"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 22|
}}
 
{{verse|1}} ദാവീദ് നോബില്‍നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കല്‍അടുക്കൽ ചെന്നു; അഹീമേലെക്‍അഹീമേലെൿ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.
 
{{verse|2}} ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാന്‍ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാര്‍ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാന്‍ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.
 
{{verse|3}} ആകയാല്‍ആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കില്‍അല്ലെങ്കിൽ തല്‍ക്കാലംതൽക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.
 
{{verse|4}} അതിന്നു പുരോഹിതന്‍പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാര്‍ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കില്‍എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.
 
{{verse|5}} ദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകള്‍സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാന്‍ഞാൻ പുറപ്പെടുമ്പേള്‍പുറപ്പെടുമ്പേൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകള്‍യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകള്‍കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
 
{{verse|6}} അങ്ങനെ പുരോഹിതന്‍പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
 
{{verse|7}} എന്നാല്‍എന്നാൽ അന്നു ശൌലിന്റെ ഭൃത്യന്മാരില്‍ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവന്‍അവൻ ശൌലിന്റെ ഇടയന്മാര്‍ക്കുംഇടയന്മാർക്കും പ്രമാണി ആയിരുന്നു.
 
{{verse|8}} ദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാന്‍ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.
 
{{verse|9}} അപ്പോള്‍അപ്പോൾ പുരോഹിതന്‍പുരോഹിതൻ : ഏലാ താഴ്വരയില്‍വെച്ചുതാഴ്വരയിൽവെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാള്‍വാൾ ഏഫോദിന്റെ പുറകില്‍പുറകിൽ ഒരു ശീലയില്‍ശീലയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കില്‍വേണമെങ്കിൽ എടുത്തുകൊള്‍കഎടുത്തുകൊൾക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
 
{{verse|10}} പിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്റെ നിമിത്തം ഗത്ത്രാജാവായ ആഖീശിന്റെ അടുക്കല്‍അടുക്കൽ ഔടിച്ചെന്നു.
 
{{verse|11}} എന്നാല്‍എന്നാൽ ആഖീശിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ അവനോടു: ഇവന്‍ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌല്‍ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവര്‍അവർ നൃത്തങ്ങളില്‍നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.
 
{{verse|12}} ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
 
{{verse|13}} അവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളില്‍കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളില്‍കതകുകളിൽ വരെച്ചു താടിമേല്‍താടിമേൽ തുപ്പല്‍തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
 
{{verse|14}} ആഖീശ് തന്റെ ഭൃത്യന്മാരോടു: ഈ മനുഷ്യന്‍മനുഷ്യൻ ഭ്രാന്തന്‍ഭ്രാന്തൻ എന്നു നിങ്ങള്‍നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നതു എന്തിന്നു?
 
{{verse|15}} എന്റെ മുമ്പാകെ ഭ്രാന്തു കളിപ്പാന്‍കളിപ്പാൻ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാര്‍ഭ്രാന്തന്മാർ കുറവുണ്ടോ? എന്റെ അരമനയിലോ ഇവന്‍ഇവൻ വരേണ്ടതു എന്നു പറഞ്ഞു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 22|
}}