"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 13|
}}
 
{{verse|1}} അനന്തരം ശമൂവേല്‍ശമൂവേൽ എല്ലായിസ്രായേലിനോടും പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍നിങ്ങൾ എന്നോടു പറഞ്ഞതില്‍പറഞ്ഞതിൽ ഒക്കെയും ഞാന്‍ഞാൻ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങള്‍ക്കുനിങ്ങൾക്കു ഒരു രാജാവിനെയും വാഴിച്ചുതന്നു.
 
{{verse|2}} ഇപ്പോള്‍ഇപ്പോൾ രാജാവു നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കള്‍മക്കൾ നിങ്ങളോടുകൂടെ ഉണ്ടു; എന്റെ ബാല്യം മുതല്‍മുതൽ ഇന്നുവരെയും ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു നായകനായിരുന്നു.
 
{{verse|3}} ഞാന്‍ഞാൻ ഇതാ, ഇവിടെ നിലക്കുന്നു: ഞാന്‍ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാന്‍ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാന്‍ഞാൻ വല്ലവന്റെയും കയ്യില്‍നിന്നുകയ്യിൽനിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിന്‍സാക്ഷീകരിപ്പിൻ ; ഞാന്‍ഞാൻ അതു മടക്കിത്തരാം.
 
{{verse|4}} അതിന്നു അവര്‍അവർ: നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കയ്യില്‍നിന്നുകയ്യിൽനിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.
 
{{verse|5}} അവന്‍അവൻ പിന്നെയും അവരോടു: നിങ്ങള്‍നിങ്ങൾ എന്റെ പേരില്‍പേരിൽ ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.
 
{{verse|6}} അപ്പോള്‍അപ്പോൾ ശമൂവേല്‍ശമൂവേൽ ജനത്തോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവന്‍ചെയ്തവൻ യഹോവ തന്നേ.
 
{{verse|7}} ആകയാല്‍ആകയാൽ ഇപ്പോള്‍ഇപ്പോൾ ഒത്തുനില്പിന്‍ഒത്തുനില്പിൻ ; യഹോവ നിങ്ങള്‍ക്കുംനിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാന്‍ഞാൻ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.
 
{{verse|8}} യാക്കോബ് മിസ്രയീമില്‍ചെന്നുമിസ്രയീമിൽചെന്നു പാര്‍ത്തുപാർത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ യഹോവയോടു നിലവിളിച്ചപ്പോള്‍നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവര്‍അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാര്‍ക്കുംമാറാക്കിപാർക്കുംമാറാക്കി.
 
{{verse|9}} എന്നാല്‍എന്നാൽ അവര്‍അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോള്‍മറന്നപ്പോൾ അവന്‍അവൻ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവര്‍അവർ അവരോടു യുദ്ധം ചെയ്തു.
 
{{verse|10}} അപ്പോള്‍അപ്പോൾ അവര്‍അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങള്‍ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാല്‍വിഗ്രഹങ്ങളെയുംബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യില്‍നിന്നുകയ്യിൽനിന്നു രക്ഷിക്കേണമേ; എന്നാല്‍എന്നാൽ ഞങ്ങള്‍ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.
 
{{verse|11}} എന്നാറെ യഹോവ യെരുബ്ബാല്‍യെരുബ്ബാൽ, ബെദാന്‍ബെദാൻ , യിഫ്താഹ്, ശമൂവേല്‍ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യില്‍നിന്നുകയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍നിങ്ങൾ നിര്‍ഭയമായിനിർഭയമായി വസിച്ചു.
 
{{verse|12}} പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങള്‍നിങ്ങൾ കണ്ടപ്പോള്‍കണ്ടപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുനിങ്ങൾക്കു രാജാവായിരിക്കെ നിങ്ങള്‍നിങ്ങൾ എന്നോടു: ഒരു രാജാവു ഞങ്ങളുടെമേല്‍ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.
 
{{verse|13}} ഇപ്പോള്‍ഇപ്പോൾ ഇതാ, നിങ്ങള്‍നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങള്‍ക്കുനിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.
 
{{verse|14}} നിങ്ങള്‍നിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേര്‍ന്നിരിക്കയുംചേർന്നിരിക്കയും ചെയ്താല്‍ചെയ്താൽ കൊള്ളാം.
 
{{verse|15}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താല്‍മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും വിരോധമായിരുന്നതുപോലെ നിങ്ങള്‍ക്കുംനിങ്ങൾക്കും വിരോധമായിരിക്കും.
 
{{verse|16}} ആകയാല്‍ആകയാൽ ഇപ്പോള്‍ഇപ്പോൾ നിന്നു യഹോവ നിങ്ങള്‍നിങ്ങൾ കാണ്‍കെകാൺകെ ചെയ്‍വാന്‍ചെയ്‍വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊള്‍വിന്‍കണ്ടുകൊൾവിൻ .
 
{{verse|17}} ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാന്‍ഞാൻ യഹോവയോടു അപേക്ഷിക്കും; അവന്‍അവൻ ഇടിയും മഴയും അയക്കും; നിങ്ങള്‍നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാല്‍ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങള്‍നിങ്ങൾ അതിനാല്‍അതിനാൽ കണ്ടറിയും.
 
{{verse|18}} അങ്ങനെ ശമൂവേല്‍ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
 
{{verse|19}} ജനമെല്ലാം ശമൂവേലിനോടു: അടിയങ്ങള്‍ക്കുഅടിയങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണമേപ്രാർത്ഥിക്കേണമേ; ഞങ്ങള്‍ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതില്‍അപേക്ഷിച്ചതിൽ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങള്‍ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|20}} ശമൂവേല്‍ശമൂവേൽ ജനത്തോടു പറഞ്ഞതു: ഭയപ്പെടായ്‍വിന്‍ഭയപ്പെടായ്‍വിൻ ; നിങ്ങള്‍നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂര്‍ണ്ണഹൃദയത്തോടെപൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിന്‍സേവിപ്പിൻ .
 
{{verse|21}} വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാന്‍രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂര്‍ത്തികളോടുമിത്ഥ്യാമൂർത്തികളോടു നിങ്ങള്‍നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.
 
{{verse|22}} യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊള്‍വാന്‍ജനമാക്കിക്കൊൾവാൻ യഹോവേക്കു ഇഷ്ടം തോന്നിയിരിക്കുന്നു.
 
{{verse|23}} ഞാനോ നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനാല്‍പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‍വാന്‍ചെയ്‍വാൻ ഇടവരരുതേ; ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.
 
{{verse|24}} യഹോവയെ ഭയപ്പെട്ടു പൂര്‍ണ്ണഹൃദയത്തോടുംപൂർണ്ണഹൃദയത്തോടും പരമാര്‍ത്ഥതയോടുംകൂടെപരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിന്‍ചെയ്‍വിൻ ; അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ഔർത്തുകൊൾവിൻ .
 
{{verse|25}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ ഇനിയും ദോഷം ചെയ്താല്‍ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 13|
}}