"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 12
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ഒളിച്ചുപാർത്തിരുന്നപ്പോൾ സീക്ളാഗില്‍സീക്ളാഗിൽ അവന്റെ അടുക്കല്‍അടുക്കൽ വന്നര്‍വന്നർ ആവിതു--അവര്‍അവർ വീരന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ അവന്നു യുദ്ധത്തില്‍യുദ്ധത്തിൽ തുണചെയ്തു;
 
{{verse|2}} അവര്‍അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമര്‍ത്ഥന്മാരുമായിരുന്നുസമർത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ തലവനായ അഹീയേസെര്‍അഹീയേസെർ, യോവാശ്,
 
{{verse|3}} ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാര്‍പുത്രന്മാർ യസീയേല്‍യസീയേൽ, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍അനാഥോത്യൻ യേഹൂ.
 
{{verse|4}} മുപ്പതുപേരില്‍മുപ്പതുപേരിൽ വീരനും മുപ്പതുപേര്‍ക്കുംമുപ്പതുപേർക്കും നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേല്‍യഹസീയേൽ, യോഹാനാന്‍യോഹാനാൻ , ഗെദേരാത്യനായ യോസാബാദ്,
 
{{verse|5}} എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്‍യ്യാവുശെമർയ്യാവു, ഹരൂഫ്യനായ ശെഫത്യാവു,
 
{{verse|6}} എല്‍ക്കാനാഎൽക്കാനാ, യിശ്ശീയാവു, അസരേല്‍അസരേൽ, കോരഹ്യരായ യോവേസെര്‍യോവേസെർ, യാശൊബ്യാം;
 
{{verse|7}} ഗെദോരില്‍നിന്നുള്ളഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,
 
{{verse|8}} പരിചയും കുന്തവും എടുപ്പാന്‍എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില്‍മരുഭൂമിയിൽ ദുര്‍ഗ്ഗത്തില്‍ദുർഗ്ഗത്തിൽ ദാവീദിനോടു ചേര്‍ന്നുചേർന്നു; അവര്‍അവർ സിംഹമുഖന്മാരും മലകളിലെ മാന്‍മാൻ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
 
{{verse|9}} അവരാരെന്നാല്‍അവരാരെന്നാൽ: തലവന്‍തലവൻ ഏസെര്‍ഏസെർ, രണ്ടാമന്‍രണ്ടാമൻ ഔബദ്യാവു, മൂന്നാമന്‍മൂന്നാമൻ എലീയാബ്,
 
{{verse|10}} നാലാമന്‍നാലാമൻ മിശ്മന്നാ, അഞ്ചാമന്‍അഞ്ചാമൻ യിരെമ്യാവു,
 
{{verse|11}} ആറാമന്‍ആറാമൻ അത്ഥായി, ഏഴാമന്‍ഏഴാമൻ എലീയേല്‍എലീയേൽ,
 
{{verse|12}} എട്ടാമൻ യോഹാനാൻ , ഒമ്പതാമൻ , എൽസാബാദ്,
{{verse|12}} എട്ടാമന്‍ യോഹാനാന്‍ , ഒമ്പതാമന്‍ , എല്‍സാബാദ്,
 
{{verse|13}} പത്താമന്‍പത്താമൻ യിരെമ്യാവു, പതിനൊന്നാമന്‍പതിനൊന്നാമൻ മഖ്ബന്നായി.
 
{{verse|14}} ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ .
{{verse|14}} ഇവര്‍ ഗാദ്യരില്‍ പടനായകന്മാര്‍ ആയിരുന്നു; അവരില്‍ ചെറിയവന്‍ നൂറുപേര്‍ക്കും വലിയവന്‍ ആയിരംപേര്‍ക്കും മതിയായവന്‍ .
 
{{verse|15}} അവര്‍അവർ ഒന്നാം മാസത്തില്‍മാസത്തിൽ യോര്‍ദ്ദാന്‍യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോള്‍കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഔടിച്ചു.
 
{{verse|16}} ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്‍ഗ്ഗത്തില്‍ദുർഗ്ഗത്തിൽ ദാവീദിന്റെ അടുക്കല്‍അടുക്കൽ വന്നു.
 
{{verse|17}} ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടു: നിങ്ങള്‍നിങ്ങൾ എന്നെ സഹായിപ്പാന്‍സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കില്‍എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കുംചേർന്നിരിക്കും; എന്റെ കയ്യില്‍കയ്യിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കള്‍ക്കുശത്രുക്കൾക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.
 
{{verse|18}} അപ്പോള്‍അപ്പോൾ മുപ്പതുപേരില്‍മുപ്പതുപേരിൽ തലവനായ അമാസായിയുടെമേല്‍അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങള്‍ഞങ്ങൾ നിനക്കുള്ളവര്‍നിനക്കുള്ളവർ, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര്‍പക്ഷക്കാർ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്‍ക്കുംതുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
 
{{verse|19}} ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള്‍ചെന്നപ്പോൾ മനശ്ശേയരില്‍മനശ്ശേയരിൽ ചിലരും അവനോടു ചേര്‍ന്നുചേർന്നു; അവര്‍അവർ അവര്‍ക്കുംഅവർക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ഫെലിസ്ത്യപ്രഭുക്കന്മാർ ആലോചിച്ചിട്ടു: അവന്‍അവൻ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.
 
{{verse|20}} അങ്ങനെ അവന്‍അവൻ സീക്ളാഗില്‍സീക്ളാഗിൽ ചെന്നപ്പോള്‍ചെന്നപ്പോൾ മനശ്ശെയില്‍നിന്നുമനശ്ശെയിൽനിന്നു അദ്നാഹ്, യോസാബാദ്, യെദീയയേല്‍യെദീയയേൽ, മീഖായേല്‍മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാര്‍സഹസ്രാധിപന്മാർ അവനോടു ചേര്‍ന്നുചേർന്നു.
 
{{verse|21}} അവര്‍അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവര്‍ച്ചക്കൂട്ടത്തിന്റെകവർച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.
 
{{verse|22}} ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകള്‍ആളുകൾ അവന്റെ അടുക്കല്‍അടുക്കൽ വന്നു ഒടുവില്‍ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീര്‍ന്നുസൈന്യമായ്തീർന്നു.
 
{{verse|23}} യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാന്‍ആക്കുവാൻ യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ഹെബ്രോനിൽ അവന്റെ അടുക്കല്‍അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിതു:
 
{{verse|24}} പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍യെഹൂദ്യർ ആറായിരത്തെണ്ണൂറുപേര്‍ആറായിരത്തെണ്ണൂറുപേർ.
 
{{verse|25}} ശിമെയോന്യരില്‍ശിമെയോന്യരിൽ ശൌര്യമുള്ള യുദ്ധവീരന്മാര്‍യുദ്ധവീരന്മാർ എഴായിരത്തൊരുനൂറുപേര്‍എഴായിരത്തൊരുനൂറുപേർ.
 
{{verse|26}} ലേവ്യരിൽ നാലായിരത്തറുനൂറുപേർ
{{verse|26}} ലേവ്യരില്‍ നാലായിരത്തറുനൂറുപേര്‍
 
{{verse|27}} അഹരോന്യരില്‍അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേര്‍മൂവായിരത്തെഴുനൂറുപേർ.
 
{{verse|28}} പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ.
 
{{verse|29}} ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരില്‍ബെന്യാമീന്യരിൽ മൂവായിരം പേര്‍പേർ; അവരില്‍അവരിൽ ഭൂരിപക്ഷം അതുവരെ ശൌല്‍ഗൃഹത്തിന്റെശൌൽഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.
 
{{verse|30}} എഫ്രയീമ്യരില്‍എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളില്‍പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേര്‍പേർ.
 
{{verse|31}} മനശ്ശെയുടെ പാതിഗോത്രത്തില്‍പാതിഗോത്രത്തിൽ പതിനെണ്ണായിരംപേര്‍പതിനെണ്ണായിരംപേർ. ദാവീദിനെ രാജാവാക്കുവാന്‍രാജാവാക്കുവാൻ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.
 
{{verse|32}} യിസ്സാഖാര്‍യ്യരില്‍യിസ്സാഖാർയ്യരിൽ യിസ്രായേല്‍യിസ്രായേൽ ഇന്നതു ചെയ്യേണം എന്നു അറിവാന്‍അറിവാൻ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍തലവന്മാർ ഇരുനൂറുപേര്‍ഇരുനൂറുപേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.
 
{{verse|33}} സെബൂലൂനില്‍സെബൂലൂനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവര്‍പുറപ്പെട്ടവർ അമ്പതിനായിരംപേര്‍അമ്പതിനായിരംപേർ.
 
{{verse|34}} നഫ്താലിയില്‍നഫ്താലിയിൽ നായകന്മാര്‍നായകന്മാർ ആയിരംപേര്‍ആയിരംപേർ; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍എടുത്തവർ മുപ്പത്തേഴായിരംപേര്‍മുപ്പത്തേഴായിരംപേർ.
 
{{verse|35}} ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തറുനൂറുപേർ.
{{verse|35}} ദാന്യരില്‍ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തറുനൂറുപേര്‍.
 
{{verse|36}} ആശേരില്‍ആശേരിൽ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര്‍പുറപ്പെട്ടവർ നാല്പതിനായിരംപേര്‍നാല്പതിനായിരംപേർ.
 
{{verse|37}} യോര്‍ദ്ദാന്നുയോർദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്‍പേർ.
 
{{verse|38}} അണിനിരപ്പാന്‍അണിനിരപ്പാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.
 
{{verse|39}} അവര്‍അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തുപാർത്തു; അവരുടെ സഹോദരന്മാര്‍സഹോദരന്മാർ അവര്‍ക്കുംഅവർക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.
 
{{verse|40}} യിസ്രായേലില്‍യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍സമീപവാസികൾ, യിസ്സാഖാര്‍യിസ്സാഖാർ, സെബൂലൂന്‍സെബൂലൂൻ , നഫ്താലി എന്നിവര്‍എന്നിവർ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തുംകോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.