"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 14|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 16|
}}
 
{{verse|1}} അനന്തരം ശമൂവേല്‍ശമൂവേൽ ശൌലിനോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകംചെയ്‍വാന്‍അഭിഷേകംചെയ്‍വാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ടു ഇപ്പോള്‍ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്‍കകേട്ടുകൊൾക.
 
{{verse|2}} സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍യിസ്രായേൽ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോള്‍പുറപ്പെട്ടുവരുമ്പോൾ വഴിയില്‍വെച്ചുവഴിയിൽവെച്ചു അമാലേക്‍അമാലേൿ അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാന്‍ഞാൻ കുറിച്ചുവെച്ചിരിക്കുന്നു.
 
{{verse|3}} ആകയാല്‍ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവര്‍ക്കുംള്ളതൊക്കെയുംഅവർക്കുംള്ളതൊക്കെയും നിര്‍മ്മൂലമാക്കിക്കളകനിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
 
{{verse|4}} എന്നാറെ ശൌല്‍ശൌൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമില്‍തെലായീമിൽ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേര്‍പേർ ഒഴികെ രണ്ടുലക്ഷം കാലാള്‍കാലാൾ ഉണ്ടായിരുന്നു.
 
{{verse|5}} പിന്നെ ശൌല്‍ശൌൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി.
 
{{verse|6}} എന്നാല്‍എന്നാൽ ശൌല്‍ശൌൽ കേന്യരോടു: ഞാന്‍ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയില്‍നിന്നുഇടയിൽനിന്നു പുറപ്പെട്ടുപോകുവിന്‍പുറപ്പെട്ടുപോകുവിൻ ; യിസ്രായേല്‍യിസ്രായേൽ മക്കള്‍മക്കൾ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോള്‍പുറപ്പെട്ടുവന്നപ്പോൾ നിങ്ങള്‍നിങ്ങൾ അവര്‍ക്കുംഅവർക്കും ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യര്‍കേന്യർ അമാലേക്യരുടെ ഇടയില്‍നിന്നുഇടയിൽനിന്നു പുറപ്പെട്ടുപോയി.
 
{{verse|7}} പിന്നെ ശൌല്‍ശൌൽ ഹവീലാമുതല്‍ഹവീലാമുതൽ മിസ്രയീമിന്നു കിഴക്കുള്ള ശൂര്‍വരെശൂർവരെ അമാലേക്യരെ സംഹരിച്ചു.
 
{{verse|8}} അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി.
 
{{verse|9}} എന്നാല്‍എന്നാൽ ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയില്‍എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിര്‍മ്മൂലമാക്കുവാന്‍നിർമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവര്‍അവർ നിര്‍മ്മൂലമാക്കിക്കളഞ്ഞുനിർമ്മൂലമാക്കിക്കളഞ്ഞു.
 
{{verse|10}} അപ്പോള്‍അപ്പോൾ യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|11}} ഞാന്‍ഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാല്‍വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവന്‍അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കല്‍ഇതിങ്കൽ ശമൂവേലിന്നു വ്യസനമായി; അവന്‍അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
 
{{verse|12}} ശമൂവേല്‍ശമൂവേൽ ശൌലിനെ എതിരേല്പാന്‍എതിരേല്പാൻ അതികാലത്തു എഴുന്നേറ്റപ്പോള്‍എഴുന്നേറ്റപ്പോൾ ശൌല്‍ശൌൽ കര്‍മ്മേലില്‍കർമ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.
 
{{verse|13}} പിന്നെ ശമൂവേല്‍ശമൂവേൽ ശൌലിന്റെ അടുക്കല്‍അടുക്കൽ എത്തിയപ്പോള്‍എത്തിയപ്പോൾ ശൌല്‍ശൌൽ അവനോടു: യഹോവയാല്‍യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവന്‍അനുഗ്രഹിക്കപ്പെട്ടവൻ ; ഞാന്‍ഞാൻ യഹോവയുടെ കല്പന നിവര്‍ത്തിച്ചിരിക്കുന്നുനിവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|14}} അതിന്നു ശമൂവേല്‍ശമൂവേൽ: എന്റെ ചെവിയില്‍ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാന്‍ഞാൻ കേള്‍ക്കുന്നകേൾക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.
 
{{verse|15}} അവയെ അമാലേക്യരുടെ പക്കല്‍നിന്നുപക്കൽനിന്നു അവര്‍അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവേക്കു യാഗംകഴിപ്പാന്‍യാഗംകഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങള്‍ഞങ്ങൾ നിര്‍മ്മൂലമാക്കിക്കളഞ്ഞുനിർമ്മൂലമാക്കിക്കളഞ്ഞു എന്നു ശൌല്‍ശൌൽ പറഞ്ഞു.
 
{{verse|16}} ശമൂവേല്‍ശമൂവേൽ ശൌലിനോടു: നില്‍ക്കനിൽക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാന്‍ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവന്‍അവൻ അവനോടു: പറഞ്ഞാലും എന്നു പറഞ്ഞു.
 
{{verse|17}} അപ്പോള്‍അപ്പോൾ ശമൂവേല്‍ശമൂവേൽ പറഞ്ഞതു: നിന്റെ സ്വന്തകാഴ്ചയില്‍സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേല്‍യിസ്രായേൽ ഗോത്രങ്ങള്‍ക്കുഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?
 
{{verse|18}} പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിര്‍മ്മൂലമാക്കുകയുംനിർമ്മൂലമാക്കുകയും അവര്‍അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.
 
{{verse|19}} അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവേക്കു അനിഷ്ടമായതു ചെയ്തതെന്തു?
 
{{verse|20}} ശൌല്‍ശൌൽ ശമൂവേലിനോടു: ഞാന്‍ഞാൻ യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക്രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിര്‍മ്മൂലമാക്കിക്കളഞ്ഞുനിർമ്മൂലമാക്കിക്കളഞ്ഞു.
 
{{verse|21}} എന്നാല്‍എന്നാൽ ജനം ശപഥാര്‍പ്പിതവസ്തുക്കളില്‍ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയില്‍നിന്നുകൊള്ളയിൽനിന്നു എടുത്തു ഗില്ഗാലില്‍ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിപ്പാന്‍കഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|22}} ശമൂവേല്‍ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവേക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.
 
{{verse|23}} മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവന്‍അവൻ നിന്നെയും രാജസ്ഥാനത്തില്‍നിന്നുരാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
 
{{verse|24}} ശൌല്‍ശൌൽ ശമൂവേലിനോടു: ഞാന്‍ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാല്‍അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.
 
{{verse|25}} എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാന്‍ഞാൻ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.
 
{{verse|26}} ശമൂവേല്‍ശമൂവേൽ ശൌലിനോടു: ഞാന്‍ഞാൻ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
 
{{verse|27}} പിന്നെ ശമൂവേല്‍ശമൂവേൽ പോകുവാന്‍പോകുവാൻ തിരിഞ്ഞപ്പോള്‍തിരിഞ്ഞപ്പോൾ അവന്‍അവൻ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
 
{{verse|28}} ശമൂവേല്‍ശമൂവേൽ അവനോടു: യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കല്‍നിങ്കൽ നിന്നു കീറി നിന്നെക്കാള്‍നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.
 
{{verse|29}} യിസ്രായേലിന്റെ മഹത്വമായവന്‍മഹത്വമായവൻ ഭോഷകു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍അനുതപിപ്പാൻ അവന്‍അവൻ മനുഷ്യനല്ല എന്നു പറഞ്ഞു.
 
{{verse|30}} അപ്പോള്‍അപ്പോൾ അവന്‍അവൻ : ഞാന്‍ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോള്‍ഇപ്പോൾ എന്നെ മാനിച്ചു, ഞാന്‍ഞാൻ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു.
 
{{verse|31}} അങ്ങനെ ശമൂവേല്‍ശമൂവേൽ ശൌലിന്റെ പിന്നാലെ ചെന്നു; ശൌല്‍ശൌൽ യഹോവയെ നമസ്കരിച്ചു.
 
{{verse|32}} അനന്തരം ശമൂവേല്‍ശമൂവേൽ: അമാലേക്രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കല്‍അടുക്കൽ വന്നു: മരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.
 
{{verse|33}} നിന്റെ വാള്‍വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയില്‍ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേല്‍ശമൂവേൽ പറഞ്ഞു, ഗില്ഗാലില്‍വെച്ചുഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
 
{{verse|34}} പിന്നെ ശമൂവേല്‍ശമൂവേൽ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയില്‍ഗിബെയയിൽ അരമനയിലേക്കു പോയി.
 
{{verse|35}} ശമൂവേല്‍ശമൂവേൽ ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേല്‍ശമൂവേൽ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താന്‍താൻ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 14|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 16|
}}