരിപോൽ വിളങ്ങിയെന്നേ വേണ്ടൂ
പിന്നെഗ്ഘോഷകര്‍പിന്നെഗ്ഘോഷകർ തമുക്കടിച്ചു നടന്നെങ്ങും
മന്നവനുടെയാജ്ഞയിങ്ങനെ വിളിച്ചോതി :
“അല്ലയോ പൌരന്മാരേയെല്ലാരുമോരാന്‍പൌരന്മാരേയെല്ലാരുമോരാൻ ഭൂമി
വല്ലഭന്‍വല്ലഭൻ കല്പിന്നതാവിതു കേട്ടീടുവിന്‍കേട്ടീടുവിൻ
കഷ്ടമാം കാഴ്ചയൊന്നും നാളെയിങ്ങൊരേടത്തും
ദൃഷ്ടിയില്‍ദൃഷ്ടിയിൽ പെട്ടീടുമാറാകരുതാകയാലെ
കുരുടർ, മുടവന്മാർ, കുഷ്ഠരൊഗികൾ പാരം
കുരുടര്‍, മുടവന്മാര്‍, കുഷ്ഠരൊഗികള്‍ പാരം
ജരാരോഗ്യമില്ലാത്തവരശക്തരും
വെളിയിൽപ്പോലുമെടുതീടരുതാരും നാളെ
വെളിയില്‍പ്പോലുമെടുതീടരുതാരും നാളെ
വെളുത്താലന്തിയാകുംവരേയ്ക്കും പ്രേതമൊന്നും
ഇങ്ങനെ കൽപ്പിക്കുന്നു മന്നവൻ ശുദ്ധോദനൻ
ഇങ്ങനെ കല്‍പ്പിക്കുന്നു മന്നവന്‍ ശുദ്ധോദനന്‍
നിങ്ങളെല്ലാരുമറിഞ്ഞീടുവിനിച്ചെയ്തികൾ”
നിങ്ങളെല്ലാരുമറിഞ്ഞീടുവിനിച്ചെയ്തികള്‍”
അങ്ങനെയെന്നു ശാക്യരാജധാനിയെ പൌരര്‍പൌരർ
മംഗലമാക്കി വെടിപ്പാക്കി മന്ദിരങ്ങളും
ഹിമരാശികള്‍പോലെഹിമരാശികൾപോലെ വെളുത്തു പരസ്പരം
സമതതേടും രണ്ടു കാളകള്‍കാളകൾ സോത്സാഹമായ്
ഭംഗിയില്‍ഭംഗിയിൽ പാരം ഞാന്ന താടകള്‍താടകൾ തുള്ളിച്ചേറ്റം
പൊങ്ങി മാംസളങ്ങളാം പോഞ്ഞുകള്‍പോഞ്ഞുകൾ ചുളുങ്ങവേ
തോളിന്മേല്‍തോളിന്മേൽ ചിത്രമായിപ്പണിതു മെഴുക്കിട്ടു
കാളുന്ന പുത്തന്‍പുത്തൻ നുകം വഹിച്ചു വലിച്ചീടും
ശില്പവേലകള്‍ശില്പവേലകൾ ചെയ്തു ചായമിട്ടൊരു തേരി
ലത്ഭുതാകാരന്‍ലത്ഭുതാകാരൻ യുവനൃപനുമെഴുന്നള്ളി
വഴിയിൽ വരും കൊച്ചുതമ്പുരാന്തന്നെപ്പൌരർ
വഴിയില്‍ വരും കൊച്ചുതമ്പുരാന്തന്നെപ്പൌരര്‍
തൊഴുതു വാഴ്ത്തീടുന്നൊരാനന്ദമെന്തു ചൊല്‍വൂചൊൽവൂ !
ചിത്രമാമുടുപ്പുകള്‍ചിത്രമാമുടുപ്പുകൾ ധരിച്ചും ചിരിച്ചുകൊ-
ണ്ടെത്രയും തെളിവാര്‍ന്നുതെളിവാർന്നു വിളങ്ങും മുഖങ്ങളാല്‍മുഖങ്ങളാൽ
ലോകമിതേറ്റം സുഖാവഹമെന്നകതാരി-
ലാകവേ കാണികള്‍ക്കുകാണികൾക്കു തോന്നുമാറായും നില്‍ക്കുംനിൽക്കും
വാർത്തരായുയിഷ്ടരായ പൌരവൃന്ദത്തെത്തൃക്കൺ
വാര്‍ത്തരായുയിഷ്ടരായ പൌരവൃന്ദത്തെത്തൃക്കണ്‍
പാർത്തു സന്തോഷിച്ചുടൻ ചീർത്തു ചൊല്ലിനാൻ ദേവൻ :
പാര്‍ത്തു സന്തോഷിച്ചുടന്‍ ചീര്‍ത്തു ചൊല്ലിനാന്‍ ദേവന്‍ :
“നന്നു നന്നീലോകമെന്നല്ലഹോ നിരൂപിച്ചാ-
ലെന്നിലെത്രയും സ്നേഹം കാണുന്നിതിവര്‍ക്കെല്ലാംകാണുന്നിതിവർക്കെല്ലാം
മന്നവരല്ലാത്തൊരീജ്ജനങ്ങള്‍മന്നവരല്ലാത്തൊരീജ്ജനങ്ങൾ സന്തുഷ്റ്റരായ്
ഖിന്നത വെടിഞ്ഞെത്ര കൂറാര്‍ന്നുകൂറാർന്നു മേവീടുന്നു
വേലകള്‍വേലകൾ ചെയ്തും വീടു സൂക്ഷിച്ചുമുല്ലാസമായ്
ലോലാംഗിമാരിങ്ങുള്ള ഭഗിനിമാരും വാഴ്വൂ!
സന്തോഷമിവർക്കൊക്കെയീവണ്ണമുണ്ടാകുവാ
സന്തോഷമിവര്‍ക്കൊക്കെയീവണ്ണമുണ്ടാകുവാ
നെന്തുപകാരം ചെയ്തിട്ടുള്ളൂ ഞാന്‍ഞാൻ നിരൂപിച്ചാല്‍നിരൂപിച്ചാൽ?
സ്നേഹിച്ചീടുന്നുണ്ടു ഞാന്‍ഞാൻ തങ്ങളെയെന്നു താനേ
യൂഹിച്ചങ്ങനെയറിഞ്ഞിന്നിതിക്കിടാങ്ങളും
നമ്മുടെ മെയ്മേല്‍മെയ്മേൽ നല്ല പൂ വാരിയെറിഞ്ഞൊരു
രമ്യരൂപനാം ശാക്യബാലകനിതാ നില്പൂ
ചെന്നു നീയപ്പൈതലെയെടുത്തു കൊണ്ടുവരൂ
ഛന്ദാ, നമ്മോടൊത്തവന്‍നമ്മോടൊത്തവൻ യാത്രചെയ്യട്ടേ തെരില്‍തെരിൽ
ഇത്ര നല്ലൊരു രാജ്യം ഭരിക്കെന്നതു തന്നെ
യെത്ര ധന്യതയാര്‍ന്നധന്യതയാർന്ന കൃത്യമാകുഇന്നു പാര്‍ത്താല്‍പാർത്താൽ
ഇവണ്ണം ഞാന്‍ഞാൻ വെളിക്കു വന്നതുകൊണ്ടു മാത്രം
താവുന്നു പൌരന്മാരിന്നിത്രയാമോദമെന്നാല്‍പൌരന്മാരിന്നിത്രയാമോദമെന്നാൽ
എന്തൊരു സുലഭമാം ഭാവമാണെന്നോര്‍ത്തുകണ്ടാല്‍ഭാവമാണെന്നോർത്തുകണ്ടാൽ
സന്തോഷംതന്നെയെന്നല്ലിച്ചെറുകൂരകളിൽ
സന്തോഷംതന്നെയെന്നല്ലിച്ചെറുകൂരകളില്‍
തഞ്ചിയുല്ലാസമേലും ജനങ്ങള്‍ജനങ്ങൾ തൂവീടുന്ന
പുഞ്ചിരിപൂനിലാവില്‍പുഞ്ചിരിപൂനിലാവിൽ നഗരം മുങ്ങീടവേ
മിഞ്ചുമാറൊരോ സുഖസാധനസാമഗ്രി ഞാന്‍ഞാൻ
സഞ്ചയിക്കുന്നതെല്ലാം വ്യര്‍ത്ഥമാണെന്നുംവ്യർത്ഥമാണെന്നും തോന്നും
അനര്‍ഘരസമാര്‍ന്നോരീഅനർഘരസമാർന്നോരീ ലോകം കുറേക്കൂടി
യെനിക്കു കണ്ടീടണമേറുന്നു കൌതൂഹലം”
കടന്നു കോട്ടവാതിലങ്ങനെയവര്‍കോട്ടവാതിലങ്ങനെയവർ പോകു
മുടനേ ഹര്‍ഷാകുലമായ്ഹർഷാകുലമായ് വനൂ ജനക്കൂട്ടം
കൂടീ തേരുരുളിനു ചുഴവും, ചിലര്‍ചിലർ മുന്‍പേമുൻപേ
യോടിക്കാളകളുടെ കഴുത്തില്‍കഴുത്തിൽ മാല ചാര്‍ത്തിചാർത്തി
ചിലര്‍ചിലർ ചെന്നവയുടെ മിനുത്തു പട്ടുപോലെ
വിലസും പാർശ്വങ്ങളിലടിച്ചു തലോടിനാർ
വിലസും പാര്‍ശ്വങ്ങളിലടിച്ചു തലോടിനാര്‍
അലിവോടവയ്ക്കു ഭക്ഷിക്കുവാന്‍ഭക്ഷിക്കുവാൻ കൊണ്ടുവന്നു
ചിലപേര്‍ചിലപേർ ചോറും ചിലരപ്പവും നല്‍കീടിനാര്‍നൽകീടിനാർ
ജയിക്കമഹാരാജ നന്ദന, ജയിക്കുക
ജയിക്കെന്നെങ്ങുമാർത്തുവിളിച്ചാരെല്ലാവരും
ജയിക്കെന്നെങ്ങുമാര്‍ത്തുവിളിച്ചാരെല്ലാവരും
തിങ്ങിയുല്ലസിസിച്ചിതു രമ്യമാം കാഴ്ചകളും;
എങ്ങെങ്ങു നോക്കിയാലുമൊന്നുപോല്‍നോക്കിയാലുമൊന്നുപോൽ തന്നെ നൃപ
നങ്ങനെയെല്ലാം സൂക്ഷിച്ചീടുവാന്‍സൂക്ഷിച്ചീടുവാൻ കല്പിക്കയാല്‍കല്പിക്കയാൽ
അപ്പോഴന്നടുവഴിതന്നിലങ്ങൊരു ചെറു
കുപ്പമാടത്തില്‍കുപ്പമാടത്തിൽ മറഞ്ഞിരുന്നു വെളിക്കുടന്‍വെളിക്കുടൻ
മുൽപ്പാടായൊരു പടുകിഴവൻ പിച്ചക്കാരൻ
മുല്‍പ്പാടായൊരു പടുകിഴവന്‍ പിച്ചക്കാരന്‍
തപ്പിയും തടഞ്ഞും വീണിഴഞ്ഞുമെത്തീടിനാന്‍വീണിഴഞ്ഞുമെത്തീടിനാൻ
എറ്റവും ചുക്കിച്ചുളിഞ്ഞുല്ലൊറു തൊലി വെയി,
ലേറ്റേറ്റു പാരം കരുവാളിച്ചു ശരീരത്തില്‍ശരീരത്തിൽ
മെലിഞ്ഞുമാംസമെല്ലാം പോയോരെല്ലിന്മേല്‍പോയോരെല്ലിന്മേൽ പറ്റി
വലിഞ്നു മുതുമ്ര്6ഗത്തിന്റെ തോലുപോല്‍തോലുപോൽ തൂങ്ങി
ഒട്ടേറെ വയസ്സിന്റെ വന്‍വൻ-ഭാരം ചുമക്കയാല്‍ചുമക്കയാൽ
നട്ടെല്ലു വില്ലുപോലെ വളഞ്ഞു കൂനിക്കൂനി
പങ്കിലമായിപ്പാരം നെടുന്നാള്‍നെടുന്നാൾ കണ്ണീര്‍കണ്ണീർ വാര്‍ത്തവാർത്ത
കണ്‍കുഴികൺകുഴി രണ്ടും ചുവന്നേറ്റവും കലങ്ങിയും
നുലഞ്ഞു മുറ്റും പീളയടിഞ്ഞു കാഴ്ച മങ്ങി
വലഞ്ഞു വല്ലാതുള്ള കണ്ണുകള്‍കണ്ണുകൾ മിഴിച്ചുമേ
പല്ലുകളെല്ലാം കൊഴിഞ്ഞൊഴിഞ്ഞ വെറും താടി
യെല്ലുകള്‍യെല്ലുകൾ താനേയാടി വിറച്ചും വാതത്താലും
തെരുവിലെല്ലാടവുമാവിധമാഘോഷവും
കിഴവനവൻ തൊലിതൂങ്ങീടുമൊരുകൈയിൽ
കിഴവനവന്‍ തൊലിതൂങ്ങീടുമൊരുകൈയില്‍
പഴകിത്തേഞ്ഞ വടിയേന്തിത്തന്‍വടിയേന്തിത്തൻ വിറയ്ക്കും മെയ്
മറിയാതൂന്നിപ്പിടിച്ചിരുന്നു വാപൊളിച്ചു
നിറയും നോവാര്‍ന്നുനോവാർന്നു വിട്ടീടുന്ന നെടുമൂച്ചാല്‍നെടുമൂച്ചാൽ
തേങ്ങിവീര്‍ത്തിടുമൊരുവശത്തെതേങ്ങിവീർത്തിടുമൊരുവശത്തെ വാരിയെല്ലു
താങ്ങിയുമിരുന്നുമറ്റേക്കൈകൊണ്ടു പാവം
“പിച്ച നല്‍കുവിനയ്യോനൽകുവിനയ്യോ ! പുണ്യവാന്മാരേയെന്റെ
യിച്ചപലമാപ്രാണനിന്നോ നാളയോപോമ്മേ !“
എന്നൊന്നു മുറവിളിച്ചാനുടനേങ്ങി വിങ്ങി
വന്നൊരു കുരകൊണ്ടു വലഞ്ഞാന്‍വലഞ്ഞാൻ സാധു വൃദ്ധന്‍വൃദ്ധൻ
എന്നിട്ടു ഞരമ്പുകള്‍ഞരമ്പുകൾ വലിഞ്ഞുവിറയാര്‍ന്നുവലിഞ്ഞുവിറയാർന്നു
നിന്നു കൈ നീട്ടിക്കൊണ്ടു കണ്‍നുകള്‍കൺനുകൾ തുറിച്ചേറ്റം
ഖിന്നനായഴുകുരല്പൂണ്ടഹോ പലവട്ടം
പിന്നെയുമവന്‍പിന്നെയുമവൻ “പിച്ച തരണേ, പിച്ച”യെന്നാന്‍പിച്ച”യെന്നാൻ
ഉടനേ കണ്ടു നിന്ന ജനങ്ങളോടിച്ചെന്നു
പിടിപെട്ടാപ്പാവത്തെയകലെത്തൾലിയിട്ടു
പിടിപെട്ടാപ്പാവത്തെയകലെത്തള്‍ലിയിട്ടു
“കണ്ടുപോമിപ്പോള്‍“കണ്ടുപോമിപ്പോൾ കൊച്ചു തമ്പുരാന്‍തമ്പുരാൻ ക്ഷണമോടി
മണ്ടി നിൻ മടയില്പോയ്മറഞ്ഞുകൊൾകെ”ന്നോതി
മണ്ടി നിന്‍ മടയില്പോയ്മറഞ്ഞുകൊള്‍കെ”ന്നോതി
കെൽപ്പറ്റ കാലിൽത്തൂക്കിയക്കിഴവനെയവർ
കെല്‍പ്പറ്റ കാലില്‍ത്തൂക്കിയക്കിഴവനെയവര്‍
ക്ഷിപ്രമാവഴിവിട്ടു വലിച്ചുമാറ്റീടിനാര്‍വലിച്ചുമാറ്റീടിനാർ
“വിടുവിന്‍“വിടുവിൻ വിടുവിനെ”ന്നുറക്കെ ദൂരേനിന്നു
ഝടിതി വിളിച്ചോതിയപ്പോള്‍വിളിച്ചോതിയപ്പോൾ തന്തിരുവടി;
എന്നല്ല തിരിഞ്ഞുടന്‍തിരിഞ്ഞുടൻ ചോദിച്ചു സൂതനോടായ്
“ഛന്ദാ,യികാണ്മതൊരു മനുഷ്യവ്യക്തിതാനോ
കണ്ടാലങ്ങനെ തോന്നുന്നല്ലോ മെയ് കൂന്നു പാര
മിണ്ടൽപ്പെട്ടീടുമതിവികൃതമാമീ രൂപം
മിണ്ടല്‍പ്പെട്ടീടുമതിവികൃതമാമീ രൂപം
ജനിച്ചീടുമാറുണ്ടോ ചിലപ്പോളിമ്മാതിരി
മനുഷ്യര്‍മനുഷ്യർ, ചൊല്ലീടു നീയെന്നല്ല കേള്‍ക്കിസ്സാധുകേൾക്കിസ്സാധു
പ്രാണന്‍പ്രാണൻ പോയീടുമെനിക്കിന്നോ നാളയോയെന്നു
കേണോതുന്നല്ലോ ചൊല്കയെന്തിതിന്നര്‍ത്ഥമെന്നുംചൊല്കയെന്തിതിന്നർത്ഥമെന്നും.
കിട്ടുമാറില്ലേയിവന്നാഹാരമൊന്നും? വെറും
പട്ടിണികൊണ്ടോ മെയ്യിലെല്ലുകള്‍മെയ്യിലെല്ലുകൾ പൊങ്ങിക്കാണ്മൂ?“
ഛന്ദനുമതു കേട്ടു ചൊല്ലിനാന്‍ചൊല്ലിനാൻ : “പ്രിയനൃപ
നന്ദനാ,യിവനൊരു വൃദ്ധനാം നരന്‍നരൻ തന്നെ
എണ്‍പതുകൊല്ലങ്ങള്‍മുമ്പിവന്റെഎൺപതുകൊല്ലങ്ങൾമുമ്പിവന്റെ മുതുകെല്ലി
ക്കമ്പമാർന്നീലെന്നല്ല നിവർന്നുമിരുന്നുതേ
ക്കമ്പമാര്‍ന്നീലെന്നല്ല നിവര്‍ന്നുമിരുന്നുതേ
മിഴികള്‍മിഴികൾ മിന്നിത്തെളിഞ്ഞിരുന്നിതിവനെറ്റ
മഴകുണ്ടായിരുന്നന്നു കാഴ്ചയിലുടലിന്നും
ചോരയിമ്മെയ്യില്‍ചോരയിമ്മെയ്യിൽ നിന്നു മെല്ലെമെല്ലെവേ ജീവ-
ചോരനാം കാലമിപ്പോൾ കുടിച്ചുവറ്റിക്കയാൽ
ചോരനാം കാലമിപ്പോള്‍ കുടിച്ചുവറ്റിക്കയാല്‍
നീരറ്റു വറണ്ടേറ്റം വെനലില്‍വെനലിൽ നിറം കെട്ടു
പാരില്‍പാരിൽ വീണുണങ്ങുന്ന പൂഞ്ചെടി പോലായിവന്‍പോലായിവൻ
കവര്‍ന്നുപോയികവർന്നുപോയി കാലം കായത്തിന്‍കായത്തിൻ കെല്പുമെന്ന
ല്ലിവന്റെ മനോബലം ബുദ്ധിശക്തിയുമെല്ലാം
എന്നതു കേട്ടു ചോദിച്ചീടിനാന്‍ചോദിച്ചീടിനാൻ തിരുമേനി :
“വന്നു കൂടുമോ ചൊല്‍കീയവസ്ഥചൊൽകീയവസ്ഥ മറ്റുള്ളോര്‍ക്കുംമറ്റുള്ളോർക്കും?
എല്ലാവർക്കുമിതുവന്നു ചേരുമോ?യിവനെപ്പോൽ
എല്ലാവര്‍ക്കുമിതുവന്നു ചേരുമോ?യിവനെപ്പോല്‍
വല്ല പാവങ്ങള്‍ക്കുമേപാവങ്ങൾക്കുമേ വരുവെന്നുണ്ടോ സൂതാ?”
ചൊല്ലിനാനുടന്‍ചൊല്ലിനാനുടൻ ഛന്ദന്‍ഛന്ദൻ : “ഭാവുകാത്മാവേ ! ഭൂമി
വല്ലഭകുമാരക, വാര്‍ദ്ധക്യംവാർദ്ധക്യം നിമിത്തമായ്
അല്ലലീവണ്ണമിവനെപ്പോലെയിത്രയേറെ
ക്കൊല്ലങ്ങൾ ജീവിച്ചിരുന്നീടുകിലുണ്ടാമാർക്കും”
ക്കൊല്ലങ്ങള്‍ ജീവിച്ചിരുന്നീടുകിലുണ്ടാമാര്‍ക്കും”
സത്വരം തിരുമെനി ചോദിച്ചു വീണ്ടും :“ ഞാനി
ങ്ങെത്രനാള്‍ങ്ങെത്രനാൾ വാണീടിലുമീവിധമാമോ ഛന്ദാ?
എന്‍പ്രിയഎൻപ്രിയ യശോധരതാനുമിങ്ങനെയാമോ
യെൺപതുകൊല്ലമിനിക്കഴിഞ്ഞാലയ്യോ കഷ്ടം !
യെണ്‍പതുകൊല്ലമിനിക്കഴിഞ്ഞാലയ്യോ കഷ്ടം !
ജാലിനി താനും കൊച്ചു ഹസ്തയും ഗൌതമിയും
കാലത്താല്‍കാലത്താൽ ഗംഗതാനും മറ്റിഷ്ടജനങ്ങളും
എല്ലാമിങ്ങനെ വയസ്സേറി വാര്‍ദ്ധക്യംവാർദ്ധക്യം വന്നു
വല്ലാത്ത ബീഭത്സരൂപങ്ങളായ്ത്തീര്‍ന്നീടുമോബീഭത്സരൂപങ്ങളായ്ത്തീർന്നീടുമോ?
ചൊല്ലുക”ന്നതു കേട്ടു സൂതനും “മഹാമതേ!
കില്ലില്ലയീ വാര്‍ദ്ധക്യംവാർദ്ധക്യം വന്നീടുമാര്‍ക്കുമെന്നാന്‍വന്നീടുമാർക്കുമെന്നാൻ
“എന്നാല്‍“എന്നാൽ തേര്‍തേർ തിരിച്ചീടുക, മടങ്ങി ഞാ-
നെന്നുടെയരമനയ്ക്കായ്‌ത്തന്നെ പോകാമിനി
എന്നുമേ കാണ്മാന്‍കാണ്മാൻ കാംക്ഷിയാതുള്ള കാഴ്ച കണ്ടേ
നിന്നു ഹാ മതി മതി !-എന്നുമോതിനാന്‍എന്നുമോതിനാൻ നാഥന്‍നാഥൻ
ഭംഗിതേടുന്ന കൊട്ടാരത്തിങ്കലെത്തീടിനാന്‍കൊട്ടാരത്തിങ്കലെത്തീടിനാൻ
മംഗലമൂര്‍ത്തിമംഗലമൂർത്തി കൊച്ചുത്തമ്പുരാന്‍കൊച്ചുത്തമ്പുരാൻ വൈകുന്നേരം
തെരിക്കെന്നങ്ങു പരിജനങ്ങളുത്സാഹമാ-
ർന്നൊരുക്കിയുള്ളോരമൃതേത്തിന്റെ വട്ടങ്ങളിൽ
ര്‍ന്നൊരുക്കിയുള്ളോരമൃതേത്തിന്റെ വട്ടങ്ങളില്‍
രുചി തോന്നീലൊന്നിലും സ്വാമിക്കു ശരച്ചന്ദ്ര
രുചിരാപൂപങ്ങള്‍രുചിരാപൂപങ്ങൾ തേങ്കനികളിവയിലും
എന്നല്ല മനം മയക്കീടുവാന്‍മയക്കീടുവാൻ മിടുക്കേറും
സുന്ദരിമാരാം തന്റെ ദാസിമാര്‍ദാസിമാർ നൃത്തങ്ങളില്‍നൃത്തങ്ങളിൽ
പാടവം പണിപ്പെട്ടു കാട്ടിയെന്നാലും തൃക്ക
ണ്ണോടിച്ചുമില്ലവരിലൊരിക്കല്പോലും ദേവന്‍ദേവൻ
തിരുവാമൊഴിഞ്ഞൊന്നുമുരിയാടിയുമില്ല
കരുണാനിധിയുള്ളില്‍കരുണാനിധിയുള്ളിൽ കാളുന്ന ചിന്തയാലേ
അതുകണ്ടുള്ളെരിഞ്ഞു കരഞ്ഞു കാല്‍ക്കല്‍കാൽക്കൽ വീണു
മൃദുവായ് തൊണ്ടവിങ്ങിച്ചോദിച്ചു യശോധര
“പ്രാണവല്ലഭ ഭവാനിവളില്‍പ്പോലുമിപ്പോള്‍ഭവാനിവളിൽപ്പോലുമിപ്പോൾ
കാണിയും രസം തോന്നാതായിതോ കൃപാനിധേ!“
അന്തരാത്മാവില്‍അന്തരാത്മാവിൽ ദുഃഖമേകുന്നിതെനിക്കൊക്കെ
അന്തരിച്ചുപോമൊരുകാലത്തെന്നോർക്കയാലേ
അന്തരിച്ചുപോമൊരുകാലത്തെന്നോര്‍ക്കയാലേ
സ്നേഹം സൌന്ദര്യം ശക്തിയെല്ലാം പോയീടുമല്ലോ
ദേഹം വാര്‍ദ്ധക്യമേറികൂന്നുപോമല്ലോവാർദ്ധക്യമേറികൂന്നുപോമല്ലോ നാഥേ
ചേണാര്‍ന്നചേണാർന്ന ചുണ്ടു ചേര്‍ത്തുചേർത്തു ചുംബിച്ചു സുദൃഢമായ്
പ്രാണപ്രേമങ്ങളുള്ളിലടച്ചു ശയിച്ചാലും
അക്കാണും ഗിരീന്ദ്രശൃംഗത്തിന്മേല്‍ഗിരീന്ദ്രശൃംഗത്തിന്മേൽ ചെന്താരിന്റെ
സൽക്കാന്തി ചിന്തും സന്ധ്യാരാഗത്തെക്കടന്നുടൻ
സല്‍ക്കാന്തി ചിന്തും സന്ധ്യാരാഗത്തെക്കടന്നുടന്‍
നല്‍ക്കരിനിറംനൽക്കരിനിറം പൂണ്ട യാമിനി കവരുമ്പോ
ളൊക്കവേ വിളറിമങ്ങിപ്പിന്നെയിരുട്ടാമേ
കണ്ടു ഞാന്‍ഞാൻ പ്രിയേയിന്നീ വസ്തുതയതോര്‍ത്തെന്നുള്‍വസ്തുതയതോർത്തെന്നുൾ
ത്തണ്ടു മാഴ്കുന്നു പാരം പേടിയും തോന്നുന്നിതേ
മര്‍ത്ത്യരെമർത്ത്യരെ വൃദ്ധരാക്കും കാലമാം ഘാതകന്റെ
ഹസ്തത്തില്‍നിന്നീഹസ്തത്തിൽനിന്നീ സ്നേഹരസത്തെ രക്ഷിക്കുവാന്‍രക്ഷിക്കുവാൻ
ഇത്തരമരുള്‍ഇത്തരമരുൾ ചെയ്തു നിദ്രയുംവിട്ടു പട്ടു
മെത്തമേല്‍മെത്തമേൽ സുഖമില്ലാതിരുന്നൂ രാവില്‍രാവിൽ ദേവന്‍ദേവൻ
ആ രാത്രി ശുദ്ധോദനമന്നവന്നുറങ്ങുമ്പോ
ളോരോരോ ഭയാനകസ്വപ്നങ്ങൾ കണ്ടീടിനാൻ
ളോരോരോ ഭയാനകസ്വപ്നങ്ങള്‍ കണ്ടീടിനാന്‍
ഒന്നാമതതിശോഭ ചേര്‍ന്നേറ്റംചേർന്നേറ്റം വിശാലമായ്
പൊന്നുകൊണ്ടുള്ള സൂര്യപ്രതിമ നടുക്കാര്‍ന്നുനടുക്കാർന്നു
മിന്നുന്ന മഹേന്ദ്രക്ഷേത്രത്തിലെ കൊടിക്കൂറ
മന്നവന്‍മന്നവൻ കണ്ടാന്‍കണ്ടാൻ പൊങ്ങിപ്പറന്നു നില്‍ക്കുന്നതുംനിൽക്കുന്നതും
അഴുക്കുപറ്റീടിനോരാപ്പതാകയും പേറി
ക്കിഴക്കേക്കോട്ടവാതില്‍ക്കിഴക്കേക്കോട്ടവാതിൽ കടന്നു പോകുന്നതും
പിന്നെ രണ്ടാമതായിക്കണ്ടിതു നൃപന്‍നൃപൻ തടി
ച്ചുന്നതങ്ങളാം പത്തു കൊലയാനകള്‍കൊലയാനകൾ ചേര്‍ന്നുചേർന്നു
തെക്കോട്ടേയ്ക്കുള്ള വഴിയൂടെ പോവതുമവ
യ്ക്കൊക്കെയ്ക്കും മുന്‍പിലുള്ളമുൻപിലുള്ള വാരണവീരന്റെ മേല്‍മേൽ
തന്നുടെ കുമാരകന്താനെഴുന്നള്ളുന്നതും
പിന്നെയുള്ളവയിന്മേല്‍പിന്നെയുള്ളവയിന്മേൽ മറ്റുള്ളോരിരിപ്പതും
മൂന്നാമതായിക്കണ്ടു രഥമൊന്നേറ്റം പ്രഭ
ചേര്‍ന്നുചേർന്നു മിന്നീടുമതു കണ്ടാല്‍കണ്ടാൽ കണ്ണുകള്‍കണ്ണുകൾ മങ്ങും
വെളുത്ത ധൂമങ്ങളുച്ഛ്വസിച്ചുമഗ്നിജ്വാല
യിളകും മട്ടു നുര തള്ളിയും നാലശ്വങ്ങള്‍നാലശ്വങ്ങൾ
വലിച്ചുപോകുന്നോരപ്പള്ളിത്തേരുള്ളിൽ സ്വൈരം,
വലിച്ചുപോകുന്നോരപ്പള്ളിത്തേരുള്ളില്‍ സ്വൈരം,
ജ്വലിക്കും കാന്തിയാര്‍ന്നുകാന്തിയാർന്നു സിദ്ധാര്‍ത്ഥന്‍സിദ്ധാർത്ഥൻ സ്ഥിതി ചെയ്തു
കണ്ടിതു നാലാമതു മന്നവന്‍മന്നവൻ ചിത്രമൊരു
വണ്ടിതന്‍വണ്ടിതൻ ചക്രമുരുണ്ടുരുണ്ടു പോകുന്നതും
കത്തുന്ന കാഞ്ചനം കൊണ്ടുള്ളതാനതില്‍കൊണ്ടുള്ളതാനതിൽ കുംഭ
മുത്തമരത്നങ്ങള്‍പൂണ്ടുള്ളതാംമുത്തമരത്നങ്ങൾപൂണ്ടുള്ളതാം ദളങ്ങളും
ചട്ടമായ് പല വിചിത്രാര്‍ത്ഥവാക്യങ്ങളതിന്‍വിചിത്രാർത്ഥവാക്യങ്ങളതിൻ-
പട്ടയില്‍പട്ടയിൽ ചുറ്റുമെഴുതീട്ടുണ്ടു വിശദമായ്
ആയതു തിരിയവേ കൊള്ളിചുറ്റുമ്പോല്‍കൊള്ളിചുറ്റുമ്പോൽ തോന്നു
മായതമതിന്‍മായതമതിൻ ധ്വനി സംഗീതം പോലെ കേള്‍ക്കുംകേൾക്കും
അഞ്ചാമതൊരു പെരുമ്പറ പട്ടണത്തിന്നു
മഞ്ചിതങ്ങളാമടുത്തുള്ളൊരു കുന്നുകള്‍ക്കുംകുന്നുകൾക്കും
മദ്ധ്യത്തില്‍മദ്ധ്യത്തിൽ സ്ഥാപിച്ചിരിക്കുന്നതും കണ്ടൂ നൃപന്‍നൃപൻ
സിദ്ധാര്‍ത്ഥനിരുമ്പുകോല്‍കൊണ്ടതുസിദ്ധാർത്ഥനിരുമ്പുകോൽകൊണ്ടതു കൊട്ടുന്നതും
ഇടിവെട്ടീടുംവണ്ണമതിന്റെ മന്ദ്രനാദ-
മുടനംബരം തിങ്ങുന്നതു കേള്‍ക്കയുംകേൾക്കയും ചെയ്തു
ആറാമതൊരു മഹാഗൊപുരം നഗരത്തി
ലേറും പ്രൌഢിയില്‍പ്രൌഢിയിൽ പൊങ്ങി മേഘത്തില്‍മേഘത്തിൽ മുട്ടീടുന്ന
==പേജ് നമ്പര്‍നമ്പർ 165==
ശൃംഗാഗ്രം പൂണ്ടു മിന്നീടുന്നതും കുമാരകന്‍കുമാരകൻ
മംഗലരൂപനതിലേറിനില്പതും കണ്ടാന്‍കണ്ടാൻ
എന്നല്ല കണ്ടിതങ്ങുനിന്നുടൻ തൃക്കൈകളാൽ
എന്നല്ല കണ്ടിതങ്ങുനിന്നുടന്‍ തൃക്കൈകളാല്‍
മിന്നീടും പലവിധരത്നങ്ങള്‍പലവിധരത്നങ്ങൾ വാരിയവന്‍വാരിയവൻ
വര്‍ഷിക്കുന്നതുമവവർഷിക്കുന്നതുമവ താഴത്തു വീഴുന്നേരം
ഹര്‍ഷംഹർഷം പൂണ്ടോടിത്തിക്കി ജനങ്ങളെത്തിത്തമ്മില്‍ജനങ്ങളെത്തിത്തമ്മിൽ
മത്സരിച്ചദ്ധനങ്ങള്‍മത്സരിച്ചദ്ധനങ്ങൾ പെറുക്കിക്കൊണ്ടു പാര
മുത്സാഹമോടേ നാലുദിക്കിലും പോകുന്നതും
ഏഴാമതായിക്കിനാവതിങ്കല്‍ഏഴാമതായിക്കിനാവതിങ്കൽ പിന്നെയൊരു
കേഴുന്ന ശബ്ദം കേട്ടിതെന്നല്ല കണ്ടു നൃപന്‍നൃപൻ
കരഞ്ഞും പല്‍പൽ കടിച്ചും വായില്‍വായിൽ കൈവിരല്‍കൈവിരൽ ചേര്‍ത്തുചേർത്തു-
മെരിഞ്ഞ ഹൃദയം പൂണ്ടാറുപേര്‍പൂണ്ടാറുപേർ പോകുന്നതും
ഇക്കിനാവുകളേഴും കണ്ടകതാരില്‍കണ്ടകതാരിൽ പേടി
കൈക്കൊണ്ടു പണ്ഡിതന്മാരോടറിവിച്ചു നൃപന്‍നൃപൻ
ആര്‍ക്കുമേആർക്കുമേ പൊരുളറിയാവതല്ലെന്നു കണ്ടു
ചീര്‍ക്കുംചീർക്കും കോപവുമുള്ളില്‍കോപവുമുള്ളിൽ താപവും പൂണ്ടു ചൊന്നാന്‍ചൊന്നാൻ :
“വല്ലാത്ത വിപത്തുകള്‍വിപത്തുകൾ വല്ലതും വരുന്നുണ്ടാ-
മല്ലെങ്കിലിദ്ദുസ്സ്വപ്നം കാണുവാനുണ്ടോ ബന്ധം?
ദേവസങ്കൽപ്പമെന്തെന്നറിഞ്ഞീലോരുന്നീല
ദേവസങ്കല്‍പ്പമെന്തെന്നറിഞ്ഞീലോരുന്നീല
കേവലമൊന്നും നിങ്ങള്‍നിങ്ങൾ പണ്ഡിതമ്മന്യന്മാരേ !“
ഇങ്ങനെ സ്വപ്നാര്‍ത്ഥങ്ങളറിവാന്‍സ്വപ്നാർത്ഥങ്ങളറിവാൻ പഴുതില്ലാ-
തങ്ങുള്ള ജനമെല്ലാം ഖിന്നത തേടീടുമ്പോള്‍തേടീടുമ്പോൾ
മംഗലമായ മാന്തോലുടുത്തു മുനിപോലെ
യെങ്ങോ നിന്നൊരു വൃദ്ധനാരുമറിയാത്തോന്‍വൃദ്ധനാരുമറിയാത്തോൻ
കോട്ടമെന്നിയേ നൃപമന്ദിരം നോക്കിയങ്ങാ-
ക്കോട്ടവാതിലും കടന്നുഴറി വന്നെത്തിനാന്‍വന്നെത്തിനാൻ
മന്നവന്‍മന്നവൻ കണ്ട കിനാവിന്‍കിനാവിൻ പൊരുള്‍പൊരുൾ പറയണം
സന്നിധാനത്തിലെനിക്കെത്തണമെന്നു ചൊല്ലി
അനുവാദവും വാങ്ങിയകത്തു പൂകീടിനാന്‍പൂകീടിനാൻ
മനുജേശ്വരൻ തന്നെകണ്ടാനമഹാഭാഗൻ
മനുജേശ്വരന്‍ തന്നെകണ്ടാനമഹാഭാഗന്‍
അര്‍ദ്ധരാത്രിയില്‍അർദ്ധരാത്രിയിൽ നൃപന്‍നൃപൻ ദര്‍ശിച്ചദർശിച്ച കിനാവിന്റെ
വൃത്താന്തം കേട്ടു ഭക്തിബഹുമാനങ്ങളോടും
വന്ദിച്ചു സ്വയം വന്ദ്യനാമവനരുള്‍വന്ദ്യനാമവനരുൾ ചെയ്താന്‍ചെയ്താൻ
“മന്ദിരമിതു മഹാഭാഗ്യപൂരിതം വിഭോ !
ഉദയാദ്രിയില്‍നിന്നുഉദയാദ്രിയിൽനിന്നു പൊങ്ങുന്ന ഭാനുമാന്റെ
കതിരിന്‍കതിരിൻ ദീപ്തിയിലും കേമമാം പ്രഭയിപ്പോള്‍പ്രഭയിപ്പോൾ
ഇതില്‍ഇതിൽ നിന്നുദിച്ചുടന്‍നിന്നുദിച്ചുടൻ പരന്നു ലോകത്തിന്റെ
ഹൃദയാന്ധകാരങ്ങള്‍ഹൃദയാന്ധകാരങ്ങൾ നീക്കീടുമറിഞ്ഞാലും
അനര്‍ത്ഥങ്ങളായങ്ങുഅനർത്ഥങ്ങളായങ്ങു കരുതും സ്വപ്നമേഴു
മനഘമതേ! ലോകാനന്ദഹേതുക്കളല്ലോ
ഒന്നാമതായിബ്ഭവാന്‍ഒന്നാമതായിബ്ഭവാൻ കണ്ടതുജ്ജ്വലമായോ-
രിന്ദ്രാങ്കമാര്‍ന്നരിന്ദ്രാങ്കമാർന്ന കൊടിക്കൂറയല്ലല്ലീ പാര്‍ക്കില്‍പാർക്കിൽ?
യജ്ഞനിഷ്ഠമായീടും പ്രാചീനമതമിനി
വിജ്ഞരത്നമേ, വീണുപോമെന്നാണതിനര്‍ത്ഥംവീണുപോമെന്നാണതിനർത്ഥം
പുതിയ ധര്‍മ്മംധർമ്മം പ്രസരിച്ചീടുമെങ്ങും മേലി-
ലതിനാലിന്ദ്രാദിദേവതകള്‍ലതിനാലിന്ദ്രാദിദേവതകൾ മങ്ങിപ്പോകും
മനുജർക്കെന്നപോലുണ്ടന്തമദ്ദേവകൾക്കും
മനുജര്‍ക്കെന്നപോലുണ്ടന്തമദ്ദേവകള്‍ക്കും
ദിനങ്ങള്‍ദിനങ്ങൾ പോകും പടി കല്പങ്ങള്‍കല്പങ്ങൾ താനും പോമേ
പിന്നെയപ്പത്തു ദന്തിവീരന്മാര്‍ദന്തിവീരന്മാർ മഹീപതേ
മന്നിടം കുലുങ്ങീടും ധാടിയില്‍ധാടിയിൽ നടന്നില്ലേ?
അവയാലവന്‍അവയാലവൻ രാജ്യം വെടിഞ്ഞുപോകും പിന്നെ
ബ്‌ഭുവനമിളക്കീടും സ്ഥാപിക്കും സത്യമതം.
അഗ്നിയെ വമിക്കും നാലശ്വങ്ങള്‍നാലശ്വങ്ങൾ കണ്ടുള്ളവ
വിഘ്നമറ്റെഴും നാലു സത്യങ്ങള്‍സത്യങ്ങൾ മഹീപതേ
അവയാല്‍അവയാൽ സന്ദേഹാന്ധകാരങ്ങള്‍സന്ദേഹാന്ധകാരങ്ങൾ നീങ്ങി സ്വയ-
മവികല്പജ്ഞാനനിർവാണവുമവന്നുണ്ടാം
മവികല്പജ്ഞാനനിര്‍വാണവുമവന്നുണ്ടാം
കനകകുംഭം പൂണ്ടു തിരിയും ചക്രം കേള്‍ക്കകേൾക്ക
യനഘധര്‍മ്മചക്രംയനഘധർമ്മചക്രം ത്വത്സുതന്‍ത്വത്സുതൻ സ്ഥാപിപ്പതാം
അവനായതു ലോകസമക്ഷമിനിയെങ്ങും
പ്രവർത്തിപ്പിക്കുമെന്നുമോർക്കുക മഹാമതേ
പ്രവര്‍ത്തിപ്പിക്കുമെന്നുമോര്‍ക്കുക മഹാമതേ
പിന്നെ നിന്‍നിൻ പുത്രന്‍പുത്രൻ പെരുംപറ കൊട്ടീടുന്നതു
തന്നുടെ ധര്‍മ്മമുപദേശിപ്പതറികധർമ്മമുപദേശിപ്പതറിക നീ
ഉന്നതമായ മഹാഗോപുരം ത്വല്‍സുതന്റെത്വൽസുതന്റെ
യുന്നിദ്രഗുണോത്കൃഷ്ടമാകുമാഗമമല്ലോ
അരിയരത്നങ്ങങ്ങതിൽ നിന്നവൻ കോരി
അരിയരത്നങ്ങങ്ങതില്‍ നിന്നവന്‍ കോരി
ച്ചൊരിവതതിലുള്ള തത്വരത്നങ്ങളല്ലോ
ആറുപേര്‍ആറുപേർ മുറവിളി കൂട്ടിപ്പോയില്ലേ?യവ
രാറു ദര്‍ശനപ്രവര്‍ത്തകന്മാര്‍ദർശനപ്രവർത്തകന്മാർ നരപതേ!
സ്പഷ്ടമാം തത്വോപദേശംകൊണ്ടുമസന്ദേഹ
ക്ലിഷ്ടമാം വാദം കൊണ്ടുമവരെ നിന്‍നിൻ കുമാരന്‍കുമാരൻ
ബുദ്ധനായ്, പരാജിതനാക്കീടും തങ്ങളുടെ
സിദ്ധാന്തങ്ങളിലുള്ള മൌഢ്യവും കാണുമവര്‍കാണുമവർ
ഇങ്ങനെ ഭാവൻ രാവിൽ ദർശിച്ചോരസ്സ്വപ്നങ്ങൾ
ഇങ്ങനെ ഭാവന്‍ രാവില്‍ ദര്‍ശിച്ചോരസ്സ്വപ്നങ്ങള്‍
സംഗതാര്‍ത്ഥങ്ങളെല്ലാംസംഗതാർത്ഥങ്ങളെല്ലാം ധരിക മഹാപ്രഭോ !
മംഗലേതരചിന്ത വെടിഞ്ഞു മനതാരില്‍മനതാരിൽ
തുംഗമാമനന്ദമാണുണ്ടാകേണ്ടതുമിപ്പോൾ
തുംഗമാമനന്ദമാണുണ്ടാകേണ്ടതുമിപ്പോള്‍
ഇമ്മഹാഭാഗ്യങ്ങളെന്‍ഇമ്മഹാഭാഗ്യങ്ങളെൻ ഭഗവാനുണ്ടാമെല്ലാം
സന്മതേ മറ്റൊരാള്‍ക്കുമറ്റൊരാൾക്കു സിദ്ധിക്കാ ധരിക്ക നീ
മുണ്‍ദിതംമുൺദിതം ഭിക്ഷുവിന്റെ മൂര്‍ദ്ധാവുമൂർദ്ധാവു വിഭോ മണി-
മണ്ഡിതമഹാരാജമൌലിയെക്കാളും മാന്യം
നിര്‍ണ്ണയംനിർണ്ണയം യമിയുടെ കാഷായം നൃപേന്ദ്രന്റെ
സ്വര്‍ണ്ണകഞ്ചുകങ്ങളെക്കാള്‍സ്വർണ്ണകഞ്ചുകങ്ങളെക്കാൾ വില പോരുന്നതാം.”
എന്നരുള്‍എന്നരുൾ ചെയ്തമ്മഹാനേറിയ ഭക്തിയോടും
മന്നില്‍മന്നിൽ വീണുടന്‍വീണുടൻ ചെയ്തു മൂന്നുരു നമസ്കാരം.
പിന്നെവനെഴുന്നേറ്റു മാറിപ്പോവതുകണ്ടു
മന്നവന്‍മന്നവൻ സമ്മാനമെകീടുവാന്‍സമ്മാനമെകീടുവാൻ കല്പിച്ചിതു
കണ്ടീലയമ്മഹാത്മാവെയെങ്ങുമേയപ്പോളെന്ന
ല്ലിണ്ടലാർന്നാരാഞ്ഞവരിന്ദുക്ഷേത്രത്തിനുള്ളിൽ
ല്ലിണ്ടലാര്‍ന്നാരാഞ്ഞവരിന്ദുക്ഷേത്രത്തിനുള്ളില്‍
വൃത്താന്തം വിഷണ്ണനാം മന്നവന്‍മന്നവൻ കേട്ടു തന്റെ
ചിത്തമാശ്ചര്യപരാധീനമായെന്നാകിലും
സത്വരം സിദ്ധാര്‍ത്ഥനുസിദ്ധാർത്ഥനു മുന്‍പിലത്തെക്കാള്‍മുൻപിലത്തെക്കാൾ സുഖ
മെത്തീടും വിഷയഭോഗങ്ങല്‍വിഷയഭോഗങ്ങൽ നല്‍കുവാന്‍നൽകുവാൻ തന്നെ
കൽപ്പിച്ചാൻ നാലുക്കെട്ടിൽ നർത്തകീജനങ്ങടെ
കല്‍പ്പിച്ചാന്‍ നാലുക്കെട്ടില്‍ നര്‍ത്തകീജനങ്ങടെ
ചൊൽപ്പടി കുരങ്ങാടുമവനെന്നോർക്കയാലേ
ചൊല്‍പ്പടി കുരങ്ങാടുമവനെന്നോര്‍ക്കയാലേ
എന്നല്ല നരപതി പിന്നെയക്കോട്ടവാതില്‍പിന്നെയക്കോട്ടവാതിൽ
നന്നായിക്കാത്തുകൊൾവാനിരട്ടിയാളാക്കിപോൽ
നന്നായിക്കാത്തുകൊള്‍വാനിരട്ടിയാളാക്കിപോല്‍
നൂനമങ്ങനെതന്നെഭവിച്ചൂ സിദ്ധാര്‍ത്ഥനുസിദ്ധാർത്ഥനു
മാനസതാരില്‍മാനസതാരിൽ മറ്റു ജനത്തിന്‍ജനത്തിൻ സുഖസ്ഥിതി,
ഉള്ളപോലറിവാനും ജീവിതപ്പുഴയുപ്പു
വെള്‍ലമോവെൾലമോ മധുവൊഴുക്കോയെന്നു തിരിപ്പാനും
പിന്നെയുമ്മോഹമേറിവരികമൂലം വീണ്ടും
തന്നുടെ പിതാവോടു ഭഗവാനര്‍ത്ഥിച്ചിതുഭഗവാനർത്ഥിച്ചിതു :
“ഇപ്പുരവാസികളെയുള്ളപോലൊന്നു കാണ്മാന്‍കാണ്മാൻ
മല്‍മൽ പ്രിയതാത ! മനക്കാമ്പിലുണ്ടാശ,
അന്നു നിന്തിരുവടിയശുഭദൃശ്യങ്ങളി-
ലൊന്നുമെന്‍ലൊന്നുമെൻ ദൃഷ്ടിപഥമെത്തായ്‌വാന്‍ദൃഷ്ടിപഥമെത്തായ്‌വാൻ സൂക്ഷിച്ചതാം
എന്നു തോന്നീടും നീളേ ജനങ്ങളെന്നെ നോക്കി
നിന്ന ഭംഗിയുമാഡംബരവും നിനയ്ക്കുമ്പോള്‍നിനയ്ക്കുമ്പോൾ
എന്നാലുമറിയാതെയിരുനീലമ്മോടിക
ളെന്നുമുള്ളവസ്ഥകളല്ലെന്നു നൃപതേ ഞാന്‍ഞാൻ
സന്ദേഹമേതും വേണ്ട നിന്തിരുവടിയുടെ
നന്ദനൻ രാജ്യാർഹനായുള്ളതുമിവനല്ലോ
നന്ദനന്‍ രാജ്യാര്‍ഹനായുള്ളതുമിവനല്ലോ
വീടുകള്‍വീടുകൾ വെവ്വേറായ വൃത്തികളിത്യാദിയും
നാടുവാഴുവാനുള്ളപോലറിയേണ്ടല്ലോ
ആകയാലനുജ്ഞനല്‍കുകആകയാലനുജ്ഞനൽകുക ഞാന്‍ഞാൻ പുരം കണ്ടു
വൈകാതെ വന്നീടുവാനാരുമേയറിയാതെ
കില്ലില്ല ജനതതന്‍ജനതതൻ സുഖജീവിതം കണ്ടു
നല്ല സംതൃപ്തിയുണ്ടാമെനിക്കു മനക്കാമ്പില്‍മനക്കാമ്പിൽ
അല്ലെങ്കില്‍അല്ലെങ്കിൽ ദുഃഖങ്ങള്‍ദുഃഖങ്ങൾ കണ്ടേറെ ഞാന്‍ഞാൻ ഖേദിക്കിലു
മെല്ലമെന്‍മെല്ലമെൻ വിജ്ഞാനത്തെ വര്‍ദ്ധിപ്പിച്ചീടുമല്ലോവർദ്ധിപ്പിച്ചീടുമല്ലോ
അനുയായികളോടും നാളെ മദ്ധ്യാഹനത്തിങ്ക
ലനഘാത്മാവേ പോയി നഗരം കാണട്ടെ ഞാന്‍ഞാൻ
മന്നവനതുകേട്ടു മന്ത്രിമാരോടു ചൊന്നാ
“നുന്നതാശയന്മാരെയെന്തുരചെയ്‌വൂ നിങ്ങള്‍നിങ്ങൾ
പിന്നെയും കൊതിക്കുന്നു നന്ദനന്‍നന്ദനൻ പുരം കാണ്മാന്‍കാണ്മാൻ
മുന്നമുണ്ടായോരനർത്ഥങ്ങളോർത്തെനിക്കുള്ളിൽ
മുന്നമുണ്ടായോരനര്‍ത്ഥങ്ങളോര്‍ത്തെനിക്കുള്ളില്‍
സമ്മതിക്കുവാന്‍സമ്മതിക്കുവാൻ ദണ്ഡം തോന്നുന്നിതൊരുവേള
നന്മതാന്‍നന്മതാൻ കുമാരകനിക്കുറി വന്നെന്നുമാം
കോട്ടമെന്നിയേ പുറത്തിറക്കിപ്പഴക്കിയാല്‍പുറത്തിറക്കിപ്പഴക്കിയാൽ
കാട്ടുമാറില്ല പരിഭ്രമങ്ങളൊന്നും പിന്നെ
അതുകൊണ്ടനുമതിനൽകയല്ലീ നല്ലൂ
അതുകൊണ്ടനുമതിനല്‍കയല്ലീ നല്ലൂ
സുതനെയയയ്ക്കുവാന്‍സുതനെയയയ്ക്കുവാൻ നിങ്ങളും കഥിക്കുകില്‍”കഥിക്കുകിൽ”
“കാണട്ടേ കുമാരകന്‍കുമാരകൻ കാണേണ്ടതെല്ലാമെന്നാല്‍കാണേണ്ടതെല്ലാമെന്നാൽ
വേണം കൂടവേ ചില ദൂതരും യാത്രയതില്‍യാത്രയതിൽ
അതിസാമർത്ഥ്യമുള്ളോരായിരിക്കണമവർ
അതിസാമര്‍ത്ഥ്യമുള്ളോരായിരിക്കണമവര്‍
മതിയില്‍മതിയിൽ കുമാരനുവല്ല മാറ്റവും കണ്ടാല്‍കണ്ടാൽ
അതു തത്ക്ഷണം സൂക്ഷിച്ചറിഞ്ഞ് വന്നു നമ്മോ
ടതുപോലുരയ്ക്കണമൊക്കെയുമപ്പോളപ്പോൾ”
ടതുപോലുരയ്ക്കണമൊക്കെയുമപ്പോളപ്പോള്‍”
എന്നോതി മന്ത്രിമാരും സമ്മതിക്കയാല്‍സമ്മതിക്കയാൽ നൃപന്‍നൃപൻ
നന്ദനർത്ഥിച്ചപോലനുജ്ഞ നൽകീടിനാൻ
നന്ദനര്‍ത്ഥിച്ചപോലനുജ്ഞ നല്‍കീടിനാന്‍
പിറ്റേന്നാള്‍പിറ്റേന്നാൾ മദ്ധ്യാഹനത്തില്‍മദ്ധ്യാഹനത്തിൽ ഛന്ദനോടൊത്തു പുരി
ചുറ്റിക്കാണുവാന്‍ചുറ്റിക്കാണുവാൻ പുറപ്പെട്ടിതു ഭഗവാനും
ചെട്ടിവേഷം പൂണ്ടിതപ്പൂജ്യനാം തിരുവടി
കെട്ടിനാന്‍കെട്ടിനാൻ ലേഖകന്റെ വേഷവുമുടന്‍വേഷവുമുടൻ ഛന്ദന്‍ഛന്ദൻ
വട്ടമീവണ്ണമായിത്തങ്ങളെയാരും കണ്ടു
മുട്ടിയാൽപ്പോലുമറിഞ്ഞീടാതെ നടന്നവർ
മുട്ടിയാല്‍പ്പോലുമറിഞ്ഞീടാതെ നടന്നവര്‍
കലപന ലഭിക്കയാല്‍ലഭിക്കയാൽ കാവല്‍നിന്നീടുംകാവൽനിന്നീടും ഭട
രപ്പൊഴേ തുറന്നുള്ള കോട്ടവാതിലിലൂടെ
വാഹനാദികളൊന്നും കൂടാതെ പരിഷ്കാര
സാഹസമേലാത്തൊരാ വഴിയേ പോയീടിനാന്‍പോയീടിനാൻ
കൂടിനാരവര്‍കൂടിനാരവർ പല ജനങ്ങളോടും വഴി
ക്കാടലും സുഖങ്ങളുമോരോന്നു കണ്ടുകണ്ടു
പരക്കെ നാനാവര്‍ണ്ണവസ്ത്രങ്ങള്‍നാനാവർണ്ണവസ്ത്രങ്ങൾ പൂണ്ടു തിക്കി
ത്തിരക്കി ജനമാര്‍ന്നജനമാർന്ന തെരുവിലെത്തീടിനാര്‍തെരുവിലെത്തീടിനാർ
നിരവേ ചമ്പ്രമ്പടിഞ്ഞങ്ങിങ്ങു കച്ചോടക്കാ
രിരുന്നു ധാന്യവ്യഞ്ജനാദികള്‍ധാന്യവ്യഞ്ജനാദികൾ വില്‍ക്കുന്നതുംവിൽക്കുന്നതും
കൊള്ളുവാന്‍കൊള്ളുവാൻ വരുന്നവര്‍വരുന്നവർ വില പേശീടുന്നതും
കള്ളവുമസത്യവുമന്യോന്യമുരപ്പതും
മാറിപ്പോകെന്നു വിളികൂട്ടിക്കൊണ്ടുടന്‍വിളികൂട്ടിക്കൊണ്ടുടൻ ഭാരം
പേറിക്കല്ലുരുളാര്‍ന്നപേറിക്കല്ലുരുളാർന്ന വണ്ടികളെത്തുന്നതും
വല്ലവണ്ണവും ഞെക്കിഞെരുക്കിയതുകളെ
മെല്ലെമെല്ലെക്കാളകള്‍മെല്ലെമെല്ലെക്കാളകൾ വലിച്ചുപോകുന്നതും
പല്ലക്കില്‍പല്ലക്കിൽ പ്രഭുക്കളെയെടുത്തു വാഹകന്മാര്‍വാഹകന്മാർ
നല്ല പാട്ടുകള്‍പാട്ടുകൾ പാടി വന്നണഞ്ഞീടുന്നതും
വല്ലാത്ത വെയിലെറ്റു വിയര്‍ത്തുവിയർത്തു ഭാരമേന്തി
ക്കല്യരാം ചുമട്ടുകാര്‍ചുമട്ടുകാർ കഷ്ണിച്ചു തിരിവതും
അടുത്ത കിണറ്റില്‍നിന്നൊരുകിണറ്റിൽനിന്നൊരു കുംഭത്തില്‍കുംഭത്തിൽ ജല
മെടുത്തു തലയില്‍തലയിൽ വച്ചൊരു കൈകൊണ്ടു താങ്ങി
ഝടുതി മറ്റേക്കയ്യാൽ കുട്ടിയെപ്പാർശ്വത്തേറ്റി
ഝടുതി മറ്റേക്കയ്യാല്‍ കുട്ടിയെപ്പാര്‍ശ്വത്തേറ്റി
പ്പിടിച്ചും നറ്റന്നേറെയമ്മമാര്‍നറ്റന്നേറെയമ്മമാർ പോകുന്നതും
പലഹാരങ്ങൾ വിൽപ്പാൻ വച്ചിട്ടങ്ങവയ്ക്കുമേൽ
പലഹാരങ്ങള്‍ വില്‍പ്പാന്‍ വച്ചിട്ടങ്ങവയ്ക്കുമേല്‍
സ്ഥലമില്ലാതെ പറന്നീച്ചകള്‍പറന്നീച്ചകൾ ചൂഴുന്നതും
ചാലിയാര്‍ചാലിയാർ തുണികള്‍തുണികൾ നെയ്യുന്നതും ചിലര്‍ചിലർ വില്ലില്‍വില്ലിൽ
ചാലവേയിട്ടു പഞ്ഞിയടിച്ചു തെളിപ്പതും
പട്ടികളെച്ചില്‍കിട്ടാന്‍പട്ടികളെച്ചിൽകിട്ടാൻ കടികൂട്ടീടുന്നതും
ചുട്ടുകാരിരുമ്പുകള്‍ചുട്ടുകാരിരുമ്പുകൾ കൊല്ലന്മാരടിപ്പതും
ചുറ്റിയൽ കൊറടിവ കൈക്കൊണ്ടങ്ങിരുമ്പുനൂൽ
ചുറ്റിയല്‍ കൊറടിവ കൈക്കൊണ്ടങ്ങിരുമ്പുനൂല്‍
ചട്ടകള്‍ചട്ടകൾ പോരാളികള്‍ക്കായിപോരാളികൾക്കായി ചിലര്‍ചിലർ ചമപ്പതും
കുട്ടികളെഴുത്തുപള്ളിയിൽ ഗുരുമുൻപിൽ
കുട്ടികളെഴുത്തുപള്ളിയില്‍ ഗുരുമുന്‍പില്‍
വട്ടമിട്ടിരുന്നുടനുറക്കെ വായിപ്പതും
ചട്ടറ്റ വസ്ത്രം പലനിറത്തില്‍പലനിറത്തിൽ ചായം മുക്കി
കെട്ടീടുന്നതും ചിലര്‍ചിലർ വെയിലത്തങ്ങിങ്ങായി
ചട്ടയിട്ടൊലിപൂണ്ടു വാള്‍പരിശകളേന്തിവാൾപരിശകളേന്തി
പ്പട്ടാളം ദ്രുതം വഴിപകര്‍ന്നുപോകുന്നതുംവഴിപകർന്നുപോകുന്നതും
ഒട്ടകനിര നടക്കുന്നതും തന്നായക
രൊട്ടാടിയിരിപ്പതും മുതുകിന്മുഴകള്‍മേല്‍മുതുകിന്മുഴകൾമേൽ
ബുദ്ധിയിലഭിമാനമേറീടും ബ്രാഹ്മണരും
യുദ്ധത്തില്‍യുദ്ധത്തിൽ നിപുണരാം ക്ഷത്രിയവീരന്മാരും
എത്രയും താണവിടുപണികള്‍താണവിടുപണികൾ കൊണ്ടു തന്നെ
വൃത്തികള്‍വൃത്തികൾ കഴിക്കുന്ന ശൂദ്രരും ജീവിപ്പതും
ഓരോന്നുമിതുപോലെ പാര്‍ത്തുപോകുമ്പോളൊട്ടുപാർത്തുപോകുമ്പോളൊട്ടു
ദൂരത്തിലവര്‍ദൂരത്തിലവർ കണ്ടാരങ്ങൊരു ജനക്കൂട്ടം
പലമോടിവാക്കുകൾ പുലമ്പീടുന്നിതവൻ
പലമോടിവാക്കുകള്‍ പുലമ്പീടുന്നിതവന്‍
വിലസും മണിവളപോലെ നാഗത്തെകയ്യില്‍നാഗത്തെകയ്യിൽ
ചിലനേരത്തു ചുറ്റിക്കെട്ടുവാനയയ്ക്കുന്നു
ചിലപ്പോള്‍ചിലപ്പോൾ പടം വിതൃത്താടുവാന്‍വിതൃത്താടുവാൻ വിട്ടീടുന്നു
ഹാ ശിവ ശിവ കോപിപ്പിച്ചു പിന്നവന്‍പിന്നവൻ കാല
പാശം പോൽ ഭയങ്കരമൂർത്തിയാമാപ്പാമ്പിനെ
പാശം പോല്‍ ഭയങ്കരമൂര്‍ത്തിയാമാപ്പാമ്പിനെ
ആശു ചീറിച്ചു കൊത്തിക്കുന്നിതു പലവട്ടം
പാശിമാലകള്‍പാശിമാലകൾ കെട്ടിയുള്ള തന്‍തൻ ചുരയോട്ടില്‍ചുരയോട്ടിൽ
അതിനപ്പുറം ജനാവലിയൊന്നവര്‍ജനാവലിയൊന്നവർ തകില്‍തകിൽ
മൃദംഗം കുഴല്‍കുഴൽ കൊമ്പുതൊട്ട വാദ്യങ്ങളോടും
അതിമോടിയില്‍അതിമോടിയിൽ ചില ചിത്രമാം വിരിപ്പാര്‍ന്നവിരിപ്പാർന്ന
കുതിരകൂട്ടത്തോടും പട്ടുമേല്‍ക്കട്ടിയോടുംപട്ടുമേൽക്കട്ടിയോടും
ഉദിതകോലാഹലം വീട്ടിലേയ്ക്കുടന്‍വീട്ടിലേയ്ക്കുടൻ വേട്ട
വധുവെക്കൊണ്ടുവരാന്‍വധുവെക്കൊണ്ടുവരാൻ പോകുന്ന യാത്ര കണ്ടാര്‍കണ്ടാർ
വേറൊരു ദിക്കിലൊരു സതിയാള്‍സതിയാൾ പുഷ്പങ്ങളും
കൂറോടു നിവേദ്യത്തിനപ്പവും കൈയിലേന്തി
കോവിലില്‍കോവിലിൽ പോകുന്നതും കണ്ടുതേ അര്‍ത്ഥിച്ചീടാംഅർത്ഥിച്ചീടാം
ദേവനോടവള്‍ദേവനോടവൾ കച്ചോടത്തിനു വിദേശത്തില്‍വിദേശത്തിൽ
പോയ വല്ലഭന്‍വല്ലഭൻ ശീഘ്രം മടങ്ങിവരുവാനോ
ദായാദനായി മേലൊരാണ്‍കുട്ടിമേലൊരാൺകുട്ടി ജനിപ്പാനോ
ചന്തകൂടീടും ചെറുകുടിലിന്‍ചെറുകുടിലിൻ നിരകള്‍തനിരകൾത
ന്നന്തികത്തിങ്കല്‍ന്നന്തികത്തിങ്കൽ പിന്നെയപ്പുറത്തൊരു ദിക്കില്‍ദിക്കിൽ
പന്തിയിരുന്നുടൻ കന്നാന്മാർ പലവിധം
പന്തിയിരുന്നുടന്‍ കന്നാന്മാര്‍ പലവിധം
ചന്തമേറും പാത്രങ്ങള്‍പാത്രങ്ങൾ വിളക്കു കിണ്ടികളും
ഒച്ചകൂടുമാറടിച്ചോടുകള്‍ഒച്ചകൂടുമാറടിച്ചോടുകൾ കൊണ്ടും നല്ല
പിച്ചളകൊണ്ടുമുണ്ടാക്കുന്നതും കണ്ടീടിനാര്‍കണ്ടീടിനാർ
അവിടെ നിന്നു ദേവാലയഗോപുരത്തിന്റെ
സവിധത്തൂടെ നറ്റന്നപ്പുറം പോയാരവര്‍പോയാരവർ
നഗരസീമയിലെക്കോട്ടയും നദിതാനും
ഭഗവാന്‍ഭഗവാൻ ഛന്ദനോടൊത്തങ്ങു പാലവും കണ്ടാന്‍കണ്ടാൻ
ഇക്കണ്ടതെല്ലാം കടന്നാവഴി പോകുമ്പോഴ
ങ്ങുൾക്കാമ്പു കലക്കുമൊരാർത്തനാദം കേൾക്കായി
ങ്ങുള്‍ക്കാമ്പു കലക്കുമൊരാര്‍ത്തനാദം കേള്‍ക്കായി
വീഴുമേയല്ലെങ്കില്‍വീഴുമേയല്ലെങ്കിൽ ഞാനയ്യോ വീടെത്തും മുന്‍പേമുൻപേ
പാഴിലിങ്ങുതാന്‍പാഴിലിങ്ങുതാൻ വീണെന്‍വീണെൻ പ്രാണങ്ങള്‍പ്രാണങ്ങൾ പോയീടുമേ “
ഇത്തരമപ്പുലമ്പൽ കേൾക്കുന്ന ദിക്കിൽത്തന്നെ
ഇത്തരമപ്പുലമ്പല്‍ കേള്‍ക്കുന്ന ദിക്കില്‍ത്തന്നെ
സിദ്ധാര്‍ത്ഥനുടെസിദ്ധാർത്ഥനുടെ കനിവാര്‍ന്നകനിവാർന്ന കണ്ണുടനെത്തി
അവിടെയൊരു മാഹാമാരിയാക്രമിച്ചൊരാള്‍മാഹാമാരിയാക്രമിച്ചൊരാൾ
വിവശനായിപ്പാരം വിറച്ചു വീണടിഞ്ഞു
പൊടിയിലുരുളുന്നു പഴുത്തു കരുവാളി
ച്ചുടലില്‍ച്ചുടലിൽ നിറഞ്ഞുള്ള കുരുക്കളോടും കഷ്ടം
ഇടതൂര്‍ന്നേറെഇടതൂർന്നേറെ തണുത്തവന്റെ നെറുകയില്‍നെറുകയിൽ
പൊടിയുന്നിതു പാരം വിയര്‍പ്പുനീര്‍ത്തുള്ളികള്‍വിയർപ്പുനീർത്തുള്ളികൾ
വല്ലാതെ കോട്ടിവലിച്ചേറ്റവും വിരൂപമായ്
പല്ലിളിച്ചിരിക്കുന്നു വദനം വേദനയാല്‍വേദനയാൽ
പുണ്ണുകൊണ്ടുള്ളിലേറും വ്യഥയാം വന്‍വൻ പുഴയില്‍പുഴയിൽ
കണ്ണൂകള്‍കണ്ണൂകൾ കരകാണതുഴന്നു നീന്തീടുന്നു
അല്ലല്ലാല്‍അല്ലല്ലാൽ വാപൊളിച്ചു നെടുവീര്‍പ്പിട്ടങ്ങുള്ളനെടുവീർപ്പിട്ടങ്ങുള്ള
പുല്ലുകൾ തപ്പിപ്പിടിക്കുന്നിതൊന്നെഴുന്നേൽപാൻ
പുല്ലുകള്‍ തപ്പിപ്പിടിക്കുന്നിതൊന്നെഴുന്നേല്‍പാന്‍
തെല്ലവന്‍തെല്ലവൻ പൊങ്ങി വീണ്ടും താഴത്തു വീഴുന്നു കെ
ല്പില്ലാതെ കിടുകിടെയംഗങ്ങള്‍കിടുകിടെയംഗങ്ങൾ വിറയ്ക്കയാല്‍വിറയ്ക്കയാൽ
“അയ്യയ്യോ ! തുണയ്ക്കുവിനന്‍പേലുംതുണയ്ക്കുവിനൻപേലും ജനങ്ങളേ
വയ്യേ നോവിതു പൊറുപ്പാനെന്നു പുലമ്പുന്നു
ആയഴുകുരല്‍ആയഴുകുരൽ ചെവികൊണ്ടു മിന്നല്പോല്‍മിന്നല്പോൽ പാഞ്ഞു
പോയതും മാഹാഭാഗനവനെക്കരുണയാം
പീയൂഷമോലും കരമലരാല്‍കരമലരാൽ താങ്ങിയതു
മായാസമകലുമാറങ്കത്തിലണച്ചതും
നൊടിയില്‍ക്കഴിഞ്ഞുനൊടിയിൽക്കഴിഞ്ഞു പിന്നവനാശ്വസിക്കവേ
കടവാര്‍കടവാർ മിഴികളാല്‍മിഴികളാൽ കനിഞ്ഞു നോക്കി ദേവന്‍ദേവൻ
‘സോദരാ പറക നിന്‍നിൻ പീഡയെന്തിവണ്ണം നീ
ഖേദിപ്പതെന്തു കഴിയാത്തതെന്തെഴുന്നേല്‍പ്പാന്‍കഴിയാത്തതെന്തെഴുന്നേൽപ്പാൻ ?
കാതരയായിങ്ങനെ ചോദിച്ചു പിന്നെ കൃപാ
മേദുരാപാംഗന്‍മേദുരാപാംഗൻ ഛന്ദന്‍ഛന്ദൻ തന്നോടു തിരിഞ്ഞോതി :
സന്താപം തോന്നീടുമാറെന്തിവനേങ്ങുന്നതു
മെന്തടോ സഖേ നെടുവീര്‍പ്പുകളിടുന്നതുംനെടുവീർപ്പുകളിടുന്നതും?”
ഛന്ദനുമതുകേട്ടു ചൊല്ലിനാന്‍ചൊല്ലിനാൻ : “മഹാരാജ
നന്ദനാ ഘോരമഹാവ്യാധിപീഡിതനിവന്‍ഘോരമഹാവ്യാധിപീഡിതനിവൻ;
ദേഹധാതുക്കള്‍ദേഹധാതുക്കൾ വികൃതങ്ങളായ് തീര്‍ന്നുതീർന്നു രക്ത
വാഹിനികളാം നാഡികള്ളിലിവനിപ്പോള്‍നാഡികള്ളിലിവനിപ്പോൾ
തിളച്ചു ചാടിച്ചോരയൊഴുക്കു വികടമായ്
കളിപ്പൂ പുഴകര തകര്‍ത്തുതകർത്തു പായും പോലെ
അതുമല്ലിവനുടെ ഹൃദയം താനും താള
സ്ഥിതികള്‍സ്ഥിതികൾ തെറ്റിയടിക്കുന്ന മദ്ദളം പോലെ
സ്ഫുടമാം ക്രമം തെറ്റി സ്പന്ദിച്ചു സ്വയമിപ്പോള്‍സ്വയമിപ്പോൾ
ഝടിതി ശീഘ്രമായുടനേ മന്ദമായും
അഴിഞ്ഞ വില്ലിന്‍വില്ലിൻ ഞാണുപോലെയായ് ഞരമ്പെല്ലാം
കുഴങ്ങിയയഞ്ഞുപോയിവന്റെ ശരീരത്തില്‍ശരീരത്തിൽ
മുഴങ്കാല്‍മുഴങ്കാൽ തുട കഴുത്തെന്നിവയൊന്നും തീരെ
വഴങ്ങാതായും തീര്‍ന്നുതീർന്നു ശക്തികള്‍ശക്തികൾ പൊയ്പോകയാല്‍പൊയ്പോകയാൽ
പരയുന്നെന്തിനേറെയിശ്ശരീരത്തിൽ നിന്നു
പരയുന്നെന്തിനേറെയിശ്ശരീരത്തില്‍ നിന്നു
പറന്നുകളഞ്ഞുതാന്‍പറന്നുകളഞ്ഞുതാൻ ഭംഗിയും ചൈതന്യവും
രൊഗിയാമിവനഴലാറ്റികൊള്ളുവാൻ മഹാ
രൊഗിയാമിവനഴലാറ്റികൊള്ളുവാന്‍ മഹാ
ഭാഗം തൃക്കണ്‍പാര്‍ക്കുകതൃക്കൺപാർക്കുക പെടുന്നപാടിതെല്ലാം
തുടുത്തു കലങ്ങിയ കണ്ണുകള്‍കണ്ണുകൾ ചുഴറ്റുന്നു
പിടിച്ചു കറകറ ദന്തങ്ങള്‍ദന്തങ്ങൾ കടിക്കുന്നു
കടുത്തപുക കുടിക്കുന്ന പോല്‍പോൽ വീര്‍പ്പുമുട്ടിവീർപ്പുമുട്ടി
യിടറിക്കഷ്ണിച്ചു നിശ്വസിക്കുന്നു ശ്വാസം
മരിക്കുമിപ്പോളിവനതിനുമുമ്പുതന്നെ
വിരഞ്ഞു ചലിക്കുമിന്നാഡികള്‍ചലിക്കുമിന്നാഡികൾ നിന്നുപോകും
ഞെരിഞ്ഞു ഞരമ്പുകള്‍ഞരമ്പുകൾ നുറുങ്ങും കദനത്താ
ലറിയാതാകുമെല്ലിന്‍ലറിയാതാകുമെല്ലിൻ കഴപ്പും വേദനയും
ഇമ്മട്ടു ബോധംകെട്ടു ചാകുമിദ്ദേഹം വെടി
ഞ്ഞിമ്മഹാമാരി പൂകും മറ്റൊരു ശരീരത്തില്‍ശരീരത്തിൽ
ആകയാലങ്ങു നൃപനന്ദന, തൊട്ടീടരു
തീ കടുംവ്യധിയാര്‍ന്നകടുംവ്യധിയാർന്ന മര്‍ത്ത്യനെമർത്ത്യനെ മാഹാത്മാവേ !
വിടുകവിടുകയീ രോഗിയെ മെയ്യില്‍ച്ചേര്‍ത്തുമെയ്യിൽച്ചേർത്തു
പിടിച്ചീടൊല്ലായിതു പകരും വ്യാധിഅയല്ലോ
പിടിപെട്ടീടാമിതു നിന്തിരുമേനിക്കുമേ
യുടലിനുണ്ടോ ഭേദം രോഗങ്ങളാര്‍ക്കുമുണ്ടാംരോഗങ്ങളാർക്കുമുണ്ടാം.”
അതു കേട്ടുടന്‍കേട്ടുടൻ കൊച്ചുതമ്പുരാനാ രോഗിയെ
സ്സദയം വീണ്ടും തഴുകിക്കൊണ്ടു ചോദിച്ചിതു:
“ഇതുപോലുള്ള രോഗാതുരന്മാരുണ്ടോ വേറെ
അധികം പേര്‍ക്കീവ്യാധിപേർക്കീവ്യാധി വരുമാറുണ്ടോ സൂതാ !
എനിക്കും രോഗബാധ വരുമോ വന്നീടിലെന്‍വന്നീടിലെൻ
തനുവിലീ വൈകല്യമൊക്കെയുമുണ്ടാകുമോ?”
പറഞ്ഞാലുടൻ ഛന്ദൻ : “വ്യാധുകൾ ജീവികൾക്കു
പറഞ്ഞാലുടന്‍ ഛന്ദന്‍ : “വ്യാധുകള്‍ ജീവികള്‍ക്കു
വരുന്നു പലമട്ടായെല്ലാര്‍ക്കുംപലമട്ടായെല്ലാർക്കും മഹാമതേ !
ഹിലര്‍ക്കുണ്ടാകുംഹിലർക്കുണ്ടാകും ചിത്താധിജമാം വ്യാധി മറ്റു
ചിലര്‍ക്കുചിലർക്കു ശരീരത്തില്‍ശരീരത്തിൽ മുറിവേറ്റിട്ടുണ്ടാം രോഗം
ഛർദ്ദിതൊട്ടുള്ളൊരസ്വാസ്ഥ്യങ്ങൾ ചർമ്മരോഗങ്ങ
ഛര്‍ദ്ദിതൊട്ടുള്ളൊരസ്വാസ്ഥ്യങ്ങള്‍ ചര്‍മ്മരോഗങ്ങ
ളർദ്ദിതാദികളായ വാതങ്ങൾ പലതരം
ളര്‍ദ്ദിതാദികളായ വാതങ്ങള്‍ പലതരം
കഷ്ടതയേലും ജ്വരഭേദങ്ങള്‍ജ്വരഭേദങ്ങൾ പിടകകള്‍പിടകകൾ
കുഷ്ഠങ്ങള്‍കുഷ്ഠങ്ങൾ മസൂരിക ഘോരമാം വിഷൂചിക
ഇത്തരം പല മഹാരോഗങ്ങളുണ്ടോര്‍ക്കുകമഹാരോഗങ്ങളുണ്ടോർക്കുക
മര്‍ത്ത്യദേഹങ്ങള്‍മർത്ത്യദേഹങ്ങൾ വിളഭൂമിയാണിവയ്ക്കെല്ലാം
“മുന്നറിവേതുമെന്യേയുടലിൽപ്പൊടുന്നനേ
“മുന്നറിവേതുമെന്യേയുടലില്‍പ്പൊടുന്നനേ
വന്നു രോഗങ്ങളാക്രമിക്കയോ ഞായം സൂതാ !“
എന്നു കാരുണ്യമൂര്‍ത്തികാരുണ്യമൂർത്തി ഭഗവാന്‍ഭഗവാൻ കാതരനായ്
പിന്നെയും ചോദിച്ചിതു ; ചൊല്ലിനാന്‍ചൊല്ലിനാൻ ഛ്ഹന്ദന്‍ഛ്ഹന്ദൻ വീണ്ടും
“ചിലപ്പോള്‍“ചിലപ്പോൾ ജനങ്ങളെ ബാധിച്ചീടുന്നു വിഭോ
വിലംവിട്ടടുത്തുള്ള വഴിവക്കത്തു വന്നു
താന്തമായ് ചുറ്റിക്കിടന്നോരാതെ ചവിട്ടുന്ന
പാന്ഥരെക്കടിക്കും വന്‍പാമ്പുപോലീവൻപാമ്പുപോലീ രോഗങ്ങള്‍രോഗങ്ങൾ
ചിലപ്പോളിവ കാട്ടുവഴിയില്‍കാട്ടുവഴിയിൽ വള്ളിക്കെട്ടില്‍വള്ളിക്കെട്ടിൽ
ചലനമില്ലാതെ നിശബ്ദമായ് ചതിവായ്
പതുങ്ങിക്കിടന്നിട്ടു വഴിപോക്കന്റെ മുമ്പില്‍മുമ്പിൽ
കുതിച്ചുവീഴും കൂറ്റന്‍പുലിപോല്‍കൂറ്റൻപുലിപോൽ വന്നെത്തുന്നു
അപ്പോള്‍അപ്പോൾ മാനവര്‍ക്കൊരുമാനവർക്കൊരു നിമിഷം പേടി വെടി
ഞ്ഞിപ്പാരിലിരിക്കുക സാദ്ധ്യമല്ലല്ലോ സൂതാ !
രാത്രിയില്‍രാത്രിയിൽ സുഖമായിന്നുറങ്ങി വീണ്ടും നാളെ
മാർത്താണ്ഡോദയത്തിൽ ഞാനുണരുമെന്നൊരാൾക്കും
മാര്‍ത്താണ്ഡോദയത്തില്‍ ഞാനുണരുമെന്നൊരാള്‍ക്കും
അഹഹ! പറവാൻ പാടില്ലല്ലോയെന്നാൻ ദേവൻ
അഹഹ! പറവാന്‍ പാടില്ലല്ലോയെന്നാന്‍ ദേവന്‍
വഹിയാ താനതൊന്നുമെന്നുടൻ ചൊന്നാൻ സൂതൻ
വഹിയാ താനതൊന്നുമെന്നുടന്‍ ചൊന്നാന്‍ സൂതന്‍
എന്നാലീ യദൃച്ഛയായ് വന്നെത്തും വിപത്തുക
ളൊന്നൊഴിയാതെ സഹിച്ചെഴുമീജ്ജീവിതത്തില്‍സഹിച്ചെഴുമീജ്ജീവിതത്തിൽ
അന്ത്യമാം ഫലം രോഗപീഡയും വാര്‍ദ്ധക്യവുവാർദ്ധക്യവു
മന്തമില്ലാത്ത മഹാനൈരാശ്യമിതും താനോ?
എന്നു പിന്നെയും ദേവന്‍ദേവൻ ചോദിച്ചാനത്ര ചിരം
മന്നിൽ ജീവിക്കിൽ ഫലമിവതാനെന്നാൻ ഛന്ദൻ
മന്നില്‍ ജീവിക്കില്‍ ഫലമിവതാനെന്നാന്‍ ഛന്ദന്‍
അല്ലലും വേദനയുമേറിയാല്‍വേദനയുമേറിയാൽ പൊറുപ്പാന്‍പൊറുപ്പാൻ കെ
ല്പില്ലാതോരുണ്ടാമവ സഹിപ്പാന്‍സഹിപ്പാൻ മനമെന്യേ
വല്ലാത്ത രൊഗാവിഷ്ടനായ് വെറും ജരഠനാ
യെല്ലും തോലുമായുടന്‍തോലുമായുടൻ ശോഷിച്ചു വിരൂപനായ്
പിന്നെയും മൂത്തിരിക്കും മുതുവൃദ്ധന്മാരുണ്ടാം
ചൊന്നാലും ശരണമെന്തൊടുവിലിവര്‍ക്കെല്ലാംശരണമെന്തൊടുവിലിവർക്കെല്ലാം
വിരവിലിപ്രകാരം ചോദിക്കും സ്വാമിയോടു
മരണംതാനവർക്കു ശരണമെന്നാൻ ഛന്ദൻ
മരണംതാനവര്‍ക്കു ശരണമെന്നാന്‍ ഛന്ദന്‍
ഹന്ത ഹാ മരണമോ ഗതിയെന്നുടന്‍ഗതിയെന്നുടൻ നാഥന്‍നാഥൻ
സന്താപവിവശനായനുടൻ ചൊന്നാൻ സൂതൻ
സന്താപവിവശനായനുടന്‍ ചൊന്നാന്‍ സൂതന്‍
എന്തുമാർഗത്തിലൂടെയാകിലുമെന്നാകിലും
എന്തുമാര്‍ഗത്തിലൂടെയാകിലുമെന്നാകിലും
ജന്തുക്കള്‍ജന്തുക്കൾ മരണത്തില്‍മരണത്തിൽ ചെന്നടിഞ്ഞഴിയുന്നു
വൃദ്ധരായ് ചിരം ജീവിക്കുന്നതും ചിലരത്രേ
യിദ്ധരിത്രിയില്‍യിദ്ധരിത്രിയിൽ ദാരിദ്ര്യാദി നാനാദുഃഖത്താല്‍നാനാദുഃഖത്താൽ
പീഡിതരാ,യകാലരോഗഗ്രസ്തരായ് പാര
മാടല്‍മാടൽ തേടുന്നു മിക്കവാറും പേര്‍പേർ മഹാമതേ !
ധ്രുവമാണിച്ചൊന്നതു സത്യമാണെങ്ങോ നിന്നു
ശവമൊന്നിതാ വരുന്നുണ്ടു തൃക്കണ്‍പാര്‍ത്താലുംതൃക്കൺപാർത്താലും
ഇതുകേട്ടാ രോഗിയെ വിട്ടുടന്‍വിട്ടുടൻ മുഖാംബുജം
ദ്രുതമുന്നമിപ്പിച്ചു ഭഗവാന്‍ഭഗവാൻ നോക്കീടുമ്പോള്‍നോക്കീടുമ്പോൾ
ചട്ടറ്റ കനല്‍കനൽ കത്തിജ്ജ്വലിക്കുന്നൊരു പുത്തന്‍പുത്തൻ
ചട്ടി തൂക്കിക്കൊണ്ടൊരാള്‍തൂക്കിക്കൊണ്ടൊരാൾ നടക്കുന്നിതു മുന്‍പേമുൻപേ
ചട്ടങ്ങള്‍ചട്ടങ്ങൾ കൂട്ടി മുളച്ചീന്തിവച്ചുചിതമായ്
കെട്ടിയുണ്ടാക്കീട്ടുള്ള ശവമഞ്ചം ചുമന്നു
പോവുന്നു ചിലരവര്‍ക്കടുത്തുനിന്നുചിലരവർക്കടുത്തുനിന്നു കൊണ്ടു
“ഗോവിന്ദ ഗോവിന്ദ ഗോവിന്ദേ’തി വിളികൂട്ടി
ദുഃഖചിഹ്നങ്ങള്‍ദുഃഖചിഹ്നങ്ങൾ കൈക്കൊണ്ടൊറ്റമുണ്ടുടുത്തേറെ
മുഖ്യരാം ബന്ധുക്കളും വഴിയേ ചെന്നീടുന്നു
കാഴ്ചപോയടഞ്ഞുള്ള കണ്ണുകളോടും പാരം
താഴ്ചയാര്‍ന്നെഴുന്നുള്ളതാഴ്ചയാർന്നെഴുന്നുള്ള താടിയെല്ലുകളോടും
മെലിഞ്ഞു നെഞ്ചുതാണു വയറു കുഴിഞ്ഞു തോല്‍തോൽ
വലിഞ്ഞു വാരിയെല്ലു നികഴന്നു വിരൂപമായ്
ഗോഷ്ടിയില്‍ഗോഷ്ടിയിൽ കുറികളും പൂക്കളും ചാര്‍ത്തിയൊരുചാർത്തിയൊരു
വേഷ്ടിയാല്‍വേഷ്ടിയാൽ മൂടി വെളിക്കൊട്ടു കാലുകള്‍കാലുകൾ നീട്ടി
പ്രേതമങ്ങനെ കിടക്കുന്നിതേ ചുമക്കുവോര്‍ചുമക്കുവോർ
പാതകള്‍പാതകൾ നാലുകൂടും ദിക്കില്‍ദിക്കിൽ വന്നെത്തി വീണ്ടും
“ഗോവിന്ദ ഗോവിന്ദ” യെന്നുറക്കെ ഘോഷിച്ചുടന്‍ഘോഷിച്ചുടൻ
സാവധാനമായ്ത്തലതിരിച്ചു തത് പ്രേതത്തെ
ചട്ടറ്റ നദീ പുളിനത്തിങ്കല്‍പുളിനത്തിങ്കൽ കൊണ്ടുചെന്നു
പട്ടടകൂട്ടിയതിൽ കിടത്തീടിനാർ പിന്നെ
പട്ടടകൂട്ടിയതില്‍ കിടത്തീടിനാര്‍ പിന്നെ
ഒട്ടേറെ വിറകുകളൂനമെന്നിയേ ശവം
ചുട്ടുകൊള്ളുവാൻ ചിതമേലെവരടുക്കിനാർ
ചുട്ടുകൊള്ളുവാന്‍ ചിതമേലെവരടുക്കിനാര്‍
ഹന്ത ! പട്ടടയായ മെത്തമേല്‍മെത്തമേൽ കിടന്നീയാ
ളെന്തുസൌഖ്യമായുറങ്ങീടുന്നു നിരൂപിച്ചാല്‍നിരൂപിച്ചാൽ
ആടല്‍ആടൽ തേടുവതില്ല ശീതവായുവില്‍ശീതവായുവിൽ മേനി
മൂടാതെ കിടക്കിലും ചെറ്റുമേയിവനിപ്പോള്‍ചെറ്റുമേയിവനിപ്പോൾ
എത്തുകില്ലിന്നിദ്രയ്ക്കു ഭംഗവുമതേ ! യിതാ
കത്തിച്ചു ചിതയ്ക്കഗ്നിജ്വാല പടര്‍ന്നുപടർന്നു പിടിക്കുന്നു
ധൃതിയില്‍ധൃതിയിൽ തോല്പൊളിച്ചൂ സന്ധികള്‍സന്ധികൾ പൊട്ടിച്ചാര്‍ത്തൂപൊട്ടിച്ചാർത്തൂ
ചതകള്‍ചതകൾ തിന്നു ചീറിദ്ധൂമമുദ്വമിക്കുന്നു
താന്തനായ് ഭൂതം തുള്ളിയമര്‍ന്നതുള്ളിയമർന്ന കോമരം പോല്‍പോൽ
ശാന്തിതേടുന്നു തനിയേയഗ്നി മന്ദം മന്ദം
ജ്വാലകൾ താണു കനൽക്കട്ടകൾ നീറിത്തീർന്നു
ജ്വാലകള്‍ താണു കനല്‍ക്കട്ടകള്‍ നീറിത്തീര്‍ന്നു
ലോലമാം പുകയും നിന്നെന്നല്ലയെല്ലാം പോയി
“ക്ഷിതിയിലിപ്പോൾ ജീവിച്ചിരിപ്പോറ്ക്കെല്ലാവർക്കു
“ക്ഷിതിയിലിപ്പോള്‍ ജീവിച്ചിരിപ്പോറ്ക്കെല്ലാവര്‍ക്കു
മിതുതാന്‍മിതുതാൻ പരിണാമമായ് വരുമെന്നോ ഛന്ദാ !“
അതുകേട്ടുടന്‍അതുകേട്ടുടൻ സൂതന്‍സൂതൻ പിന്നെയും ചൊന്നാന്‍ചൊന്നാൻ : “അതേ
യിതുതാന്‍യിതുതാൻ പരിണാമമേവര്‍ക്കുംപരിണാമമേവർക്കും നൃപാത്മജ !
വെന്തൊരിപ്രേതത്തിൽനിന്നൊന്നുമേ തിന്മാൻ കിട്ടാ-
വെന്തൊരിപ്രേതത്തില്‍നിന്നൊന്നുമേ തിന്മാന്‍ കിട്ടാ-
തന്തികമെത്തിക്കാക്ക പറന്നുപോവൂ കാണ്‍കകാൺക
തെത്രയാസ്വദിച്ചിതു ഭോജ്യപാനീയങ്ങളെ
എത്രയുല്ലാസമാര്‍ന്നുഎത്രയുല്ലാസമാർന്നു ചിരിച്ചു രസിച്ചതി-
ങ്ങെത്രനാള്‍ങ്ങെത്രനാൾ രമണിയെ സ്നേഹിച്ചു ലാളിച്ചിതു
എത്രദീര്‍ഘമായിതുഎത്രദീർഘമായിതു ജീവിച്ചു സുഖമായ് മേ
ലെത്രനാള്‍ലെത്രനാൾ ജീവിക്കുവാനാഗ്രഹിച്ചിരുന്നിതു
നോക്കുക! ആര്‍ക്കുമറിയാവതല്ലായുസ്സിന്റെആർക്കുമറിയാവതല്ലായുസ്സിന്റെ
പോക്കുകള്‍പോക്കുകൾ ജീവിതത്തെ വിശ്വസിക്കാവതല്ല
കാട്ടുകാറ്റെറ്റുമരം പൊട്ടി മേല്‍മേൽ വീണീടിലാം
നോട്ടമില്ലാതെ കല്ലില്‍കല്ലിൽ കാല്‍കാൽ തട്ടി മറികിലാം
നഞ്ചുപെട്ടോരു കുളത്തില്‍കുളത്തിൽ ചെന്നു മുഴുകിലാ
മഞ്ചുമാറൊരു പാമ്പു തെല്ലൊന്നു ദംശിക്കിലാം
അത്തരമൊന്നുമല്ലെന്നാലരച്ചാണില്ലാത്ത
കത്തിതൻ മുനയേൽപ്പിച്ചെങ്കിലാം കോപിച്ചൊരാൾ
കത്തിതന്‍ മുനയേല്‍പ്പിച്ചെങ്കിലാം കോപിച്ചൊരാള്‍
ഉള്ളിലാശ്വാസമോടു രമിക്കും തീനില്‍പ്പെട്ടതീനിൽപ്പെട്ട
മുള്ളുതന്‍മുള്ളുതൻ കണ്ഠത്തിലെങ്ങാനും തച്ചീടിലാം
അല്ലെങ്കില്‍അല്ലെങ്കിൽ വിശ്വാസമായ് വീടുപൂകുമ്പോളോട്ടിന്‍വീടുപൂകുമ്പോളോട്ടിൻ
ചില്ലുകൂരമേല്‍ചില്ലുകൂരമേൽ നിന്നു തലയില്‍തലയിൽ വീണീടിലാം
അപ്പോഴേ കൂടുവിട്ടു പറന്നു കളയുന്നു
ക്ഷിപ്രമിപ്രാണന്‍ക്ഷിപ്രമിപ്രാണൻ ഛിദ്രം വല്ലാതായാലും മതി
അഞ്ചിതമാമവന്റെ മുഖചന്ദ്രന്‍മുഖചന്ദ്രൻ തൂവിയ
പുഞ്ചിരിപ്പുതുനിലാവസ്തമിച്ചെങ്ങോ പോയി
പഞ്ചാര തോൽക്കുമൊഴി കാന്തയാളധരത്തിൽ
പഞ്ചാര തോല്‍ക്കുമൊഴി കാന്തയാളധരത്തില്‍
കൊഞ്ചിയര്‍പ്പിച്ചകൊഞ്ചിയർപ്പിച്ച ചുംബനങ്ങളും വൃഥാവായി
എന്തിനു പരയുന്നു കത്തിക്കാളുന്ന കടും
ചെന്തീയില്‍ചെന്തീയിൽ ശയിക്കിലും ചൂടറിയുന്നീലവന്‍ചൂടറിയുന്നീലവൻ
തന്നുടെ മാംസം തന്നെ കരിഞ്ഞ ദുര്‍ഗ്ഗന്ധമീദുർഗ്ഗന്ധമീ
സ്സന്ന ചേതനനുടെ മൂക്കറിവീല തെല്ലും
ബന്ധുക്കളെന്നാല്‍ബന്ധുക്കളെന്നാൽ നല്ല ചന്ദനമകില്‍ചന്ദനമകിൽ തൊട്ട
ഗന്ധദ്രവ്യങ്ങളാല്‍താന്‍ഗന്ധദ്രവ്യങ്ങളാൽതാൻ ചുടുന്നു തത്പ്രേതത്തെ
ഇവന്റെ നാവില്‍നിന്നുനാവിൽനിന്നു പോയിതു രസജ്ഞാനം
ചെവിയുമടഞ്ഞുപോയ് കേള്‍ക്കയില്ലിനിയൊന്നുംകേൾക്കയില്ലിനിയൊന്നും
മുഖത്തു വിളക്കുപോല്‍വിളക്കുപോൽ ശോഭിച്ച കണ്‍നുകൺനു രണ്ടും
വികലമായ്ക്കാഴ്ചപോയ് വെറുമന്ധമായി
സ്നേഹമുള്ളവര്‍സ്നേഹമുള്ളവർ ചുറ്റും വന്നിരുന്നുടന്‍വന്നിരുന്നുടൻ ചത്ത
ദേഹത്തെ നൊക്കി നിലവിളിച്ചു കേണീടുന്നു
ദാഹമോ ഖനനമോ ചെയ്തു ബന്ധുക്കളിപ്പോ
ളാഹന്ത ! നശിപ്പിക്കുമതിനെയല്ലെന്നാകിൽ
ളാഹന്ത ! നശിപ്പിക്കുമതിനെയല്ലെന്നാകില്‍
പാരിതില്‍പാരിതിൽ കിടന്നു ചീഞ്ഞഴിഞ്നു പുഴുക്കള്‍ക്കുപുഴുക്കൾക്കു
ഘോരസദ്യയായ്ത്തീരുമുടലെന്നോർക്കയാലേ
ഘോരസദ്യയായ്ത്തീരുമുടലെന്നോര്‍ക്കയാലേ
ഇതുതാനല്ലോ ഗതി ജീവികള്‍ക്കെല്ലാവര്‍ക്കുജീവികൾക്കെല്ലാവർക്കു
മിതിലില്ലോർക്കിൽ വ്യത്യസ്തതയിങ്ങൊരാൾക്കുമേ
മിതിലില്ലോര്‍ക്കില്‍ വ്യത്യസ്തതയിങ്ങൊരാള്‍ക്കുമേ
ഉത്കൃഷ്ടനെന്നില്ലേറെ നികൃഷ്ടനെന്നുമില്ല
ചൊല്‍ക്കൊണ്ടചൊൽക്കൊണ്ട ഗര്‍വിഷ്ഠനെന്നില്ലഗർവിഷ്ഠനെന്നില്ല ദുഷ്ടനെന്നില്ല
ചത്തവര്‍ചത്തവർ ജനിക്കുമെന്നോതുന്നു നിഗമങ്ങള്‍നിഗമങ്ങൾ
സത്യമാർക്കറിയാവൂ വാസ്തവമാണതെങ്കിൽ
സത്യമാര്‍ക്കറിയാവൂ വാസ്തവമാണതെങ്കില്‍
പിന്നെയുമിവനേതു ദിക്കിലെങ്കിലും സ്വയം
ചെന്നൊരു ജനനീഗര്‍ഭത്തിങ്കല്‍ജനനീഗർഭത്തിങ്കൽ ശയിക്കണം
പിന്നെയും ജനിക്കണം വളര്‍ന്നുവളർന്നു ദുഃഖങ്ങളെ
പ്പിന്നെയും സഹിക്കണമെന്നല്ല രോഗാദിയാല്‍രോഗാദിയാൽ
പിന്നെയും മരിച്ചിതു പോലെതാന്‍പോലെതാൻ കാളും ചിതാ
വഹ്നിയില്‍വഹ്നിയിൽ വെന്തു വെണ്ണീറാകണം വീണ്ടും വീണ്ടും
ഇങ്ങനെ തിരിയുന്ന സംസാരചക്രത്തിങ്കല്‍സംസാരചക്രത്തിങ്കൽ
മംഗലമതേ ചുഴലുന്നു ദേഹികളെന്നും”
ഭവ്യനാം കുമാരനിതുകേട്ടുഴന്നു തന്‍തൻ
ദിവ്യാശ്രുധാരയാർന്നു തുടുത്തു തൃക്കണ്ണുകൾ
ദിവ്യാശ്രുധാരയാര്‍ന്നു തുടുത്തു തൃക്കണ്ണുകള്‍
അന്തരീക്ഷത്തിലേയ്ക്കു പൊക്കിക്കൊണ്ടൊട്ടുനേര
മന്തരാ കൃപാകുലനായിരുന്നരുളിനാന്‍കൃപാകുലനായിരുന്നരുളിനാൻ
പിന്നെയുമവനിയെ നോക്കിനാന്‍നോക്കിനാൻ തിരുവടി
പിന്നെയുമാകാശത്തെ തൃക്കണ്‍പാര്‍ത്തരുളിതാന്‍തൃക്കൺപാർത്തരുളിതാൻ
ദേവമാനുഷലൊകങ്ങള്‍ക്കുദേവമാനുഷലൊകങ്ങൾക്കു തങ്ങളിലുള്ള
ഭാവബന്ധത്തെപ്പറ്റിയറിഞ്ഞു മറന്നതായ്
വല്ലതുമോർമ്മിക്കയായിരിക്കാം മഹാഭാഗൻ
വല്ലതുമോര്‍മ്മിക്കയായിരിക്കാം മഹാഭാഗന്‍
നല്ലതു ലോകങ്ങള്‍ക്കുലോകങ്ങൾക്കു വരുവാന്‍വരുവാൻ നിദാനമായ്
വല്ലതും കണ്ടിട്ടുണ്ടാം ബുദ്ധിയിലതു തെളി
ഞ്ഞില്ലെന്നാകിലുമറിയുന്നുണ്ടാമകക്കാമ്പിൽ
ഞ്ഞില്ലെന്നാകിലുമറിയുന്നുണ്ടാമകക്കാമ്പില്‍
ഉടനുന്നമിതമായുള്ളരമ്മുഖാബ്ജത്തിൽ
ഉടനുന്നമിതമായുള്ളരമ്മുഖാബ്ജത്തില്‍
സ്ഫുടിതപ്രേമോജ്ജ്വലശോഭയൊന്നേറിക്കണ്ടു
ഏകാന്തമായോരാശാബന്ധസൂചകമായി
ലോകാതിശായിയായ ദീപ്തിയില്‍ദീപ്തിയിൽ ചൂഴ്ന്നൂ മുഖം
അത്ഭുതചരിത്രനഗ്ഗൌതമന്‍അത്ഭുതചരിത്രനഗ്ഗൌതമൻ തിരുവടി
സുസ്ഫുടാക്ഷരമുടനിങ്ങനെ വിളിച്ചോതി :
“അല്ലയോ ദുഃഖാബ്ധിയിലാഴും ലോകമേ! സ്വയം
വല്ലാത്ത ജനിമൃതിവലയില്‍ജനിമൃതിവലയിൽ പെട്ടു നിത്യം
അല്ലലാർന്നെന്നെപോലെയുഴന്നു രക്ഷാമാർഗ്ഗ
അല്ലലാര്‍ന്നെന്നെപോലെയുഴന്നു രക്ഷാമാര്‍ഗ്ഗ
മില്ലാതെ കേഴും ജ്ഞാതാജ്ഞാതരാമാത്മാക്കളെ!
ഹന്ത! ഞാൻ കണ്ടിതിപ്പോൾ മർത്ത്യജീവിതമാകു
ഹന്ത! ഞാന്‍ കണ്ടിതിപ്പോള്‍ മര്‍ത്ത്യജീവിതമാകു
മന്തമില്ലാത്ത തീവ്രവേദനയുടെ ദൈര്‍ഘ്യംദൈർഘ്യം
ചിന്തയിലെന്നല്ലിങ്ങുള്ളോരോരോ സുഖം വെറു
മന്തശ്ശൂന്യമാം നിഴലാണെന്നു മറിഞ്ഞു ഞാന്‍ഞാൻ
അത്യന്തകാമ്യമായ ഭോഗവും ജീവിതത്തില്‍ജീവിതത്തിൽ
നിത്യമല്ലാത്ത പരിഹാസ്യനാടകമല്ലോ
എന്തുയാതനയാണു പിന്നെ ദുസ്സഹമായ
സന്താപസന്തതികളൂഴിയിൽ നിരൂപിച്ചാൽ
സന്താപസന്തതികളൂഴിയില്‍ നിരൂപിച്ചാല്‍
നല്ലൊരു സുഖങ്ങളന്തരിപ്പൂ ദുഃഖങ്ങളായ്
കല്യയൌവനമവസാനിപ്പൂ വാര്‍ദ്ധക്യമായ്വാർദ്ധക്യമായ്
ചൊല്ലെഴും പ്രേമമിഷ്ടഭംഗത്തില്‍പ്രേമമിഷ്ടഭംഗത്തിൽ വിരമിപ്പൂ
എല്ലാര്‍ക്കുംഎല്ലാർക്കും മരണമായ് ജീവിതം കലാശിപ്പൂ
മരണം താനും ഭാവിജന്മഹേതുക്കളാവൂ
പരമജ്ജന്മങ്ങൾ സംസാരചക്രത്തിൽ വീണ്ടും
പരമജ്ജന്മങ്ങള്‍ സംസാരചക്രത്തില്‍ വീണ്ടും
മായാരൂപമാം സുഖം കാണിച്ചു നിത്യദുഃഖ
ദായാദനാക്കി പ്രവര്‍ത്തിപ്പൂപ്രവർത്തിപ്പൂ ശരീരിയേ
എന്നെയും മോഹിപ്പിച്ചൂ നൂനമീമ്മായാലോക
മന്യൂനസുഖമിതിലുണ്ടെന്നു നിനച്ചു ഞാന്‍ഞാൻ
ജീവിതം ശരത് പ്രഭാതത്തിങ്കല്‍പ്രഭാതത്തിങ്കൽ മധുരമായ്
സാവധാനമായ് പ്രവഹിക്കും തേന്‍പുഴയെന്നുംതേൻപുഴയെന്നും
നിത്യമാണെന്നും കരുതീടിനേന്‍കരുതീടിനേൻ എന്നാലതില്‍എന്നാലതിൽ
തത്തിപ്പൊങ്ങീടുമോളമൊക്കെയും തുള്ളിച്ചാടി
പ്പുത്തന്‍പൂന്നിരയാര്‍ന്നപ്പുത്തൻപൂന്നിരയാർന്ന താഴ്വരകളിലൂടെ
യെത്തുന്നു താഴെത്താഴെയേതുമൊന്നറിയാതെ
അത്യന്തഘോരലവണാബ്ധിതൻ കയത്തിൽ പോയ്
അത്യന്തഘോരലവണാബ്ധിതന്‍ കയത്തില്‍ പോയ്
സിദ്ധികൂടുവാന്‍സിദ്ധികൂടുവാൻ ശീഘ്രതരമായോടീടുന്നു
എന്നുടെ മിഴി മൂടിനിന്നൊരത്തിരശ്ശീല
ഭിന്നമായ് പോയതിപ്പോള്‍പോയതിപ്പോൾ ഞാനിതാ ദേവന്മാരേ
അന്യമർത്ത്യരെപ്പോലെയാത്മരക്ഷയെ കാംക്ഷി
അന്യമര്‍ത്ത്യരെപ്പോലെയാത്മരക്ഷയെ കാംക്ഷി
ച്ചുന്നത്ഭക്തിയോടും വിളിച്ചു യാചിക്കുന്നു
കരുണദേവകള്‍ക്കില്ലയോകരുണദേവകൾക്കില്ലയോ നരനെന്നും
കരഞ്ഞർത്ഥിക്കും രക്ഷ നൽകുന്നില്ലല്ലോയിവർ
കരഞ്ഞര്‍ത്ഥിക്കും രക്ഷ നല്‍കുന്നില്ലല്ലോയിവര്‍
പക്ഷേ നാം പ്രാർത്ഥിപ്പതു ദേവകളോർക്കില്ലെന്നാം
പക്ഷേ നാം പ്രാര്‍ത്ഥിപ്പതു ദേവകളോര്‍ക്കില്ലെന്നാം
രക്ഷയില്ലെന്നു വരാ ജീവികള്‍ക്കൊരുനാളുംജീവികൾക്കൊരുനാളും
ഇക്കണ്ട ജനങ്ങൾക്കുമെനിക്കുമെല്ലാമോർക്കിൽ
ഇക്കണ്ട ജനങ്ങള്‍ക്കുമെനിക്കുമെല്ലാമോര്‍ക്കില്‍
ദുഃഖത്തില്‍ദുഃഖത്തിൽ നിന്നു പരിനിര്‍വാണംപരിനിർവാണം വേണ്ടതല്ലോ
അഥവാ ദേവന്മാര്‍ക്കുമതുദേവന്മാർക്കുമതു വേണ്ടതായ് വരാം
വ്യഥയാര്‍ന്നവരുംവ്യഥയാർന്നവരും തേടുന്നുണ്ടാമതിനായി
അവരെ വിളിച്ചു കേഴുന്ന മര്‍ത്ത്യരെയവമർത്ത്യരെയവ
ര്‍ക്കവനംർക്കവനം ചെയ്‌വാന്‍ചെയ്‌വാൻ കഴിയാത്തതു നിരൂപിച്ചാല്‍നിരൂപിച്ചാൽ
ദേവകള്‍ദേവകൾ പരതന്ത്രരായ് വരാം നമ്മെപ്പോലെ
കേവലം നമ്മെ രക്ഷിപ്പാനവരശക്തരാം
എന്നെയാശ്രയിപ്പോരെക്കേഴുവാൻ വിടില്ല ഞാൻ
എന്നെയാശ്രയിപ്പോരെക്കേഴുവാന്‍ വിടില്ല ഞാന്‍
ഖിന്നതതീർക്കാനെനിക്കാവുന്നകാലം വരെ
ഖിന്നതതീര്‍ക്കാനെനിക്കാവുന്നകാലം വരെ
പിന്നെദ്ദേവകൾ രക്ഷ നൽകുവാൻ ശക്തരെങ്കിൽ
പിന്നെദ്ദേവകള്‍ രക്ഷ നല്‍കുവാന്‍ ശക്തരെങ്കില്‍
മന്നിലിങ്ങനെ നിജ ഭക്തരെ വെടിയുമോ?
സംഭാവ്യമാണോ സര്‍വ്വശക്തനിക്കഷ്ടതകള്‍സർവ്വശക്തനിക്കഷ്ടതകൾ
ജൃംഭിക്കും ഭുവനത്തെയിങ്ങനെ വിട്ടീടുമോ?
ശക്തനാണുപേക്ഷയിതെങ്കിൽ നിർദ്ദയനവൻ
ശക്തനാണുപേക്ഷയിതെങ്കില്‍ നിര്‍ദ്ദയനവന്‍
ശക്തിയില്ലെങ്കിലവനീശ്വരനല്ലതാനും
ഛന്ദ! തേര്‍തേർ തെളിക്ക നാം മടങ്ങിപ്പോക വീണ്ടും
മിന്നു കണ്ടതു മതി കാണേണ്ടതെല്ലാമായി.”
ഇങ്ങനെ പുത്രന്‍പുത്രൻ വീണ്ടും ഖിന്നനായ് മടങ്ങിയ
തങ്ങു മന്നവന്‍മന്നവൻ കേട്ടു മാഴ്കിനാനുടന്‍മാഴ്കിനാനുടൻ പിന്നെ
മുമ്പിലത്തേതില്‍മുമ്പിലത്തേതിൽ മൂന്നു മടങ്ങു ഭടന്മാരെ
യന്‍പോടുയൻപോടു വാതില്‍വാതിൽ കാക്കാനെന്നു താന്‍താൻ നിയോഗിച്ചാന്‍നിയോഗിച്ചാൻ
കല്‍പ്പിച്ചങ്ങനെകൽപ്പിച്ചങ്ങനെ നൃപന്‍നൃപൻ സൂക്ഷിച്ചു കുമാരനെ
സ്വപ്നത്തില്‍സ്വപ്നത്തിൽ മുമ്പു കണ്ട ദിവസാവധി വരെ
മോഹം താന്‍താൻ കവാടത്താല്‍കവാടത്താൽ വിധിയെ തടുക്കുന്ന
സാഹസമെന്നോര്‍ക്കാതെസാഹസമെന്നോർക്കാതെ പിന്നെയും യഥാസുഖം
വാണിതേയോർത്തീടിലും മമതാതിമിരത്താൽ
വാണിതേയോര്‍ത്തീടിലും മമതാതിമിരത്താല്‍
കാണുമോ പരമാർത്ഥമുള്ളപോൽ സംസാരികൾ?
കാണുമോ പരമാര്‍ത്ഥമുള്ളപോല്‍ സംസാരികള്‍?
</poem>
[[വര്‍ഗ്ഗംവർഗ്ഗം:ശ്രീബുദ്ധചരിതം]]
|