"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 10
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.
 
{{verse|2}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ ശൌലിനെയും മക്കളെയും പിന്തേര്‍ന്നുപിന്തേർന്നു ചെന്നു; ഫെലിസ്ത്യര്‍ഫെലിസ്ത്യർ ശൌലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്‍ക്കീശൂവയെയുംമൽക്കീശൂവയെയും വെട്ടിക്കൊന്നു.
 
{{verse|3}} പട ശൌലിന്റെ നേരെ ഏറ്റവും മുറുകി, വില്ലാളികള്‍വില്ലാളികൾ അവനെ കണ്ടു, വില്ലാളികളാല്‍വില്ലാളികളാൽ അവന്‍അവൻ വിഷമത്തിലായി.
 
{{verse|4}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചര്‍മ്മികള്‍അഗ്രചർമ്മികൾ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാള്‍വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകന്‍ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൌല്‍ശൌൽ ഒരു വാള്‍വാൾ പിടിച്ചു അതിന്മേല്‍അതിന്മേൽ വീണു.
 
{{verse|5}} ശൌല്‍ശൌൽ മരിച്ചു എന്നു അവന്റെ ആയുധവാഹകന്‍ആയുധവാഹകൻ കണ്ടപ്പോള്‍കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേല്‍വാളിന്മേൽ വീണു മരിച്ചു.
 
{{verse|6}} ഇങ്ങനെ ശൌലും മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.
 
{{verse|7}} അവര്‍അവർ ഔടിപ്പോയി; ശൌലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവര്‍അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഔടിപ്പോയി; ഫെലിസ്ത്യര്‍ഫെലിസ്ത്യർ വന്നു അവയില്‍അവയിൽ പാര്‍ത്തുപാർത്തു.
 
{{verse|8}} പിറ്റെന്നാള്‍പിറ്റെന്നാൾ ഫെലിസ്ത്യര്‍ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ഉരിവാൻ വന്നപ്പോള്‍വന്നപ്പോൾ ശൌലും പുത്രന്മാരും ഗില്‍ബോവപര്‍വ്വതത്തില്‍ഗിൽബോവപർവ്വതത്തിൽ വീണു കിടക്കുന്നതു കണ്ടു.
 
{{verse|9}} അവര്‍അവർ അവന്റെ വസ്ത്രാദികള്‍വസ്ത്രാദികൾ ഉരിഞ്ഞു അവന്റെ തലയും ആയുധവര്‍ഗ്ഗവുംആയുധവർഗ്ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വര്‍ത്തമാനംവർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
 
{{verse|10}} അവന്റെ ആയുധവര്‍ഗ്ഗംആയുധവർഗ്ഗം അവര്‍അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ വെച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറെച്ചു.
 
{{verse|11}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ ശൌലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോള്‍കേട്ടപ്പോൾ
 
{{verse|12}} ശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിന്‍കരുവേലകത്തിൻ കീഴില്‍കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.
 
{{verse|13}} ഇങ്ങനെ ശൌല്‍ശൌൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.
 
{{verse|14}} അവന്‍അവൻ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാല്‍ചോദിക്കായ്കയാൽ അവന്‍അവൻ അവനെ കൊന്നു രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന്നു കൊടുത്തു.