"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 27|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 29|
}}
 
{{verse|1}} ആ കാലത്തു ഫെലിസ്ത്യര്‍ഫെലിസ്ത്യർ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോള്‍അപ്പോൾ ആഖീശ് ദാവീദിനോടു: നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊള്‍കഅറിഞ്ഞുകൊൾക എന്നു പറഞ്ഞു.
 
{{verse|2}} എന്നാറെ ദാവീദ് ആഖീശിനോടു: അടിയന്‍അടിയൻ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടു: അതു കെണ്ടു ഞാന്‍ഞാൻ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.
 
{{verse|3}} എന്നാല്‍എന്നാൽ ശമൂവേല്‍ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയില്‍രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.
 
{{verse|4}} എന്നാല്‍എന്നാൽ ഫെലിസ്ത്യര്‍ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമില്‍ശൂനേമിൽ പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗില്‍ബോവയില്‍ഗിൽബോവയിൽ പാളയം ഇറങ്ങി.
 
{{verse|5}} ശൌല്‍ശൌൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.
 
{{verse|6}} ശൌല്‍ശൌൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
 
{{verse|7}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ തന്റെ ഭൃത്യന്മാരോടു: എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിന്‍അന്വേഷിപ്പിൻ ; ഞാന്‍ഞാൻ അവളുടെ അടുക്കല്‍അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ അവനോടു: ഏന്‍ഏൻ -ദോരില്‍ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.
 
{{verse|8}} ശൌല്‍ശൌൽ വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയില്‍രാത്രിയിൽ ആ സ്ത്രീയുടെ അടുക്കല്‍അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാന്‍ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.
 
{{verse|9}} സ്ത്രീ അവനോടു: ശൌല്‍ശൌൽ ചെയ്തിട്ടുള്ളതു, അവന്‍അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാന്‍കൊല്ലിപ്പാൻ നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
 
{{verse|10}} യഹോവയാണ ഈ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌല്‍ശൌൽ യഹോവയുടെ നാമത്തില്‍നാമത്തിൽ അവളോടു സത്യം ചെയ്തു പറഞ്ഞു.
 
{{verse|11}} ഞാന്‍ഞാൻ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|12}} സ്ത്രീ ശമൂവേലിനെ കണ്ടപ്പോള്‍കണ്ടപ്പോൾ ഉച്ചത്തില്‍ഉച്ചത്തിൽ നിലവിളിച്ചു, ശൌലിനോടു: നീ എന്നെ ചതിച്ചതു എന്തു? നീ ശൌല്‍ശൌൽ ആകുന്നുവല്ലോ എന്നു പറഞ്ഞു.
 
{{verse|13}} രാജാവു അവളോടു: ഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നു: ഒരു ദേവന്‍ദേവൻ ഭൂമിയില്‍നിന്നുഭൂമിയിൽനിന്നു കയറിവരുന്നതു ഞാന്‍ഞാൻ കാണുന്നു എന്നു സ്ത്രീ ശൌലിനോടു പറഞ്ഞു.
 
{{verse|14}} അവന്‍അവൻ അവളോടു: അവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവള്‍അവൾ: ഒരു വൃദ്ധന്‍വൃദ്ധൻ കയറിവരുന്നു; അവന്‍അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേല്‍ശമൂവേൽ എന്നറിഞ്ഞു ശൌല്‍ശൌൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
 
{{verse|15}} ശമൂവേല്‍ശമൂവേൽ ശൌലിനോടു: നീ എന്നെ വിളിച്ചതിനാല്‍വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌല്‍ശൌൽ: ഞാന്‍ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യര്‍ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാന്‍ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാന്‍ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.
 
{{verse|16}} അതിന്നു ശമൂവേല്‍ശമൂവേൽ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീര്‍ന്നിരിക്കെശത്രുവായ്തീർന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?
 
{{verse|17}} യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവന്‍അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.
 
{{verse|18}} നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേല്‍അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ ഈ കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.
 
{{verse|19}} യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യില്‍കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേല്‍പാളയത്തെയിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യില്‍കയ്യിൽ ഏല്പിക്കും.
 
{{verse|20}} പെട്ടെന്നു ശൌല്‍ശൌൽ നെടുനീളത്തില്‍നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകള്‍വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനില്‍അവനിൽ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവന്‍മുഴുവൻ അവന്‍അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
 
{{verse|21}} അപ്പോള്‍അപ്പോൾ ആ സ്ത്രീ ശൌലിന്റെ അടുക്കല്‍അടുക്കൽ വന്നു, അവന്‍അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടു: അടിയന്‍അടിയൻ നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.
 
{{verse|22}} ആകയാല്‍ആകയാൽ അടിയന്റെ വാക്കു നീയും കേള്‍ക്കേണമേകേൾക്കേണമേ. ഞാന്‍ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പില്‍മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാല്‍എന്നാൽ നിന്റെ വഴിക്കു പോകുവാന്‍പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.
 
{{verse|23}} അതിന്നു അവന്‍അവൻ : വേണ്ടാ, ഞാന്‍ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിര്‍ബന്ധിച്ചുനിർബന്ധിച്ചു; അവന്‍അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്നു എഴുന്നേറ്റു മെത്തമേല്‍മെത്തമേൽ ഇരുന്നു.
 
{{verse|24}} സ്ത്രീയുടെ വീട്ടില്‍വീട്ടിൽ ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവള്‍അവൾ ക്ഷണത്തില്‍ക്ഷണത്തിൽ അതിനെ അറുത്തു മാവും എടുത്തുകുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു.
 
{{verse|25}} അവള്‍അവൾ അതു ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പില്‍മുമ്പിൽ വെച്ചു. അവര്‍അവർ തിന്നു എഴുന്നേറ്റു രാത്രിയില്‍രാത്രിയിൽ തന്നേ പോയി.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 27|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 29|
}}