"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 16
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} ഇങ്ങനെ അവര്‍അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര്‍അവർ ദൈവത്തിന്റെ സന്നിധിയില്‍സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
 
{{verse|2}} ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്‍ന്നശേഷംകഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തില്‍നാമത്തിൽ അനുഗ്രഹിച്ചു.
 
{{verse|3}} അവന്‍അവൻ യിസ്രായേലില്‍യിസ്രായേലിൽ ഔരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
 
{{verse|4}} അവന്‍അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീര്‍ത്തനവുംകീർത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ചെയ്‍വാൻ ലേവ്യരില്‍നിന്നുലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
 
{{verse|5}} ആസാഫ് തലവന്‍തലവൻ ; രണ്ടാമന്‍രണ്ടാമൻ സെഖര്‍യ്യാവുസെഖർയ്യാവു; പിന്നെ യെയീയേല്‍യെയീയേൽ, ശെമീരാമോത്ത്, യെഹീയേല്‍യെഹീയേൽ, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേല്‍യെയീയേൽ എന്നിവര്‍എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
 
{{verse|6}} പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പില്‍മുമ്പിൽ നിരന്തരം കാഹളം ഊതി.
 
{{verse|7}} അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്‍നിയമിച്ചതെന്തെന്നാൽ:
 
{{verse|8}} യഹോവേക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിന്‍ആരാധിപ്പിൻ ; ജാതികളുടെ ഇടയില്‍ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍അറിയിപ്പിൻ ;
 
{{verse|9}} അവന്നു പാടി കീര്‍ത്തനംകീർത്തനം ചെയ്‍വിന്‍ചെയ്‍വിൻ ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വര്‍ണ്ണിപ്പിന്‍വർണ്ണിപ്പിൻ .
 
{{verse|10}} അവന്റെ വിശുദ്ധനാമത്തില്‍വിശുദ്ധനാമത്തിൽ പുകഴുവിന്‍പുകഴുവിൻ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
 
{{verse|11}} യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍തേടുവിൻ ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍അന്വേഷിപ്പിൻ .
 
{{verse|12}} അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
 
{{verse|13}} അവന്‍അവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ഔർത്തുകൊൾവിൻ .
 
{{verse|14}} അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികള്‍ന്യായവിധികൾ സര്‍വ്വഭൂമിയിലുമുണ്ടുസർവ്വഭൂമിയിലുമുണ്ടു.
 
{{verse|15}} അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഔര്‍ത്തുകൊള്‍വിന്‍ഔർത്തുകൊൾവിൻ .
 
{{verse|16}} അബ്രാഹാമോടു അവന്‍അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
 
{{verse|17}} അതിനെ അവന്‍അവൻ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
 
{{verse|18}} ഞാന്‍ഞാൻ നിനക്കു അവകാശമായി കനാന്‍കനാൻ ദേശത്തെ തരും എന്നു കല്പിച്ചു.
 
{{verse|19}} നിങ്ങള്‍നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും
 
{{verse|20}} അവര്‍അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
 
{{verse|21}} ആരും അവരെ പീഡിപ്പിപ്പാന്‍പീഡിപ്പിപ്പാൻ അവന്‍അവൻ സമ്മതിച്ചില്ല; അവര്‍നിമിത്തംഅവർനിമിത്തം രാജാക്കന്മാരെയും ശാസിച്ചതു:
 
{{verse|22}} എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകര്‍ക്കുംപ്രവാചകർക്കും ദോഷം ചെയ്കയുമരുതു.
 
{{verse|23}} സര്‍വ്വഭൂവാസികളേസർവ്വഭൂവാസികളേ, യഹോവേക്കു പാടുവിന്‍പാടുവിൻ ; നാള്‍ക്കുനാള്‍നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിന്‍പ്രസ്താവിപ്പിൻ .
 
{{verse|24}} ജാതികളുടെ നടുവില്‍നടുവിൽ അവന്റെ മഹത്വവും സര്‍വ്വവംശങ്ങളുടെയുംസർവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിന്‍കഥിപ്പിൻ .
 
{{verse|25}} യഹോവ വലിയവനും അത്യന്തം സ്തുത്യനും സര്‍വ്വദേവന്മാരിലുംസർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
 
{{verse|26}} ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവന്‍ചമെച്ചവൻ .
 
{{verse|27}} യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
 
{{verse|28}} ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍കൊടുപ്പിൻ ;
 
{{verse|29}} യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍കൊടുപ്പിൻ ; കാഴ്ചയുമായി അവന്റെ സന്നിധിയില്‍സന്നിധിയിൽ ചെല്ലുവിന്‍ചെല്ലുവിൻ ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍നമസ്കരിപ്പിൻ .
 
{{verse|30}} സര്‍വ്വഭൂമിയേസർവ്വഭൂമിയേ, അവന്റെ സന്നിധിയില്‍സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
 
{{verse|31}} സ്വര്‍ഗ്ഗംസ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
 
{{verse|32}} സമുദ്രവും അതിന്റെ പൂര്‍ണ്ണതയുംപൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.
 
{{verse|33}} അന്നു വനത്തിലെ വൃക്ഷങ്ങള്‍വൃക്ഷങ്ങൾ യഹോവയുടെ മുമ്പില്‍മുമ്പിൽ ആര്‍ക്കുംആർക്കും; അവന്‍അവൻ ഭൂമിയെ വിധിപ്പാന്‍വിധിപ്പാൻ വരുന്നുവല്ലോ.
 
{{verse|34}} യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ചെയ്‍വിൻ ; അവന്‍അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
 
{{verse|35}} ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയില്‍സ്തുതിയിൽ പുകഴുവാന്‍പുകഴുവാൻ ജാതികളുടെ ഇടയില്‍നിന്നുഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍പറവിൻ .
 
{{verse|36}} യിസ്രായേലിന്‍യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍വാഴ്ത്തപ്പെട്ടവൻ . സകലജനവും ആമേന്‍ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
 
{{verse|37}} ഇങ്ങനെ പെട്ടകത്തിന്റെ മുമ്പില്‍മുമ്പിൽ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
 
{{verse|38}} ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഔബേദ്-എദോമിനെയും ഹോസയെയും വാതില്‍കാവല്‍ക്കാരായുംവാതിൽകാവൽക്കാരായും നിര്‍ത്തിനിർത്തി.
 
{{verse|39}} പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയില്‍പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പില്‍തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
 
{{verse|40}} അവന്റെ ന്യായപ്രമാണത്തില്‍ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേല്‍ഹോമപീഠത്തിന്മേൽ യഹോവേക്കു
 
{{verse|41}} ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന്‍ഹേമാൻ , യെദൂഥൂന്‍യെദൂഥൂൻ മുതലായി പേര്‍വിവരംപേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.
 
{{verse|42}} അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാര്‍പുത്രന്മാർ വാതില്‍കാവല്‍ക്കാര്‍വാതിൽകാവൽക്കാർ ആയിരുന്നു;
 
{{verse|43}} പിന്നെ സര്‍വ്വജനവുംസർവ്വജനവും ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.