"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 21|
}}
 
{{verse|1}} ദാവീദ് രാമയിലെ നയ്യോത്തില്‍നിന്നുനയ്യോത്തിൽനിന്നു ഔടി യോനാഥാന്റെ അടുക്കല്‍അടുക്കൽ ചെന്നു: ഞാന്‍ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പന്‍അപ്പൻ എന്നെ കൊല്ലുവാന്‍കൊല്ലുവാൻ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാന്‍ഞാൻ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
 
{{verse|2}} അവന്‍അവൻ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പന്‍അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാന്‍മറെപ്പാൻ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.
 
{{verse|3}} ദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പന്‍അപ്പൻ നല്ലവണ്ണം അറികയാല്‍അറികയാൽ യോനാഥാന്‍യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവന്‍അവൻ ഇതു ഗ്രഹിക്കരുതു എന്നു അവന്‍അവൻ വിചാരിക്കുന്നു; എന്നാല്‍എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.
 
{{verse|4}} അപ്പോള്‍അപ്പോൾ യോനാഥാന്‍യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാന്‍ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.
 
{{verse|5}} ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാള്‍മറ്റെന്നാൾ വൈകുന്നേരംവരെ വയലില്‍വയലിൽ ഒളിച്ചിരിപ്പാന്‍ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം.
 
{{verse|6}} നിന്റെ അപ്പന്‍അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാല്‍അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ളേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വര്‍ഷാന്തരയാഗംവർഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
 
{{verse|7}} കൊള്ളാമെന്നു അവന്‍അവൻ പറഞ്ഞാല്‍പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാല്‍കോപിച്ചാൽ: അവന്‍അവൻ ദോഷം നിര്‍ണ്ണയിച്ചിരിക്കുന്നുനിർണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
 
{{verse|8}} എന്നാല്‍എന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നില്‍എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കല്‍അടുക്കൽ എന്നെ കൊണ്ടുപോകുവാന്‍കൊണ്ടുപോകുവാൻ എന്തൊരാവശ്യം?
 
{{verse|9}} അതിന്നു യോനാഥാന്‍യോനാഥാൻ : അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പന്‍അപ്പൻ നിനക്കു ദോഷം വരുത്തുവാന്‍വരുത്തുവാൻ നിര്‍ണ്ണയിച്ചിരിക്കുന്നുനിർണ്ണയിച്ചിരിക്കുന്നു എന്നു ഞാന്‍ഞാൻ അറിഞ്ഞാല്‍അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
 
{{verse|10}} ദാവീദ് യോനാഥാനോടു: നിന്റെ അപ്പന്‍അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആര്‍ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു.
 
{{verse|11}} യോനാഥാന്‍യോനാഥാൻ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവര്‍അവർ ഇരുവരും വയലിലേക്കു പോയി.
 
{{verse|12}} പിന്നെ യോനാഥാന്‍യോനാഥാൻ ദാവീദിനോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തര്‍ഗ്ഗതമറിഞ്ഞുഅന്തർഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാല്‍കണ്ടാൽ ഞാന്‍ഞാൻ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
 
{{verse|13}} എന്നാല്‍എന്നാൽ നിന്നോടു ദോഷം ചെയ്‍വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കില്‍ഭാവമെങ്കിൽ ഞാന്‍ഞാൻ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാല്‍പറഞ്ഞയക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടു കൂടെയും ഇരിക്കുമാറാകട്ടെ.
 
{{verse|14}} ഞാന്‍ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കില്‍എങ്കിൽ ഞാന്‍ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;
 
{{verse|15}} എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തില്‍നിന്നുഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
 
{{verse|16}} ഇങ്ങനെ യോനാഥാന്‍യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
 
{{verse|17}} യോനാഥാന്‍യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാല്‍സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
 
{{verse|18}} പിന്നെ യോനാഥാന്‍യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോള്‍ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
 
{{verse|19}} മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തില്‍വേഗത്തിൽ ഇറങ്ങിവന്നു ഏസെല്‍കല്ലിന്റെഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
 
{{verse|20}} അപ്പോള്‍അപ്പോൾ ഞാന്‍ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്നഭാവത്തില്‍എയ്യുന്നഭാവത്തിൽ മൂന്നു അമ്പു എയ്യും.
 
{{verse|21}} നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകള്‍അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാന്‍ഞാൻ ബാല്യക്കാരനോടു പറഞ്ഞാല്‍പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
 
{{verse|22}} എന്നാല്‍എന്നാൽ ഞാന്‍ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാല്‍പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊള്‍കപൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
 
{{verse|23}} ഞാനും നീയും തമ്മില്‍തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
 
{{verse|24}} ഇങ്ങനെ ദാവീദ് വയലില്‍വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോള്‍അമാവാസ്യയായപ്പോൾ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.
 
{{verse|25}} രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേല്‍ആസനത്തിന്മേൽ ഇരുന്നു; യോനാഥാന്‍യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേര്‍അബ്നേർ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
 
{{verse|26}} അന്നു ശൌല്‍ശൌൽ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവന്‍അവൻ വിചാരിച്ചു.
 
{{verse|27}} അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌല്‍ശൌൽ തന്റെ മകനായ യോനാഥാനോടു: യിശ്ശായിയുടെ മകന്‍മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
 
{{verse|28}} യോനാഥാന്‍യോനാഥാൻ ശൌലിനോടു: ദാവീദ് ബേത്ത്ളേഹെമില്‍ബേത്ത്ളേഹെമിൽ പോകുവാന്‍പോകുവാൻ എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു:
 
{{verse|29}} ഞങ്ങളുടെ കുലത്തിന്നു പട്ടണത്തില്‍പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠന്‍ജ്യേഷ്ഠൻ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാല്‍ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കില്‍കൃപയുണ്ടെങ്കിൽ ഞാന്‍ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാന്‍ചെന്നുകാണ്മാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവന്‍അവൻ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.
 
{{verse|30}} അപ്പോള്‍അപ്പോൾ ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവന്‍അവൻ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?
 
{{verse|31}} യിശ്ശായിയുടെ മകന്‍മകൻ ഭൂമിയില്‍ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്റെ അടുക്കല്‍അടുക്കൽ വരുത്തുക; അവന്‍അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
 
{{verse|32}} യോനാഥാന്‍യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവന്‍അവൻ എന്തു ചെയ്തു എന്നു ചോദിച്ചു.
 
{{verse|33}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ അവനെ കൊല്ലുവാന്‍കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാടി; അതിനാല്‍അതിനാൽ തന്റെ അപ്പന്‍അപ്പൻ ദാവീദിനെ കൊല്ലുവാന്‍കൊല്ലുവാൻ നിര്‍ണ്ണയിച്ചിരിക്കുന്നുനിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാന്‍യോനാഥാൻ അറിഞ്ഞു.
 
{{verse|34}} യോനാഥാന്‍യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തില്‍നിന്നുപന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാള്‍പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പന്‍അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവന്‍അവൻ വ്യസനിച്ചിരുന്നു.
 
{{verse|35}} പിറ്റെന്നാള്‍പിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാന്‍യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
 
{{verse|36}} അവന്‍അവൻ തന്റെ ബാല്യക്കാരനോടു: ഔടിച്ചെന്നു ഞാന്‍ഞാൻ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരന്‍ബാല്യക്കാരൻ ഔടുമ്പോള്‍ഔടുമ്പോൾ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.
 
{{verse|37}} യോനാഥാന്‍യോനാഥാൻ എയ്ത അമ്പു വീണേടത്തു ബാല്യക്കാരന്‍ബാല്യക്കാരൻ എത്തിയപ്പോള്‍എത്തിയപ്പോൾ യോനാഥാന്‍യോനാഥാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.
 
{{verse|38}} പിന്നെയും യോനാഥാന്‍യോനാഥാൻ ബാല്യക്കാരനോടു: ബദ്ധപ്പെട്ടു ഔടിവരിക, നില്‍ക്കരുതുനിൽക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരന്‍ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു.
 
{{verse|39}} എന്നാല്‍എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരന്‍ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.
 
{{verse|40}} പിന്നെ യോനാഥാന്‍യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കല്‍പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.
 
{{verse|41}} ബാല്യക്കാരന്‍ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവര്‍അവർ തമ്മില്‍തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തില്‍ഉച്ചത്തിൽ കരഞ്ഞുപോയി.
 
{{verse|42}} യോനാഥാന്‍യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തില്‍നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവന്‍അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 21|
}}