"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 15
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} അവന്‍അവൻ തനിക്കു ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.
 
{{verse|2}} അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷചെയ്‍വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.
 
{{verse|3}} അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താന്‍താൻ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ എല്ലായിസ്രായേലിനെയും യെരൂശലേമില്‍യെരൂശലേമിൽ കൂട്ടിവരുത്തി.
 
{{verse|4}} ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.
 
{{verse|5}} കെഹാത്യരില്‍കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും
 
{{verse|6}} മെരാര്‍യ്യരില്‍മെരാർയ്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും
 
{{verse|7}} ഗേര്‍ശോമ്യരില്‍ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും
 
{{verse|8}} എലീസാഫാന്യരില്‍എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും
 
{{verse|9}} ഹെബ്രോന്യരില്‍ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും
 
{{verse|10}} ഉസ്സീയേല്യരില്‍ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നെ.
 
{{verse|11}} ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേല്‍ഊരീയേൽ, അസായാവു, യോവേല്‍യോവേൽ, ശെമയ്യാവു, എലീയേല്‍എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു:
 
{{verse|12}} നിങ്ങള്‍നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളില്‍പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാന്‍ഞാൻ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊള്‍വിന്‍ശുദ്ധീകരിച്ചുകൊൾവിൻ .
 
{{verse|13}} ആദിയില്‍ആദിയിൽ നിങ്ങള്‍നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.
 
{{verse|14}} അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.
 
{{verse|15}} ലേവ്യരുടെ പുത്രന്മാര്‍പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകള്‍തണ്ടുകൾ തങ്ങളുടെ ചുമലില്‍ചുമലിൽ കൊണ്ടു ചുമന്നു.
 
{{verse|16}} പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാല്‍വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തില്‍ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാന്‍നിറുത്തുവാൻ കല്പിച്ചു.
 
{{verse|17}} അങ്ങനെ ലേവ്യര്‍ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരില്‍സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്‍യ്യരില്‍മെരാർയ്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും
 
{{verse|18}} അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്‍യ്യാവുസെഖർയ്യാവു, ബേന്‍ബേൻ , യാസീയേല്‍യാസീയേൽ, ശെമീരാമോത്ത്, യെഹീയേല്‍യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍യെയീയേൽ എന്നിവരെ വാതില്‍വാതിൽ കാവല്‍ക്കാരായുംകാവൽക്കാരായും നിയമിച്ചു.
 
{{verse|19}} സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും
 
{{verse|20}} സെഖര്‍യ്യാവുസെഖർയ്യാവു, അസീയേല്‍അസീയേൽ, ശെമീരാമോത്ത്, യെഹീയേല്‍യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവര്‍എന്നിവർ അലാമോത്ത് രാഗത്തില്‍രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും
 
{{verse|21}} മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍യെയീയേൽ, അസസ്യാവു എന്നിവര്‍എന്നിവർ ശെമീനീത്ത് രാഗത്തില്‍രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.
 
{{verse|22}} വാഹകന്മാരായ ലേവ്യരില്‍ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേല്‍വിചാരകനായിരുന്നുമേൽവിചാരകനായിരുന്നു; അവന്‍അവൻ അതില്‍അതിൽ സമര്‍ത്ഥനായിരുന്നുസമർത്ഥനായിരുന്നു.
 
{{verse|23}} ബേരെഖ്യാവും എല്‍ക്കാനയുംഎൽക്കാനയും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍വാതിൽകാവൽക്കാർ ആയിരുന്നു.
 
{{verse|24}} ശെബന്യാവു, യോശാഫാത്ത്, നെഥനയേല്‍നെഥനയേൽ, അമാസായി, സെഖര്‍യ്യാവുസെഖർയ്യാവു, ബെനായാവു, എലെയാസാര്‍എലെയാസാർ എന്നീ പുരോഹിതന്മാര്‍പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പില്‍പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഔബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍വാതിൽകാവൽക്കാർ ആയിരുന്നു.
 
{{verse|25}} ഇങ്ങനെ ദാവീദും യിസ്രായേല്‍മൂപ്പന്മാരുംയിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്‍നിന്നുവീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ പോയി.
 
{{verse|26}} യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യര്‍ക്കുംലേവ്യർക്കും ദൈവം സഹായിച്ചതുകൊണ്ടു അവര്‍അവർ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.
 
{{verse|27}} ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യര്‍ലേവ്യർ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.
 
{{verse|28}} അങ്ങനെ യിസ്രായേലൊക്കയും ആര്‍പ്പോടുംആർപ്പോടും കാഹളനാദത്തോടും തൂര്‍യ്യങ്ങളുടെയുംതൂർയ്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.
 
{{verse|29}} എന്നാല്‍എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ എത്തിയപ്പോള്‍എത്തിയപ്പോൾ ശൌലിന്റെ മകളായ മീഖള്‍മീഖൾ കിളിവാതിലില്‍കൂടികിളിവാതിലിൽകൂടി നോക്കി, ദാവീദ് രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തില്‍ഹൃദയത്തിൽ അവനെ നിന്ദിച്ചു