"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94.97.78.77 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നില
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 26|
}}
 
{{verse|1}} ശമൂവേല്‍ശമൂവേൽ മരിച്ചു; യിസ്രായേല്‍യിസ്രായേൽ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍രാമയിൽ അവന്റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍പാരാൻ മരുഭൂമിയില്‍മരുഭൂമിയിൽ പോയി പാര്‍ത്തുപാർത്തു.
 
{{verse|2}} കര്‍മ്മേലില്‍കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യന്‍മാവോന്യൻ ഉണ്ടായിരുന്നു; അവന്‍അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കര്‍മ്മേലില്‍കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
 
{{verse|3}} അവന്നു നാബാല്‍നാബാൽ എന്നും അവന്റെ ഭാര്യകൂ അബീഗയില്‍എന്നുംഅബീഗയിൽഎന്നും പേര്‍പേർ. അവള്‍അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കര്‍മ്മിയുംദുഷ്കർമ്മിയും ആയിരുന്നു. അവന്‍അവൻ കാലേബ് വംശക്കാരന്‍വംശക്കാരൻ ആയിരുന്നു.
 
{{verse|4}} നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയില്‍മരുഭൂമിയിൽ കേട്ടു.
 
{{verse|5}} ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങള്‍നിങ്ങൾ കര്‍മ്മേലില്‍കർമ്മേലിൽ നാബാലിന്റെ അടുക്കല്‍അടുക്കൽ ചെന്നു എന്റെ പേരില്‍പേരിൽ അവന്നു വന്ദനം ചൊല്ലി:
 
{{verse|6}} നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ.
 
{{verse|7}} നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാന്‍ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാര്‍ഇടയന്മാർ ഞങ്ങളോടു കൂടെ ഇരുന്നപ്പോള്‍ഇരുന്നപ്പോൾ ഞങ്ങള്‍ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവര്‍അവർ കര്‍മ്മേലില്‍കർമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവര്‍ക്കുംഅവർക്കും ഒന്നും കാണാതെ പോയതുമില്ല.
 
{{verse|8}} നിന്റെ ബാല്യക്കാരോടു ചോദിച്ചാല്‍ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങള്‍ഞങ്ങൾ വന്നിരിക്കുന്നതു; നിന്റെ കയ്യില്‍കയ്യിൽ വരുന്നതു അടിയങ്ങള്‍ക്കുംഅടിയങ്ങൾക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിന്‍പറവിൻ .
 
{{verse|9}} ദാവീദിന്റെ ബാല്യക്കാര്‍ബാല്യക്കാർ ചെന്നു നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരില്‍പേരിൽ അറിയിച്ചു കാത്തുനിന്നു.
 
{{verse|10}} നാബാല്‍നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആര്‍ആർ? യിശ്ശായിയുടെ മകന്‍മകൻ ആര്‍ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാര്‍ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു.
 
{{verse|11}} ഞാന്‍ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവര്‍ക്കായികത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാര്‍എവിടുത്തുകാർ എന്നു അറിയാത്തവര്‍ക്കുംഅറിയാത്തവർക്കും കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.
 
{{verse|12}} ദാവീദിന്റെ ബാല്യക്കാര്‍ബാല്യക്കാർ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു.
 
{{verse|13}} അപ്പോള്‍അപ്പോൾ ദാവീദ് തന്റെ ആളുകളോടു: എല്ലാവരും വാള്‍വാൾ അരെക്കു കെട്ടിക്കൊള്‍വിന്‍കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവര്‍അവർ എല്ലാവരും വാള്‍വാൾ അരെക്കു കെട്ടി; ദാവീദും വാള്‍വാൾ അരെക്കു കെട്ടി; ഏകദേശം നാനൂറുപേര്‍നാനൂറുപേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേര്‍ഇരുനൂറുപേർ സാമാനങ്ങളുടെ അടുക്കല്‍അടുക്കൽ പാര്‍ത്തുപാർത്തു.
 
{{verse|14}} എന്നാല്‍എന്നാൽ ബാല്യക്കാരില്‍ബാല്യക്കാരിൽ ഒരുത്തന്‍ഒരുത്തൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാന്‍ചൊല്ലുവാൻ മരുഭൂമിയില്‍നിന്നുമരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു.
 
{{verse|15}} എന്നാല്‍എന്നാൽപുരുഷന്മാര്‍പുരുഷന്മാർ ഞങ്ങള്‍ക്കുഞങ്ങൾക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങള്‍ഞങ്ങൾ വയലില്‍വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവര്‍അവർ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങള്‍ക്കുഞങ്ങൾക്കു ഒന്നും കാണാതെ പോയതുമില്ല.
 
{{verse|16}} ഞങ്ങള്‍ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവര്‍അവർ ഞങ്ങള്‍ക്കുഞങ്ങൾക്കു ഒരു മതില്‍മതിൽ ആയിരുന്നു.
 
{{verse|17}} ആകയാല്‍ആകയാൽ ഇപ്പോള്‍ഇപ്പോൾ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിര്‍ണ്ണയിച്ചുപോയിരിക്കുന്നുനിർണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആര്‍ക്കുംആർക്കും ഒന്നും മിണ്ടിക്കൂടാ.
 
{{verse|18}} ഉടനെ അബീഗയില്‍അബീഗയിൽ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;
 
{{verse|19}} നിങ്ങള്‍നിങ്ങൾ എനിക്കു മുമ്പായി പോകുവിന്‍പോകുവിൻ ; ഞാന്‍ഞാൻ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്റെ ഭര്‍ത്താവായഭർത്താവായ നാബാലിനോടു അവള്‍അവൾ ഒന്നും അറിയിച്ചില്ലതാനും.
 
{{verse|20}} അവള്‍അവൾ കഴുതപ്പുറത്തു കയറി മലയുടെ മറവില്‍കൂടിമറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോള്‍ഇറങ്ങിച്ചെല്ലുമ്പോൾ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരെ വരുന്നു; അവള്‍അവൾ അവരെ എതിരേറ്റു.
 
{{verse|21}} എന്നാല്‍എന്നാൽ ദാവീദ്: മരുഭൂമിയില്‍മരുഭൂമിയിൽ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാന്‍ഞാൻ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു.
 
{{verse|22}} അവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാന്‍ഞാൻ ജീവനോടെ വെച്ചേച്ചാല്‍വെച്ചേച്ചാൽ ദൈവം ദാവീദിന്റെ ശത്രുക്കള്‍ക്കുശത്രുക്കൾക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.
 
{{verse|23}} അബീഗയില്‍അബീഗയിൽ ദാവീദിനെ കണ്ടപ്പോള്‍കണ്ടപ്പോൾ ക്ഷണത്തില്‍ക്ഷണത്തിൽ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പില്‍മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
 
{{verse|24}} അവള്‍അവൾ അവന്റെ കാല്‍ക്കല്‍കാൽക്കൽ വീണു പറഞ്ഞതു: യജമാനനേ, കുറ്റം എന്റെമേല്‍എന്റെമേൽ ഇരിക്കട്ടെ; അടിയന്‍അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേള്‍ക്കേണമേകേൾക്കേണമേ.
 
{{verse|25}} ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനന്‍യജമാനൻ ഗണ്യമാക്കരുതേ; അവന്‍അവൻ തന്റെ പേര്‍പോലെപേർപോലെ തന്നെ ആകുന്നു; നാബാല്‍നാബാൽ എന്നല്ലോ അവന്റെ പേര്‍പേർ; ഭോഷത്വം അത്രേ അവന്റെ പക്കല്‍പക്കൽ ഉള്ളതു. അടിയനോ, യജമാനന്‍യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.
 
{{verse|26}} ആകയാല്‍ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാല്‍സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്റെ ശത്രുക്കളും യജമാനന്നു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.
 
{{verse|27}} ഇപ്പോള്‍ഇപ്പോൾ യജമാനന്റെ അടുക്കല്‍അടുക്കൽ അടിയന്‍അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാര്‍ക്കുംബാല്യക്കാർക്കും ഇരിക്കട്ടെ.
 
{{verse|28}} അടിയന്റെ കുറ്റം ക്ഷമിക്കേണമേ, യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനന്‍യജമാനൻ നടത്തുന്നതു. ആയുഷ്കാലത്തൊരിക്കലും നിന്നില്‍നിന്നിൽ ദോഷം കാണുകയില്ല.
 
{{verse|29}} മനുഷ്യന്‍മനുഷ്യൻ നിന്നെ പിന്തുര്‍ന്നുപിന്തുർന്നു നിനക്കു ജീവഹാനി വരുത്തുവാന്‍വരുത്തുവാൻ എഴുന്നേറ്റാലും യജമാനന്റെ പ്രാണന്‍പ്രാണൻ നിന്റെ ദൈവമായ യഹോവയുടെ പക്കല്‍പക്കൽ ജീവഭാണ്ഡത്തില്‍ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവന്‍അവൻ കവിണയുടെ തടത്തില്‍നിന്നുതടത്തിൽനിന്നു എന്നപോലെ എറിഞ്ഞുകളയും.
 
{{verse|30}} എന്നാല്‍എന്നാൽ യഹോവ യജമാനന്നു വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവൃത്തിച്ചുതന്നു നിന്നെ യിസ്രായേലിന്നു പ്രഭുവാക്കി വേക്കുമ്പോള്‍വേക്കുമ്പോൾ
 
{{verse|31}} അകാരണമായി രക്തം ചിന്നുകയും യജമാനന്‍യജമാനൻ താന്‍താൻ തന്നേ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന്നു ഉണ്ടാകയില്ല; എന്നാല്‍എന്നാൽ യഹോവ യജമാനന്നു നന്മ ചെയ്യുമ്പോള്‍ചെയ്യുമ്പോൾ അടിയനെയും ഔര്‍ത്തുകൊള്ളേണമേഔർത്തുകൊള്ളേണമേ.
 
{{verse|32}} ദാവീദ് അബീഗയിലിനോടു പറഞ്ഞതു: എന്നെ എതിരേല്പാന്‍എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേക്കു സ്തോത്രം.
 
{{verse|33}} നിന്റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകയ്യാല്‍സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവള്‍അനുഗ്രഹിക്കപ്പെട്ടവൾ.
 
{{verse|34}} നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കില്‍വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.
 
{{verse|35}} പിന്നെ അവള്‍അവൾ കൊണ്ടുവന്നതു ദാവീദ് അവളുടെ കയ്യില്‍നിന്നുകയ്യിൽനിന്നു വാങ്ങി അവളോടു: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാന്‍ഞാൻ നിന്റെ വാക്കു കേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|36}} അബീഗയില്‍അബീഗയിൽ നാബാലിന്റെ അടുക്കല്‍അടുക്കൽ എത്തിയപ്പോള്‍എത്തിയപ്പോൾ അവന്‍അവൻ തന്റെ വീട്ടില്‍വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരിപിടിച്ചിരുന്നു; അതുകൊണ്ടു അവള്‍അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
 
{{verse|37}} എന്നാല്‍എന്നാൽ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോള്‍അറിയിച്ചപ്പോൾ അവന്റെ ഹൃദയം അവന്റെ ഉള്ളില്‍ഉള്ളിൽ നിര്‍ജ്ജീവമായിനിർജ്ജീവമായി അവന്‍അവൻ കല്ലിച്ചുപോയി.
 
{{verse|38}} പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവന്‍അവൻ മരിച്ചുപോയി.
 
{{verse|39}} നാബാല്‍നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോള്‍കേട്ടപ്പോൾ: എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവേക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയില്‍തലയിൽ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാന്‍സംസാരിപ്പാൻ ആളയച്ചു.
 
{{verse|40}} ദാവീദിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ കര്‍മ്മേലില്‍കർമ്മേലിൽ അബീഗയിലിന്റെ അടുക്കല്‍അടുക്കൽ ചെന്നു അവളോടു: നീ ദാവീദിന്നു ഭാര്യയായ്തീരുവാന്‍ഭാര്യയായ്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവന്‍അവൻ നിന്റെ അടുക്കല്‍അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|41}} അവള്‍അവൾ എഴുന്നേറ്റു നിലംവരെ തലകുനിച്ചു: ഇതാ, അടിയന്‍അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.
 
{{verse|42}} ഉടനെ അബീഗയില്‍അബീഗയിൽ എഴുന്നേറ്റു തന്റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീര്‍ന്നുതീർന്നു.
 
{{verse|43}} യിസ്രായേലില്‍നിന്നുയിസ്രായേലിൽനിന്നു ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവര്‍അവർ ഇരുവരും അവന്നു ഭാര്യമാരായ്തീര്‍ന്നുഭാര്യമാരായ്തീർന്നു.
 
{{verse|44}} ശൌലോ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകന്‍മകൻ ഫല്തിക്കു കൊടുത്തിരുന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 26|
}}