"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 28|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 30|
}}
 
{{verse|1}} എന്നാല്‍എന്നാൽ ഫെലിസ്ത്യര്‍ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കില്‍അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലില്‍യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
 
{{verse|2}} അപ്പോള്‍അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാര്‍ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാല്‍എന്നാൽ ദാവീദും അവന്റെ ആളുകളും പിന്‍പിൻ പടയില്‍പടയിൽ ആഖീശിനോടുകൂടെ കടന്നു.
 
{{verse|3}} ഫെലിസ്ത്യപ്രഭുക്കന്മാര്‍ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായര്‍എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോള്‍ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവന്‍ഇവൻ യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന്‍അവൻ എന്നോടുകൂടെ പാര്‍ക്കുംന്നുപാർക്കുംന്നു. അവന്‍അവൻ എന്നെ ആശ്രയിച്ചതുമുതല്‍ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാന്‍ഞാൻ അവനില്‍അവനിൽ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
 
{{verse|4}} എന്നാല്‍എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാര്‍ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊള്‍വാന്‍പൊയ്ക്കൊൾവാൻ അവനെ മടക്കി അയക്ക; അവന്‍അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തില്‍യുദ്ധത്തിൽ അവന്‍അവൻ നമുക്കു ദ്രോഹിയായി തീര്‍ന്നേക്കാംതീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവന്‍അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?
 
{{verse|5}} ശൌല്‍ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവര്‍അവർ നൃത്തത്തില്‍നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാര്‍ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു.
 
{{verse|6}} എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാര്‍ത്ഥിയുംപരമാർത്ഥിയും പാളയത്തില്‍പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങള്‍ഗമനാഗമങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കല്‍അടുക്കൽ വന്ന നാള്‍മുതല്‍നാൾമുതൽ ഇന്നുവരെയും ഞാന്‍ഞാൻ നിന്നില്‍നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാല്‍എന്നാൽ പ്രഭുക്കന്മാര്‍ക്കുംപ്രഭുക്കന്മാർക്കും നിന്നെ ഇഷ്ടമല്ല.
 
{{verse|7}} ആകയാല്‍ആകയാൽ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാര്‍ക്കുംഫെലിസ്ത്യപ്രഭുക്കന്മാർക്കും അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊള്‍കമടങ്ങിപ്പൊയ്ക്കൊൾക എന്നു പറഞ്ഞു.
 
{{verse|8}} ദാവീദ് ആഖീശിനോടു: എന്നാല്‍എന്നാൽ ഞാന്‍ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാന്‍ഞാൻ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്‍മുതല്‍നാൾമുതൽ ഇന്നുവരെ നീ അടിയനില്‍അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
 
{{verse|9}} ആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാല്‍എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ: അവന്‍അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.
 
{{verse|10}} ആകയാല്‍ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊള്‍കഎഴുന്നേറ്റുകൊൾക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊള്‍വിന്‍പൊയ്ക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
 
{{verse|11}} ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാന്‍മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 28|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 30|
}}