"സത്യവേദപുസ്തകം/1. രാജാക്കന്മാർ/അദ്ധ്യായം 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. രാജാക്കന്മാര്‍/അദ്ധ്യായം 15
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 1 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 14|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 16|
}}
{{SVPM Old Testament}}
 
{{verse|1}} നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ പതിനെട്ടാം ആണ്ടില്‍ആണ്ടിൽ അബിയാം യെഹൂദയില്‍യെഹൂദയിൽ വാണുതുടങ്ങി.
 
{{verse|2}} അവന്‍അവൻ മൂന്നു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേര്‍പേർ; അവള്‍അവൾ അബീശാലോമിന്റെ മകള്‍മകൾ ആയിരുന്നു.
 
{{verse|3}} തന്റെ അപ്പന്‍അപ്പൻ മുമ്പെ ചെയ്തിരുന്ന സകലപാപങ്ങളിലും അവന്‍അവൻ നടന്നു; അവന്റെ ഹൃദയം അവന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അവന്റെ ദൈവമായ യഹോവയിങ്കല്‍യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
 
{{verse|4}} എങ്കിലും ദാവീദിന്‍ദാവീദിൻ നിമിത്തം അവന്റെ ദൈവമായ യഹോവ അവന്റെ മകനെ അവന്റെ അനന്തരവനായി ഉയര്‍ത്തിയുംഉയർത്തിയും യെരൂശലേമിനെ നിലനിര്‍ത്തിയുംകൊണ്ടുനിലനിർത്തിയുംകൊണ്ടു അവന്നു യെരൂശലേമില്‍യെരൂശലേമിൽ ഒരു ദീപം നല്കി.
 
{{verse|5}} ദാവീദ് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്റെ കാര്യത്തില്‍കാര്യത്തിൽ മാത്രമല്ലാതെ അവന്‍അവൻ തന്നോടു കല്പിച്ചതില്‍കല്പിച്ചതിൽ ഒന്നും തന്റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.
 
{{verse|6}} രെഹബെയാമും യൊരോബെയാമും തമ്മില്‍തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
 
{{verse|7}} അബീയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
 
{{verse|8}} അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍അവർ ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി.
 
{{verse|9}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാം ആണ്ടില്‍ആണ്ടിൽ ആസാ യെഹൂദയില്‍യെഹൂദയിൽ രാജാവായി.
 
{{verse|10}} അവന്‍അവൻ നാല്പത്തൊന്നു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു മയഖാ എന്നു പേര്‍പേർ; അവള്‍അവൾ അബിശാലോമിന്റെ മകള്‍മകൾ ആയിരുന്നു.
 
{{verse|11}} ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
 
{{verse|12}} അവന്‍അവൻ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്റെ പിതാക്കന്മാര്‍പിതാക്കന്മാർ ഉണ്ടാക്കിയിരുന്ന സകലവിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.
 
{{verse|13}} തന്റെ അമ്മയായ മയഖ അശേരെക്കു ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതു കൊണ്ടു അവന്‍അവൻ അവളെ രാജ്ഞിസ്ഥാനത്തില്‍നിന്നുരാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ളേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോന്‍കിദ്രോൻ തോട്ടിന്നരികെവെച്ചു ചുട്ടുകളഞ്ഞു.
 
{{verse|14}} എന്നാല്‍എന്നാൽ പൂജാഗിരികള്‍ക്കുപൂജാഗിരികൾക്കു നീക്കംവന്നില്ല. എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലത്തൊക്കെയും യഹോവയിങ്കല്‍യഹോവയിങ്കൽ ഏകാഗ്രമായിരുന്നു.
 
{{verse|15}} വെള്ളി, പൊന്നു, ഉപകരണങ്ങള്‍ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പന്‍അപ്പൻ നിവേദിച്ചതും താന്‍താൻ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവന്‍അവൻ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
 
{{verse|16}} ആസയും യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ബയെശയും തമ്മില്‍തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
 
{{verse|17}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ബയെശാ യെഹൂദയുടെ നേരെ വന്നു, യെഹൂദാരാജാവായ ആസയുടെ അടുക്കല്‍അടുക്കൽ പോക്കുവരുത്തിന്നു ആരെയും സമ്മതിക്കാതിരിക്കേണ്ടതിന്നു രാമയെ പണിതു ഉറപ്പിച്ചു.
 
{{verse|18}} അപ്പോള്‍അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്റെ ഭൃത്യന്മാരുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു; ആസാരാജാവു ദമ്മേശെക്കില്‍ദമ്മേശെക്കിൽ പാര്‍ത്തപാർത്ത ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകന്‍മകൻ ബെന്‍ബെൻ -ഹദദ് എന്ന അരാംരാജാവിന്നു അവയെ കൊടുത്തയച്ചു:
 
{{verse|19}} എനിക്കും നിനക്കും, എന്റെ അപ്പന്നും നിന്റെ അപ്പന്നും തമ്മില്‍തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാന്‍ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രയേല്‍രാജാവായയിസ്രയേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.
 
{{verse|20}} ബെന്‍ബെൻ -ഹദദ് ആസാരാജാവിന്റെ അപേക്ഷകേട്ടു, തന്റെ സേനാപതികളെ യിസ്രായേല്‍പട്ടണങ്ങള്‍ക്കുയിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു ഈയോനും ദാനും ആബേല്‍ആബേൽ-ബേത്ത്-മയഖയും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.
 
{{verse|21}} ബയെശാ അതു കേട്ടപ്പോള്‍കേട്ടപ്പോൾ രാമാ പണിയുന്നതു നിര്‍ത്തിനിർത്തി തിര്‍സ്സയില്‍തിർസ്സയിൽ തന്നേ പാര്‍ത്തുപാർത്തു.
 
{{verse|22}} ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവര്‍അവർ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
 
{{verse|23}} ആസയുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവന്‍അവൻ ചെയ്തതൊക്കെയും അവന്‍അവൻ പട്ടണങ്ങള്‍പട്ടണങ്ങൾ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാല്‍എന്നാൽ അവന്റെ വാര്‍ദ്ധക്യകാലത്തുവാർദ്ധക്യകാലത്തു അവന്റെ കാലുകള്‍ക്കുകാലുകൾക്കു ദീനംപിടിച്ചു.
 
{{verse|24}} ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി.
 
{{verse|25}} യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടില്‍ആണ്ടിൽ യൊരോബെയാമിന്റെ മകനായ നാദാബ് യിസ്രായേലില്‍യിസ്രായേലിൽ രാജാവായി; അവന്‍അവൻ രണ്ടു സംവത്സരം യിസ്രായേലില്‍യിസ്രായേലിൽ വാണു.
 
{{verse|26}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തന്റെ അപ്പന്റെ വഴിയിലും അവന്‍അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
 
{{verse|27}} എന്നാല്‍എന്നാൽ യിസ്സാഖാര്‍ഗോത്രക്കാരനായയിസ്സാഖാർഗോത്രക്കാരനായ അഹിയാവിന്റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യര്‍ക്കുംള്ളഫെലിസ്ത്യർക്കുംള്ള ഗിബ്ബെഥോനില്‍വെച്ചുഗിബ്ബെഥോനിൽവെച്ചു അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.
 
{{verse|28}} ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടില്‍ആണ്ടിൽ കൊന്നു; അവന്നു പകരം രാജാവായി.
 
{{verse|29}} അവന്‍അവൻ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശിലോന്യനായ അഹിയാവു എന്ന തന്റെ ദാസന്‍ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവന്‍അവൻ യൊരോബെയാമിന്നു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.
 
{{verse|30}} യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള്‍പാപങ്ങൾ നിമിത്തവും അവന്‍അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതുനിമിത്തവും തന്നേ.
 
{{verse|31}} നാദാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|32}} ആസയും യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ബയെശയും തമ്മില്‍തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
 
{{verse|33}} യെഹൂദാരാജാവായ ആസയുടെ മൂന്നാം ആണ്ടില്‍ആണ്ടിൽ അഹീയാവിന്റെ മകനായ ബയെശാ എല്ലായിസ്രായേലിന്നും രാജാവായി തിര്‍സ്സയില്‍തിർസ്സയിൽ ഇരുപത്തുനാലു സംവത്സരം വാണു.
 
{{verse|34}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്റെ വഴിയിലും അവന്‍അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 14|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 16|
}}