"സത്യവേദപുസ്തകം/1. തിമൊഥെയൊസ്/അദ്ധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Timothy}}
{{Navi|
Prev=സത്യവേദപുസ്തകം/2. തെസ്സലൊനീക്യര്‍തെസ്സലൊനീക്യർ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/1. തിമൊഥെയൊസ്/അദ്ധ്യായം 2|
}}
വരി 7:
{{verse|1}} നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ
 
{{verse|2}} അപ്പൊസ്തലനായ പൌലൊസ് വിശ്വാസത്തില്‍വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കല്‍ദൈവത്തിങ്കൽ നിന്നും നമ്മുടെ കര്‍ത്താവായകർത്താവായ ക്രിസ്തുയേശുവിങ്കല്‍ക്രിസ്തുയേശുവിങ്കൽ നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ
 
{{verse|3}} അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തര്‍ക്കങ്ങള്‍ക്കുതർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധികരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു
 
{{verse|4}} നീ എഫെസൊസില്‍എഫെസൊസിൽ താമസിക്കേണം എന്നു ഞാന്‍ഞാൻ മക്കെദൊന്യെക്കു പോകുമ്പോള്‍പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
 
{{verse|5}} ആജ്ഞയുടെ ഉദ്ദേശമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിര്‍വ്യാജവിശ്വാസംനിർവ്യാജവിശ്വാസം എന്നിവയാല്‍എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ.
 
{{verse|6}} ചിലര്‍ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
 
{{verse|7}} ധര്‍മ്മോപദേഷ്ടക്കന്മാരായിരിപ്പാന്‍ധർമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങള്‍തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.
 
{{verse|8}} ന്യായപ്രമാണമോ നീതിമാന്നല്ല, അധര്‍മ്മികള്‍അധർമ്മികൾ, അഭക്തര്‍അഭക്തർ, അനുസരണംകെട്ടവര്‍അനുസരണംകെട്ടവർ, പാപികള്‍പാപികൾ, അശുദ്ധര്‍അശുദ്ധർ, ബാഹ്യന്മാര്‍ബാഹ്യന്മാർ, പിതൃഹന്താക്കള്‍പിതൃഹന്താക്കൾ, മാതൃഹന്താക്കള്‍മാതൃഹന്താക്കൾ, കുലപാതകര്‍കുലപാതകർ,
 
{{verse|9}} ദുര്‍ന്നടപ്പുക്കാര്‍ദുർന്നടപ്പുക്കാർ, പുരുഷമൈഥുനക്കാര്‍പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കള്‍നരമോഷ്ടാക്കൾ, ഭോഷകുപറയുന്നവര്‍ഭോഷകുപറയുന്നവർ, കള്ളസത്യം ചെയ്യുന്നവര്‍ചെയ്യുന്നവർ എന്നീ വകക്കാര്‍ക്കുംവകക്കാർക്കും പത്ഥ്യോപദേശത്തിന്നു
 
{{verse|10}} വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാല്‍ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.
 
{{verse|11}} ഈ പരിജ്ഞാനം, എങ്കല്‍എങ്കൽ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ.
 
{{verse|12}} എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കര്‍ത്താവുകർത്താവു എന്നെ വിശ്വസ്തന്‍വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാന്‍ഞാൻ അവനെ സ്തുതിക്കുന്നു.
 
{{verse|13}} മുമ്പെ ഞാന്‍ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തില്‍അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.
 
{{verse|14}} നമ്മുടെ കര്‍ത്താവിന്റെകർത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വര്‍ദ്ധിച്ചുമിരിക്കുന്നുവർദ്ധിച്ചുമിരിക്കുന്നു.
 
{{verse|15}} ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍രക്ഷിപ്പാൻ ലോകത്തില്‍ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളില്‍പാപികളിൽ ഞാന്‍ഞാൻ ഒന്നാമന്‍ഒന്നാമൻ .
 
{{verse|16}} എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നില്‍തന്നിൽ വിശ്വസിപ്പാനുള്ളവര്‍ക്കുംവിശ്വസിപ്പാനുള്ളവർക്കും ദൃഷ്ടാന്തത്തിന്നായി സകല ദീര്‍ഘക്ഷമയുംദീർഘക്ഷമയും ഒന്നാമനായ എന്നില്‍എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
 
{{verse|17}} നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേന്‍ആമേൻ .
 
{{verse|18}} മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങള്‍ക്കുപ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാന്‍ഞാൻ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനസരിച്ചു നല്ല യുദ്ധസേവ ചെയ്ക.
 
{{verse|19}} ചിലര്‍ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പല്‍വിശ്വാസക്കപ്പൽ തകര്‍ന്നുപോയിതകർന്നുപോയി.
 
{{verse|20}} ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില്‍കൂട്ടത്തിൽ ഉള്ളവര്‍ഉള്ളവർ ആകുന്നു; അവര്‍അവർ ദൂഷണം പറയാതിരിപ്പന്‍പറയാതിരിപ്പൻ പഠിക്കേണ്ടതിന്നു ഞാന്‍ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/2. തെസ്സലൊനീക്യര്‍തെസ്സലൊനീക്യർ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/1. തിമൊഥെയൊസ്/അദ്ധ്യായം 2|
}}