"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 18|
}}
 
{{verse|1}} അനന്തരം ഫെലിസ്ത്യര്‍ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവന്‍അവൻ യെഹൂദെക്കുള്ള സോഖോവില്‍സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമില്‍ദമ്മീമിൽ പാളയമിറങ്ങി.
 
{{verse|2}} ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയില്‍ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;
 
{{verse|3}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യര്‍യിസ്രായേല്യർ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
 
{{verse|4}} അപ്പോള്‍അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നുപാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന്‍മല്ലൻ പുറപ്പെട്ടു; അവന്‍അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന്‍നെടുപ്പമുള്ളവൻ ആയിരുന്നു.
 
{{verse|5}} അവന്നു തലയില്‍തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവന്‍അവൻ അയ്യായിരം ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
 
{{verse|6}} അവന്നു താമ്രംകൊണ്ടുള്ള കാല്‍ചട്ടയുംകാൽചട്ടയും ചുമലില്‍ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.
 
{{verse|7}} അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെല്‍ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരന്‍പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
 
{{verse|8}} അവന്‍അവൻ നിന്നു യിസ്രായേല്‍യിസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങള്‍നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാന്‍ഞാൻ ഫെലിസ്ത്യനും നിങ്ങള്‍നിങ്ങൾ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങള്‍നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊള്‍വിന്‍തിരഞ്ഞെടുത്തുകൊൾവിൻ ; അവന്‍അവൻ എന്റെ അടുക്കല്‍അടുക്കൽ ഇറങ്ങിവരട്ടെ.
 
{{verse|9}} അവന്‍അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാന്‍കൊല്ലുവാൻ പ്രാപ്തനായാല്‍പ്രാപ്തനായാൽ ഞങ്ങള്‍ഞങ്ങൾ നിങ്ങള്‍ക്കുനിങ്ങൾക്കു അടിമകള്‍അടിമകൾ ആകാം; ഞാന്‍ഞാൻ അവനെ ജയിച്ചു കൊന്നാല്‍കൊന്നാൽ നിങ്ങള്‍നിങ്ങൾ ഞങ്ങള്‍ക്കുഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
 
{{verse|10}} ഫെലിസ്ത്യന്‍ഫെലിസ്ത്യൻ പിന്നെയും: ഞാന്‍ഞാൻ ഇന്നു യിസ്രായേല്‍യിസ്രായേൽ നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങള്‍ഞങ്ങൾ തമ്മില്‍തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിന്‍തരുവിൻ എന്നു പറഞ്ഞു.
 
{{verse|11}} ഫെലിസ്ത്യന്റെ ഈ വാക്കുകള്‍വാക്കുകൾ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോള്‍കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.
 
{{verse|12}} എന്നാല്‍എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമില്‍ബേത്ത്ളേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകന്‍മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കള്‍മക്കൾ ഉണ്ടായിരുന്നു; അവന്‍അവൻ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.
 
{{verse|13}} യിശ്ശായിയുടെ മൂത്ത മക്കള്‍മക്കൾ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കള്‍മക്കൾ ആദ്യജാതന്‍ആദ്യജാതൻ ഏലീയാബും അവന്റെ അനുജന്‍അനുജൻ അബീനാദാബും മൂന്നാമത്തെവന്‍മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു.
 
{{verse|14}} ദാവീദോ എല്ലാവരിലും ഇളയവന്‍ഇളയവൻ ; മൂത്തവര്‍മൂത്തവർ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.
 
{{verse|15}} ദാവിദ് ശൌലിന്റെ അടുക്കല്‍അടുക്കൽ നിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാന്‍മേയിപ്പാൻ ബേത്ത്ളേഹെമില്‍ബേത്ത്ളേഹെമിൽ പോയിവരിക പതിവായിരുന്നു.
 
{{verse|16}} ആ ഫെലിസ്ത്യന്‍ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.
 
{{verse|17}} യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തില്‍പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കല്‍അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.
 
{{verse|18}} ഈ പാല്‍ക്കട്ടപാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
 
{{verse|19}} ശൌലും അവരും യിസ്രായേല്യര്‍യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയില്‍ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.
 
{{verse|20}} അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്‍ക്കാരന്റെകാവൽക്കാരന്റെ പക്കല്‍പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയില്‍കൈനിലയിൽ എത്തിയപ്പോള്‍എത്തിയപ്പോൾ സൈന്യം പടെക്കു ആര്‍ത്തുവിളിച്ചുകൊണ്ടുആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
 
{{verse|21}} യിസ്രായേലും ഫെലിസ്ത്യരും നേര്‍ക്കുംനേരെനേർക്കുംനേരെ അണിനിരന്നുനിന്നു.
 
{{verse|22}} ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കല്‍പക്കൽ ഏല്പിച്ചുംവെച്ചു അണിയില്‍അണിയിൽ ഔടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.
 
{{verse|23}} അവന്‍അവൻ അവരോടു സംസാരിച്ചുകൊണ്ടു നിലക്കുമ്പോള്‍നിലക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലന്‍ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളില്‍നിന്നുനിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകള്‍തന്നേവാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു.
 
{{verse|24}} അവനെ കണ്ടപ്പോള്‍കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഔടി.
 
{{verse|25}} എന്നാറെ യിസ്രായേല്യര്‍യിസ്രായേല്യർ: വന്നു നിലക്കുന്ന ഇവനെ കണ്ടുവോ? അവന്‍അവൻ യിസ്രായേലിനെ നിന്ദിപ്പാന്‍നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലില്‍യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.
 
{{verse|26}} അപ്പോള്‍അപ്പോൾ ദാവീദ് തന്റെ അടുക്കല്‍അടുക്കൽ നിലക്കുന്നവരോടു: ഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലില്‍നിന്നുയിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാന്‍നിന്ദിപ്പാൻഅഗ്രചര്‍മ്മിയായഅഗ്രചർമ്മിയായ ഫെലിസ്ത്യന്‍ഫെലിസ്ത്യൻ ആര്‍ആർ എന്നു പറഞ്ഞു.
 
{{verse|27}} അതിന്നു ജനം: അവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.
 
{{verse|28}} അവരോടു അവന്‍അവൻ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠന്‍ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയില്‍മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കല്‍പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
 
{{verse|29}} അതിന്നു ദാവീദ്: ഞാന്‍ഞാൻ ഇപ്പോള്‍ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.
 
{{verse|30}} അവന്‍അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.
 
{{verse|31}} ദാവീദ് പറഞ്ഞ വാക്കുകള്‍വാക്കുകൾ പരസ്യമായപ്പോള്‍പരസ്യമായപ്പോൾ ശൌലിന്നും അറിവു കിട്ടി; അവന്‍അവൻ അവനെ വിളിച്ചുവരുത്തി.
 
{{verse|32}} ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയന്‍അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.
 
{{verse|33}} ശൌല്‍ശൌൽ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാന്‍പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലന്‍ബാലൻ അത്രേ; അവനോ, ബാല്യംമുതല്‍ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.
 
{{verse|34}} ദാവീദ് ശൌലിനോടു പറഞ്ഞതു: അടിയന്‍അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കല്‍ഒരിക്കൽ ഒരു സിംഹവും ഒരിക്കല്‍ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തില്‍കൂട്ടത്തിൽ നിന്നു ആട്ടിന്‍ആട്ടിൻ കുട്ടിയെ പിടിച്ചു.
 
{{verse|35}} ഞാന്‍ഞാൻ പിന്തുടര്‍ന്നുപിന്തുടർന്നു അതിനെ അടിച്ചു അതിന്റെ വായില്‍നിന്നുവായിൽനിന്നു ആട്ടിന്‍ആട്ടിൻ കുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോള്‍വന്നപ്പോൾ ഞാന്‍ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
 
{{verse|36}} ഇങ്ങനെ അടിയന്‍അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചര്‍മ്മിയായഅഗ്രചർമ്മിയായ ഫെലിസ്ത്യന്‍ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയില്‍അവയിൽ ഒന്നിനെപ്പോലെ ആകും.
 
{{verse|37}} ദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യില്‍നിന്നുംകയ്യിൽനിന്നും കരടിയുടെ കയ്യില്‍നിന്നുംകയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യില്‍നിന്നുംകയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌല്‍ശൌൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.
 
{{verse|38}} ശൌല്‍ശൌൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയില്‍തലയിൽ താമ്രശിരസ്ത്രംവെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
 
{{verse|39}} പടയങ്കിമേല്‍പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാന്‍നടപ്പാൻ നോക്കി; എന്നാല്‍എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടു: ഞാന്‍ഞാൻ ശീലിച്ചിട്ടില്ലായ്കയാല്‍ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാന്‍നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
 
{{verse|40}} പിന്നെ അവന്‍അവൻ തന്റെ വടി എടുത്തു, തോട്ടില്‍നിന്നുതോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തില്‍പൊക്കണത്തിൽ ഇട്ടു, കയ്യില്‍കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
 
{{verse|41}} ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.
 
{{verse|42}} ഫെലിസ്ത്യന്‍ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോള്‍കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവന്‍അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
 
{{verse|43}} ഫെലിസ്ത്യന്‍ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാന്‍വരുവാൻ ഞാന്‍ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
 
{{verse|44}} ഫെലിസ്ത്യന്‍ഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാന്‍ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികള്‍ക്കുംപക്ഷികൾക്കും കാട്ടിലെ മൃഗങ്ങള്‍ക്കുംമൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
 
{{verse|45}} ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്‍നിരകളുടെയിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍നാമത്തിൽ നിന്റെ നേരെ വരുന്നു.
 
{{verse|46}} യഹോവ ഇന്നു നിന്നെ എന്റെ കയ്യില്‍കയ്യിൽ ഏല്പിക്കും; ഞാന്‍ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന്‍ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കുംപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കുംമൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലില്‍യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സര്‍വ്വഭൂമിയുംസർവ്വഭൂമിയും അറിയും.
 
{{verse|47}} യഹോവ വാള്‍കൊണ്ടുംവാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാന്‍അറിവാൻ ഇടവരും; യുദ്ധം യഹോവേക്കുള്ളതു; അവന്‍അവൻ നിങ്ങളെ ഞങ്ങളുടെ കയ്യില്‍കയ്യിൽ ഏല്പിച്ചുതരും.
 
{{verse|48}} പിന്നെ ഫെലിസ്ത്യന്‍ഫെലിസ്ത്യൻ ദാവീദിനോടു എതിര്‍പ്പാന്‍എതിർപ്പാൻ നേരിട്ടടുത്തപ്പോള്‍നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിര്‍പ്പാന്‍എതിർപ്പാൻ അണിക്കു നേരെ ഔടി.
 
{{verse|49}} ദാവീദ് സഞ്ചിയില്‍സഞ്ചിയിൽ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയില്‍വെച്ചുകവിണയിൽവെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയില്‍നെറ്റിയിൽ കൊണ്ടു പതിഞ്ഞു;
 
{{verse|50}} അവന്‍അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാല്‍എന്നാൽ ദാവീദിന്റെ കയ്യില്‍കയ്യിൽ വാള്‍വാൾ ഇല്ലായിരുന്നു.
 
{{verse|51}} ആകയാല്‍ആകയാൽ ദാവീദ് ഔടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാള്‍വാൾ ഉറയില്‍നിന്നുഉറയിൽനിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലന്‍മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യര്‍ഫെലിസ്ത്യർ കണ്ടിട്ടു ഔടിപ്പോയി.
 
{{verse|52}} യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആര്‍ത്തുംകൊണ്ടുആർത്തുംകൊണ്ടു ഗത്തും എക്രോന്‍എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നുപിന്തുടർന്നു; ഫെലിസ്ത്യഹതന്മാര്‍ഫെലിസ്ത്യഹതന്മാർ ശയരയീമിന്നുള്ള വഴിയില്‍വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
 
{{verse|53}} ഇങ്ങനെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഔടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
 
{{verse|54}} എന്നാല്‍എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവര്‍ഗ്ഗമോആയുധവർഗ്ഗമോ തന്റെ കൂടാരത്തില്‍കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
 
{{verse|55}} ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൌല്‍ശൌൽ കണ്ടപ്പോള്‍കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരന്‍ബാല്യക്കാരൻ ആരുടെ മകന്‍മകൻ എന്നു ചോദിച്ചതിന്നു അബ്നേര്‍അബ്നേർ: രാജാവേ, തിരുമേനിയാണ ഞാന്‍ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.
 
{{verse|56}} ഈ ബാല്യക്കാരന്‍ബാല്യക്കാരൻ ആരുടെ മകന്‍മകൻ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
 
{{verse|57}} ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോള്‍മടങ്ങിവരുമ്പോൾ അബ്നേര്‍അബ്നേർ അവനെ കൂട്ടി ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യില്‍കയ്യിൽ ഉണ്ടായിരുന്നു.
 
{{verse|58}} ശൌല്‍ശൌൽ അവനോടു: ബാല്യക്കാരാ, നീ ആരുടെ മകന്‍മകൻ എന്നു ചോദിച്ചു; ഞാന്‍ഞാൻ ബേത്ത്ളേഹെമ്യനായ നിന്റെ ദാസന്‍ദാസൻ യിശ്ശായിയുടെ മകന്‍മകൻ എന്നു ദാവീദ് പറഞ്ഞു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 18|
}}