"മാർത്താണ്ഡവർമ്മ/അദ്ധ്യായം അഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) added Category:മാർത്താണ്ഡവർമ്മ using HotCat |
(ചെ.)No edit summary |
||
വരി 13:
{{ഉദ്ധരണി|"ഈശ്വരകാരുണ്യംകൊണ്ടേ നിഷധേശ്വര,<br />നിന്നെ ഞാൻ കണ്ടേൻ."}}
'''ചാ'''രോട്ടു കൊട്ടാരത്തിൽനിന്നും രണ്ടു നാഴിക വടക്കായി മാങ്കോയിക്കൽ എന്നൊരു ഗൃഹം കഴിഞ്ഞ ശതവർഷത്തിനൊടുവിൽ ഉണ്ടായിരുന്നു. ഈ ഭവനത്തിലെ നായകൻ ആ കരയക്കു പ്രധാനിയും പുരാതനകാലങ്ങളിലെ സൈനികനിയമപ്രകാരം ഒരു അടവിലേക്കു കറുപ്പും ആയുള്ള ഇരവിപെരുമാൻ കണ്ടൻകുമാരൻ എന്നൊരാൾ അക്കാലങ്ങളിൽ തെക്കൻ ദിക്കിലൊക്കെ പ്രസിദ്ധമായിരുന്നു. ഇദ്ദേഹം കറുത്തു ഗജവിഗ്രഹനായ ഒരു യോദ്ധാവും അതിസമർത്ഥനായ കൃഷിക്കാരനും ആയിരുന്നു. കാലക്ഷേപത്തിന് ധാരാളം മുതൽ ഉണ്ടായിരുന്നു എന്നു മാത്രമല്ല, നാണയമായി സംഖ്യയില്ലാത്ത ദ്രവ്യം കൈക്കലുണ്ടെന്നു സമീപവാസികൾ ഗൂഢമായി പറയാറും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അധീനതയിൽ ഒരു കളരിയും പോരാളികളായി കച്ചകെട്ടി അഭ്യസിപ്പിക്കപ്പെട്ട അനേകം നായന്മാരും ഉണ്ടായിരുന്നു. സമീപവാസികൾ ഒക്കെ ഇദ്ദേഹത്തെ ഒരു ഇടപ്രഭുവെപ്പോലെ വിചാരിച്ചു വന്നിരുന്നു. അഞ്ചെട്ടു നാഴിക സ്ഥലത്തിനകം ഉണ്ടാകുന്ന സകല വ്യവഹാരങ്ങളും അറുതിയായി മാങ്കോയിക്കൽ കുറുപ്പ് എഴുതുന്ന കണ്ടപത്രങ്ങൾക്ക് അഴിവ് തിരുമുമ്പിൽ ചെന്നാലുമില്ലായിരുന്നു. മാങ്കോയിക്കൽകോടതിയിൽ, അന്നു
ഇദ്ദേഹം ഒരു ദിവസം പ്രഭാതരവിയോടുകൂടി ഉണർന്ന് തന്റെ പ്രധാന ബന്ധുവും സർവ്വദാ സഹചാരിയും തന്നോളംതന്നെ ദൈർഘ്യമുള്ളതും ആയ വടിവാളുമായി ചാരോട്ടുമുതലായ തന്റെ പാടങ്ങളിലുള്ള നിലങ്ങൾ ചുറ്റിനോക്കുന്നതിനായി പുറപ്പെട്ടു. കണ്ടങ്ങളും വരമ്പുകളും മടകളും എല്ലാം പരിശോധിച്ചുകഴിഞ്ഞ് കുറുപ്പ് വീട്ടിലേക്കു തിരിയെ യാത്ര ആരംഭിച്ചു. വഴിക്കു പാടത്തിനു പടിഞ്ഞാറു വശമുള്ള കുന്നിൻപുറത്ത് വൃക്ഷങ്ങളുടെ മറവിൽക്കൂടി രണ്ടുപേർ ധൃതിയിൽ വടക്കോട്ടായി പോകുന്നത് കുറുപ്പ് കണ്ടു. വഴിപോക്കരെ കുറച്ചുനേരം സൂക്ഷിച്ചു നോക്കീട്ട്
കൊച്ചൻ-:(ഇഴഞ്ഞ ശബ്ദ്ത്തിൽ
ബ്രാഹ്മണൻ:
വേലു:
ബ്രാഹ്മണൻ:
പരമേശ്വരൻപിള്ള:
ബ്രാഹ്മണൻ:
ഈ ചോദ്യത്തിന് പരമേശ്വരൻപിള്ളക്ക് ഉത്തരം പറയാൻ കഴിയുന്നതിനു മുമ്പിൽ കുറുപ്പ് അറപ്പുരയ്ക്കകത്തു കടന്നുചെന്നു. ബ്രാഹ്മണന്റെയും ശിഷ്യന്റെയും സംവാദത്തിൽ ഒരക്ഷരം ഗ്രഹിപ്പാൻ കഴിയാത്തതിനാൽ വിഷണ്ണനായി നിന്ന വേലുവിന്റെ ഭാവം കണ്ടപ്പോൾ എന്തോ വിശേഷസംഗതി ഉണ്ടെന്ന് കുറുപ്പ് നിശ്ചയിച്ചു. എന്നാൽ അതിനെപ്പറ്റി അന്വേഷണം ചെയ്യുന്നതു പോരായ്ക ആണെന്നു വിചാരിച്ച്
ബ്രാഹ്മണൻ ഇങ്ങനെ പറഞ്ഞതു തന്നെ ഒന്നു മറിക്കാനാണെന്നു മനസ്സിലായതിനാൽ, ആ വഴിക്ക് വിടുന്നതല്ലെന്നുറച്ച്
ഈ വാക്കുകൾ കേട്ടപ്പോൾ ബ്രാഹ്മണന്റെ അകമേ ആദ്യം ജനിച്ചതായും പിന്നീട് മാറിത്തുടങ്ങിയതായും ഉള്ള അഭിപ്രായം പാടെ നീങ്ങി. തന്നെ അതിഭക്തിയോടും ഔദാര്യത്തോടും സൽക്കരിച്ച കുറുപ്പിനോട് വേഷച്ഛന്നനായുള്ള നിലയിൽ മേലിൽ വർത്തിക്കുന്നത് അയുക്തമെന്നു തോന്നി, മന്ദഹാസത്തോടുകൂടി ബ്രാഹ്മണവേഷധാരിയായ മാർത്താണ്ഡവർമ്മ യുവരാജാവ് ഇപ്രകാരം അരുളിചെയ്തു.
കുറുപ്പ്:
യുവരാജാവ്:
കുറുപ്പ്:
യുവരാജാവ്:
▲കുറുപ്പ്: 'കൽപ്പിച്ച് ഓരോ വിനകളിൽ ചെന്നുചാടണത് അടിയങ്ങളെ മേൽ കൂറില്ലാത്തതിനാൽത്തന്നെ. തിരുമേനി പട്ടംകെട്ടിയാൽ വഴക്കുകൾ ഒതുങ്ങുമല്ലോ എന്നു കുടികൾ കൊതിച്ചു കാത്തിരിക്കുന്നു. വലിയേ ചെന്ന്, കൊലയക്കു മടിക്കാത്ത കൂട്ടത്തിന്റെ വായിൽ ചാടിയാൽ കുടികൾ നാടപ പുറപ്പെട്ടു പോകേണ്ടിയേ വരും.'
കുറുപ്പ്:
▲യുവരാജാവ്: 'വേണ്ടിവന്നാൽ എന്തുചെയ്യാം ! തമ്പിമാരറിയാതെ ഭൂതപ്പാണ്ടിയിൽ എത്താമെന്നു വിചാരിച്ച് ഇങ്ങോട്ടു തിരിച്ച കഥ പരമേശ്വരനും പട്ടക്കാറൻ കാലക്കുട്ടിയും മാത്രമേ അറിഞ്ഞുള്ളു. അപ്പോൾ ഒരു ചുറ്റുകൂടി വന്നിരിക്കുന്നു. അമ്മാവന് ആലസ്യം കലശലെന്ന വർത്തമാനം കിട്ടിയിരിക്കുന്നു; അതിനാൽ ഉടനേതന്നെ തിരുവനന്തപുരത്ത് എത്തേണ്ടതായിരിക്കുന്നു. ഭൂതപ്പാണ്ടിയിലെ പടയുടെ സഹായം ഉണ്ടാകാൻ വഴി ഒന്നും കാണുന്നില്ല. പരമേശ്വരനെ അയയ്ക്കയോ എന്നു വിചാരിക്കുന്നു.'
ഇങ്ങനെ ധൈര്യത്തോടുകൂടി സ്വാഭിപ്രായത്തെപ്പറ്റി കുറുപ്പു പറഞ്ഞതു കേട്ടപ്പോൾ യുവരാജാവിന്റെ മുഖം ഒന്നു ചുവന്നു. ഹിതം അറിഞ്ഞുവേണം വലിയവരോടു സംസാരിക്കേണ്ടതെന്നുള്ള സമ്പ്രദായം മാങ്കോയിക്കൽ കുറുപ്പിന് അറിഞ്ഞുകൂടായിരുന്നു. നാഗരികത്വം തീരുമാനമില്ലാത്ത കുറുപ്പിന്റെ ഉള്ളിൽ, യുവരാജാവിന് നീരസമായിരിക്കും താൻ പറഞ്ഞ വാക്കുകൾ എന്നൊരു വിചാരമേ ഇല്ലായിരുന്നു. യുവരാജാവിന് കുറുപ്പിന്റെ വാക്കുകൾ അത്ര രസിച്ചില്ലെങ്കിലും തത്ക്കാലമുണ്ടായ അസന്തോഷത്തെ ക്ഷണത്തിൽ അടക്കീട്ട് ഇങ്ങനെ പറഞ്ഞു
▲കുറുപ്പ്: 'തിരുമേനീ, തിരുവുള്ളക്കേടുണ്ടാകേണ്ട. പൂതപ്പാണ്ടിയിൽ പാളയംകെട്ടി കിടക്കണ പരദേശപ്പടയ്ക്കു തിരുമേനി എങ്ങനെയും പോട്ടെന്നേ വിചാരമുള്ളു. കരുവലം നിറഞ്ഞിരുന്നാൽ തിരുമേനി തങ്കക്കുടം; ഒഴിഞ്ഞോ, അകിടറ്റ പശു. അടുപ്പിൽ തീ എരിയെ അയൽവീട്ടിൽ പോയി തിരി കൊളുത്തിക്കോട്ടോ എന്നിരപ്പാനെ? തിരുമേനിയുടെ ഉപ്പും ചോറും തിന്നു കിടക്കുന്ന കുടികളെ അടവുചേർത്തു പട കൂട്ടാതെ മുൻവഴി വിട്ട് എങ്ങാനും കിടന്ന കൂട്ടത്തെ പോയ് 'വാ അപ്പാ, ഒത്താശ ചെയ്യപ്പാ ' എന്നു താങ്ങിയതു പുത്തിയോ? '
മുമ്പിൽ അഞ്ചു രാജകുമാരന്മാരുടെ കൊലക്കളമായിരുന്ന കളിപ്പാംകുളത്തിന്റെ കഥയെ സൂചിപ്പിച്ച് ഇത്രയും മാർത്താണ്ഡവർമ്മ
▲ഇങ്ങനെ ധൈര്യത്തോടുകൂടി സ്വാഭിപ്രായത്തെപ്പറ്റി കുറുപ്പു പറഞ്ഞതു കേട്ടപ്പോൾ യുവരാജാവിന്റെ മുഖം ഒന്നു ചുവന്നു. ഹിതം അറിഞ്ഞുവേണം വലിയവരോടു സംസാരിക്കേണ്ടതെന്നുള്ള സമ്പ്രദായം മാങ്കോയിക്കൽ കുറുപ്പിന് അറിഞ്ഞുകൂടായിരുന്നു. നാഗരികത്വം തീരുമാനമില്ലാത്ത കുറുപ്പിന്റെ ഉള്ളിൽ, യുവരാജാവിന് നീരസമായിരിക്കും താൻ പറഞ്ഞ വാക്കുകൾ എന്നൊരു വിചാരമേ ഇല്ലായിരുന്നു. യുവരാജാവിന് കുറുപ്പിന്റെ വാക്കുകൾ അത്ര രസിച്ചില്ലെങ്കിലും തത്ക്കാലമുണ്ടായ അസന്തോഷത്തെ ക്ഷണത്തിൽ അടക്കീട്ട് ഇങ്ങനെ പറഞ്ഞു ' കുറുപ്പു പറഞ്ഞതു ശരി തന്നെ. കഴിഞ്ഞ കഥ പോട്ടെ. വീഴ്ച്ച എന്റേതുമല്ലല്ലോ. എന്നെങ്കിലും കുറുപ്പിന്റെ അഭിപ്രായപ്രകാരം ഞാൻ നടത്തുന്നുണ്ട്; സംശയിക്കേണ്ട. ദ്രവ്യേച്ഛുക്കളും ത്ത്ക്കാലലാഭത്തെ മാത്രം കരുതി സേവിക്കുന്നവരും ഈ രാജ്യത്തെയും ഭരണകർത്താക്കന്മാരേയും കുറിച്ചു സ്വാഭാവികമായിത്തന്നെയുള്ള സ്‌നേഹം ഇല്ലാത്തവരും ആയ ജനങ്ങളെ ആധാരമാക്കുന്നത്, അഗ്നിസാക്ഷിയായി പരിഗ്രഹിച്ച കളത്രത്തെ ഉപേക്ഷിച്ചു വേശ്യാലനമ്പടൻ ആകുന്നതുപോലെ തന്നെയാണ്. എന്നാൽ ഇപ്പോൾ അതൊക്കെ ആലോചിച്ചുകൊണ്ടിരുന്നാൽ കാര്യം അബദ്ധമാകും. ആലസ്യം കലശലാണെങ്കിൽ ഉടനേ തമ്പിമാരും എട്ടുവീടരും കൂട്ടം കൂടും. അപ്പോഴേയക്കു നമ്മുടെ ഭാഗത്തു വേണ്ടത്ര ആളില്ലെങ്കിൽ, കളിപ്പാംകുളത്തിന്റെ കരയിലേക്കു നമുക്കു യാത്ര ആകാം.'
യുവരാജാവ്:
▲മുമ്പിൽ അഞ്ചു രാജകുമാരന്മാരുടെ കൊലക്കളമായിരുന്ന കളിപ്പാംകുളത്തിന്റെ കഥയെ സൂചിപ്പിച്ച് ഇത്രയും മാർത്താണ്ഡവർമ്മ യുവരാഡാവു പറഞ്ഞതു കേട്ടപ്പോൾ മാങ്കോയിക്കൽ കുറുപ്പ് ആകമ്പിതശരീരനായിട്ട് ഇങ്ങനെ അറിയിച്ചു; 'കൽപ്പിച്ചു തിരുവനന്തപുരത്തേക്കെഴുന്നള്ളി വ്യസനം കൂടാതിരിക്കണം. ഒമ്പതാം ദിവസം ഒദയത്തിന് അടിയൻ തിരുവനന്തപുരത്ത് വിടകൊണ്ടു മുഖം കാണിക്കാം. അപ്പോൾ ആളും ഉണ്ടാകും. കൽപ്പനപ്പടിക്ക് ആൾ കൂട്ടിക്കൊള്ളൂന്നതിന് അരുളിച്ചെയ്യണം. തിരുമുഖത്തുപിള്ള ഏതു ഭാഗത്താ?'
▲യുവരാജാവ്: 'നമ്മുടെ ഭാഗത്തു തന്നെ. അതിനു സംശയമില്ല. മതിയായ സഹായവുമുണ്ടാകും. അയാൾ രണ്ടുവർഷമായി വ്യസനിച്ചു വീട്ടിൽത്തന്നെ പാർക്കയാണ്. ഇപ്പോൽ ഞാൻ എഴുതി അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തു വന്നു ചേരും. '
▲കുറുപ്പ്: 'എന്നാൽ ഒരു പേടിയും വേണ്ടല്ലോ. ആറു വീട്ടുകാരോ ?'
▲യുവരാജാവ്: 'നിശ്ചയമില്ല. '
യുവരാജാവ്:(കുറച്ച് ആലോചിച്ചിട്ട് )
▲കുറുപ്പ്: 'അവരെ അടിയൻ ഏറ്റു. ഇക്കാര്യത്തിൽ വേണ്ടതൊക്കെ ചെയ്‌തോളാൻ കൽപ്പനയുണ്ടാകണം. '
കുറുപ്പ്:
▲യുവരാജാവ്:(കുറച്ച് ആലോചിച്ചിട്ട് ) 'കുറുപ്പിനെ വിശ്വാസമില്ലായ്കയാലല്ല ഞാൻ ആലോചിക്കുന്നത്. കുറുപ്പ് ഏൽക്കുന്ന ഭാരം അതിദുർഘടമായിട്ടുള്ളതാണ്. അനുജൻതമ്പി നാഞ്ചിനാട്ടു പോയിട്ടുണ്ട്. മധുരക്കാരെ കൈവശപ്പെടുത്തിക്കളഞ്ഞാലോ? '
ഈ ചോദ്യത്തിന് യുവരാജാവ് ഉത്തരം പറയുന്നതിനിടയിൽ പരമേശ്വരൻപിള്ള ഊണുകഴിഞ്ഞു ചെന്നു വടക്കേ വാതിലിൽ തട്ടി. യവരാജാവിന്റെ അനുമതിയോടുകൂടി വാതിൽ തുറക്കപ്പെട്ടു. രാജസന്നിധി അയാൾ അറിഞ്ഞിരുന്നതിനെ മറന്ന് അത്യുത്സാഹത്തോടുകൂടി പരമേശ്വരൻപിള്ള മന്ദഹാസങ്ങളും തൂകി, അകത്തോട്ട് കടന്നു:
▲കുറുപ്പ്: 'അങ്ങനെ വരൂല്ല. തിരുമുഖത്തുപിള്ളയെ വിട്ട് അവരു പോവൂല്ല. അങ്ങേരുകൂടി പോയല്ലയോ അവരെ കൊണ്ടന്നത് ?'
▲ഈ ചോദ്യത്തിന് യുവരാജാവ് ഉത്തരം പറയുന്നതിനിടയിൽ പരമേശ്വരൻപിള്ള ഊണുകഴിഞ്ഞു ചെന്നു വടക്കേ വാതിലിൽ തട്ടി. യവരാജാവിന്റെ അനുമതിയോടുകൂടി വാതിൽ തുറക്കപ്പെട്ടു. രാജസന്നിധി അയാൾ അറിഞ്ഞിരുന്നതിനെ മറന്ന് അത്യുത്സാഹത്തോടുകൂടി പരമേശ്വരൻപിള്ള മന്ദഹാസങ്ങളും തൂകി, അകത്തോട്ട് കടന്നു: 'എന്റെ അപ്പിച്ചോ! വല്ലോരും കെട്ടി എടുത്താലും വേണ്ടൂല്ല. ഏവ്...അമ്മോ. എന്ത് അരി! ഭേഷ് തീയല്! അയ്യ! ' എന്നിങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ട് യുവരാജാവിന്റെ മുമ്പിൽ ചെന്നു നിന്നു.
പരമേശ്വരൻപിള്ള :
▲യുവരാജാവ്: 'എന്താ ?രാവിലത്തെ പേടി പോയി സ്വസ്ഥനായപ്പോൾ വിച്ഛിത്വം കാട്ടിത്തുടങ്ങിയോ? '
▲പരമേശ്വരൻപിള്ള : 'അടിയനു പേടിയോ? എന്റെ മുമ്പിൽ വന്നെങ്കിൽ കാണാമായിരുന്നു. ഇപ്പോൾ വരട്ടെ. ചറപറാന്നു വെട്ടിനുറുക്കിവിട്ടൂടൂല്ലയോ?'
പരമേശ്വരൻപിള്ള:
▲യുവരാജാവ്: 'നിന്റെ ഈ ചീർത്ത വയറുംകൊണ്ടോ ?'
മാങ്കോയിക്കൽ കുറുപ്പിന്റെ ഏർപ്പാടുകളെക്കുറിച്ച് മേൽപ്രകാരം പരമേശ്വരൻപിള്ള പറഞ്ഞതിനെകേട്ട് ആശ്ചര്യത്തോടുകൂടി കുറുപ്പിന്റെ മുഖത്ത് യുവരാജാവു നോക്കി. കുറുപ്പ് വിനീതനായി നിന്നതല്ലാതെ ശ്ലാഘനീയമായ ക്രിയ വല്ലതും താൻ ചെയ്തു എന്നുള്ള ഭാവത്തെ തീരെ പ്രദർശിപ്പിച്ചില്ല. കുറുപ്പിന്റെ ഭക്തിപൂർവ്വമയുള്ള കൃത്യങ്ങളെ ഓർത്ത്,
▲പരമേശ്വരൻപിള്ള: 'അടിയൻ നുറുക്കുമെന്നു പറഞ്ഞോ ? പറയർ, പറയര്. വീട്ടിനു ചുറ്റും പറയരെ ഇദ്ദേഹം കാവലിട്ടിരിക്കുന്നു. പിന്നെ പത്മനാഭപുരത്തെ വർത്തമാനങ്ങൾ അറിയുന്നതിന് ആളും അയച്ചിട്ടുണ്ട്. അമ്പോ! മീണ്ടുവിചാരം ഇദ്ദേഹത്തെപ്പോലെ ആർക്കും ഞാൻ കണ്ടിട്ടില്ല. സത്യം ! വല്ലതും വഴക്കുണ്ടാകുമെന്നുവെച്ച് പെണ്ണുങ്ങളെയും ഒക്കെ വീട്ടിൽനിന്നും അയച്ചുകളഞ്ഞു.'
▲മാങ്കോയിക്കൽ കുറുപ്പിന്റെ ഏർപ്പാടുകളെക്കുറിച്ച് മേൽപ്രകാരം പരമേശ്വരൻപിള്ള പറഞ്ഞതിനെകേട്ട് ആശ്ചര്യത്തോടുകൂടി കുറുപ്പിന്റെ മുഖത്ത് യുവരാജാവു നോക്കി. കുറുപ്പ് വിനീതനായി നിന്നതല്ലാതെ ശ്ലാഘനീയമായ ക്രിയ വല്ലതും താൻ ചെയ്തു എന്നുള്ള ഭാവത്തെ തീരെ പ്രദർശിപ്പിച്ചില്ല. കുറുപ്പിന്റെ ഭക്തിപൂർവ്വമയുള്ള കൃത്യങ്ങളെ ഓർത്ത്, 'കഷ്ടമേ! ആദ്യം എന്തൊരഭിപ്രായമാണ് എനിക്കുണ്ടായത്? ആളുകളുടെ സൂഷ്മസ്ഥിതി അറിയാതെ വല്ലതും വിചാരിച്ചുകൊള്ളുന്നത് മഹാ അബദ്ധമാണ്. കൊട്ടാരത്തിൽത്തന്നെ ഇരുന്ന് ഓരോരുത്തർ സേവയ്കക്ു പറയുന്നതിനെ മാത്രം വിശ്വസിച്ചാൽ ഇങ്ങനെ ചില രത്‌നങ്ങൾ പ്രജകളുടെ ഇടയിൽ ഉള്ളത് എങ്ങനെ അറിയും? ' എന്നു പശ്ചാത്താപപ്പെട്ടുകൊണ്ട് കുറുപ്പിനെക്കുറിച്ച് പരമേശ്വരൻപിള്ളയോട് ഇങ്ങനെ പറഞ്ഞു: 'പരമേശ്വരാ, കുറുപ്പ് നമുക്കു വേണ്ട ആളുകളെ ശേഖരിച്ചുകൊണ്ട് തിരുവനന്തപുരത്ത് വരാമെന്നു പറയുന്നുണ്ട്. നമുക്കു വലിയ സഹായമായി അത്. കുറുപ്പ്് ഏൾക്കുന്ന കാര്യം ഭംഗിയായി നടക്കും, സംശയമില്ല. കുറുപ്പിന്റെ ബുദ്ധി, ഔദാര്യം മുതലായതിന് അതിരില്ല. '
യുവരാജാവ് പിന്നെയും കുറുപ്പിനെക്കുറിച്ച് പ്രശംസിച്ചു. കുറുപ്പിന് അതു പുത്തരിയായിത്തോന്നി. അദ്ദേഹം ഇപ്രകാരം പറഞ്ഞു:
▲പരമേശ്വരൻപിള്ള : 'അടിയൻ. നട അടിയനും സഹായമായി ? ഇദ്ദേഹം ഏൽക്കുന്ന കാര്യമോ? ഭേഷായി നടക്കും.'
▲യുവരാജാവ് പിന്നെയും കുറുപ്പിനെക്കുറിച്ച് പ്രശംസിച്ചു. കുറുപ്പിന് അതു പുത്തരിയായിത്തോന്നി. അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'അടിയൻ കടമയെ ചെയ്തതിന് ഇത്രയൊക്കെ തിരുവുള്ളമുണ്ടായി കൽപിക്കണത് അടിയന്റെ ഭാഗ്യംതന്നെ. എന്നാൽ കൽപിച്ച് അധികമായ വാഴ്ത്തും, വാഴ്ത്തൽ അധികമായ കൊതിയും, രണ്ടും വിട്ടൂടണം. എന്നാലക്കൊണ്ടു തന്നേ തിരുമേനിക്കു നല്ല പേരും നല്ല വാഴ്ച്ചയും ഉണ്ടാവൂ.'
ഈ വാക്കുകൾ കേട്ടപ്പോൾ കൃഷിക്കാരായ നായന്മാർ എത്രതന്നെ സമർത്ഥരായാലും രാജസന്നിധികളിൽ ആചരിക്കേണ്ട ക്രമങ്ങളിൽ പരിജ്ഞാനശൂന്യന്മാരായിത്തന്നേ ഇരിക്കയുള്ളു എന്നു വിചാരിച്ച് പരമേശ്വരൻപിള്ളയും വാസ്തവമായ സന്തോഷംകൊണ്ട് യുവരാജാവും പുഞ്ചിരിയിട്ടു.
യുവരാജാവ്:
ഇതിന് ഉത്തരമായി കുറുപ്പ് ഒന്നും പറഞ്ഞില്ല.
നാലുനാഴിക പകലുള്ളപ്പോൾ യുവരാജാവ് കുളി മുതലായതും ഭക്ഷണവും കഴിച്ച്
അസ്തമിച്ച് അഞ്ചു നാഴികയായി. കാർമേഘങ്ങളാൽ ആകാശം മൂടപ്പെട്ടിട്ട് നക്ഷത്രങ്ങളുടെ വെളിച്ചം പോലും ഇല്ലാതെ ദിക്കെല്ലാം അന്ധകാരമയമായി. ദീപം കൂടാതെ പുറത്തിറങ്ങിനോക്കിയ ആളുകൾക്ക് ഒരടിപോലും മുന്നോട്ടുകാണാൻ പ്രയാസമായിരിക്കുന്നു. വൃക്ഷങ്ങളെല്ലാം
കുറുപ്പിന്റെ അപ്പോഴത്തെ മനഃസാന്നിദ്ധ്യം കാണേണ്ടതായിരുന്നു. 'കിട്ടാ ' എന്ന് ഇടിരവംപോലെ ഉച്ചത്തിൽ വിളിച്ചു. കുറുപ്പിന്റെ മൂത്ത അനന്തരവൻ വാളും പരിചയുമായി അറപ്പുരയ്ക്കകത്ത് എത്തി.
കുറുപ്പ്: "'ആരെ ഉത്തരവാണ് ഈ അക്രമം കാണിക്കാൻ? കേപ്പാനും കേൾവിയുമില്ലെന്നു വന്നോ?
ഈ ചോദ്യത്തിന് ഉത്തരമായി മാങ്കോയിക്കൽ കുറുപ്പിന്റെ നേരേ എത്തി,
അന്ധകാരം ഒഴിഞ്ഞുതുടങ്ങിയതിന്റെ കാരണം അറിയുന്നതിനായി കുറുപ്പ് നാലു ചുറ്റും പരിഭ്രമത്തോടെ നോക്കിയപ്പോൾ തന്റെ ഗൃഹത്തിൽ അഞ്ചെട്ടു സ്ഥലത്തു തീവയക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നതു കണ്ടു. പുറമേയുള്ള തീയിലും അധികം തൈക്ഷ്ണയമുള്ള ഒരു തീ കുറുപ്പിന്റെ ഉള്ളിൽ കത്തിത്തുടങ്ങി.
വേലുക്കുറുപ്പ്:
കുറുപ്പിന്റെ ഉള്ളിൽ ആധി വളർന്ന്,
വേലുക്കുറുപ്പ്:
മഴ വീണെങ്കിലോ എന്നു കുറുപ്പു പ്രാർത്ഥിച്ചു. മഴ വീഴുന്നില്ല. കാറ്റ് ഊറ്റമായിത്തുടങ്ങി.
</div>
|