"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 18
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേര്‍ന്നചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യില്‍കയ്യിൽ നിന്നു പിടിച്ചു.
 
{{verse|2}} പിന്നെ അവന്‍അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യര്‍മോവാബ്യർ ദാവീദിന്റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു.
 
{{verse|3}} സോബാരാജാവായ ഹദദേസെര്‍ഹദദേസെർ ഫ്രാത്ത് നദീതീരത്തിങ്കല്‍നദീതീരത്തിങ്കൽ തന്റെ ആധിപത്യം ഉറപ്പിപ്പാന്‍ഉറപ്പിപ്പാൻ പോയപ്പോള്‍പോയപ്പോൾ ദാവീദ് അവനെയും ഹമാത്തില്‍വെച്ചുഹമാത്തിൽവെച്ചു തോല്പിച്ചുകളഞ്ഞു.
 
{{verse|4}} അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയില്‍അവയിൽ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടുശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
 
{{verse|5}} സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യര്‍അരാമ്യർ വന്നപ്പോള്‍വന്നപ്പോൾ ദാവീദ് അരാമ്യരില്‍അരാമ്യരിൽ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.
 
{{verse|6}} പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്നചേർന്ന അരാമില്‍അരാമിൽ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചുപാർപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ചകൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
 
{{verse|7}} ഹദദേസെരിന്റെ ദാസന്മാര്‍ക്കുംണ്ടായിരുന്നദാസന്മാർക്കുംണ്ടായിരുന്ന പൊന്‍പൊൻ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
 
{{verse|8}} ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തില്‍നിന്നുംതിബ്ഹാത്തിൽനിന്നും കൂനില്‍നിന്നുംകൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോന്‍ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
 
{{verse|9}} എന്നാല്‍എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്രാജാവായ തോവൂ കേട്ടപ്പോള്‍കേട്ടപ്പോൾ
 
{{verse|10}} അവന്‍അവൻ ദാവീദ്‍രാജാവിനോടു കുശലും ചോദിപ്പാനും അവന്‍അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മില്‍തമ്മിൽ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവന്‍അവൻ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടു വന്നു.
 
{{verse|11}} ദാവീദ്‍രാജാവു അവയെ താന്‍താൻ ഏദോം, മോവാബ്, അമ്മോന്യര്‍അമ്മോന്യർ, ഫെലിസ്ത്യര്‍ഫെലിസ്ത്യർ, അമാലേക്‍അമാലേൿ മുതലായ സകലജാതികളുടെ പക്കല്‍നിന്നുംപക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.
 
{{verse|12}} സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയില്‍വെച്ചുഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരില്‍എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.
 
{{verse|13}} ദാവീദ് എദോമില്‍എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യര്‍എദോമ്യർ എല്ലാവരും അവന്നു ദാസന്മാര്‍ദാസന്മാർ ആയ്തീര്‍ന്നുആയ്തീർന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
 
{{verse|14}} ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
വരി 38:
{{verse|16}} അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും
 
{{verse|17}} യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യര്‍ക്കുംക്രേത്യർക്കും പ്ളേത്യര്‍ക്കുംപ്ളേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാര്‍പുത്രന്മാർ രാജാവിന്റെ അടുക്കല്‍അടുക്കൽ പ്രധാനപരിചാരകന്മാരായിരുന്നു.