"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 22
 
(ചെ.) പുതിയ ചിൽ ...
വരി 8:
{{verse|1}} ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
 
{{verse|2}} അനന്തരം ദാവീദ് യിസ്രായേല്‍ദേശത്തിലെയിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാന്‍കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാന്‍പണിവാൻ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവന്‍അവൻ കല്പണിക്കാരെ നിയമിച്ചു.
 
{{verse|3}} ദാവീദ് പടിവാതില്‍കതകുകളുടെപടിവാതിൽകതകുകളുടെ ആണികള്‍ക്കായിട്ടുംആണികൾക്കായിട്ടും കൊളുത്തുകള്‍ക്കായിട്ടുംകൊളുത്തുകൾക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കി വെച്ചു.
 
{{verse|4}} സീദോന്യരും സോര്‍യ്യരുംസോർയ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു. എന്റെ മകന്‍മകൻ ശലോമോന്‍ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവന്‍ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീര്‍ത്തിയുംകീർത്തിയും ശോഭയുംകൊണ്ടു സര്‍വ്വദേശങ്ങള്‍ക്കുംസർവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.
 
{{verse|5}} ആകയാല്‍ആകയാൽ ഞാന്‍ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
 
{{verse|6}} അവന്‍അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഒരു ആലയം പണിവാന്‍പണിവാൻ കല്പന കൊടുത്തു.
 
{{verse|7}} ദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാന്‍ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍പണിവാൻ താല്പര്യപ്പെട്ടിരുന്നു.
 
{{verse|8}} എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയില്‍ഭൂമിയിൽ ബഹു രക്തം ചിന്തിയിരിക്കുന്നു.
 
{{verse|9}} എന്നാല്‍എന്നാൽ നിനക്കു ഒരു മകന്‍മകൻ ജനിക്കും; അവന്‍അവൻ വിശ്രമപുരുഷനായിരിക്കും; ഞാന്‍ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേര്‍പേർ ശലോമോന്‍ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാന്‍ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.
 
{{verse|10}} അവന്‍അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവന്‍അവൻ എനിക്കു മകനായും ഞാന്‍ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലില്‍യിസ്രായേലിൽ അവന്റെ രാജാസനം ഞാന്‍ഞാൻ എന്നേക്കും നിലനിലക്കുമാറാക്കും.
 
{{verse|11}} ആകയാല്‍ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാര്‍ത്ഥനായികൃതാർത്ഥനായി അവന്റെ ആലയം പണിക.
 
{{verse|12}} നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.
 
{{verse|13}} യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കില്‍എങ്കിൽ നീ കൃതാര്‍ത്ഥനാകുംകൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
 
{{verse|14}} ഇതാ, ഞാന്‍ഞാൻ എന്റെ കഷ്ടത്തില്‍കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാന്‍ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേര്‍ത്തുകൊള്ളാമല്ലോചേർത്തുകൊള്ളാമല്ലോ.
 
{{verse|15}} നിന്റെ സ്വാധീനത്തില്‍സ്വാധീനത്തിൽ കല്ലുവെട്ടുകാര്‍കല്ലുവെട്ടുകാർ, കല്പണിക്കാര്‍കല്പണിക്കാർ, ആശാരികള്‍ആശാരികൾ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;
 
{{verse|16}} പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവര്‍ത്തിച്ചുകൊള്‍കപ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
 
{{verse|17}} ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാന്‍സഹായിപ്പാൻ കല്പിച്ചുപറഞ്ഞതു:
 
{{verse|18}} നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവന്‍അവൻ ദേശനിവാസികളെ എന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചു ദേശം യഹോവേക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.
 
{{verse|19}} ആകയാല്‍ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന്‍അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിന്‍ഏല്പിച്ചുകൊടുപ്പിൻ . എഴുന്നേല്പിന്‍എഴുന്നേല്പിൻ ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിന്‍പണിവിൻ .