"സത്യവേദപുസ്തകം/1. കൊരിന്ത്യർ/അദ്ധ്യായം 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 1 Corinthians}}
{{Navi|
Prev=സത്യവേദപുസ്തകം/1. കൊരിന്ത്യര്‍കൊരിന്ത്യർ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/1. കൊരിന്ത്യര്‍കൊരിന്ത്യർ/അദ്ധ്യായം 6|
}}
{{SVPM New Testament}}
{{verse|1}} നിങ്ങളുടെ ഇടയില്‍ഇടയിൽ ദുര്‍ന്നടപ്പുദുർന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നുകേൾക്കുന്നു. ഒരുത്തന്‍ഒരുത്തൻ തന്റെ അപ്പന്റെ ഭാര്‍യ്യയെഭാർയ്യയെ വെച്ചുകൊള്ളുന്നുപോല്‍വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളില്‍പോലുംജാതികളിൽപോലും ഇല്ലാത്ത ദുര്‍ന്നടപ്പുദുർന്നടപ്പു തന്നേ.
 
{{verse|2}} എന്നിട്ടും നിങ്ങള്‍നിങ്ങൾ ചീര്‍ത്തിരിക്കുന്നുചീർത്തിരിക്കുന്നു; ഈ ദുഷ്കര്‍മ്മംദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയില്‍ഇടയിൽ നിന്നു നീക്കുവാന്‍നീക്കുവാൻ തക്കവണ്ണം നിങ്ങള്‍നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.
 
{{verse|3}} ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കര്‍മ്മംദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു:
 
{{verse|4}} നിങ്ങളും എന്റെ ആത്മാവും നമ്മുടെ കര്‍ത്താവായകർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്‍ത്താവായകർത്താവായ യേശുവിന്റെ നാമത്തില്‍നാമത്തിൽ അവനെ,
 
{{verse|5}} ആത്മാവു കര്‍ത്താവായകർത്താവായ യേശുവിന്റെ നാളില്‍നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
 
{{verse|6}} നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?
 
{{verse|7}} നിങ്ങള്‍നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാന്‍പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍നീക്കിക്കളവിൻ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.
 
{{verse|8}} ആകയാല്‍ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.
 
{{verse|9}} ദുര്‍ന്നടപ്പുകാരോടുദുർന്നടപ്പുകാരോടു സംസര്‍ഗ്ഗംസംസർഗ്ഗം അരുതു എന്നു ഞാന്‍ഞാൻ എന്റെ ലേഖനത്തില്‍ലേഖനത്തിൽ നിങ്ങള്‍ക്കുനിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.
 
{{verse|10}} അതു ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കില്‍എങ്കിൽ നിങ്ങള്‍നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.
 
{{verse|11}} എന്നാല്‍എന്നാൽ സഹോദരന്‍സഹോദരൻ എന്നു പേര്‍പെട്ടപേർപെട്ട ഒരുവന്‍ഒരുവൻ ദുര്‍ന്നടപ്പുകാരനോദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കില്‍എങ്കിൽ അവനോടു സംസര്‍ഗ്ഗംസംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു എഴുതിയതു.
 
{{verse|12}} പുറത്തുള്ളവരെ വിധിപ്പാന്‍വിധിപ്പാൻ എനിക്കു എന്തു കാര്‍യ്യംകാർയ്യം? നിങ്ങള്‍നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
 
{{verse|13}} ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നുഇടയിൽനിന്നു നീക്കിക്കളവിന്‍നീക്കിക്കളവിൻ .
{{Navi|
Prev=സത്യവേദപുസ്തകം/1. കൊരിന്ത്യര്‍കൊരിന്ത്യർ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/1. കൊരിന്ത്യര്‍കൊരിന്ത്യർ/അദ്ധ്യായം 6|
}}