"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 23
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} ദാവീദ് വയോധികനും കാലസമ്പൂര്‍ണ്ണനുംകാലസമ്പൂർണ്ണനും ആയപ്പോള്‍ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി.
 
{{verse|2}} അവന്‍അവൻ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി,
 
{{verse|3}} ലേവ്യരില്‍ലേവ്യരിൽ മുപ്പതു വയസ്സുമുതല്‍വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര്‍അവർ മുപ്പത്തെണ്ണായിരം ആയിരുന്നു.
 
{{verse|4}} അവരില്‍അവരിൽ ഇരുപത്തിനാലായിരം പേര്‍പേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേര്‍ആറായിരംപേർ പ്രമാണികളും
 
{{verse|5}} ന്യായാധിപന്മാരും നാലായിരം പേര്‍പേർ വാതില്‍കാവല്‍ക്കാരുംവാതിൽകാവൽക്കാരും നാലായിരംപേര്‍നാലായിരംപേർ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാല്‍വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;
 
{{verse|6}} ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേര്‍ശോന്‍ഗേർശോൻ , കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം ക്കുറുകളായി വിഭാഗിച്ചു.
 
{{verse|7}} ,8 ഗേര്‍ശോന്യര്‍ഗേർശോന്യർ: ലദ്ദാന്‍ലദ്ദാൻ , ശിമെയി. ലദ്ദാന്റെ പുത്രന്മാര്‍പുത്രന്മാർ: തലവനായ യെഹീയേല്‍യെഹീയേൽ, സേഥാം, യോവേല്‍യോവേൽ ഇങ്ങനെ മൂന്നുപേര്‍മൂന്നുപേർ.
 
{{verse|9}} ശിമെയിയുടെ പുത്രന്മാര്‍പുത്രന്മാർ: ശെലോമീത്ത്, ഹസീയേല്‍ഹസീയേൽ, ഹാരാന്‍ഹാരാൻ ഇങ്ങനെ മൂന്നുപേര്‍മൂന്നുപേർ; ഇവര്‍ഇവർ ലദ്ദാന്റെ പിതൃഭവനങ്ങള്‍ക്കുപിതൃഭവനങ്ങൾക്കു തലവന്മാര്‍തലവന്മാർ ആയിരുന്നു.
 
{{verse|10}} ശിമെയിയുടെ പുത്രന്മാര്‍പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേര്‍നാലുപേർ ശിമെയിയുടെ പുത്രന്മാര്‍പുത്രന്മാർ.
 
{{verse|11}} യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാര്‍പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവര്‍അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.
 
{{verse|12}} കെഹാത്തിന്റെ പുത്രന്മാര്‍പുത്രന്മാർ: അമ്രാം, യിസ്ഹാര്‍യിസ്ഹാർ, ഹെബ്രോന്‍ഹെബ്രോൻ , ഉസ്സീയേല്‍ഉസ്സീയേൽ ഇങ്ങനെ നാലുപേര്‍നാലുപേർ.
 
{{verse|13}} അമ്രാമിന്റെ പുത്രന്മാര്‍പുത്രന്മാർ: അഹരോന്‍അഹരോൻ , മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‍വാനും എപ്പോഴും അവന്റെ നാമത്തില്‍നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നുവേർതിരിക്കപ്പെട്ടിരുന്നു.
 
{{verse|14}} ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തില്‍ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.
 
{{verse|15}} മോശെയുടെ പുത്രന്മാര്‍പുത്രന്മാർ: ഗേര്‍ശോംഗേർശോം, എലീയേസെര്‍എലീയേസെർ.
 
{{verse|16}} ഗെര്‍ശോമിന്റെഗെർശോമിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ ശെബൂവേല്‍ശെബൂവേൽ തലവനായിരുന്നു.
 
{{verse|17}} എലീയേസെരിന്റെ പുത്രന്മാര്‍പുത്രന്മാർ: രെഹബ്യാവു തലവന്‍തലവൻ ; എലീയേസെരിന്നു വേറെ പുത്രന്മാര്‍പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാര്‍പുത്രന്മാർ ഉണ്ടായിരുന്നു.
 
{{verse|18}} യിസ്ഹാരിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ ശെലോമീത്ത് തലവന്‍തലവൻ .
 
{{verse|19}} ഹെബ്രോന്റെ പുത്രന്മാരില്‍പുത്രന്മാരിൽ യെരീയാവു തലവനും അമര്‍യ്യാവുഅമർയ്യാവു രണ്ടാമനും യഹസീയേല്‍യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.
 
{{verse|20}} ഉസ്സീയേലിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.
 
{{verse|21}} മെരാരിയുടെ പുത്രന്മാര്‍പുത്രന്മാർ മഹ്ളി, മൂശി. മഹ്ളിയുടെ പുത്രന്മാര്‍പുത്രന്മാർ: എലെയാസാര്‍എലെയാസാർ, കീശ്.
 
{{verse|22}} എലെയാസാര്‍എലെയാസാർ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാര്‍സഹോദരന്മാർ അവരെ വിവാഹംചെയ്തു.
 
{{verse|23}} മൂശിയുടെ പുത്രന്മാര്‍പുത്രന്മാർ: മഹ്ളി, ഏദെര്‍ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നു പേര്‍പേർ.
 
{{verse|24}} ഇവര്‍ഇവർ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങള്‍ക്കുപിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാര്‍ലേവിപുത്രന്മാർ; അവര്‍അവർ ഇരുപതു വയസ്സുമുതല്‍വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ശുശ്രൂഷയിൽ വേല ചെയ്തുവന്നു.
 
{{verse|25}} യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമില്‍യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.
 
{{verse|26}} ആകയാല്‍ആകയാൽ ലേവ്യര്‍ക്കുംലേവ്യർക്കും ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ഉപകരണങ്ങൾ ഒന്നും ചുമപ്പാന്‍ചുമപ്പാൻ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.
 
{{verse|27}} ദാവീദിന്റെ അന്ത്യകല്പനകളാല്‍അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതല്‍വയസ്സുമുതൽ മേലോട്ടു എണ്ണിയിരുന്നു.
 
{{verse|28}} അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും
 
{{verse|29}} കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയില്‍ചട്ടിയിൽ ചുടുന്നതായും കുതിര്‍ക്കുംന്നതായുംകുതിർക്കുംന്നതായും അര്‍പ്പിക്കുന്നഅർപ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും
 
{{verse|30}} രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനിലക്കുന്നതും
 
{{verse|31}} യഹോവേക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അര്‍പ്പിക്കുന്നതുംഅർപ്പിക്കുന്നതും
 
{{verse|32}} സമാഗമനക്കുടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയില്‍ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.