"സത്യവേദപുസ്തകം/1. രാജാക്കന്മാർ/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. രാജാക്കന്മാര്‍/അദ്ധ്യായം 12
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 13|
}}
{{SVPM Old Testament}}
 
{{verse|1}} രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമില്‍ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമില്‍ശെഖേമിൽ ചെന്നു.
 
{{verse|2}} നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമില്‍മിസ്രയീമിൽ അതു കേട്ടാറെ ശലോമോന്‍ശലോമോൻ രാജാവിന്റെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമില്‍മിസ്രയീമിൽ ഔടിപ്പോയി അവിടെ പാര്‍ത്തിരിക്കുമ്പോള്‍പാർത്തിരിക്കുമ്പോൾ
 
{{verse|3}} അവര്‍അവർ ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേല്‍സഭയൊക്കെയുംയിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു:
 
{{verse|4}} നിന്റെ അപ്പന്‍അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ഞങ്ങളുടെമേൽ വെച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവന്‍അവൻ ഞങ്ങളുടെമേല്‍ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാല്‍എന്നാൽ ഞങ്ങള്‍ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
 
{{verse|5}} അവന്‍അവൻ അവരോടു: നിങ്ങള്‍നിങ്ങൾ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല്‍അടുക്കൽ വരുവിന്‍വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
 
{{verse|6}} രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയില്‍സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
 
{{verse|7}} അതിന്നു അവര്‍അവർ അവനോടു: നീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാല്‍പറഞ്ഞാൽ അവര്‍അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
 
{{verse|8}} എന്നാല്‍എന്നാൽ വൃദ്ധന്മാര്‍വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവന്‍അവൻ ത്യജിച്ചു, തന്നോടുകൂടെ വളര്‍ന്നവരായിവളർന്നവരായി തന്റെ മുമ്പില്‍മുമ്പിൽ നിലക്കുന്ന യൌവ്വനക്കാരോടു ആലോചിച്ചു:
 
{{verse|9}} നിന്റെ അപ്പന്‍അപ്പൻ ഞങ്ങളുടെ മേല്‍മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
 
{{verse|10}} അവനോടുകൂടെ വളര്‍ന്നിരുന്നവളർന്നിരുന്ന യൌവ്വനക്കാര്‍യൌവ്വനക്കാർ അവനോടു: നിന്റെ അപ്പന്‍അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ഞങ്ങളുടെമേൽ വെച്ചു; നീ അതു ഞങ്ങള്‍ക്കുഞങ്ങൾക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടു: എന്റെ ചെറുവിരല്‍ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാള്‍അരയെക്കാൾ വണ്ണമുള്ളതായിരിക്കും.
 
{{verse|11}} എന്റെ അപ്പന്‍അപ്പൻ നിങ്ങളുടെമേല്‍നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
 
{{verse|12}} മൂന്നാം ദിവസം എന്റെ അടുക്കല്‍അടുക്കൽ വീണ്ടും വരുവിന്‍വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്‍അടുക്കൽ ചെന്നു.
 
{{verse|13}} എന്നാല്‍എന്നാൽ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാര്‍വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ അവന്‍അവൻ ത്യജിച്ചു.
 
{{verse|14}} യൌവ്വനക്കാരുടെ ആലോചനപോലെ അവരോടു: എന്റെ അപ്പന്‍അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേല്‍നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
 
{{verse|15}} ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താല്‍ഹിതത്താൽ സംഭവിച്ചു.
 
{{verse|16}} രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലെന്നുകേൾക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കല്‍ദാവീദിങ്കൽ ഞങ്ങള്‍ക്കുഞങ്ങൾക്കു എന്തു ഔഹരി ഉള്ളു? യിശ്ശായിയുടെ മകങ്കല്‍മകങ്കൽ ഞങ്ങള്‍ക്കുഞങ്ങൾക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍പൊയ്ക്കൊൾവിൻ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍കനോക്കിക്കൊൾക എന്നുത്തരം പറഞ്ഞു, യിസ്രായേല്‍യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
 
{{verse|17}} യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
{{verse|17}} യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.
 
{{verse|18}} പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേല്‍വിചാരകനായമേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാല്‍എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തില്‍വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോന്നു.
 
{{verse|19}} ഇങ്ങനെ യിസ്രായേല്‍യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നിലക്കുന്നു.
 
{{verse|20}} യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോള്‍കേട്ടപ്പോൾ അവര്‍അവർ ആളയച്ചു അവനെ സഭയിലേക്കു വിളിപ്പിച്ചു അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേര്‍ന്നില്ലചേർന്നില്ല.
 
{{verse|21}} രെഹബെയാം യെരൂശലേമില്‍യെരൂശലേമിൽ വന്നശേഷം യിസ്രായേല്‍ഗൃഹത്തോടുയിസ്രായേൽഗൃഹത്തോടു യുദ്ധംചെയ്തു രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു അവന്‍അവൻ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരംപേരെ ശേഖരിച്ചു.
 
{{verse|22}} എന്നാല്‍എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാല്‍അരുളപ്പാടുണ്ടായതെന്തെന്നാൽ:
 
{{verse|23}} നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയുടെയും ബെന്യാമീന്റെയും സകലഗൃഹത്തോടും ശേഷം ജനത്തോടും പറക; നിങ്ങള്‍നിങ്ങൾ പുറപ്പെടരുതു;
 
{{verse|24}} നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുതു; ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍മടങ്ങിപ്പോകുവിൻ ; ഈ കാര്യം എന്റെ ഹിതത്താല്‍ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍അവർ യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.
 
{{verse|25}} അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടില്‍എഫ്രയീംമലനാട്ടിൽ ശെഖേം പണിതു അവിടെ പാര്‍ത്തുപാർത്തു. അവന്‍അവൻ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.
 
{{verse|26}} എന്നാല്‍എന്നാൽ യൊരോബെയാം തന്റെ മനസ്സില്‍മനസ്സിൽ: രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും;
 
{{verse|27}} ഈ ജനം യെരൂശലേമില്‍യെരൂശലേമിൽ യഹോവയുടെ ആലയത്തില്‍ആലയത്തിൽ യാഗം കഴിപ്പാന്‍കഴിപ്പാൻ ചെന്നാല്‍ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവര്‍അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.
 
{{verse|28}} ആകയാല്‍ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളകൂട്ടിയെ ഉണ്ടാക്കി; നിങ്ങള്‍നിങ്ങൾ യെരൂശലേമില്‍യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.
 
{{verse|29}} അവന്‍അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
 
{{verse|30}} ഈ കാര്യം പാപഹേതുവായിത്തീര്‍ന്നുപാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പില്‍മുമ്പിൽ നമസ്കരിപ്പാന്‍നമസ്കരിപ്പാൻ ദാന്‍ദാൻ വരെ ചെന്നു.
 
{{verse|31}} അവന്‍അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സര്‍വ്വജനത്തില്‍നിന്നുംസർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
 
{{verse|32}} യെഹൂദയില്‍യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കല്‍യാഗപീഠത്തിങ്കൽ ചെന്നു; താന്‍താൻ ഉണ്ടാക്കിയ കാളകൂട്ടികള്‍ക്കുകാളകൂട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവന്‍അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താന്‍താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവന്‍അവൻ ബേഥേലില്‍ബേഥേലിൽ ആക്കി.
 
{{verse|33}} അവന്‍അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താന്‍താൻ ബേഥേലില്‍ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കല്‍യാഗപീഠത്തിങ്കൽ ചെന്നു യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 13|
}}