"സത്യവേദപുസ്തകം/1. രാജാക്കന്മാർ/അദ്ധ്യായം 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. രാജാക്കന്മാര്‍/അദ്ധ്യായം 9
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 1 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 10|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്കു ഉണ്ടാക്കുവാന്‍ഉണ്ടാക്കുവാൻ മനസ്സും താല്പര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോന്‍ശലോമോൻ പണിതു തീര്‍ന്നശേഷംതീർന്നശേഷം
 
{{verse|2}} യഹോവ ഗിബെയോനില്‍വെച്ചുഗിബെയോനിൽവെച്ചു ശലോമോന്നു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന്നു പ്രത്യക്ഷനായി.
 
{{verse|3}} യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാല്‍അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാര്‍ത്ഥനയുംപ്രാർത്ഥനയും യാചനയും ഞാന്‍ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതില്‍അതിൽ എന്നേക്കും സ്ഥാപിപ്പാന്‍സ്ഥാപിപ്പാൻ തക്കവണ്ണം ഞാന്‍ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.
 
{{verse|4}} ഞാന്‍ഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാന്‍ചെയ്‍വാൻ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിര്‍മ്മലതയോടുംഹൃദയനിർമ്മലതയോടും പരമാര്‍ത്ഥതയോടുംപരമാർത്ഥതയോടും കൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും
 
{{verse|5}} വിധികളും പ്രമാണിക്കയും ചെയ്താല്‍ചെയ്താൽ യിസ്രായേലിന്റെ രാജാസനത്തില്‍രാജാസനത്തിൽ ഇരിപ്പാന്‍ഇരിപ്പാൻ ഒരു പുരുഷന്‍പുരുഷൻ നിനക്കു ഇല്ലാതെപോകയില്ല എന്നു ഞാന്‍ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാന്‍ഞാൻ എന്നേക്കും സ്ഥിരമാക്കും.
 
{{verse|6}} നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പില്‍മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാല്‍നമസ്കരിച്ചാൽ
 
{{verse|7}} ഞാന്‍ഞാൻ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാന്‍ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാന്‍ഞാൻ എന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേല്‍യിസ്രായേൽ സകലജാതികളുടെയും ഇടയില്‍ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.
 
{{verse|8}} ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.
 
{{verse|9}} അവര്‍അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്നുചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ ഈ അനര്‍ത്ഥംഅനർത്ഥം ഒക്കെയും അവര്‍ക്കുംഅവർക്കും വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും.
 
{{verse|10}} ശലോമോന്‍ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം
 
{{verse|11}} സോര്‍രാജാവായസോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വര്‍ണ്ണവുംസ്വർണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോന്‍ശലോമോൻ രാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.
 
{{verse|12}} ശലോമോന്‍ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവന്‍അവൻ സോരില്‍നിന്നുസോരിൽനിന്നു വന്നു; എന്നാല്‍എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
 
{{verse|13}} നീ എനിക്കു തന്ന ഈ പട്ടണങ്ങള്‍പട്ടണങ്ങൾ എന്തു എന്നു അവന്‍അവൻ പറഞ്ഞു. അവേക്കു ഇന്നുവരെയും കാബൂല്‍ദേശംകാബൂൽദേശം എന്നു പേരായിരിക്കുന്നു.
 
{{verse|14}} ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
 
{{verse|15}} ശലോമോന്‍ശലോമോൻ രാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതില്‍മതിൽ, ഹാസോര്‍ഹാസോർ, മെഗിദ്ദോ, ഗേസെര്‍ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം:
 
{{verse|16}} മിസ്രയീംരാജാവായ ഫറവോന്‍ഫറവോൻ ചെന്നു, ഗേസെര്‍ഗേസെർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതില്‍അതിൽ പാര്‍ത്തിരുന്നപാർത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകള്‍ക്കുമകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു.
 
{{verse|17}} അങ്ങനെ ശലോമോന്‍ശലോമോൻ ഗേസെരും
 
{{verse|18}} താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള
 
{{verse|19}} തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ളകുതിരച്ചേവകർക്കുംള്ള പട്ടണങ്ങളും ശലോമോന്‍ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തില്‍രാജ്യത്തിൽ എല്ലാടവും പണിവാന്‍പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
 
{{verse|20}} അമോര്യര്‍അമോര്യർ, ഹിത്യര്‍ഹിത്യർ, പെരിസ്യര്‍പെരിസ്യർ, ഹിവ്യര്‍ഹിവ്യർ, യെബൂസ്യര്‍യെബൂസ്യർ എന്നിങ്ങനെ യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ ഉള്‍പ്പെടാത്തഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും
 
{{verse|21}} യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു നിര്‍മ്മൂലമാക്കുവാന്‍നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ശലോമോൻ ഊഴിയവേലക്കാരാക്കി; അവര്‍അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
 
{{verse|22}} യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ നിന്നോ ശലോമോന്‍ശലോമോൻ ആരെയും ദാസ്യവേലക്കാക്കിയില്ല; അവര്‍അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങള്‍ക്കുംരഥങ്ങൾക്കും കുതിരച്ചേവകര്‍ക്കുംകുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു.
 
{{verse|23}} അഞ്ഞൂറ്റമ്പതുപേര്‍അഞ്ഞൂറ്റമ്പതുപേർ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.
 
{{verse|24}} ഫറവോന്റെ മകള്‍മകൾ ദാവീദിന്റെ നഗരത്തില്‍നിന്നുനഗരത്തിൽനിന്നു ശലോമോന്‍ശലോമോൻ അവള്‍ക്കുവേണ്ടിഅവൾക്കുവേണ്ടി പണിതിരുന്ന അരമനയില്‍അരമനയിൽ പാര്‍പ്പാന്‍പാർപ്പാൻ വന്നശേഷം അവന്‍അവൻ മില്ലോ പണിതു.
 
{{verse|25}} ശലോമോന്‍ശലോമോൻ യഹോവേക്കു പണിതിരുന്ന യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ അവര്‍അവർ ആണ്ടില്‍ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചുഅർപ്പിച്ചു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവന്‍അവൻ യഹോവയുടെ ആലയം തീര്‍ത്തുതീർത്തു.
 
{{verse|26}} ശലോമോന്‍ശലോമോൻ രാജാവു എദോംദേശത്തു ചെങ്കടല്കരയില്‍ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോന്‍എസ്യോൻ -ഗേബെരില്‍വെച്ചുഗേബെരിൽവെച്ചു കപ്പലുകള്‍കപ്പലുകൾ പണിതു.
 
{{verse|27}} ആ കപ്പലുകളില്‍കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്‍ക്കാരായകപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു.
 
{{verse|28}} അവര്‍അവർ ഔഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോന്‍ശലോമോൻ രാജാവിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 10|
}}