"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 21
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} അനന്തരം സാത്താന്‍സാത്താൻ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു.
 
{{verse|2}} ദാവീദ് യോവാബീനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും: നിങ്ങള്‍നിങ്ങൾ ചെന്നു ബേര്‍ബേർ-ശേബമുതല്‍ശേബമുതൽ ദാന്‍ദാൻ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാന്‍ഞാൻ അറിയേണ്ടതിന്നു കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
 
{{verse|3}} അതിന്നു യോവാബ്: യഹോവ തന്റെ ജനത്തെ ഉള്ളതില്‍ഉള്ളതിൽ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കട്ടെവർദ്ധിപ്പിക്കട്ടെ; എങ്കിലും എന്റെ യജമാനനായ രാജാവേ, അവര്‍അവർ ഒക്കെയും യജമാനന്റെ ദാസന്മാരല്ലയോ? യജമാനന്‍യജമാനൻ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു.
 
{{verse|4}} എന്നാല്‍എന്നാൽ യോവാബ് രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ടു എല്ലായിസ്രായേലിലുംകൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു.
 
{{verse|5}} യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന്നു കൊടുത്തു: യിസ്രായേലില്‍യിസ്രായേലിൽ ആയുധപാണികള്‍ആയുധപാണികൾ എല്ലാംകൂടി പതിനൊന്നുലക്ഷംപേര്‍പതിനൊന്നുലക്ഷംപേർ. യെഹൂദയില്‍യെഹൂദയിൽ ആയുധപാണികള്‍ആയുധപാണികൾ നാലുലക്ഷത്തെഴുപതിനായിരം പേര്‍പേർ.
 
{{verse|6}} എന്നാല്‍എന്നാൽ രാജാവിന്റെ കല്പന യോവാബിന്നു വെറുപ്പായിരുന്നതുകൊണ്ടു അവന്‍അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ എണ്ണിയില്ല.
 
{{verse|7}} ദൈവത്തിന്നു ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ടു അവന്‍അവൻ യിസ്രായേലിനെ ബാധിച്ചു.
 
{{verse|8}} അപ്പോള്‍അപ്പോൾ ദാവീദ് ദൈവത്തോടു: ഈ കാര്യം ചെയ്തതിനാല്‍ചെയ്തതിനാൽ ഞാന്‍ഞാൻ മഹാപാപം ചെയ്തിരിക്കുന്നു: എന്നാല്‍എന്നാൽ അടിയന്റെ അകൃത്യം ക്ഷമിക്കേണമേ: ഞാന്‍ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
 
{{verse|9}} യഹോവ ദാവീദിന്റെ ദര്‍ശകനായദർശകനായ ഗാദിനോടു അരുളിച്ചെയ്തതെന്തെന്നാല്‍അരുളിച്ചെയ്തതെന്തെന്നാൽ:
 
{{verse|10}} നീ ചെന്നു ദാവീദിനോടു: ഞാന്‍ഞാൻ മൂന്നു കാര്യം നിന്റെ മുമ്പില്‍മുമ്പിൽ വെക്കുന്നു; അവയില്‍അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊള്‍കതിരഞ്ഞെടുത്തുകൊൾക; അതു ഞാന്‍ഞാൻ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
 
{{verse|11}} അങ്ങനെ ഗാദ് ദാവീദിന്റെ അടുക്കല്‍അടുക്കൽ ചെന്നു അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
 
{{verse|12}} മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാള്‍വാൾ നിന്നെ തുടര്‍ന്നെത്തിതുടർന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാല്‍ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേല്‍ദേശത്തൊക്കെയുംയിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതന്‍ദൂതൻ സംഹാരം ചെയ്കയോ ഇവയില്‍ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊള്‍കതിരഞ്ഞെടുത്തുകൊൾക. എന്നെ അയച്ചവനോടു ഞാന്‍ഞാൻ എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
 
{{verse|13}} ദാവീദ് ഗാദിനോടു: ഞാന്‍ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ഞാൻ ഇപ്പോള്‍ഇപ്പോൾ യഹോവയുടെ കയ്യില്‍കയ്യിൽ തന്നേ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍കയ്യിൽ ഞാന്‍ഞാൻ വീഴരുതേ എന്നു പറഞ്ഞു.
 
{{verse|14}} അങ്ങനെ യഹോവ ഇസ്രായേലില്‍ഇസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലില്‍യിസ്രായേലിൽ എഴുപതിനായിരംപേര്‍എഴുപതിനായിരംപേർ വീണുപോയി.
 
{{verse|15}} ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍അവൻ നശിപ്പിപ്പാന്‍നശിപ്പിപ്പാൻ ഭാവിക്കുമ്പോള്‍ഭാവിക്കുമ്പോൾ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചുഅനർത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്റെ കൈ പിന്‍പിൻ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ദൂതൻ യെബൂസ്യനായ ഒര്‍ന്നാന്റെഒർന്നാന്റെ കളത്തിന്നരികെ നില്‍ക്കയായിരുന്നുനിൽക്കയായിരുന്നു.
 
{{verse|16}} ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ദൂതൻ വാള്‍വാൾ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.
 
{{verse|17}} ദാവീദ് ദൈവത്തോടു: ജനത്തെ എണ്ണുവാന്‍എണ്ണുവാൻ പറഞ്ഞവന്‍പറഞ്ഞവൻ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന്‍ഞാൻ ആകുന്നു; ഈ ആടുകള്‍ആടുകൾ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്റെ ദൈവമേ, നിന്റെ കൈ ബാധക്കായിട്ടു നിന്റെ ജനത്തിന്മേല്‍ജനത്തിന്മേൽ അല്ല, എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.
 
{{verse|18}} അപ്പോള്‍അപ്പോൾ യഹോവയുടെ ദൂതന്‍ദൂതൻ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒര്‍ന്നാന്റെഒർന്നാന്റെ കളത്തില്‍കളത്തിൽ യഹോവേക്കു ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാന്‍പറവാൻ കല്പിച്ചു.
 
{{verse|19}} യഹോവയുടെ നാമത്തില്‍നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.
 
{{verse|20}} ഒര്‍ന്നാന്‍ഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒര്‍ന്നാന്‍ഒർന്നാൻ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.
 
{{verse|21}} ദാവീദ് ഒര്‍ന്നാന്റെഒർന്നാന്റെ അടുക്കല്‍അടുക്കൽ വന്നപ്പോള്‍വന്നപ്പോൾ ഒര്‍ന്നാന്‍ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തില്‍നിന്നുകളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പില്‍മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
 
{{verse|22}} ദാവീദ് ഒര്‍ന്നാനോടുഒർന്നാനോടു: ഈ കളത്തിന്റെ സ്ഥലത്തു ഞാന്‍ഞാൻ യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.
 
{{verse|23}} അതിന്നു ഒര്‍ന്നാന്‍ഒർന്നാൻ ദാവീദിനോടു: അതു എടുത്തുകൊള്‍കഎടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാന്‍ഞാൻ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാന്‍ഞാൻ തരുന്നു എന്നു പറഞ്ഞു.
 
{{verse|24}} ദാവീദ് രാജാവു ഒര്‍ന്നാനോടുഒർന്നാനോടു: അങ്ങനെ അല്ല; ഞാന്‍ഞാൻ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാന്‍ഞാൻ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.
 
{{verse|25}} അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെല്‍ശേക്കെൽ പൊന്നു ഒര്‍ന്നാന്നുഒർന്നാന്നു കൊടുത്തു.
 
{{verse|26}} ദാവീദ് അവിടെ യഹോവേക്കു ഒരു യാഗപീഠംപണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു; അവന്‍അവൻ ആകാശത്തില്‍നിന്നുആകാശത്തിൽനിന്നു ഹോമപീഠത്തിന്മേല്‍ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന്നു ഉത്തരം അരുളി.
 
{{verse|27}} യഹോവ ദൂതനോടു കല്പിച്ചു; അവന്‍അവൻ തന്റെ വാള്‍വാൾ വീണ്ടും ഉറയില്‍ഉറയിൽ ഇട്ടു.
 
{{verse|28}} ആ കാലത്തു യെബൂസ്യനായ ഒര്‍ന്നാന്റെഒർന്നാന്റെ കളത്തില്‍വെച്ചുകളത്തിൽവെച്ചു യഹോവ തന്റെ പ്രാര്‍ത്ഥനെക്കുപ്രാർത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു.
 
{{verse|29}} മോശെ മരുഭൂമിയില്‍മരുഭൂമിയിൽ വെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയില്‍പൂജാഗിരിയിൽ ആയിരുന്നു.
 
{{verse|30}} യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു അവിടെ ചെല്ലുവാന്‍ചെല്ലുവാൻ ദാവീദിന്നു കഴിഞ്ഞില്ല.