"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 3|
}}
 
{{verse|1}} അനന്തരം ഹന്നാ പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയില്‍യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാല്‍യഹോവയാൽ ഉയര്‍ന്നിരിക്കുന്നുഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയില്‍രക്ഷയിൽ ഞാന്‍ഞാൻ സന്തോഷിക്കുന്നു.
 
{{verse|2}} യഹോവയെപ്പോലെ പരിശുദ്ധന്‍പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.
 
{{verse|3}} ഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായില്‍നിന്നുവായിൽനിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവന്‍അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.
 
{{verse|4}} വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.
 
{{verse|5}} സമ്പന്നര്‍സമ്പന്നർ ആഹാരത്തിന്നായി കൂലിക്കു നിലക്കുന്നു; വിശന്നവര്‍വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.
 
{{verse|6}} യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു;
 
{{verse|7}} യഹോവ ദാരിദ്ര്യവും ഐശ്വര്യവും നലകുന്നു; അവന്‍അവൻ താഴ്ത്തുകയും ഉയര്‍ത്തുകയുംഉയർത്തുകയും ചെയ്യുന്നു.
 
{{verse|8}} അവന്‍അവൻ ദരിദ്രനെ പൊടിയില്‍നിന്നുപൊടിയിൽനിന്നു നിവിര്‍ത്തുന്നുനിവിർത്തുന്നു; അഗതിയെ കുപ്പയില്‍നിന്നുകുപ്പയിൽനിന്നു ഉയര്‍ത്തുന്നുഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള്‍ഭൂധരങ്ങൾ യഹോവേക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല്‍അവയുടെമേൽ വെച്ചിരിക്കുന്നു.
 
{{verse|9}} തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവന്‍അവൻ കാക്കുന്നു; ദുഷ്ടന്മാര്‍ദുഷ്ടന്മാർ അന്ധകാരത്തില്‍അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാല്‍സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.
 
{{verse|10}} യഹോവയോടു എതിര്‍ക്കുംന്നവന്‍എതിർക്കുംന്നവൻ തകര്‍ന്നുപോകുന്നുതകർന്നുപോകുന്നു; അവന്‍അവൻ ആകാശത്തുനിന്നു അവരുടെമേല്‍അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയര്‍ത്തുന്നുഉയർത്തുന്നു.
 
{{verse|11}} പിന്നെ എല്‍ക്കാനാഎൽക്കാനാ രാമയില്‍രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലന്‍ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പില്‍മുമ്പിൽ യഹോവേക്കു ശുശ്രൂഷചെയ്തു പോന്നു.
 
{{verse|12}} എന്നാല്‍എന്നാൽ ഏലിയുടെ പുത്രന്മാര്‍പുത്രന്മാർ നീചന്മാരും യഹോവയെ ഔര്‍ക്കാത്തവരുംഔർക്കാത്തവരും ആയിരുന്നു.
 
{{verse|13}} ഈ പുരോഹിതന്മാര്‍പുരോഹിതന്മാർ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാല്‍എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോള്‍കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരന്‍ബാല്യക്കാരൻ കയ്യില്‍കയ്യിൽ മുപ്പല്ലിയുമായി വന്നു
 
{{verse|14}} കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയില്‍മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതന്‍പുരോഹിതൻ എടുത്തുകൊള്ളും. ശീലോവില്‍ശീലോവിൽ വരുന്ന എല്ലായിസ്രായേല്യരോടും അവര്‍അവർ അങ്ങനെ ചെയ്യും.
 
{{verse|15}} മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരന്‍ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാന്‍വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവന്‍അവൻ വാങ്ങുകയില്ല എന്നു പറയും.
 
{{verse|16}} മേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെ ശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊള്‍കഎടുത്തുകൊൾക എന്നു അവനോടു പറഞ്ഞാല്‍പറഞ്ഞാൽ അവന്‍അവൻ അവനോടു: അല്ല, ഇപ്പോള്‍ഇപ്പോൾ തന്നേ തരേണം; അല്ലെങ്കില്‍അല്ലെങ്കിൽ ഞാന്‍ഞാൻ ബലാല്‍ക്കാരേണബലാൽക്കാരേണ എടുക്കും എന്നു പറയും.
 
{{verse|17}} ഇങ്ങനെ ആ യൌവനക്കാര്‍യൌവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.
 
{{verse|18}} ശമൂവേല്‍ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂല്‍കൊണ്ടുള്ളപഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.
 
{{verse|19}} അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭര്‍ത്താവിനോടുകൂടെഭർത്താവിനോടുകൂടെ വര്‍ഷാന്തരയാഗംവർഷാന്തരയാഗം കഴിപ്പാന്‍കഴിപ്പാൻ വരുമ്പോള്‍വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും.
 
{{verse|20}} എന്നാല്‍എന്നാൽ ഏലി എല്‍ക്കാനയെയുംഎൽക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവേക്കു കഴിച്ച നീവേദ്യത്തിന്നു പകരം യഹോവ അവളില്‍അവളിൽ നിന്നു നിനക്കു സന്തതിയെ നലകുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവര്‍അവർ തങ്ങളുടെ വീട്ടിലേക്കു പോയി.
 
{{verse|21}} യഹോവ ഹന്നയെ കടാക്ഷിച്ചു; അവള്‍അവൾ ഗര്‍ഭംധരിച്ചുഗർഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേല്‍ബാലനോശമൂവേൽബാലനോ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ വളര്‍ന്നുവന്നുവളർന്നുവന്നു.
 
{{verse|22}} ഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാര്‍പുത്രന്മാർ എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവന്‍അവൻ കേട്ടു.
 
{{verse|23}} അവന്‍അവൻ അവരോടു: നിങ്ങള്‍നിങ്ങൾ ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാന്‍ഞാൻ കേള്‍ക്കുന്നുകേൾക്കുന്നു.
 
{{verse|24}} അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാന്‍ഞാൻ കേള്‍ക്കുന്നകേൾക്കുന്ന കേള്‍വികേൾവി നന്നല്ല.
 
{{verse|25}} മനുഷ്യന്‍മനുഷ്യൻ മനുഷ്യനോടു പാപം ചെയ്താല്‍ചെയ്താൽ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യന്‍മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആര്‍ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാന്‍കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവര്‍അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.
 
{{verse|26}} ശമൂവേല്‍ബാലനോശമൂവേൽബാലനോ വളരുന്തോറും യഹോവേക്കും മനുഷ്യര്‍ക്കുംമനുഷ്യർക്കും പ്രീതിയുള്ളവനായി വളര്‍ന്നുവളർന്നു.
 
{{verse|27}} അനന്തരം ഒരു ദൈവപുരുഷന്‍ദൈവപുരുഷൻ ഏലിയുടെ അടുക്കല്‍അടുക്കൽ വന്നു അവനോടു പറഞ്ഞതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമില്‍മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോള്‍അടിമകളായിരുന്നപ്പോൾ ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും വെളിപ്പെട്ടു നിശ്ചയം.
 
{{verse|28}} എന്റെ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയില്‍സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാന്‍ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തില്‍നിന്നുംസകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാന്‍ഞാൻ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു.
 
{{verse|29}} തിരുനിവാസത്തില്‍തിരുനിവാസത്തിൽ അര്‍പ്പിപ്പാന്‍അർപ്പിപ്പാൻ ഞാന്‍ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങള്‍നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാന്‍കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാള്‍എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നതു എന്തു?
 
{{verse|30}} ആകയാല്‍ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയില്‍സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാന്‍ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍നിന്ദിക്കുന്നവർ നിന്ദിതരാകും.
 
{{verse|31}} നിന്റെ ഭവനത്തില്‍ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാന്‍ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകര്‍ത്തുകളയുന്നതകർത്തുകളയുന്ന നാളുകള്‍നാളുകൾ ഇതാ വരുന്നു.
 
{{verse|32}} യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തില്‍തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തില്‍ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധന്‍വൃദ്ധൻ ഉണ്ടാകയുമില്ല.
 
{{verse|33}} നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാന്‍ഞാൻ നിന്റെ ഭവനത്തില്‍ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തില്‍യാഗപീഠത്തിൽ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തില്‍പുരുഷപ്രായത്തിൽ മരിക്കും.
 
{{verse|34}} നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവര്‍അവർ ഇരുവരും ഒരു ദിവസത്തില്‍ദിവസത്തിൽ തന്നേ മരിക്കും.
 
{{verse|35}} എന്നാല്‍എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാന്‍ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാന്‍ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവന്‍അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.
 
{{verse|36}} നിന്റെ ഭവനത്തില്‍ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കല്‍അടുക്കൽ വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടു: ഒരു കഷണം അപ്പം തിന്മാന്‍തിന്മാൻ ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 3|
}}