"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 20|
}}
 
{{verse|1}} അനന്തരം ശൌല്‍ശൌൽ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
 
{{verse|2}} എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാന്‍യോനാഥാൻ ദാവീദിനോടു: എന്റെ അപ്പനായ ശൌല്‍ശൌൽ നിന്നെ കൊല്ലുവാന്‍കൊല്ലുവാൻ നോക്കുന്നു; ആകയാല്‍ആകയാൽ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാര്‍ക്കഒളിച്ചുപാർക്ക.
 
{{verse|3}} ഞാന്‍ഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലില്‍വയലിൽ എന്റെ അപ്പന്റെ അടുക്കല്‍അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാന്‍ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
 
{{verse|4}} അങ്ങനെ യോനാഥാന്‍യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവന്‍അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികള്‍പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
 
{{verse|5}} അവന്‍അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാല്‍ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
 
{{verse|6}} യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌല്‍ശൌൽ സത്യം ചെയ്തു.
 
{{verse|7}} പിന്നെ യോനാഥാന്‍യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാന്‍യോനാഥാൻ ദാവീദിനെ ശൌലിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു; അവന്‍അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയില്‍നില്‍ക്കയുംസന്നിധിയിൽനിൽക്കയും ചെയ്തു.
 
{{verse|8}} പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവര്‍അവർ അവന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഔടി.
 
{{verse|9}} യഹോവയുടെ പക്കല്‍നിന്നുപക്കൽനിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേല്‍ശൌലിന്റെമേൽ വന്നു; അവന്‍അവൻ കയ്യില്‍കയ്യിൽ കുന്തവും പിടിച്ചു തന്റെ അരമനയില്‍അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
 
{{verse|10}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേര്‍ത്തുചുവരോടുചേർത്തു കുത്തുവാന്‍കുത്തുവാൻ നോക്കി; അവനോ ശൌലിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരില്‍ചുവരിൽ തറെച്ചു; ദാവീദ് ആ രാത്രിയില്‍തന്നേരാത്രിയിൽതന്നേ ഔടിപ്പോയി രക്ഷപ്പെട്ടു.
 
{{verse|11}} ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌല്‍ശൌൽ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖള്‍മീഖൾ അവനോടു: ഈ രാത്രിയില്‍രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കില്‍രക്ഷിച്ചുകൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
 
{{verse|12}} അങ്ങനെ മീഖള്‍മീഖൾ ദാവീദിനെ കിളിവാതില്‍കൂടികിളിവാതിൽകൂടി ഇറക്കിവിട്ടു; അവന്‍അവൻ ഔടിപ്പോയി രക്ഷപ്പെട്ടു.
 
{{verse|13}} മീഖള്‍മീഖൾ ഒരു ബിംബം എടുത്തു കട്ടിലിന്മേല്‍കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
 
{{verse|14}} ദാവീദിനെ പിടിപ്പാന്‍പിടിപ്പാൻ ശൌല്‍ശൌൽ ദൂതന്മാരെ അയച്ചപ്പോള്‍അയച്ചപ്പോൾ അവന്‍അവൻ ദീനമായി കിടക്കുന്നു എന്നു അവള്‍അവൾ പറഞ്ഞു.
 
{{verse|15}} എന്നാറെ ശൌല്‍ശൌൽ: ഞാന്‍ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ എന്നു കല്പിച്ചു.
 
{{verse|16}} ദാവീദിനെ ചെന്നു നോക്കുവാന്‍നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാര്‍ദൂതന്മാർ ചെന്നപ്പോള്‍ചെന്നപ്പോൾ കട്ടിലിന്മേല്‍കട്ടിലിന്മേൽ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
 
{{verse|17}} എന്നാറെ ശൌല്‍ശൌൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാന്‍ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കില്‍അല്ലെങ്കിൽ ഞാന്‍ഞാൻ നിന്നെ കൊല്ലും എന്നു അവന്‍അവൻ എന്നോടു പറഞ്ഞു എന്നു മീഖള്‍മീഖൾ ശൌലിനോടു പറഞ്ഞു.
 
{{verse|18}} ഇങ്ങനെ ദാവീദ് ഔടിപ്പോയി രക്ഷപ്പെട്ടു, രാമയില്‍രാമയിൽ ശമൂവേലിന്റെ അടുക്കല്‍അടുക്കൽ ചെന്നു ശൌല്‍ശൌൽ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തില്‍നയ്യോത്തിൽ ചെന്നു പാര്‍ത്തുപാർത്തു.
 
{{verse|19}} അനന്തരം ദാവീദ് രാമയിലെ നയ്യോത്തില്‍നയ്യോത്തിൽ ഉണ്ടു എന്നു ശൌലിന്നു അറിവു കിട്ടി.
 
{{verse|20}} ശൌല്‍ശൌൽ ദാവീദിനെ പിടിപ്പാന്‍പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവര്‍അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേല്‍ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.
 
{{verse|21}} ശൌല്‍ശൌൽ അതു അറിഞ്ഞപ്പോള്‍അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌല്‍ശൌൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
 
{{verse|22}} പിന്നെ അവന്‍അവൻ തന്നേ രാമയിലേക്കു പോയി, സേക്ക്കുവിലെ വലിയ കിണറ്റിങ്കല്‍കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര്‍അവർ രാമയിലെ നയ്യോത്തില്‍നയ്യോത്തിൽ ഉണ്ടു എന്നു ഒരുത്തന്‍ഒരുത്തൻ പറഞ്ഞു.
 
{{verse|23}} അങ്ങനെ അവന്‍അവൻ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവന്‍അവൻ രാമയിലെ നയ്യോത്തില്‍നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
 
{{verse|24}} അവന്‍അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകല്‍രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാല്‍ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 20|
}}